<?xml version="1.0" encoding="UTF-8" standalone="yes"?>
<rss xmlns:content="http://purl.org/rss/1.0/modules/content/" xmlns:atom="http://www.w3.org/2005/Atom" xmlns:media="http://search.yahoo.com/mrss/" xmlns:dc="http://purl.org/dc/elements/1.1/" version="2.0">
    <channel>
        <title>Asianet News Malayalam</title>
        <link>https://www.asianetnews.com</link>
        <description><![CDATA[Asianet News - The No.1 Malayalam News Channel - one-stop-shop for all news from Kerala and India from a unique Malayalee perspective.]]></description>
        <image>
            <url>https://static-assets.asianetnews.com/images/ogimages/OG_Malayalam.jpg</url>
            <width>143</width>
            <height>100</height>
            <link>https://www.asianetnews.com</link>
            <title>Asianet News Malayalam</title>
        </image>
        <lastBuildDate>Sun, 23 Aug 2026 03:45:01 +0530</lastBuildDate>
        <atom:link href="https://www.asianetnews.com/rss" rel="self" type="application/rss+xml"/>
        <item>
            <title><![CDATA['ഡോളറിന് ഡോളർ എന്ന കണക്കിൽ മറുപടി നൽകും'; യുഎസിൻ്റെ താരിഫ് പ്രഖ്യാപനത്തിനെതിരെ കാനഡ]]></title>
            <link>https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8</link>
            <guid isPermaLink="true">https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8</guid>
            <pubDate>Sun, 23 Aug 2026 02:59:57 +0530</pubDate>
            <description><![CDATA[അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്ക് അതേ രീതിയിൽ മറുപടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയിലെ തൊഴിലാളികളെയും കർഷകരെയും സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0np4pfc6erqs5stjjh58cnb,imgname-mark-carney-donald-trump----x----asianet-1787434260972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന്, യുഎസ് ഏർപ്പെടുത്തുന്ന പുതിയ താരിഫുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ ആവശ്യപ്പെടുന്നത് നൽകാനും തയ്യാറല്ലെന്നും മാർക്ക് കാർണി പറഞ്ഞു. കാനഡയിലെ തൊഴിലാളികൾ, കർഷകർ, കുടുംബങ്ങൾ, ബിസിനസുകൾ എന്നിവരെ സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&quot;ഒരു വർഷത്തിലേറെയായി പുതിയൊരു വ്യാപാര കരാറിനായി കാനഡ ആത്മാർത്ഥമായി അമേരിക്കയുമായി ചർച്ചകൾ നടത്തുകയായിരുന്നു. ഞങ്ങൾ പ്രായോഗികമായും ക്ഷമയോടെയുമാണ് ഇതിനെ സമീപിച്ചത്. കാനഡക്കാർക്ക് ഏറ്റവും മികച്ച കരാർ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അല്ലാതെ എന്ത് വില കൊടുത്തും എപ്പോൾ വേണമെങ്കിലും ഒരു കരാറിൽ എത്തുക എന്നതായിരുന്നില്ല.&quot;- എക്&zwnj;സിൽ പങ്കുവെച്ച പോസ്റ്റിൽ മാർക്ക് കാർണി പറഞ്ഞു. വാഷിംഗ്ടണുമായുള്ള ഒരു വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, കനേഡിയൻ ഉദ്യോഗസ്ഥരോട് ഓട്ടവയിലേക്ക് മടങ്ങാൻ താൻ നിർദേശം നൽകിയതായി കാർണി അറിയിച്ചു.&lt;/p&gt;&lt;p&gt;കാനഡയിലെ തൊഴിലാളികളെയും കർഷകരെയും കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിനായി യുഎസിന്റെ പുതിയ താരിഫുകൾക്ക് ഡോളറിന് ഡോളർ എന്ന കണക്കിൽ കാനഡ മറുപടി നൽകും. കാനഡയുടെ താരിഫ് നടപടികളുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. വെള്ളിയാഴ്ച രാത്രി വൈകി വാഷിംഗ്ടണും ഓട്ടവയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ സംഭവവികാസങ്ങൾ. ചർച്ചകൾ പരാജയപ്പെട്ടതോടെ ഏകദേശം 28 ബില്യൺ ഡോളർ വിലമതിക്കുന്ന കനേഡിയൻ ഇറക്കുമതിക്ക് മേൽ അമേരിക്ക 50 ശതമാനം താരിഫ് ചുമത്തി.&lt;/p&gt;&lt;p&gt;കാനഡയുടെ തീരുമാനത്തെ യുണൈറ്റഡ് യുഎസ് റെപ്രസെന്റേറ്റീവ് വിമർശിച്ചു. കാനഡ അവസരം നഷ്ടപ്പെടുത്തിയെന്ന് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചർച്ചകൾക്കിടെ കാനഡ ഉറപ്പുകളിൽനിന്ന് പിന്മാറുകയും പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/canadian-prime-minister-mark-carney-on-us-tariff-after-trade-talk-fails-articleshow-gils1n8"/>
        </item>
        <item>
            <title><![CDATA[ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു; മൂന്നുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22</guid>
            <pubDate>Sun, 23 Aug 2026 02:32:12 +0530</pubDate>
            <description><![CDATA[തിരുവനന്തപുരത്ത് ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്ന മൂന്നുപേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഓഗസ്റ്റ് 18ന് രാത്രിയാണ് കവർച്ച നടന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nme7zcp9se9z6pwrp7b6xz,imgname-thiruvananthapuram-teacher-gold-chain-theft-1787432476652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു കൊണ്ടുപോയ കേസിലെ പ്രതികളെ പൊലീസ് പിടികൂടി. പത്തനംതിട്ട കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19) എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയുമാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18ന് രാത്രി വള്ളക്കടവ് ജംഗ്ഷന് സമീപത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തിയ സംഘം തട്ടിപ്പറിക്കുകയായിരുന്നു. പിടിച്ചുപറിച്ച സ്വർണമാല പ്രതികൾ ചാലയിലെ ഒരു സ്വർണക്കടയിൽ വിൽക്കുകയും ആ പണം ഉപയോഗിച്ച് രണ്ട് ഐഫോണുകൾ വാങ്ങുകയും ചെയ്തു. കൃത്യത്തിനു ശേഷം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി അറസ്റ്റു ചെയ്തു.&lt;/p&gt;&lt;p&gt;ടീച്ചർ വാഹനത്തിൻ്റെ നമ്പർ ശ്രദ്ധിച്ചിരുന്നത് പൊലീസിന് പിടിവള്ളിയായി. പിന്നാലെ പൊലീസ് സ്വർണക്കടയിൽ എത്തി മാല കണ്ടെടുത്തിട്ടുണ്ട്. കൂടാതെ, കൃത്യത്തിനായി പ്രതികൾ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ നന്ദുവിന് മയക്കുമരുന്ന് കേസുകളുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.&lt;/p&gt;&lt;p&gt;ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ സജിമോൻ ബി എസിന്റെ നേതൃത്വത്തിൽ എസ്ഐ ദിനേശ് ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-three-for-snatching-gold-chain-of-teacher-in-thiruvananthapuram-articleshow-cqxsg22"/>
        </item>
        <item>
            <title><![CDATA[മീൻ വാരാനെന്ന് പറഞ്ഞ് കൊണ്ടുപോയി, ഫൗസിയയെ ഭർത്താവ് കൊന്നത് കഴുത്ത് ഞെരിച്ച്; മൃതദേഹം കെട്ടിത്താഴ്ത്തിയത് നങ്കൂരത്തിൽ]]></title>
            <link>https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4</guid>
            <pubDate>Sun, 23 Aug 2026 02:05:22 +0530</pubDate>
            <description><![CDATA[മലപ്പുറം തിരൂരിൽ പടിഞ്ഞാറേക്കര സ്വദേശി ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഹുസൈൻ അറസ്റ്റിൽ. തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0njwazanbk2km28mhh8zngd,imgname-malappuram-fousiya-murder-1787430841322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറം: തിരൂരിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പടിഞ്ഞാറേക്കര സ്വദേശി ഫൗസിയ (37) ആണ് ഭർത്താവായ ഹുസൈൻ്റെ ക്രൂരകൃത്യത്തിന് ഇരയായത്. രാത്രിയിൽ മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ വീട്ടിൽനിന്ന് കൊണ്ടുപോയ ഹുസൈൻ, കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി നങ്കൂരത്തിൽ താഴ്ത്തി. സംഭവത്തിന് പിന്നാലെ പ്രതി ഹുസൈനെ തിരൂർ പൊലീസ് ബസിൽനിന്ന് പിടികൂടി.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആണ് തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രിയോടെ മൃതദേഹം കാണാതായ ഫൗസിയയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ശനിയാഴ്ച രാവിലെ തിരൂർ പൂക്കയിൽ വെച്ച് ബസിൽ നിന്നാണ് ഹുസൈനെ പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച ശേഷം നടത്തിയ ചോദ്യംചെയ്യലിൽ ഹുസൈൻ കുറ്റം സമ്മതിച്ചു.&lt;/p&gt;&lt;p&gt;ദമ്പതികൾ തമ്മിൽ വാക്കുതർക്കം പതിവായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഫൗസിയ ഇടയ്ക്ക് വീട്ടുജോലിക്ക് പോകാറുണ്ടായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. താൻ പറയുന്നത് കേൾക്കാതെ ഫൗസിയ ജോലിക്ക് പോകുന്നതിൽ ഹുസൈന് കടുത്ത പകയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ ബുധനാഴ്ച ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിറ്റേദിവസം അർധരാത്രി മീൻ വാരാനെന്ന് പറഞ്ഞ് ഫൗസിയയെ ഹുസൈൻ വീട്ടിൽനിന്ന് കൊണ്ടുപോയി. പിന്നീട് ദമ്പതികൾ തിരിച്ചെത്തിയില്ല. ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. അന്വേഷണം നടക്കുന്നതിനിടെ, പടിഞ്ഞാറേക്കര ജെട്ടി വൈനിൽനിന്ന് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. മത്സ്യബന്ധനത്തിന് പോകാനായി തയ്യാറെടുക്കവെ തൊഴിലാളികൾ നങ്കൂരം വലിച്ചെടുക്കുന്നതിനിടെ മറ്റൊരു നങ്കൂരം കയറിൽ കുടുങ്ങി. ഇത് വലിച്ചെടുത്തപ്പോൾ കിട്ടിയ ചാക്ക് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ തിരൂർ പൊലീസ്, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/police-arrested-husband-in-wife-murder-at-tirur-articleshow-ezbere4"/>
        </item>
        <item>
            <title><![CDATA[ചിങ്ങത്തിലെ ആദ്യ ഞായർ എത്തി, ആറ് മണ്ഡപങ്ങളിലായി നടക്കുന്നത് 437 വിവാഹങ്ങൾ; ഗുരുവായൂരിൽ ഇന്ന് കല്യാണമേളം]]></title>
            <link>https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk</link>
            <guid isPermaLink="true">https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk</guid>
            <pubDate>Sun, 23 Aug 2026 00:56:42 +0530</pubDate>
            <description><![CDATA[ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങൾ നടക്കും. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും. വിവാഹങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0neye4j69x8mj4dvab33bf8,imgname-guruvayur-temple-wedding-today-1787426715794.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗുരുവായൂർ: ആറ് മണ്ഡപങ്ങൾ, വിവാഹ ചടങ്ങ് നിർവഹിക്കാൻ കൂടുതൽ കോയ്മമാർ, സുരക്ഷിതമായി ക്ഷേത്ര ദർശനവും സൗകര്യ പ്രദമായികല്യാണ ചടങ്ങും നടത്താൻ ദേവസ്വം സുരക്ഷാ ജീവനക്കാരും കൂടുതൽ പൊലീസും. ഇതിനകം 437 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർണം. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്&zwnj;ചയായ ഇന്ന് പുലർച്ചെ നാലുമണിമുതൽ വിവാഹങ്ങൾ ആരംഭിക്കും.&lt;/p&gt;&lt;p&gt;അവസാനവട്ട ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും പൊലീസ്, ഫയർ ഫോഴ്&zwnj;സ് ഉദ്യോഗസ്ഥരും ശനിയാഴ്ച യോഗം ചേർന്നിരുന്നു. ക്ഷേത്രപരിസരത്തും കിഴക്കേ നടയിലും വിവാഹ മണ്ഡപത്തിലും സന്ദർശനം നടത്തി. വിവാഹസംഘങ്ങൾക്ക് കിഴക്കേ നടവഴിയും തെക്കേ നടയിലെ വനമാല ഹോട്ടലിന് സമീപത്തെ ദേവസ്വം ഗേറ്റ് വഴിയും മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കുഭാഗത്തെ നടപ്പന്തലിലെത്തി ടോക്കൺ വാങ്ങി കസേരയിൽ വിശ്രമിക്കാം.&lt;/p&gt;&lt;p&gt;ആദ്യമാദ്യം എത്തുന്നവർക്ക് ടോക്കൺ നമ്പർ നൽകും. തുടർന്ന് ഊഴമെത്തുമ്പോൾ മണ്ഡപത്തിലേക്ക് കടത്തിവിടും. വിവാഹ സംഘത്തിന് കാണാൻ കഴിയുന്ന നിലയിൽ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലും വിവിധ പോയിൻ്റുകളിലും രാവിലെ മൂന്നരയോടെ പൊലീസിനെ വിന്യസിക്കും. ഇന്നർറിങ്, ഔട്ടർ റിങ് റോഡുകളിൽ ഉൾപ്പെടെ വാഹന പാർക്കിങ് അനുവദിക്കില്ല. പാർക്കിങ്ങിനായി ദേവസ്വം ബഹുനില പാർക്കിങ്ങ് സമുച്ചയം, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ മൈതാനം, ദേവസ്വം ഇഗ്ലീഷ് മീഡിയം സ്കൂൾ മൈതാനം, സമീക്ഷ പറമ്പ്, നഗരസഭയുടെ പാർക്കിങ്ങ് സമുച്ചയം എന്നീ കേന്ദ്രങ്ങളെ സമീപിക്കാം.&lt;/p&gt;&lt;p&gt;കിഴക്കേ നടയിലെത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ നിന്നുള്ള ദർശനത്തിന് പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ ദർശന ശേഷം തെക്കേ നടവഴി മടങ്ങിപ്പോകണമെന്ന് ദേവസ്വം അറിയിച്ചു. ക്ഷേത്രത്തിനകത്തും പുറത്തുമായി മാത്രം നൂറിലേറെ പൊലീസുകാർ ഭക്തർക്ക് സുരക്ഷയൊരുക്കും. മഫ്തിയിലുള്ള പൊലീസ് സംഘവും ക്ഷേത്രത്തിലുണ്ടാകും. വനിതാ പൊലീസിനെയും അധികമായി നിയോഗിച്ചിട്ടുണ്ട്&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/guruvayur-temple-to-witness-record-weddings-today-articleshow-6xb4tlk"/>
        </item>
        <item>
            <title><![CDATA[കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്]]></title>
            <link>https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq</guid>
            <pubDate>Sun, 23 Aug 2026 00:28:41 +0530</pubDate>
            <description><![CDATA[കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകനെതിരെ ഹൈക്കോടതിയുടെ നടപടി. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kypbeg5yhrc3wnca7mbdrnd9,imgname-kerala-high-court-1785309118654.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ അഭിഭാഷകന് ഹൈക്കോടതിയുടെ നോട്ടീസ്. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്ക്ക് ആണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി.&lt;/p&gt;&lt;p&gt;ചീഫ് ജസ്റ്റിസ് സൗമേൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹൈക്കോടതി രജിസ്ട്രി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. സെപ്റ്റംബർ ഏഴിനകം സംഭവത്തിൽ വിശദീകരണം നൽകാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു.&lt;/p&gt;&lt;p&gt;ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കേരളത്തിലെ കോടതികളിൽ ഓൺലൈനായോ വെർച്വലായോ ഹാജരാകുന്നതിൽനിന്ന് മാത്യൂസ് ജെ നെടുമ്പാറയെ വിലക്കുകയും ചെയ്തു. 2025ലെ ഇലക്ട്രോണിക് ഓഡിയോ-വീഡിയോ ലിങ്കേജ് റൂൾസ് (കേരളം) പ്രകാരം കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്യുന്നതും അവ പ്രചരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തിൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അഭിഭാഷകൻ അത് അവഗണിച്ചതായും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/high-court-issued-show-cause-notice-to-advocate-who-filmed-court-proceedings-and-uploaded-in-youtube-articleshow-iv3ogmq"/>
        </item>
        <item>
            <title><![CDATA[വള്ളം നങ്കൂരമിട്ട ശേഷം കരയിലേക്ക് നീന്തി, മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു]]></title>
            <link>https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb</guid>
            <pubDate>Sun, 23 Aug 2026 00:01:26 +0530</pubDate>
            <description><![CDATA[മത്സ്യബന്ധനം കഴിഞ്ഞ് വള്ളം നങ്കൂരമിട്ട ശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. വിഴിഞ്ഞം ഹാർബറിലാണ് സംഭവം. കന്യാകുമാരി സ്വദേശി പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nbrvpgabv1pydf1sedx47z,imgname-mixcollage-22-aug-2026-11-59-pm-5911-1787423387344.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മത്സ്യബന്ധനം കഴിഞ്ഞ് വള്ളം ബന്ധിച്ച ശേഷം കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി അവശനായി വീണ് മുങ്ങിമരിച്ചു. കന്യാകുമാരി മണ്ടയ്ക്കാട് കൽകുളം സ്വദേശി പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം.&lt;/p&gt;&lt;p&gt;മത്സ്യബന്ധനം കഴിഞ്ഞശേഷം ബോട്ട് ഹാർബറിന് സമീപം കെട്ടിയിട്ട ശേഷം മറ്റൊരു മത്സ്യത്തൊഴിലാളിക്കൊപ്പം നീന്തി കരയിലേക്ക് വരവെ അവശനായി തുടർന്ന് നീന്താനാകാതെ കടലിലേക്ക് മുങ്ങിപോകുകയായിരുന്നുവെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. രണ്ട് വള്ളങ്ങളിലായാണ് മീൻപിടിത്തത്തിനു പോയത്. ലെഡിസ്റ്റൺ എന്നയാളുടെ വള്ളത്തിലാണ് പ്രകാശ് ലിബിൻ ഉൾപ്പെട്ട ഏഴുപേർ പുറപ്പെട്ടത്.&lt;/p&gt;&lt;p&gt;മീൻപിടിത്തത്തിനുശേഷം തിരികെ രാത്രി 7:30 ഓടെ പ്രകാശ് ലിബിനും സംഘവും വിഴിഞ്ഞം ഹാർബറിൽ എത്തിയിരുന്നു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരെ കരയിലെത്തിച്ചിരുന്നു. തുടർന്ന് ഹാർബറിൽ വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തി വരുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ തൊഴിലാളിയെ കരയിലെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്&zwnj;നാട്ടിലേക്ക് കൊണ്ടുപോയി. കോസ്റ്റൽ പൊലീസ് കേസെടുത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/kanyakumari-native-fisherman-drowned-to-death-in-vizhinjam-harbour-articleshow-zexrgqb"/>
        </item>
        <item>
            <title><![CDATA[അവകാശങ്ങൾക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകർക്കണം; പൂനെയിൽ 'ഛാത്രോം കീ ​ഗൂഞ്ചി'ൽ വിദ്യാർത്ഥിനികളോട് സംവദിച്ച് രാഹുൽ ​ഗാന്ധി]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp</guid>
            <pubDate>Sun, 23 Aug 2026 00:01:23 +0530</pubDate>
            <description><![CDATA[മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nbt36yd29dxnd77wk74byp,imgname-mixcollage-23-aug-2026-12-00-am-6648-1787423427806.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സ്ത്രീകൾ അവകാശങ്ങൾക്ക് വേണ്ടി പോരാടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പെൺകുട്ടി മോശം വാക്ക് ഉപയോഗിച്ചാൽ സംസ്കാര ശൂന്യത എന്നാണ് പറയുന്നത്. പെൺകുട്ടികളുടെ മനസ്സിലുള്ള ഭയം മാറ്റണം. പുരുഷമേധാവിത്വം തകർക്കണം. ഇതാണ് തന്റെ സന്ദേശമെന്നും പൂനെയിൽ ഛാത്രോം കി ഗൂഞ്ച് പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. മൂന്നരയോടെ പൂനെ വിമാനത്താവണത്തിലെത്തിയ രാഹുലിനെ മഹാരാഷ്ട്രയിലെ കോണ്&zwj;ഗ്രസ് നേതാക്കൾ സ്വീകരിച്ചു. പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ എത്തിയത്.&lt;/p&gt;&lt;p&gt;ഇതിനിടെ പൂനെയിലെ കോളേജിൽ എബിവിപി എൻ എസ് യു ഐ പ്രവർത്തകർ ഏറ്റുമുട്ടി. പരിപാടിക്ക് ആദ്യം അനുമതി നിഷേധിച്ച പൂനെ പോലീസ് പിന്നീട് 30 നിബന്ധകളോടെ അനുമതി നൽകിയിരുന്നു. പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അവകാശപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ പണംകൊടുത്ത് പരിപാടിക്കെത്തിക്കുന്നു എന്നാരോപിച്ച ബിജെപി, കോണ്&zwj;ഗ്രസ് പ്രവർത്തകന്റെ ശബ്ദ സന്ദേശവും പുറത്തുവിട്ടു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-interacts-with-female-students-at-the-chhatron-ki-goonj-event-in-pune-articleshow-xvposrp"/>
        </item>
        <item>
            <title><![CDATA[3000 രൂപയ്ക്ക് വാങ്ങും, പത്തിരട്ടി വിലയ്ക്ക് കച്ചവടം; കഞ്ചാവുമായി ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി]]></title>
            <link>https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz</link>
            <guid isPermaLink="true">https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz</guid>
            <pubDate>Sat, 22 Aug 2026 23:48:02 +0530</pubDate>
            <description><![CDATA[എറണാകുളത്ത് കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പറവൂർ താമരവളവിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളാണ് പിടിയിലായത്. റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nb088thfpqwb460tc9fsr5,imgname-ernakulam-ganja-arrest-1787422581018.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഹുമയൂൺ ഷെയ്ഖ് (23), മഹാഭൂൽ മണ്ഡൽ (27), റൂബെൽ ഷെയ്ഖ് (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസ് ടീമും പറവൂർ പൊലീസും ചേർന്ന് പിടികൂടിയത്. താമസ സ്ഥലത്ത് നിന്ന് സ്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ പറവൂർ താമരവളവിൽ വെച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.&lt;/p&gt;&lt;p&gt;ഒഡീഷ്യയിൽ നിന്നാണ് ഇവർ കഞ്ചാവ് വാങ്ങിയത്. അതിഥി തൊഴിലാളികൾക്കിടയിലാണ് വിൽപന. കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി ബിനു കുമാർ, സബ് ഇൻസ്പെക്ടർ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടത്തിയത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/migrant-workers-arrested-with-ganja-at-paravoor-articleshow-qfvtewz"/>
        </item>
        <item>
            <title><![CDATA[കൊല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg</guid>
            <pubDate>Sat, 22 Aug 2026 23:47:36 +0530</pubDate>
            <description><![CDATA[ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0nayf7cmd3qd9mz1cx0k60d,imgname-mixcollage-22-aug-2026-11-44-pm-3761-1787422522604.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി തീകൊളുത്തി ജീവനൊടുക്കിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. അലയമണ്&zwj; സ്വദേശി രമണനെയാണ് ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തത്. രാമണനൊപ്പം താമസിച്ചുവന്ന 22 കാരിയായ സൂര്യയാണ് ജീവനൊടുക്കിയത്. ഓഗസ്റ്റ് 10 നാണ് 22 കാരിയായ സൂര്യ അലയമൺ പുത്തയത്തെ വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു.&lt;/p&gt;&lt;p&gt;യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ആൺസുഹൃത്തായ രമണനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വർഷമായി പുത്തയം സ്വദേശിയായ രമണനോടൊപ്പം താമസിച്ചു വരികയായിരുന്നു സൂര്യ. സ്ഥിരമായി മദ്യപിച്ചെത്തുന്ന രമണന്&zwj; വീട്ടില്&zwj; പ്രശ്നങ്ങള്&zwj; ഉണ്ടാക്കിയിരുന്നു. യുവതിയെ ദേഹോപദ്രവം ഏല്&zwj;പ്പിക്കുകയും ചെയ്തിരുന്നു. ഇതില്&zwj; മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഗാര്&zwj;ഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകള്&zwj; ചുമത്തിയാണ് രമണനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്&zwj; ഹാജരാക്കി റിമാന്&zwj;ഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[crime-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/young-woman-commit-suicide-at-kollam-one-arrested-articleshow-gybrtfg"/>
        </item>
        <item>
            <title><![CDATA[ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ചു, കുപ്പികൊണ്ട് തലക്കടിച്ചു, പണം കവർന്നെന്നും പരാതി, സംഭവം തിരുവനന്തപുരത്ത്]]></title>
            <link>https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0</guid>
            <pubDate>Sat, 22 Aug 2026 23:38:36 +0530</pubDate>
            <description><![CDATA[അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്‍റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0naepjt295k8h8s91vwnnqa,imgname-mixcollage-22-aug-2026-11-36-pm-8579-1787422005850.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നാലംഗ സംഘത്തിന്&zwj;റെ ക്രൂരമർദനം. ഓട്ടം വിളിച്ച ശേഷം മദ്യപസംഘം കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്നെന്നാണ് പരാതി. മർദനമേറ്റ കഠിനംകുളം സ്വദേശി മനാഫ് വെന്&zwj;റിലേറ്ററിൽ തുടരുകയാണ്. ട്യൂഷന് പോവുകയായിരുന്ന മകളാണ് മനാഫിനെ അബോധാവസ്ഥയിൽ വഴിയരികിൽ കിടക്കുന്നതായി കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഓട്ടം വിളിച്ചത് പ്രദേശവാസികളായ നാല് പേരാണ്. മനാഫിനെ മർദിച്ച് പണം തട്ടിയെടുത്ത് നാല് പേരും കടന്നുകളഞ്ഞെന്നാണ് പരാതി. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മനാഫ് നിലവിൽ വെന്&zwj;റിലേറ്ററിലാണ്. നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[crime-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/complaint-filed-alleging-that-a-goods-auto-rickshaw-driver-was-brutally-beaten-articleshow-9a9fai0"/>
        </item>
        <item>
            <title><![CDATA[ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 1700 ടൺ ഇരുമ്പ് അയിര്; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡും നേവിയും]]></title>
            <link>https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx</link>
            <guid isPermaLink="true">https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx</guid>
            <pubDate>Sat, 22 Aug 2026 23:26:20 +0530</pubDate>
            <description><![CDATA[ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി 10:30നാണ് ഇരുമ്പ് അയിരുമായി പോയ കപ്പൽ അപകടത്തിൽപെട്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n9sb40v5mg0ye4phmq0e18,imgname-gfc41430753d4e4d424a28fa1192d9d9f8ee4063b9ad176945be38fb10cc----engin-akyurt----pixabay-1787421305984.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭുവനേശ്വ&zwj;ർ: ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് തിരിച്ച കപ്പലാണ് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പനാമ പതാക വഹിച്ച എംവി ഓഷ്യൻ വിന്നർ എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ കോസ്റ്റ് ​ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. 1700 ടൺ ഇരുമ്പ് അയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരാണ്. മൂന്നുപേർ മ്യാന്മാറിൽ നിന്ന് ഉള്ളവരും ഒരാൾ ബം​ഗ്ലാദേശിയുമാണ്. എത്ര ജീവനക്കാര രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് മുതി&zwj;ർന്ന ഐപിഎസ് ഉദ്യോ​ഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്നുപേരെ രക്ഷിച്ചു എന്ന് റിപ്പോർട്ടുണ്ട്.&lt;/p&gt;&lt;p&gt;കോസ്റ്റ് ​ഗാർഡിൻ്റെ വരദ്, അൻമോൾ കപ്പലുകൾ രക്ഷാപ്രവ&zwj;ർത്തനത്തിനായി വിന്യസിച്ചു. മറ്റൊരു കപ്പലായ വിജിത്തും സംഭവസ്ഥലത്തേക്ക് എത്തും.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/panama-flagged-cargo-ship-sinks-off-odisha-coast-articleshow-5a6hxsx"/>
        </item>
        <item>
            <title><![CDATA[പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7</guid>
            <pubDate>Sat, 22 Aug 2026 23:15:31 +0530</pubDate>
            <description><![CDATA[റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n9173g7y3tye46xg0gyfgp,imgname-mixcollage-22-aug-2026-11-10-pm-8001-1787420515440.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ സ്&zwnj;റ്റേഷന് മുന്നിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികൾക്ക് പൊലീസ് ഒത്താശ ലഭിച്ചിരിക്കാമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തില്ല. 10.20നാണ് പ്രതികൾ സ്&zwnj;റ്റേഷനിലെത്തുന്നത്. 10.37 ന് പ്രതികളിൽ ഒരാളായ ബിനു ഐപി ഊഞ്ഞാലാടി റീൽസ് ചിത്രീകരിച്ചു. തുടർന്ന് 10.45ന് പ്രതികൾ ഒപ്പിട്ടു. എസ്എച്ച്ഒ പ്രശാന്ത് സ്ഥലത്തെത്തിയത് 11 മണിക്കാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികൾ ആഘോഷത്തിനെത്തിയ ചെണ്ടക്കാരൻ്റെ ചെണ്ടയെടുത്ത് കൊട്ടുകയും ചെയ്തു. ദൃശ്യങ്ങളിൽ ഇതെല്ലാം ചില പൊലീസുകാർ കാണുനുണ്ടെന്നും എന്നാൽ തടയാൻ ശ്രമിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് നടപടിക്കായി ഐജിക്ക് വിശദമായ റിപ്പോ കമീഷണർ കൈമാറും. തിങ്കളാഴ്ച സെഷൻസ് കോടതിയിൽ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട് നൽകും. ഐജിയുടെയും എഡിജിപിയുടെയും പരിശോധനക്ക് ശേഷമായിരിക്കും നടപടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-celebration-police-station-accused-may-have-received-police-assistance-special-branch-inquiry-report-articleshow-bm1lue7"/>
        </item>
        <item>
            <title><![CDATA[കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/life/home/5-things-to-keep-in-mind-when-cleaning-a-cast-iron-pan-7hndzk1</link>
            <guid isPermaLink="true">https://www.asianetnews.com/gallery/life/home/5-things-to-keep-in-mind-when-cleaning-a-cast-iron-pan-7hndzk1</guid>
            <pubDate>Sat, 22 Aug 2026 22:49:06 +0530</pubDate>
            <description><![CDATA[അടുക്കളയിലെ ഏറ്റവും ഉപയോഗപ്രദമായ പാത്രങ്ങളിലൊന്നാണ് കാസ്റ്റ് അയൺ പാനുകൾ. എന്നാൽ സിന്തറ്റിക് കൊട്ടിംഗുകൾ ഒന്നുമില്ലാത്തതിനാൽ ഇവയുടെ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വൃത്തിയാക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz36xx4tt4hpr14k0wrfxtsk,imgname-gemini-generated-image-z3npj8z3npj8z3np-1785740588186.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അടുക്കളയിലെ ഏറ്റവും ഉപയോഗപ്രദമായ പാത്രങ്ങളിലൊന്നാണ് കാസ്റ്റ് അയൺ പാനുകൾ. എന്നാൽ സിന്തറ്റിക് കൊട്ടിംഗുകൾ ഒന്നുമില്ലാത്തതിനാൽ ഇവയുടെ പരിചരണത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. വൃത്തിയാക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.&lt;/p&gt;&lt;img&gt;&lt;p&gt;ഓരോ ഉപയോഗത്തിന് ശേഷവും പാൻ കഴുകേണ്ടതുണ്ട്. കാസ്റ്റ് അയൺ പാനിലെ കൊഴുപ്പ് അടങ്ങിയ സംരക്ഷണ പാളി വളരെ ഉറപ്പുള്ളതാണ്. അതിനാൽ സ്ക്രാച്ച് വീഴുമെന്ന ഭയം കൂടാതെ തന്നെ ഇത് കഴുകിയെടുക്കാം.&lt;/p&gt;&lt;img&gt;&lt;p&gt;സോപ്പും വെള്ളവും ഉപയോഗിച്ച് പാത്രം കഴുകിയ ശേഷം ഉണക്കാൻ മറക്കരുത്. ഈ ഘട്ടം ഒഴിവാക്കുന്നത് കാസ്റ്റ് അയൺ പാത്രം പെട്ടെന്ന് നശിക്കാൻ കാരണമാകും.&lt;/p&gt;&lt;img&gt;&lt;p&gt;ഓവൻ ക്ലീനർ, ഡിഗ്രീസർ തുടങ്ങിയ വീര്യമേറിയ കെമിക്കലുകൾ കാസ്റ്റ് അയൺ പാനിൽ ഉപയോഗിക്കരുത്. വീര്യം കുറഞ്ഞ സാധാരണ ഡിഷ് സോപ്പും വെള്ളവും മാത്രം ഉപയോഗിച്ച് കഴുകുക.&lt;/p&gt;&lt;img&gt;&lt;p&gt;കാസ്റ്റ് അയൺ പാത്രങ്ങൾ നീണ്ട സമയം വെള്ളത്തിൽ മുക്കി വെക്കാനോ ഡിഷ്&zwnj;വാഷറിൽ കഴുകാനോ പാടില്ല. ഈർപ്പവുമായി കൂടുതൽ സമയം സമ്പർക്കത്തിൽ വരുന്നത് തുരുമ്പ് പിടിക്കാൻ കാരണമാകും.&lt;/p&gt;&lt;img&gt;&lt;p&gt;പാത്രം കഴുകി വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ് അതിൽ എണ്ണ പുരട്ടി സൂക്ഷിക്കുന്നതും. ഓരോ കഴുകലിനു ശേഷവും ഉണങ്ങിക്കഴിഞ്ഞാൽ നേരിയ അളവിൽ എണ്ണ പുരട്ടി വെക്കുന്നത് പാത്രം ഒട്ടിപ്പിടിക്കാത്തതായി നിലനിർത്താൻ സഹായിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[life/home]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/gallery/life/home/5-things-to-keep-in-mind-when-cleaning-a-cast-iron-pan-7hndzk1"/>
        </item>
        <item>
            <title><![CDATA[കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണ സാധ്യത, 1.3 മീറ്റർ വരെ തിരമാലകൾ ഉയരാം]]></title>
            <link>https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir</guid>
            <pubDate>Sat, 22 Aug 2026 22:42:32 +0530</pubDate>
            <description><![CDATA[കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n76rx2c7hchhyb68rkq8ap,imgname-mixcollage-22-aug-2026-10-38-pm-5592-1787418600354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.&lt;/p&gt;&lt;p&gt;2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്&lt;/p&gt;&lt;p&gt;5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.&lt;/p&gt;&lt;p&gt;7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/risk-of-sea-surges-along-the-kerala-coast-on-monday-articleshow-3tbe2ir"/>
        </item>
        <item>
            <title><![CDATA[വെറും വയറ്റിൽ കാപ്പി കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം]]></title>
            <link>https://www.asianetnews.com/food/do-you-drink-coffee-on-an-empty-stomach-here-are-some-things-you-should-know-articleshow-m65gev1</link>
            <guid isPermaLink="true">https://www.asianetnews.com/food/do-you-drink-coffee-on-an-empty-stomach-here-are-some-things-you-should-know-articleshow-m65gev1</guid>
            <pubDate>Sat, 22 Aug 2026 22:23:09 +0530</pubDate>
            <description><![CDATA[ഭക്ഷണം കഴിക്കാതെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന്, പ്രത്യേകിച്ച് വയറിനും തലച്ചോറിനും എത്രത്തോളം ഗുണകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ?]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp7p2eetxv953zp9qyz8j29,imgname-indian-coffee-1783157688782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രാവിലെ ഉറക്കമുണർന്നയുടൻ ഒരു ചൂട് കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഭക്ഷണം കഴിക്കാതെ വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ശരീരത്തിന്, പ്രത്യേകിച്ച് വയറിനും തലച്ചോറിനും എത്രത്തോളം ഗുണകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലരും ഇത് പ്രശ്നങ്ങളൊന്നുമില്ലാതെ സഹിക്കാറുണ്ടെങ്കിലും, ചില ആരോഗ്യപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആദ്യം കാപ്പിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.&lt;/p&gt;&lt;h2&gt;ഏകാഗ്രത വർദ്ധിപ്പിക്കുന്നു&lt;/h2&gt;&lt;p&gt;തലച്ചോറിന്റെ ഏകാഗ്രതയും ഉണർവും വർദ്ധിപ്പിക്കാൻ കാപ്പി സഹായിക്കുന്നു. ഇതിന് മുൻപ് ഭക്ഷണം കഴിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് ഇതിന്റെ ഫലത്തെ ബാധിക്കാറില്ല.&lt;/p&gt;&lt;h3&gt;ദഹനം മെച്ചപ്പെടുത്തുന്നു&lt;/h3&gt;&lt;p&gt;ആമാശയത്തിലെ ആസിഡ് ഉൽപ്പാദനത്തെയും ദഹനവ്യവസ്ഥയുടെ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിച്ച് ദഹനം എളുപ്പമാക്കാൻ കാപ്പിക്ക് സാധിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;കാപ്പി കുടിക്കുന്നത് മനസ്സിന് ഉന്മേഷം നൽകാനും ഉത്കണ്ഠ കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.&lt;/p&gt;&lt;h2&gt;&lt;strong&gt;വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;strong&gt;വയറ്റിലെ അസ്വസ്ഥതകളും അസിഡിറ്റിയും&lt;/strong&gt;&lt;/p&gt;&lt;p&gt;വയറ്റിൽ ഭക്ഷണാവശിഷ്ടങ്ങൾ ഒന്നുമില്ലാതെ കാപ്പി മാത്രം അകത്തുചെല്ലുമ്പോൾ അത് ആമാശയത്തിലെ ആസിഡ് ഉൽപ്പാദനം വർദ്ധിപ്പിക്കും. ഇത് നെഞ്ചെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.&lt;/p&gt;&lt;p&gt;&lt;strong&gt;മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്നു&lt;/strong&gt;&lt;/p&gt;&lt;p&gt;വെറും വയറ്റിലെ കഫൈൻ ഉപഭോഗം ശരീരത്തിലെ കോർട്ടിസോൾ എന്ന സമ്മർദ്ദ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കും. ഇത് അമിതമായ ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.&lt;/p&gt;]]></content:encoded>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/food/do-you-drink-coffee-on-an-empty-stomach-here-are-some-things-you-should-know-articleshow-m65gev1"/>
        </item>
        <item>
            <title><![CDATA[മുത്തങ്ങ കേസിൽ ശിക്ഷ മരവിപ്പിച്ചതോടെ ഗീതാനന്ദനടക്കം ജയിൽ മോചിതരായി, മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം]]></title>
            <link>https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4</guid>
            <pubDate>Sat, 22 Aug 2026 22:18:56 +0530</pubDate>
            <description><![CDATA[മുത്തങ്ങ കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെ 4 പേർ ജയിൽ മോചിതരായി. മുത്തങ്ങയിലെ ഭൂരഹിതർക്ക് ഭൂമി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dre7w2nfe8vvtk80sr8vcczf,imgname-pjimage--10--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: മുത്തങ്ങ കേസിലെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള 4 പേർ ജയിൽ മോചിതരായി. കണ്ണൂർ സെൻട്രൽ ജയിലിനു പുറത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി. തങ്ങൾക്കെതിരെ നടന്ന വിചാരണ ഏകപക്ഷീയമായിരുന്നുവെന്നാണ് സ്വീകരണമേറ്റുവാങ്ങിയ ഗീതാനന്ദൻ പറഞ്ഞത്. മുത്തങ്ങയിൽ കൊല്ലപ്പെട്ട ജോഗിക്ക് ഇനിയും നീതി കിട്ടിയിട്ടില്ല. രണ്ടാം ഭൂസമരത്തിന് തുടക്കം കുറിക്കുമെന്നും മുത്തങ്ങയിലെ ഭൂ രഹിതർക്ക് ഭൂമി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്നും ജയിൽ മോചിതനായ ഗീതാനന്ദൻ പ്രഖ്യാപിച്ചു. എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഇന്നലെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്&zwj;പ്പെടെ 4 പ്രതികള്&zwj;ക്ക് 5 വര്&zwj;ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്&zwj;റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19 നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നിനാണ് പിന്നീട് മുത്തങ്ങയിലെ ഭൂ സമരം സാക്ഷ്യം വഹിച്ചത്.&lt;/p&gt;&lt;h2&gt;&lt;strong&gt;മുത്തങ്ങയിലെ ചരിത്ര സമരം&lt;/strong&gt;&lt;/h2&gt;&lt;p&gt;കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം. 2001 ൽ എ കെ ആന്റണി സർക്കാർ അധികാരത്തിലേറിയ ശേഷം ഒന്നരമാസം നീണ്ട സമരം സെക്രട്ടറിയേറ്റ് മുമ്പാകെ നടത്തിയപ്പോൾ കിട്ടിയ ഉറപ്പായിരുന്നു ആദിവാസികൾക്ക് ഭൂമി നൽകാം എന്നുള്ളത്. മൂന്നുവർഷം കഴിഞ്ഞ് ജനുവരിയിൽ ഉറപ്പ് പാലിക്കാത്തതിനാൽ സി കെ ജാനുവും ഗീതാനന്ദനും നയിച്ച ആദിവാസി ഗോത്ര മഹാസഭ മുത്തങ്ങ വനഭൂമിയിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. എണ്ണൂറിലേറെ ആദിവാസികൾ ഇവർക്കൊപ്പം ഇതേ ഭൂമിയിൽ കെട്ടി സമരത്തിന്റെ ഭാഗമായി. തകരപ്പാടിയിൽ സമരക്കാർ ചെക്ക് പോസ്റ്റ് സ്ഥാപിച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞു. കെ സുധാകരൻ ആയിരുന്നു അന്ന് വനംമന്ത്രി. ചർച്ചകൾ ഫലം കണ്ടില്ല. ഒടുവിൽ ഫെബ്രുവരി 19 ന് പോലീസ് നടപടി ആരംഭിച്ചു. ആദിവാസികൾ കിട്ടിയ കുടിലുകൾ കത്തിച്ചു. 18 റൗണ്ട് വെടിവെച്ചു. ആദിവാസിയായ ജോബി സംഭവസ്ഥലത്ത് വെടിയേറ്റ് മരിച്ചു. ഈ പൊലീസ് നടപടിക്കിടെയാണ് വിനോദിനെ ആദിവാസികൾ ബന്ദിയാക്കിയത്. വിനോദിനൊപ്പം പി കെ ശശിധരൻ എന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനെയും ബന്ദിയാക്കിയിരുന്നു. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ വിനോദ് ചോര വാർന്നാണ് മരിച്ചത്. ശശിധരന് ഗുരുതരമായി മുറിവേറ്റു. സംഭവത്തിന് മാവോയിസ്റ്റ് ബന്ധം അടക്കം ആരോപിക്കപ്പെട്ടു. 57 പേർ പ്രതികളായി. 132 ആദിവാസികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇവരുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച് 37 കുട്ടികളെ അടക്കം ജയിലിൽ അടച്ചതായി പരാതിയുണ്ടായിരുന്നു. 57 പേരെ വിനോദ് വധക്കേസിൽ പ്രതി ചേർത്തു. ഇതിൽ 13 പേർ വിചാരണ നീണ്ട 23 വർഷത്തിനിടെ മരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/m-geethanandan-and-three-others-released-after-high-court-stays-sentence-in-muthanga-case-articleshow-8kiqpg4"/>
        </item>
        <item>
            <title><![CDATA[കാമ്പസിൽ നിന്നും പുറത്ത് പോയി മടങ്ങുന്നതിനിടെ ബൈക്ക് കാറിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടു; തല വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4</guid>
            <pubDate>Sat, 22 Aug 2026 22:17:10 +0530</pubDate>
            <description><![CDATA[പിറവത്തിനടുത്ത് ഓണക്കൂരിൽ നടന്ന വാഹനാപകടത്തിൽ ചിന്മയ സർവകലാശാലയിലെ വിദ്യാർത്ഥിയായ ആദിത്യൻ അരുൺകുമാർ (20) മരിച്ചു. ബൈക്ക് കാറിലിടിച്ച് നിയന്ത്രണം വിട്ടതിനെ തുടർന്ന് ആദിത്യന്റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n5ws1b5hzkt8bfkn56c5sx,imgname-accident--1787417224235.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പിറവം: ഓണക്കൂർ കരയോഗപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ചിന്മയ സർവകലാശാല ഓണക്കൂർ കാമ്പസിലെ ബി ടെക് കംപ്യൂട്ടർ സയൻസ് (സൈബർ സുരക്ഷ) വിദ്യാർത്ഥി മരിച്ചു. കൊല്ലം അഞ്ചൽ തടിക്കാവ് ഉഷസിൽ അരുൺകുമാർ ശശിധരന്റെയും പ്രിജു പ്രസന്നകുമാറിന്റെയും മകൻ ആദിത്യൻ അരുൺകുമാർ (20) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അഞ്ചൽപ്പെട്ടി മംഗലത്ത് ഇയാൻ ജോർജ് വർഗീസി(20)നും അപകടത്തിൽ പരിക്കേറ്റു.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. കാമ്പസിൽ നിന്ന് ഓണക്കൂർ പാലം കവലയിലെത്തിയ വിദ്യാർഥികൾ അവിടെ നിന്ന് ബൈക്കിൽ പിറവത്തേക്ക് പോയിരുന്നു. തിരികെ വരുന്നതിനിടെ ഓണക്കൂർ ക്ഷേത്രം റോഡിൽ നിന്ന് ഇറങ്ങി വന്ന കാറിൽ ബൈക്ക് തട്ടി നിയന്ത്രണം വിടുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന ആദിത്യൻ അരുണിന്റെ തല വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഇരുവരെയും പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദിത്യൻ അരുൺകുമാർ മരിച്ചു. ചിന്മയയിൽ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ ഇയാൻ ജോർജ് വർഗീസിന് കാലിനാണ് പരിക്ക്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/student-dies-after-bike-collides-with-car-and-loses-control-head-hits-electric-pole-articleshow-p2is5v4"/>
        </item>
        <item>
            <title><![CDATA[വീണയിൽ വീണുപോയ സിപിഎമ്മും തന്തവൈബുള്ള വിസിമാരും | Coverstory 22 August 2026]]></title>
            <link>https://www.asianetnews.com/coverstory/veena-t-cpm-pinarayi-vijayan-vc-videoshow-512flqg</link>
            <guid isPermaLink="true">https://www.asianetnews.com/coverstory/veena-t-cpm-pinarayi-vijayan-vc-videoshow-512flqg</guid>
            <pubDate>Sat, 22 Aug 2026 22:16:05 +0530</pubDate>
            <description><![CDATA[വീണയിൽ വീണുപോയ സിപിഎമ്മും തന്തവൈബുള്ള വിസിമാരും | Coverstory 22 August 2026]]></description>
            <media:content url="https://www.youtube.com/embed/vL_2HizKKug" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;span&gt;വീണയിൽ വീണുപോയ സിപിഎമ്മും തന്തവൈബുള്ള വിസിമാരും | Coverstory 22 August 2026&lt;/span&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[coverstory]]></category>
            <dc:creator>Shibin Raj</dc:creator>
            <atom:link href="https://www.asianetnews.com/coverstory/veena-t-cpm-pinarayi-vijayan-vc-videoshow-512flqg"/>
        </item>
        <item>
            <title><![CDATA[ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ'; തിരുവോണ നാളിൽ മലയാളികൾക്ക് വൻ സർപ്രൈസ്]]></title>
            <link>https://www.asianetnews.com/entertainment-news/actor-jayasurya-movie-operation-tral-teaser-arrives-on-thiruvonam-day-26th-august-2026-articleshow-g69tvnm</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-jayasurya-movie-operation-tral-teaser-arrives-on-thiruvonam-day-26th-august-2026-articleshow-g69tvnm</guid>
            <pubDate>Sat, 22 Aug 2026 22:13:29 +0530</pubDate>
            <description><![CDATA[ജയസൂര്യ നായകനാവുന്ന 'ഓപ്പറേഷൻ ത്രാൾ' ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. ജമ്മു കശ്മീരിലെ ത്രാളിൽ നടന്ന സൈനിക ഏറ്റുമുട്ടൽ പ്രമേയമാക്കിയ ചിത്രം രതീഷ് വേഗയാണ് സംവിധാനം ചെയ്യുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m01rwy8arg47vdq114ktqxsm,imgname-fotojet--9--1786766063882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഗു&lt;/strong&gt;ഡ്&zwnj;വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുങ്ങുന്ന ജയസൂര്യ ചിത്രം 'ഓപ്പറേഷൻ ത്രാളി'ന്റെ ടീസർ റിലീസിന് ഒരുങ്ങുന്നു. തിരുവോണ ദിനമായ ഓ​ഗസ്റ്റ് 26ന് രാവിലെ 11:11ന് ടീസർ റിലീസ് ചെയ്യും. ഏതാനും ദിവസങ്ങള്&zwj;ക്ക് മുന്&zwj;പായിരുന്നു പടത്തിന് പാക്കപ്പ് ആയത്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.&lt;/p&gt;&lt;p&gt;സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്&zwj;റെ സന്തതികൾ' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്&zwnj;വിൽ എന്&zwj;റർടെയ്ൻമെന്&zwj;റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും 'ഓപ്പറേഷൻ ത്രാൾ' റിലീസ് ഉറ്റുനോക്കുന്നത്. ബിഗ് ബജറ്റിൽ, മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ കഴിവുള്ള ചിത്രമായി ഒരുങ്ങുന്ന 'ഓപ്പറേഷൻ ത്രാൾ' മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. സിനിമാലോകത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്&zwj;റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ ,സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഒരു വമ്പൻ പ്രോജക്&zwnj;ടാണ് ഓപ്പറേഷൻ ത്രാൾ എന്നാണ് ലഭിക്കുന്ന സൂചനകള്&zwj;. ജമ്മു കശ്മീരിലെ ത്രാളില്&zwj; ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗുഡ്&zwnj;വിൽ എന്&zwj;റർടെയ്ൻമെന്&zwj;റ്സിന്&zwj;റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്&zwj;റെ ഫസ്റ്റ് ലുക്ക് ഈയിടെ പുറത്തിറങ്ങിയിരുന്നു. നാഷണൽ ഇന്&zwj;റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.&lt;/p&gt;&lt;p&gt;സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്&zwj;റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്&zwj;റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്&zwnj;സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്&zwnj;സിംഗ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്&zwj;റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്&zwj;റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-jayasurya-movie-operation-tral-teaser-arrives-on-thiruvonam-day-26th-august-2026-articleshow-g69tvnm"/>
        </item>
        <item>
            <title><![CDATA[പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ ചീട്ടുകളി, ഒരു ലക്ഷത്തോളം രൂപയുമായി സംഘം പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq</link>
            <guid isPermaLink="true">https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq</guid>
            <pubDate>Sat, 22 Aug 2026 22:13:26 +0530</pubDate>
            <description><![CDATA[മൂവാറ്റുപുഴ ടാഗോർ റോഡിലെ ഒരു ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 98,750 രൂപയും പോലീസ് കണ്ടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01g62f5vn9k0x1b9wh3p1njvfb,imgname-card-game.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: മുവാറ്റുപുഴ ടാഗോർ റോഡിൽ പ്രവർത്തനം ആരംഭിക്കാത്ത ഹോട്ടൽ മുറിയിൽ പണം വെച്ച് ചീട്ടുകളി നടത്തിയിരുന്ന സംഘം പിടിയിലായി. മുവാറ്റുപുഴ ആനിക്കാട് ഭാഗത്ത് മേക്കുന്നേൽ വീട്ടിൽ റൂഫി (46), മൂവാറ്റുപുഴ ഏനാനെല്ലൂർ ഭാഗത്ത് പീടിയേക്കൽ വീട്ടിൽ മുഹമ്മദ് റാഫി (35), മൂവാറ്റുപുഴ രണ്ടാർ ഭാഗത്ത് കല്ലറക്കകുടിയിൽ വീട്ടിൽ എൽദോസ് (45), മൂവാറ്റുപുഴ ആരക്കുഴ ഭാഗത്ത് ഓലിക്കൽ വീട്ടിൽ ജിജി പീറ്റർ (60) ,ഇടുക്കി ഉടുമ്പന്നൂർ ഭാഗത്ത് പുറമഠത്തിൽ വീട്ടിൽ ലത്തീഫ് (45),ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് തൊമ്മൻപറമ്പിൽ വീട്ടിൽ മുഹമ്മദ് അമീർ (34) ഈരാറ്റുപേട്ട, മീനച്ചൽ ഭാഗത്ത് കുറുമുളം വീട്ടിൽ മുഹമ്മദ് റഷീദ് (40), ഈരാറ്റുപേട്ട തെക്കേക്കര ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ കരീം (50), ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്ത് മുരുകോലയിൽ വീട്ടിൽ സിനാജ് (37), പൂത്താർ നടുഭാഗം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ സിറാജ് സിദ്ദിഖ് (34)എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് സ്&zwnj;റ്റേഷൻ എസ്എച്ച്ഒ സബ് ഇൻസ്പെക്ടർ സുബിൻ ബിജുവിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.&lt;/p&gt;&lt;p&gt;മൂവാറ്റുപുഴ ഡിവൈഎസ്പി കെആർ മനോജി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ഇവരിൽ നിന്നും 98,750 രൂപയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി സി ജയകുമാർ, പോൾ മാത്യു,എഎസ്ഐ കെഎം അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, സന്ദീപ് ബാബു, സന്ദീപ് പ്രഭാകർ, ഇർഫാൻ ഹബീബ്, ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/group-caught-playing-cards-in-a-hotel-room-that-had-not-yet-commenced-operations-articleshow-ei0ktbq"/>
        </item>
        <item>
            <title><![CDATA[അണികളെ തെരുവിലിറക്കാനുള്ള ശ്രമമോ? പിണറായി പാർട്ടിയിൽ ഒറ്റപ്പെടുമോ? | Abgeoth Varghese | News Hour]]></title>
            <link>https://www.asianetnews.com/newshour/pinarayi-vijayan-cpm-ed-raid-videoshow-w2dn1ro</link>
            <guid isPermaLink="true">https://www.asianetnews.com/newshour/pinarayi-vijayan-cpm-ed-raid-videoshow-w2dn1ro</guid>
            <pubDate>Sat, 22 Aug 2026 22:12:04 +0530</pubDate>
            <description><![CDATA[പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമെവിടെ? പിണറായിയുടെ വലിയ തുക എത്രയാണ്? | Abgeoth Varghese | News Hour 22 August 2026]]></description>
            <media:content url="https://www.youtube.com/embed/O_lisFFRulc" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;span&gt;പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമെവിടെ? പിണറായിയുടെ വലിയ തുക എത്രയാണ്? | Abgeoth Varghese | News Hour 22 August 2026&amp;nbsp;&lt;/span&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[newshour]]></category>
            <dc:creator>Shibin Raj</dc:creator>
            <atom:link href="https://www.asianetnews.com/newshour/pinarayi-vijayan-cpm-ed-raid-videoshow-w2dn1ro"/>
        </item>
        <item>
            <title><![CDATA[ഇടയ്ക്കിടെ തലവേദന വരാറുണ്ടോ? കാരണങ്ങൾ ഇതാവാം; ശ്രദ്ധിക്കേണ്ടത്]]></title>
            <link>https://www.asianetnews.com/gallery/health/do-you-experience-frequent-headaches-here-are-the-possible-causes-and-what-you-need-to-pay-attention-to-047caz7</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/do-you-experience-frequent-headaches-here-are-the-possible-causes-and-what-you-need-to-pay-attention-to-047caz7</guid>
            <pubDate>Sat, 22 Aug 2026 22:04:27 +0530</pubDate>
            <description><![CDATA[ദിനചര്യയിലെ ചെറിയ ശ്രദ്ധക്കുറവുകളാണ് പലപ്പോഴും തലവേദനകൾക്ക് കാരണമാകുന്നത്. അതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fm9edsbv4r1wpt74jpfc4j,imgname-b12--1--1787230992825.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിനചര്യയിലെ ചെറിയ ശ്രദ്ധക്കുറവുകളാണ് പലപ്പോഴും തലവേദനകൾക്ക് കാരണമാകുന്നത്. അതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.&lt;/p&gt;&lt;img&gt;&lt;p&gt;നീണ്ട സമയം ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ഇത് തലവേദനയായി അനുഭവപ്പെടുകയും ചെയ്യും.&lt;/p&gt;&lt;img&gt;&lt;p&gt;ദാഹം അനുഭവപ്പെട്ടില്ലെങ്കിൽ പോലും ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് മണിക്കൂറുകൾക്ക് ശേഷം തലവേദനയ്ക്ക് കാരണമാകും.&lt;/p&gt;&lt;img&gt;&lt;p&gt;കൃത്യസമയത്ത് ഉറങ്ങാതിരിക്കുന്നതും വാരാന്ത്യങ്ങളിൽ ഉറക്കത്തിന്റെ സമയം മാറുന്നതും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും തലവേദനയ്ക്ക് വഴിവെക്കുകയും ചെയ്യും.&lt;/p&gt;&lt;img&gt;&lt;p&gt;കഴുത്ത് മുന്നോട്ട് ആഞ്ഞിരുന്ന് ജോലി ചെയ്യുന്നത് തലയോട്ടിയിലെ പേശികൾക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നു. കൂടാതെ മണിക്കൂറുകളോളം മൊബൈലിലോ കമ്പ്യൂട്ടറിലോ നോക്കിയിരിക്കുന്നതും കണ്ണിന്റെ ആയാസവും തലവേദന കൂട്ടുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;വിട്ടുമാറാത്ത മാനസിക സമ്മർദ്ദം മൂലം താടിയെല്ലുകളും തോളുകളും അറിയാതെ മുറുകുകയും, തലയോട്ടിയിലെ പേശികൾക്ക് ആയാസമുണ്ടാകുകയും ചെയ്യുന്നത് തലവേദനയിലേക്ക് നയിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/do-you-experience-frequent-headaches-here-are-the-possible-causes-and-what-you-need-to-pay-attention-to-047caz7"/>
        </item>
        <item>
            <title><![CDATA[കാരുണ്യ KR-765 ലോട്ടറി ഫലം പുറത്ത്; ഭാ​ഗ്യ നമ്പറുകൾ ഇതാ..]]></title>
            <link>https://www.asianetnews.com/kerala-lottery-results/kerala-lottery-result-of-today-karunya-kr-765-live-result-22nd-august-2026-articleshow-kuemlt8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-lottery-results/kerala-lottery-result-of-today-karunya-kr-765-live-result-22nd-august-2026-articleshow-kuemlt8</guid>
            <pubDate>Sat, 22 Aug 2026 15:19:38 +0530</pubDate>
            <description><![CDATA[കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbrt1f91xrthqjcmvcypyhz,imgname-w-1280-h-720-imgid-01kbt4qa1379saftrfm9yphmdj-imgname-money-1765035190306-1780659062249.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-765 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KW 159168 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.&lt;/p&gt;&lt;p&gt;ഒന്നാം സമ്മാനം - ഒരു കോടി രൂപ&lt;/p&gt;&lt;p&gt;KW 159168&lt;/p&gt;&lt;p&gt;സമാശ്വാസ സമ്മാനം - 5000 രൂപ&lt;/p&gt;&lt;p&gt;KN159168 KO159168 KP159168 KR159168 KS159168 KT159168 KU159168 KV159168 KX159168 KY159168 KZ159168&lt;/p&gt;&lt;p&gt;രണ്ടാം സമ്മാനം - 30 ലക്ഷം രൂപ&lt;/p&gt;&lt;p&gt;KU 488454&lt;/p&gt;&lt;p&gt;മൂന്നാം സമ്മാനം - 5 ലക്ഷം രൂപ&lt;/p&gt;&lt;p&gt;KR566737&lt;/p&gt;&lt;p&gt;നാലാം സമ്മാനം - 5,000 രൂപ&lt;/p&gt;&lt;p&gt;0177 1431 1674 1727 2034 4119 4166 4424 5304 5364 5751 5938 6054 6782 6904 7758 9381 9508 9732&lt;/p&gt;&lt;p&gt;അഞ്ചാം സമ്മാനം - 2,000 രൂപ&lt;/p&gt;&lt;p&gt;3027 5527 6035 6835 8204 8671&lt;/p&gt;&lt;p&gt;ആറാം സമ്മാനം - 1,000 രൂപ&lt;/p&gt;&lt;p&gt;1007 1232 1638 1845 2147 2265 3306 3474 3924 4124 4259 4474 4708 6161 6317 7013 7190 7217 7382 7497 7553 7557 9753 9836 9912&lt;/p&gt;&lt;p&gt;ഏഴാം സമ്മാനം- 500 രൂപ&lt;/p&gt;&lt;p&gt;0192 0681 0708 0749 0818 0970 1056 1109 1627 1793 1812 2204 2478 2501 2804 2872 3040 3260 3275 3277 3317 3357 3455 3648 3792 3795 3802 3837 4131 4137 4173 4200 4227 4257 4269 4478 4516 4544 4665 4889 4916 5040 5102 5380 5400 5564 5752 5846 5940 5988 6055 6085 6119 6228 6364 6394 6483 6559 6833 6937 7012 7033 7035 7276 7280 7294 7534 7829 8192 8286 8423 8559 9020 9410 9785 9938&lt;/p&gt;&lt;p&gt;എട്ടാം സമ്മാനം- 200 രൂപ&lt;/p&gt;&lt;p&gt;0122 0155 0190 0246 0595 0687 0857 0871 0902 1108 1483 1516 1596 1639 1828 1987 2107 2258 2276 2341 2452 2466 2632 2706 2816 2837 2852 2952 3131 3136 3161 3194 3283 3419 3647 3812 3846 3889 3989 4014 4017 4642 4707 5251 5276 5319 5575 5615 5676 5790 5862 5954 6067 6080 6094 6128 6302 6305 6387 6437 6502 6521 6635 6673 6705 6764 6838 6869 7032 7238 7299 7622 7737 7762 8018 8101 8209 8336 8697 8729 8790 8798 8916 9231 9347 9371 9407 9411 9458 9794 9864 9876&lt;/p&gt;&lt;p&gt;ഒൻപതാം സമ്മാനം- 100 രൂപ&lt;/p&gt;&lt;p&gt;0181 0185 0216 0222 0358 0381 0390 0545 0628 0771 0822 0850 0886 0913 0966 1018 1128 1171 1197 1202 1262 1268 1498 1499 1613 1753 1763 1788 1953 1996 2001 2017 2036 2087 2213 2214 2270 2279 2298 2403 2459 2541 2563 2610 2684 2882 2914 3218 3221 3226 3247 3310 3342 3367 3441 3483 3512 3599 3677 3699 3756 3873 3986 4044 4225 4232 4262 4353 4363 4434 4481 4499 4584 4662 4784 4828 4980 5056 5116 5165 5268 5316 5567 5618 5662 5709 5814 5825 5844 5894 5935 6072 6174 6186 6552 6578 6630 6702 6729 6865 7162 7194 7267 7311 7330 7342 7368 7500 7555 7562 7615 7626 7650 7669 7712 7783 7793 7801 7851 7874 7919 8208 8226 8267 8272 8418 8493 8514 8549 8572 8669 8728 8842 9060 9117 9140 9145 9332 9422 9531 9622 9919 9969 9986&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-lottery-results]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/kerala-lottery-results/kerala-lottery-result-of-today-karunya-kr-765-live-result-22nd-august-2026-articleshow-kuemlt8"/>
        </item>
        <item>
            <title><![CDATA[ഷംന കാസിമിന്റെ ​ഗംഭീര നൃത്തച്ചുവട്; 5 മില്യണിലേറെ കാഴ്ചക്കാരുമായി  'ജയിലർ 2' ലെ 'അല്ല ബോലലോ']]></title>
            <link>https://www.asianetnews.com/music/jailer-2-movie-ala-bolelo-song-got-5-million-views-articleshow-fqc3bmx</link>
            <guid isPermaLink="true">https://www.asianetnews.com/music/jailer-2-movie-ala-bolelo-song-got-5-million-views-articleshow-fqc3bmx</guid>
            <pubDate>Sat, 22 Aug 2026 21:58:31 +0530</pubDate>
            <description><![CDATA[രജനികാന്തിന്റെ പുതിയ ചിത്രങ്ങളായ 'ജയിലർ 2', 'ധർമൻ' എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' വൻ താരനിരയോടെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0d288p7knf1ywfg6zkcyt9y,imgname-befunky-collage--22--1787144970950.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ര&lt;/strong&gt;ജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അല്ല ബോലലോ എന്ന ​ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാകുകയാണ്. ഇതിനകം അഞ്ച് മില്യണിലധികം കാഴ്ചക്കാരെയും ​ഗാനം സ്വന്തമാക്കി കഴിഞ്ഞു.&lt;/p&gt;&lt;p&gt;അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഷംന കാസിം ചടുലമായ നൃത്തച്ചുവടുകളോടെയാണ് ഗാനത്തിലെത്തുന്നത്. അതേസമയം ഈ വർഷം ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ. മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്&zwj; ഏറ്റവും വലിയ ഓപണിം​ഗ് വരാന്&zwj; സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്&zwj; 2. അനിരുദ്ധ് രവിചന്ദര്&zwj; തന്നെയാണ് രണ്ടാം ഭാഗത്തിന്&zwj;റെയും സംഗീത സംവിധാനം നിര്&zwj;വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്&zwj; രംഗങ്ങളാല്&zwj; സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്&zwj; ഡോക്ടറുടെ വേഷത്തില്&zwj; രജനികാന്തെത്തും, ഡ്രാഗണ്&zwj; ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്&zwj;വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്&zwj;. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്&zwj;ഹാസൻ രാജ് കമല്&zwj; ഫിലിംസ് ഇന്റര്&zwj;നാഷണലും റെഡ് ജയന്റും ചേര്&zwj;ന്നാണ് ധര്&zwj;മന്റെ നിര്&zwj;മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[music]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/music/jailer-2-movie-ala-bolelo-song-got-5-million-views-articleshow-fqc3bmx"/>
        </item>
        <item>
            <title><![CDATA[ഓണത്തിന് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി]]></title>
            <link>https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r</guid>
            <pubDate>Sat, 22 Aug 2026 21:54:28 +0530</pubDate>
            <description><![CDATA[ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് 862 പരിശോധനകൾ നടത്തുകയും 22 സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിലും വിപണനത്തിലും വ്യാപാരികളും ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് വകുപ്പ് നിർദ്ദേശങ്ങൾ നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mv1d9zteag3abv3y8j4a6s,imgname-food--1--1787405841727.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്&lt;/strong&gt; : ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്&zwj; ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്&zwj;ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്&zwj; ആഗസ്റ്റ് 21 വരെ കോഴിക്കോട് ജില്ലയില്&zwj; 862 പരിശോധനകള്&zwj; നടത്തി. 220 സ്ഥാപനങ്ങള്&zwj;ക്ക് നോട്ടീസ് നല്&zwj;കിയതായും 22 സ്ഥാപനങ്ങള്&zwj; അടച്ചുപൂട്ടാന്&zwj; നിര്&zwj;ദേശം നല്&zwj;കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്&zwj; അറിയിച്ചു. 491 സാമ്പിളുകള്&zwj; ശേഖരിച്ചു. ഏഴ് കേസുകളില്&zwj; നിയമ നടപടികള്&zwj;ക്കായി റിപ്പോര്&zwj;ട്ട് ചെയ്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉല്&zwj;പാദനവും വിതരണവും വിപണനവും വര്&zwj;ധിക്കുന്ന സാഹചര്യത്തില്&zwj; ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും സുരക്ഷാ മാനദണ്ഡങ്ങള്&zwj; കൃത്യമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്&zwj; അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;ഭക്ഷ്യ വ്യാപാരികളും സംരംഭകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;:&lt;/strong&gt;&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ ലൈസന്&zwj;സ്/രജിസ്&zwnj;ട്രേഷന്&zwj; ഉണ്ടായിരിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.&lt;/p&gt;&lt;p&gt;ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്&zwj; വ്യക്തിശുചിത്വം കര്&zwj;ശനമായി പാലിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുകയും വേണം.&lt;/p&gt;&lt;p&gt;പാകം ചെയ്ത ഭക്ഷണവും അസംസ്&zwnj;കൃത ഭക്ഷ്യവസ്തുക്കളും പ്രത്യേകം സൂക്ഷിക്കണം. ഭക്ഷണം ശരിയായ താപനിലയില്&zwj; സൂക്ഷിക്കുകയും ദീര്&zwj;ഘനേരം അന്തരീക്ഷ ഊഷ്മാവില്&zwj; വെച്ചശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.&lt;/p&gt;&lt;p&gt;കാലാവധി കഴിഞ്ഞതോ ഗുണനിലവാരത്തില്&zwj; സംശയമുള്ളതോ ആയ ഭക്ഷ്യവസ്തുക്കള്&zwj; വില്&zwj;ക്കരുത്.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കളില്&zwj; അനുവദനീയമല്ലാത്ത നിറങ്ങള്&zwj;, രാസവസ്തുക്കള്&zwj; എന്നിവ ചേര്&zwj;ക്കരുത്.&lt;/p&gt;&lt;p&gt;കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഐസ് ഉള്&zwj;പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്&zwj; സുരക്ഷിതമായ ഉറവിടങ്ങളില്&zwj; നിന്നുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം.&lt;/p&gt;&lt;p&gt;താല്&zwj;ക്കാലിക ഭക്ഷ്യ സ്റ്റാളുകള്&zwj; നടത്തുന്നവര്&zwj; ടെമ്പററി ഫുഡ് സേഫ്റ്റി രജിസ്&zwnj;ട്രേഷന്&zwj; എടുക്കണം. ഇതിനായി FoSCoS പോര്&zwj;ട്ടല്&zwj; വഴി രജിസ്&zwnj;ട്രേഷന്&zwj; എടുക്കാം.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കള്&zwj; പാക്ക് ചെയ്ത് വില്&zwj;ക്കുന്നവര്&zwj; ഭക്ഷണം സൂക്ഷിക്കാന്&zwj; ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്നറുകളും അലൂമിനിയം പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം പൊതിയാന്&zwj; ന്യൂസ് പേപ്പര്&zwj;, പ്രിന്റ് ചെയ്ത പേപ്പര്&zwj; തുടങ്ങിയവ ഉപയോഗിക്കരുത്. പാകം ചെയ്ത ഭക്ഷണം പാക്ക് ചെയ്യുമ്പോള്&zwj; ഭക്ഷണത്തിന്റെ ചൂട്, ഈര്&zwj;പ്പം എന്നിവ പരിഗണിച്ച് അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങള്&zwj; പാലിക്കണം.&lt;/p&gt;&lt;h2&gt;ഉപഭോക്താക്കള്&zwj; ശ്രദ്ധിക്കേണ്ട കാര്യങ്ങള്&zwj;&lt;/h2&gt;&lt;p&gt;വൃത്തിയും ശുചിത്വവും പാലിക്കുന്ന സ്ഥാപനങ്ങളില്&zwj;നിന്ന് മാത്രം ഭക്ഷണം വാങ്ങുക.&lt;/p&gt;&lt;p&gt;സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്&zwj;സ്/രജിസ്&zwnj;ട്രേഷന്&zwj; വിവരങ്ങള്&zwj; പരിശോധിക്കുക.&lt;/p&gt;&lt;p&gt;പാക്കറ്റ് ഭക്ഷണങ്ങളുടെ നിര്&zwj;മാണ തീയതി, കാലാവധി, ലേബല്&zwj; വിവരങ്ങള്&zwj; പരിശോധിച്ച ശേഷം മാത്രം വാങ്ങുക. നിറം, മണം, രുചി എന്നിവയില്&zwj; അസ്വാഭാവികത തോന്നുന്ന ഭക്ഷണം കഴിക്കരുത്.&lt;/p&gt;&lt;p&gt;പാകം ചെയ്ത ഭക്ഷണം ദീര്&zwj;ഘനേരം പുറത്തുവെച്ച ശേഷം കഴിക്കരുത്. മാംസം, മത്സ്യം, പാല്&zwj; ഉല്&zwj;പന്നങ്ങള്&zwj;, ക്രീം അടങ്ങിയ ഭക്ഷണങ്ങള്&zwj; തുടങ്ങിയവയുടെ സൂക്ഷിപ്പ് പ്രത്യേകം ശ്രദ്ധിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷണം വാങ്ങിയ ശേഷം ശരിയായ രീതിയില്&zwj; സൂക്ഷിക്കുകയും കഴിയുന്നത്ര വേഗത്തില്&zwj; ഉപയോഗിക്കുകയും വേണം.&lt;/p&gt;&lt;p&gt;ഭക്ഷ്യവസ്തുക്കള്&zwj;ക്ക് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്&zwj; പാക്ക് ചെയ്ത് നല്&zwj;കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കണം.&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ സംബന്ധമായ പരാതികളും സംശയങ്ങളും ടോള്&zwj;ഫ്രീ നമ്പറായ 1800-425-1125 ല്&zwj; അറിയിക്കാം.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kozhikode-food-safety-inspection-articleshow-3uoli0r"/>
        </item>
        <item>
            <title><![CDATA[അര്‍ജുന്‍ ദാസിന്‍റെ മറ്റൊരു മുഖം; 'വണ്‍സ് മോര്‍' ട്രെയ്‍ലര്‍ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/once-more-trailer-arjun-das-aditi-sona-hesham-abdul-wahab-articleshow-gdmpkgy</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/once-more-trailer-arjun-das-aditi-sona-hesham-abdul-wahab-articleshow-gdmpkgy</guid>
            <pubDate>Sat, 22 Aug 2026 21:51:43 +0530</pubDate>
            <description><![CDATA[നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത് അര്‍ജുന്‍ ദാസ് നായകനാവുന്ന 'വണ്‍സ് മോര്‍' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തിറങ്ങി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n40ns4y5gs57savnb28f3y,imgname-fotojet--5--1787415254820.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തമിഴ് സിനിമയില്&zwj; പുതുതലമുറയിലെ ശ്രദ്ധേയ നടനായ അര്&zwj;ജുന്&zwj; ദാസിനെ നായകനാക്കി നവാഗതനായ വിഗ്നേഷ് ശ്രീകാന്ത് സംവിധാനം ചെയ്ത വണ്&zwj;സ് മോര്&zwj; എന്ന ചിത്രത്തിന്&zwj;റെ ട്രെയ്&zwj;ലര്&zwj; പുറത്തെത്തി. ചിത്രത്തിന്&zwj;റെ രചനയും വിഗ്നേഷിന്&zwj;റേത് തന്നെയാണ്. റൊമാന്&zwj;റിക് മ്യൂസിക്കല്&zwj; ഗണത്തില്&zwj; പെടുന്ന ചിത്രത്തിന്&zwj;റെ രണ്ടര മിനിറ്റിലേറെ ദൈര്&zwj;ഘ്യമുള്ള ട്രെയ്&zwj;ലര്&zwj; ആണ് പുറത്തെത്തിയിരിക്കുന്നത്. അദിതി ശങ്കറും സോന ഒലിക്കലുമാണ് നായികമാര്&zwj;. മുന്&zwj; റിലേഷന്&zwj;ഷിപ്പിന്&zwj;റേതായ പ്രയാസങ്ങള്&zwj; അനുഭവിക്കുന്ന ആളാണ് പുറത്തെത്തിയിരിക്കുന്ന ട്രെയ്&zwj;ലറില്&zwj; അര്&zwj;ജുനിന്&zwj;റെ നായകന്&zwj;. പുതിയൊരു ബന്ധത്തില്&zwj; എത്തുമ്പോഴും അയാള്&zwj;ക്ക് പഴയ ബന്ധം ഏല്&zwj;പ്പിച്ച ആഘാതത്തില്&zwj; നിന്ന് മുക്തനാകാന്&zwj; കഴിയുന്നില്ല.&lt;/p&gt;&lt;p&gt;മുന്&zwj; ചിത്രങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രത്തെയാണ് അര്&zwj;ജുന്&zwj; ദാസ് വണ്&zwj;സ് മോറില്&zwj; അവതരിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്&zwj;റെ ജൂക് ബോക്സ് നേരത്തെ പുറത്തെത്തിയിരുന്നു. ജൂക് ബോക്സില്&zwj; 13 ട്രാക്കുകളാണ് ഉള്&zwj;ക്കൊള്ളിച്ചിരിക്കുന്നത്. ഗാനങ്ങള്&zwj;ക്ക് വരികള്&zwj; എഴുതിയിരിക്കുന്നതും സംവിധായകനാണ് എന്നതും കൗതുകം. മലയാളികളുടെ പ്രിയ സംഗീത സംവിധായകന്&zwj; ഹിഷാം അബ്ദുള്&zwj; വഹാബ് ആണ് ചിത്രത്തിന്&zwj;റെ സംഗീത സംവിധായകന്&zwj;. തന്&zwj;റെ തമിഴ് അരങ്ങേറ്റം എന്ന നിലയില്&zwj; 2024 ല്&zwj; ഹിഷാം സൈന്&zwj; ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാല്&zwj; ചിത്രം രണ്ട് വര്&zwj;ഷത്തെ ഇടവേളയ്ക്കിപ്പുറം തിയറ്ററുകളിലേക്ക് എത്തുമ്പോള്&zwj; അദ്ദേഹത്തിന്&zwj;റെ സംഗീത സംവിധാനത്തില്&zwj; മൂന്ന് തമിഴ് ചിത്രങ്ങള്&zwj; ഇതിനകം പുറത്തെത്തിക്കഴി&zwj;ഞ്ഞു.&lt;/p&gt;&lt;p&gt;2024 ജൂലൈയില്&zwj; പ്രഖ്യാപിക്കപ്പെട്ട് അതേ മാസം ചിത്രീകരണവും ആരംഭിച്ച സിനിമയായിരുന്നു വണ്&zwj;സ് മോര്&zwj;. ചിത്രീകരണം സെപ്റ്റംബറില്&zwj; പൂര്&zwj;ത്തിയായിരുന്നു. എന്നാല്&zwj; റിലീസ് നീണ്ടുപോയി. ഓഗസ്റ്റ് 28 ന് ചിത്രം തിയറ്ററുകളില്&zwj; എത്തും. യുവരാജ് ഗണേശന്&zwj; ആണ് ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണം. ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥന്&zwj;, എഡിറ്റിംഗ് നാഷ്, കലാസംവിധാനം രാജ് കമല്&zwj;, ഡോള്&zwj;ബി അറ്റ്മോസ് മിക്സ് ടി ഉദയ് കുമാര്&zwj;, സൗണ്ട് ഡിസൈന്&zwj; രഞ്ജിത്ത് വേണുഗോപാല്&zwj;, കളറിസ്റ്റ് അരുണ്&zwj; സംഗമേശ്വര്&zwj;, കോസ്റ്റ്യൂം ഡിസൈനര്&zwj; നവദേവി രാജ്&zwj;കുമാര്&zwj;, കൊറിയോഗ്രാഫര്&zwj; അപ്സര്&zwj;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/once-more-trailer-arjun-das-aditi-sona-hesham-abdul-wahab-articleshow-gdmpkgy"/>
        </item>
        <item>
            <title><![CDATA[പൊതിച്ച തേങ്ങ തുണിയിൽ പൊതിഞ്ഞ് ആക്രമിച്ചു; 9 വർഷം മുൻപ് കൊലപാതകം നടത്തി മുങ്ങി പ്രതി ഒടുവിൽ പിടിയിൽ‌]]></title>
            <link>https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</link>
            <guid isPermaLink="true">https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft</guid>
            <pubDate>Sat, 22 Aug 2026 21:37:41 +0530</pubDate>
            <description><![CDATA[അബ്ദുള്ളയും മറ്റൊരാളും ചേര്‍ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n3h73sf0t4vpqaed92et2x,imgname-mixcollage-22-aug-2026-09-35-pm-7478-1787414748280.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂര്&zwj;: കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസി ബസ് സ്റ്റാന്&zwj;റ് പരിസരത്ത് ഒമ്പത് വർഷം മുമ്പ് നടന്ന കൊലപാതകക്കേസിലെ പ്രതി പിടിയില്&zwj;. ഓപ്പറേഷൻ ഗ്രിപ്പിന്&zwj;റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശിയായ അബ്ദുള്ള പിടിയിലായത്. കൊലപാതകത്തിന് പിന്നാലെ ഇയാള്&zwj; ഒളിവില്&zwj; പോവുകയായിരുന്നു.&lt;/p&gt;&lt;p&gt;2017 ജനുവരി 24. കണ്ണൂര്&zwj; കെഎസ്ആര്&zwj;ടിസിബസ് സ്റ്റാന്&zwj;റിലെ കംഫര്&zwj;ട് സ്റ്റേഷനില്&zwj; നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി സുനി കൊല്ലപ്പെടുന്നു. പൊതിച്ച തേങ്ങ തുണിയില്&zwj; പൊതിഞ്ഞ് അക്രമിച്ചതിനെത്തുടര്&zwj;ന്നായിരുന്നു മരണം. അബ്ദുള്ളയും മറ്റൊരാളും ചേര്&zwj;ന്നാണ് കൊല ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പക്ഷേ അപ്പോഴേക്കും അബ്ദുള്ള മുങ്ങിയിരുന്നു. കൂട്ടു പ്രതി പിടിയിലായി ശിക്ഷിക്കപ്പെട്ട് കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിലെത്തിയെങ്കിലും അബ്ദുള്ളയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.&lt;/p&gt;&lt;p&gt;പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അബ്ദുള്ളയെ തേടി പോലീസ് അലഞ്ഞു. കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചു. മംഗളൂരുവിലും കാസർകോടും പല പേരുകളില്&zwj; ഇയാള്&zwj; താമസിച്ചിരുന്നതായി അന്വേഷണ സംഘം പിന്നീട് കണ്ടെത്തി. ശാസ്ത്രീയ തെളിവുകള്&zwj; കൂടി സമാഹരിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ മലപ്പുറം മുന്നിയൂരില്&zwj; വെച്ച് അന്വേഷണ സംഘം പിടികൂടിയത്. കമ്മീഷണര്&zwj; വിജയ ഭാരത റെഡ്ഡിയുടെ കീഴിലുളള പ്രത്യേക സ്ക്വാഡാണ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[crime-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/crime-news/kannur-ksrtc-murder-case-accused-arrested-after-9-years-articleshow-vg3f1ft"/>
        </item>
        <item>
            <title><![CDATA[ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി]]></title>
            <link>https://www.asianetnews.com/gallery/health/you-can-easily-reduce-body-fat-just-keep-these-things-in-mind-cv42til</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/you-can-easily-reduce-body-fat-just-keep-these-things-in-mind-cv42til</guid>
            <pubDate>Sat, 22 Aug 2026 21:18:22 +0530</pubDate>
            <description><![CDATA[അമിത വണ്ണവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz3zfth4032vgvxampqxe6yz,imgname-lymphatic-walking--1--1785766341155.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമിത വണ്ണവും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ എന്തൊക്കെയാണെന്ന് അറിയാം.&lt;/p&gt;&lt;img&gt;&lt;p&gt;ദിവസവും കുറഞ്ഞത് 10,000 മുതൽ 12,000 ചുവടുകൾ വരെ നടക്കാൻ ശ്രമിക്കുക. നടക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കോശങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറികൾ എരിച്ചു കളയാൻ സഹായിക്കുകയും ചെയ്യും.&lt;/p&gt;&lt;img&gt;&lt;p&gt;രാവിലെ കാർബോഹൈഡ്രേറ്റിന് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിച്ച് ദിവസം ആരംഭിക്കുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. ശരീരത്തിൽ കൊഴുപ്പ് സംഭരിക്കപ്പെടണമോ അതോ എരിച്ചു കളയണമോ എന്ന് നിർണ്ണയിക്കുന്നതിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പ്രധാനമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ഓരോ നേരത്തെ ഭക്ഷണത്തിന് മുൻപും ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് വയറ് നിറഞ്ഞ അനുഭവം നൽകുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടഞ്ഞ് കലോറി നിയന്ത്രിക്കാനും സഹായിക്കും.&lt;/p&gt;&lt;img&gt;&lt;p&gt;രാത്രി ഉറങ്ങുന്നതിന് കുറഞ്ഞത് നാല് മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിക്കുക. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ശീലം വലിയ മാറ്റം കൊണ്ടുവരും.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/you-can-easily-reduce-body-fat-just-keep-these-things-in-mind-cv42til"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് സ്‌റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു]]></title>
            <link>https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm</guid>
            <pubDate>Sat, 22 Aug 2026 21:01:36 +0530</pubDate>
            <description><![CDATA[സ്ഥിരം പെര്‍മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്‍മാര്‍ പെര്‍മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്‍ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mtd027n08420r6txpm5s99,imgname-bus-1787405172807.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്&zwj; സ്വകാര്യ ബസുകള്&zwj; തമ്മില്&zwj; അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളില്&zwj; പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സര്&zwj;ക്കാര്&zwj; നിര്&zwj;ദ്ദേശം നടപ്പില്&zwj; വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു. സ്ഥിരം പെര്&zwj;മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്&zwj;മാര്&zwj; പെര്&zwj;മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്&zwj;പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്&zwj; ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.&lt;/p&gt;&lt;p&gt;ആർ.ടി.എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ട തിയതികൾ: വൈറ്റില - വൈറ്റില ക്ലോക്ക് വൈസ് ആന്&zwj;ഡ് ആന്റ് ക്ലോക്ക് വൈസ് ഓഗസ്റ്റ് 31, ആലുവ - ഫോര്&zwj;ട്ട് കൊച്ചി സെപ്റ്റംബര്&zwj; ഒന്ന്, കാക്കനാട് നിന്നും ആരംഭിക്കുന്ന സിറ്റി സര്&zwj;വീസുകള്&zwj; സെപ്റ്റംബര്&zwj; രണ്ട്, നോര്&zwj;ത്ത് പറവൂര്&zwj; - ഹൈക്കോര്&zwj;ട്ട് ജംഗ്ഷന്&zwj; സെപ്റ്റംബര്&zwj; മൂന്ന്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/state-to-reschedule-stage-carriage-timings-in-kerala-articleshow-aa5dbkm"/>
        </item>
        <item>
            <title><![CDATA[ദില്ലിയിൽ ആശങ്കയായി എച്ച്1എൻ1 ബാധിതരുടെ എണ്ണത്തിൽ വർധനവ്, ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 ​രോ​ഗബാധിതർ]]></title>
            <link>https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog</guid>
            <pubDate>Sat, 22 Aug 2026 20:48:54 +0530</pubDate>
            <description><![CDATA[24 മണിക്കൂറുകള്‍ക്കുള്‍ക്കിടെ ദില്ലിയില്‍ 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0n0pqm8zpma2cfax9a33h66,imgname-mixcollage-22-aug-2026-08-46-pm-2019-1787411783304.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയില്&zwj; എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ദില്ലിയില്&zwj; കടുത്ത ജാഗ്രത നിര്&zwj;ദ്ദേശം നല്&zwj;കിയിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ആറിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ ദില്ലിയിൽ 1777 എച്ച്1എൻ1 കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറുകള്&zwj;ക്കുള്&zwj;ക്കിടെ ദില്ലിയില്&zwj; 114 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൺസൂൺ മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ വൈറസ് അതിവേഗം പടരാൻ കാരണമായതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/india-news/rise-in-h1n1-cases-causes-concern-in-delhi-articleshow-gi49mog"/>
        </item>
        <item>
            <title><![CDATA[കൊളസ്ട്രോൾ കുറയ്ക്കാം; ഹൃദയാരോഗ്യത്തിന് അനുയോജ്യമായ അഞ്ച് പാചക എണ്ണകൾ]]></title>
            <link>https://www.asianetnews.com/food/lower-cholesterol-five-cooking-oils-good-for-heart-health-articleshow-kdwdfna</link>
            <guid isPermaLink="true">https://www.asianetnews.com/food/lower-cholesterol-five-cooking-oils-good-for-heart-health-articleshow-kdwdfna</guid>
            <pubDate>Sat, 22 Aug 2026 20:48:39 +0530</pubDate>
            <description><![CDATA[ചില എണ്ണകളിൽ ഹൃദയാരോഗ്യത്തിന് മികച്ച അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, മറ്റു ചിലതിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kte3phtwjvhb027jg32e997g,imgname-cooking-oil-1780737591132.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പച്ചക്കറികൾ വഴറ്റാനും കറികൾ തയ്യാറാക്കാനും സലാഡുകൾ അലങ്കരിക്കാനുമെല്ലാം നമ്മൾ ദിവസവും പാചക എണ്ണ ഉപയോഗിക്കാറുണ്ട്. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഉപയോഗിക്കുന്ന എണ്ണയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമാണ്. ചില എണ്ണകളിൽ ഹൃദയാരോഗ്യത്തിന് മികച്ച അപൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ, മറ്റു ചിലതിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന പൂരിത കൊഴുപ്പ് കൂടുതലായി കാണപ്പെടുന്നു. ഹൃദയാരോഗ്യത്തിന് അനുയോജ്യമായ അഞ്ച് പാചക എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കാം.&lt;/p&gt;&lt;h2&gt;1. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ&lt;/h2&gt;&lt;p&gt;മോണോ അൺസാചുറേറ്റഡ് കൊഴുപ്പുകളാലും പോളിഫെനോളുകളാലും സമ്പന്നമാണ് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ. ഇവ ശരീരത്തിലെ വീക്കങ്ങളും നീർക്കെട്ടും കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.&lt;/p&gt;&lt;h3&gt;2. അവോക്കാഡോ ഓയിൽ&lt;/h3&gt;&lt;p&gt;മോണോ അൺസാചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിൻ ഇ-യും ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു എണ്ണയാണിത്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;3. ഫ്ലാക്സ് സീഡ് ഓയിൽ&lt;/strong&gt;&lt;/p&gt;&lt;p&gt;ഫ്ലാക്സ് സീഡുകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ എണ്ണയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെയും കൊളസ്ട്രോൾ മെറ്റബോളിസത്തെയും പിന്തുണയ്ക്കുന്നു. അതേസമയം ഉയർന്ന ചൂടിലുള്ള പാചകത്തിന് ഫ്ലാക്സ് സീഡ് ഓയിൽ ഉപയോഗിക്കരുത്.&lt;/p&gt;&lt;p&gt;&lt;strong&gt;4. വാൽനട്ട് ഓയിൽ&lt;/strong&gt;&lt;/p&gt;&lt;p&gt;ഒമേഗ-3 ഫാറ്റി ആസിഡുകൾ, പോളിഫെനോളുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ വാൽനട്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണക്രമത്തിൽ ഇത് ഉൾപ്പെടുത്താം.&lt;/p&gt;&lt;p&gt;&lt;strong&gt;5. വെളിച്ചെണ്ണ&lt;/strong&gt;&lt;/p&gt;&lt;p&gt;വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അല്പം ശ്രദ്ധ ആവശ്യമാണ്. ഇതിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ വേഗത്തിൽ ദഹിക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുമെങ്കിലും, ഇതിൽ പൂരിത കൊഴുപ്പ് ഉയർന്ന അളവിലുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കൂട്ടാൻ കാരണമായേക്കാം. അതിനാൽ വെളിച്ചെണ്ണ പ്രധാന പാചക എണ്ണയായി ഉപയോഗിക്കുന്നതിന് പകരം മിതമായ അളവിൽ മാത്രം ഉപയോഗിക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/food/lower-cholesterol-five-cooking-oils-good-for-heart-health-articleshow-kdwdfna"/>
        </item>
        <item>
            <title><![CDATA[സൂരി- മഹിമ നമ്പ്യാർ ചിത്രം; 'മണ്ടാടി'യ്ക്ക് യുഎ സർട്ടിഫിക്കറ്റ്]]></title>
            <link>https://www.asianetnews.com/entertainment-news/soori-movie-mandaadi-is-ua-certified-articleshow-605vorn</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/soori-movie-mandaadi-is-ua-certified-articleshow-605vorn</guid>
            <pubDate>Sat, 22 Aug 2026 20:48:14 +0530</pubDate>
            <description><![CDATA[നടൻ സൂരി നായകനാവുന്ന 'മണ്ടാടി' എന്ന തമിഴ് ചിത്രം സെപ്റ്റംബർ 4-ന് റിലീസ് ചെയ്യും. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwqdgcqegk362dvkv535xac,imgname-befunky-collage--13--1786596737431.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ത&lt;/strong&gt;മിഴ് നടൻ സൂരി നായകനായി എത്തുന്ന മണ്ടാടി എന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ്. ചിത്രം സെപ്റ്റംബർ 4ന് തിയറ്ററുകളിൽ എത്തും. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി, സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ. കടലോര പശ്&zwnj;ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.&lt;/p&gt;&lt;p&gt;സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്&zwj; നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്&zwnj;കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.&lt;/p&gt;&lt;p&gt;ബാനർ ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ, നിർമ്മാതാവ് എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ വെട്രിമാരൻ, സഹനിർമ്മാതാവ് വി മണികണ്ഠൻ, ഛായാഗ്രാഹകന്&zwj; എസ് ആർ കതിർ, എഡിറ്റർ പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/soori-movie-mandaadi-is-ua-certified-articleshow-605vorn"/>
        </item>
        <item>
            <title><![CDATA[ഓണം കഴിഞ്ഞാല്‍ തിയറ്ററില്‍ ദുല്‍ഖര്‍; 'ഐ ആം ഗെയിം' പുതിയ പോസ്റ്റര്‍ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/i-am-game-malayalam-movie-new-poster-featuring-dulquer-salmaan-is-out-articleshow-9lvsdd2</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/i-am-game-malayalam-movie-new-poster-featuring-dulquer-salmaan-is-out-articleshow-9lvsdd2</guid>
            <pubDate>Sat, 22 Aug 2026 20:16:04 +0530</pubDate>
            <description><![CDATA[ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0myktjhcn8y0dabqqc4k1dq,imgname-fotojet--4--1787409590865.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുല്&zwj;ഖര്&zwj; സല്&zwj;മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിമിന്&zwj;റെ പുതിയ പോസ്റ്റര്&zwj; അണിയറക്കാര്&zwj; പുറത്തുവിട്ടു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്&zwj;ഖര്&zwj; മാത്രമാണ് പോസ്റ്ററില്&zwj;. ഓണം റിലീസ് ആയി ഓഗസ്റ്റ് 20 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്&zwj; റിലീസ് നീട്ടിവെക്കുകയാണെന്ന് നിര്&zwj;മ്മാതാക്കള്&zwj; പിന്നീട് അറിയിക്കുകയായിരുന്നു. സെപ്റ്റംബര്&zwj; 3 ആണ് പുതിയ റിലീസ് തീയതി. അതായത് ഓണത്തിന് തൊട്ടുപിന്നാലെ ചിത്രം തിയറ്ററുകളില്&zwj; എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.&lt;/p&gt;&lt;p&gt;വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്&zwnj;ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ഐ ആം ഗെയിം മലയാള സിനിമാ പ്രേമികൾ ഏറ്റവും ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ്. അതീവ സ്റ്റൈലിഷ് ലുക്കിൽ മാസ്സ് കഥാപാത്രമായാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം എത്തുന്നത്. ജേക്സ് ബിജോയ് സംഗീതമൊരുക്കിയ ചിത്രത്തിന്റെ മ്യൂസിക് അവകാശം നേടിയത് സീ മ്യൂസിക് ആണ്. ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അൻപറിവ്&zwnj; മാസ്റ്റേഴ്സ് ആണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകയ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് &quot;ഐ ആം ഗെയിം&quot;. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ, ദുൽഖർ സൽമാനെ കൂടാതെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് &quot;ഐ ആം ഗെയിം&quot;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/i-am-game-malayalam-movie-new-poster-featuring-dulquer-salmaan-is-out-articleshow-9lvsdd2"/>
        </item>
        <item>
            <title><![CDATA[ഇംഗ്ലണ്ടിനെതിരായ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ അവസാന സ്ഥാനത്ത്]]></title>
            <link>https://www.asianetnews.com/cricket-sports/pakistan-fell-down-to-last-position-in-wtc-point-table-after-lose-against-england-articleshow-hx02eyc</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pakistan-fell-down-to-last-position-in-wtc-point-table-after-lose-against-england-articleshow-hx02eyc</guid>
            <pubDate>Sat, 22 Aug 2026 20:15:58 +0530</pubDate>
            <description><![CDATA[ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 103 റണ്‍സിനും പരാജയപ്പെട്ട പാകിസ്ഥാന്‍, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലീഷ് പേസര്‍മാരായ ജോഷ് ടങ്, ഒല്ലി റോബിന്‍സണ്‍ എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kndm5zkhe64s35phpph2z7,imgname-england-vs-pakistan-test-match-1787366396095.gif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹെഡിങ്&zwnj;ലി: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്&zwj; പാകിസ്ഥാന്&zwj; ഇന്നിങ്&zwnj;സിനും 103 റണ്&zwj;സിനും പരാജയപ്പെട്ടിരുന്നു. സല്&zwj;മാന്&zwj; അഗ നയിച്ച പാകിസ്ഥാന്&zwj; ടീമിന് നേരിടേണ്ടിവന്ന ഈ കനത്ത തിരിച്ചടിയോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്&zwj;ഷിപ്പ് പോയിന്റ് പട്ടികയില്&zwj; അവര്&zwj; അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതുവരെ കളിച്ച 7 മത്സരങ്ങളില്&zwj; 5 എണ്ണവും തോറ്റ പാകിസ്ഥാന്&zwj;, 19.05 വിജയശതമാനത്തോടെ വെസ്റ്റിന്&zwj;ഡീസിനും പിന്നിലായി. മറുവശത്ത്, 29.76 വിജയശതമാനമുള്ള ഇംഗ്ലണ്ട് പട്ടികയില്&zwj; ഏഴാം സ്ഥാനത്താണ്.&lt;/p&gt;&lt;p&gt;ഒമ്പതില്&zwj; ഏഴ് ടെസ്റ്റുകളും വിജയിച്ച ഓസ്&zwnj;ട്രേലിയയാണ് പട്ടികയില്&zwj; ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയും ന്യൂസിലന്&zwj;ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്&zwj; തുടരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്&zwj; വിജയം നേടിയ ഇന്ത്യ, 53.33 വിജയശതമാനവുമായി അഞ്ചാം സ്ഥാനത്താണ്.&lt;/p&gt;&lt;h2&gt;പേസര്&zwj;മാര്&zwj; ഒരുക്കിയ ജയം&lt;/h2&gt;&lt;p&gt;ഇംഗ്ലണ്ട് തങ്ങളുടെ കോച്ച് സ്റ്റീഫന്&zwj; ഫ്&zwnj;ളെമിംഗിന് കീഴില്&zwj; വിജയത്തോടെയാണ് തുടങ്ങിയത്. രണ്ടാം ഇന്നിങ്&zwnj;സില്&zwj; 2-51 എന്ന നിലയിലായിരുന്ന പാകിസ്ഥാന്&zwj;, വെറും 25 റണ്&zwj;സ് നേടുന്നതിനിടെ നാല് വിക്കറ്റുകള്&zwj; കൂടി നഷ്ടപ്പെടുത്തി 135 റണ്&zwj;സിന് പുറത്താവുകയായിരുന്നു. പാകിസ്ഥാന്റെ ആദ്യ ഇന്നിങ്&zwnj;സിലെ 171 റണ്&zwj;സിനിടെ മുഴുവന്&zwj; വിക്കറ്റുകളും (10 വിക്കറ്റുകള്&zwj;) പങ്കിട്ടെടുത്ത ഇംഗ്ലണ്ട് പേസര്&zwj;മാരായ ജോഷ് ടങ്, ഒല്ലി റോബിന്&zwj;സണ്&zwj; എന്നിവര്&zwj; രണ്ടാം ഇന്നിങ്&zwnj;സിലും പാക് നിരയ്ക്ക് വലിയ തകര്&zwj;ച്ച സമ്മാനിച്ചു.&lt;/p&gt;&lt;p&gt;അതിവേഗ ബൗളര്&zwj; ജോഫ്ര ആര്&zwj;ച്ചര്&zwj; രണ്ട് ഓപ്പണര്&zwj;മാരെയും പുറത്താക്കിയതിന് പിന്നാലെ ഈ മൂന്ന് പേസര്&zwj;മാരും മൂന്ന് വിക്കറ്റുകള്&zwj; വീതം വീഴ്ത്തി. ഈ വിജയത്തോടെ ഹെഡിങ്&zwnj;ലിയില്&zwj; ഇംഗ്ലണ്ടിന്റെ തുടര്&zwj;ച്ചയായ ഏഴാമത്തെ ടെസ്റ്റ് വിജയമാണിത്. ഒരു ഹോം വേദിയില്&zwj; ഇംഗ്ലണ്ടിന്റെ ഏറ്റവും ദൈര്&zwj;ഘ്യമേറിയ വിജയ പരമ്പരയാണിത്. മത്സരത്തിലാകെ 8 വിക്കറ്റ് വീഴ്ത്തിയ ഒല്ലി റോബിന്&zwj;സണ്&zwj; മാന്&zwj; ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ജോഷ് ടങ് 89 റണ്&zwj;സ് വഴങ്ങി 8 വിക്കറ്റുകളും സ്വന്തമാക്കി.&lt;/p&gt;&lt;p&gt;ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റനായി വീണ്ടും ചുമതലയേറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരമാണിത്. യോര്&zwj;ക്ക്&zwnj;ഷെയര്&zwj; ഹോം ഗ്രൗണ്ടില്&zwj; രണ്ട് ദിവസത്തിലേറെ ബാക്കിനില്&zwj;ക്കെ ടീമിന് വലിയൊരു വിജയം സമ്മാനിക്കാന്&zwj; റൂട്ടിനായി. ജൂണില്&zwj; ന്യൂസിലന്&zwj;ഡിനെതിരെയുള്ള പരമ്പര തോല്&zwj;വിക്ക് ശേഷം മുന്&zwj; ക്യാപ്റ്റന്&zwj; ബെന്&zwj; സ്റ്റോക്&zwnj;സ് അന്താരാഷ്ട്ര ക്രിക്കറ്റില്&zwj; നിന്ന് വിരമിച്ചിരുന്നു. തൊട്ടുപിന്നാലെ റെഡ്-ബോള്&zwj; കോച്ച് ബ്രെണ്ടന്&zwj; മക്കല്ലത്തെയും പുറത്താക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pakistan-fell-down-to-last-position-in-wtc-point-table-after-lose-against-england-articleshow-hx02eyc"/>
        </item>
        <item>
            <title><![CDATA[‘ഒരൽപം പോലും വിരസമാകാതെ രസിപ്പിച്ച ചിത്രം’; ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നെ പ്രശംസിച്ച് ശാരദക്കുട്ടി]]></title>
            <link>https://www.asianetnews.com/entertainment-news/writer-saradakutty-praises-nivin-pauly-movie-bethlehem-kudumba-unit-articleshow-dn5c2v9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/writer-saradakutty-praises-nivin-pauly-movie-bethlehem-kudumba-unit-articleshow-dn5c2v9</guid>
            <pubDate>Sat, 22 Aug 2026 20:09:49 +0530</pubDate>
            <description><![CDATA[എഴുത്തുകാരി ശാരദക്കുട്ടി നിവിൻ പോളി-മമിത ബൈജു ചിത്രമായ 'ബെത്‌ലഹേം കുടുംബ യൂണിറ്റി'നെ പ്രശംസിച്ചു. പ്രമേയത്തിൽ പുതുമയില്ലെങ്കിലും, സ്വാഭാവിക നർമ്മവും മികച്ച പ്രകടനങ്ങളും കൊണ്ട് ചിത്രം ഒട്ടും വിരസമാക്കാതെ രസിപ്പിച്ചുവെന്ന് അവർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mykjrfffr43cpwt9aq41ea,imgname-befunky-collage--8--1787409582863.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നി&lt;/strong&gt;വിൻ പോളി- മമിത ബൈജു ചിത്രം &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റി&rsquo;നെ പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാൽ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവമെന്ന് പറഞ്ഞ ശാരദക്കുട്ടി, അങ്ങനെ ഒരു പടമാണ് ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ് എന്ന് പറയുന്നു. പ്രമേയത്തിൽ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ ചിത്രം രസിപ്പിച്ചുവെന്നും അവർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;strong&gt;ശാരദക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ&lt;/strong&gt;&lt;/p&gt;&lt;p&gt;റിലീസിങ് ദിവസം തന്നെ ഒരു ചിത്രം കാണണമെന്ന് തോന്നിയാൽ ആ സിനിമ ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല എന്നതാണ് അനുഭവം. അതിൻ്റെ നിർമ്മാണം , casting മറ്റു പിന്നണിക്കാർ ഒക്കെ ആരെന്ന് നോക്കിയാൽ ഏറെക്കുറെ ചിത്രത്തിൻ്റെ നിലവാരം പിടികിട്ടും.ആ തോന്നൽ ദീർഘകാലത്തെ സിനിമാ കാഴ്ചയനുഭവം കൊണ്ട് കിട്ടിയ ഒരു പാഠമാണ്.&lt;/p&gt;&lt;p&gt;ഇന്നലെ 'ബത്ലഹേം കുടുംബ യൂണിറ്റ്' ആദ്യദിവസത്തെ ഷോ തന്നെ കണ്ടു. നിർമ്മാതാക്കളായി ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നീ പേരുകൾ കണ്ടതാണ് സിനിമ കാണാനുണ്ടായ ആദ്യ പ്രേരണ. ഗിരീഷ് A D യുടെ മുൻ ചിത്രങ്ങളും മികച്ച വിനോദാനുഭവം പകർന്നതാണല്ലോ .&lt;/p&gt;&lt;p&gt;പ്രമേയത്തിൽ പറയത്തക്ക പുതുമകളൊന്നുമില്ലെങ്കിലും ഒരൽപം പോലും വിരസമാകാതെ രസിപ്പിച്ചു ചിത്രം. കണ്ടു മടുക്കാത്ത മുഖങ്ങൾ, ശബ്ദങ്ങൾ അതൊക്കത്തന്നെ ഒരു സുഖമാണ്. വളിപ്പിന് വേണ്ടി കുത്തിക്കയറ്റിയ തമാശകളില്ല. എന്നാൽ വളരെ സ്വാഭാവികമായ, സന്ദർഭത്തിനിണങ്ങിയ നല്ല നല്ല നർമ്മ മുഹൂർത്തങ്ങൾ ! പൊട്ടിച്ചിരിപ്പിക്കുകയല്ല, കഥാപാത്രങ്ങളെ നോക്കിയിരിക്കുമ്പോൾ നമ്മുടെ മുഖത്ത് അറിയാതെ ചിരി പടരുകയാണ്.&lt;/p&gt;&lt;p&gt;സുരേഷ് കൃഷ്ണയുടെ സംഭാഷണങ്ങളിലല്ല നർമ്മം , അയാളിൽ നിന്നത് വരുമ്പോഴുള്ള അപ്രതീക്ഷിതമായ ഒരു കൗതുകമുണ്ട്. ആ മുഖഭാവമുൾപ്പെടെ നമ്മുടെ ചുണ്ടിൽ ഒരു ചിരി പടർത്തും. ടക് ടക്കെന്ന് കൗണ്ടറടിക്കുന്ന വ്യത്യസ്തനായ ഒരു സുരേഷ് കൃഷ്ണയെ കാണാൻ വേണ്ടി മാത്രവും ഈ ചിത്രം കാണാം.&lt;/p&gt;&lt;p&gt;മഞ്ജുവാര്യർ, കാവ്യാ മാധവൻ, നവ്യാനായർ, മീരാ ജാസ്മിൻ എന്നിവരൊക്കെ അവരുടെ കാലത്ത് അവതരിപ്പിച്ച റൊമാൻ്റിക് കൗമാരകാലനായികമാരെല്ലാം വല്ലാത്ത അമിതാഭിനയമായിരുന്നല്ലോ എന്ന് തോന്നിപ്പിക്കുന്ന അളവിൽ natural and normal ആണ് മമിത ബൈജുവിൻ്റെ ആഷ്&zwnj;ലി. മമിത ബൈജു പഴയകാല ഉർവ്വശിയുടെ സ്വാഭാവികതയും natural Smartness ഉം കൊണ്ട് വല്ലാതെ നമ്മുടെ സ്&zwnj;നേഹം പിടിച്ചു പറ്റുന്നുണ്ട്. സായൂജ്യ ആയി വന്ന നടിയും കൊള്ളാം.&lt;/p&gt;&lt;p&gt;നിവിൻ പോളി തനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങളെ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വൈകാരിക മുഹൂർത്തങ്ങളിൽ നിവിൻ പോളി പുലർത്തിയ അച്ചടക്കം എടുത്തു പറയേണ്ടതുണ്ട്. കഥാമുഹൂർത്തമാവശ്യപ്പെടുന്ന അളവിൽ മാത്രമുള്ള ഭാവനിയന്ത്രണം. പലയിടത്തും കരയാതെ കരയുന്നുണ്ട് നിവിൻ . 80 കളിലെ മോഹൻലാലാണ് മലയള സിനിമയിൽ ഭാവനിയന്ത്രണത്തിനേറ്റവും മികച്ച മാതൃക.&lt;/p&gt;&lt;p&gt;എന്തുകൊണ്ടോ സിനിമ കണ്ട് മടങ്ങുന്ന വഴി ഞാൻ മോഹൻലാലിൻ്റെ സമാന മുഹൂർത്തങ്ങളുള്ള പല പഴയ കാല ചിത്രങ്ങളും ഓർമ്മിച്ചു. ഏതു കാലത്തെ നടന്മാർക്കും 80 കളിലെ മോഹൻലാൽ ഒരു പാഠപുസ്തകം തന്നെയാണ്.&lt;/p&gt;&lt;p&gt;പലയിടത്തും നിവിൻ - മമിത ടീം, മിസ്റ്റർ ബാച്ച് ലറിലെ ഇന്ദ്രജിത്ത് - അനശ്വര രാജൻ ടീമിനെ ഓർമ്മിപ്പിച്ചു. നല്ല പാട്ടുകളുണ്ട്. നായികയുടെ മിതമായ മേക്കപ്പ് സുഖമുണ്ട് കണ്ടിരിക്കാൻ. നായികയുടെ അമ്മയായ നടി കൊള്ളാം.&lt;/p&gt;&lt;p&gt;ചെറുതെങ്കിലും ഒരു കഥാപാത്രം പോലും അധികപ്പറ്റായി തോന്നിയില്ല. ഒരു മുഖവും മനസ്സിൽ നിന്ന് മായുന്നുമില്ല. ഓണക്കാലത്ത് തീയേറ്ററുകൾ ആഘോഷമാക്കാൻ ഇത്തരം ഒരു ഭാരമില്ലാത്ത ചിത്രമൊരുക്കിയ അണിയറപ്രവർത്തകർ സ്&zwnj;നേഹവും അഭിനന്ദനവും അർഹിക്കുന്നു. നല്ല തിരക്കാണ് സിനിമയ്ക്ക്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/writer-saradakutty-praises-nivin-pauly-movie-bethlehem-kudumba-unit-articleshow-dn5c2v9"/>
        </item>
        <item>
            <title><![CDATA[News@1PM | ഒരുമണി വാർത്ത വിശദമായി | 22 August 2026]]></title>
            <link>https://www.asianetnews.com/videos/news/1-pm-news-bulletin-the-key-stories-for-august-22-2026-videoshow-pym0sau</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/1-pm-news-bulletin-the-key-stories-for-august-22-2026-videoshow-pym0sau</guid>
            <pubDate>Sat, 22 Aug 2026 20:06:38 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsm6i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;News@1PM | ഒരുമണി വാർത്ത വിശദമായി | 22 August 2026&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/1-pm-news-bulletin-the-key-stories-for-august-22-2026-videoshow-pym0sau"/>
        </item>
        <item>
            <title><![CDATA[അനുമതിയില്ലാതെ ഓണപ്പരസ്യ യാത്ര; മാവേലിക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘ബ്രേക്ക്’]]></title>
            <link>https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1</link>
            <guid isPermaLink="true">https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1</guid>
            <pubDate>Sat, 22 Aug 2026 19:53:03 +0530</pubDate>
            <description><![CDATA[കൊച്ചിയിൽ അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ ഓണപ്പരസ്യ യാത്ര നടത്തിയതിന് മോട്ടോർ വാഹന വകുപ്പ് വാഹനം കസ്റ്റഡിയിലെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mxh5xq558jxzktkath0hmh,imgname-maveli-1787408455607.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: മാവേലിയും പുലികളിക്കാരും ചെണ്ടമേളവുമായി നിരത്തിലിറങ്ങിയ ഓണപ്പരസ്യ യാത്രയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ &lsquo;ബ്രേക്ക്&rsquo;. അനുമതിയില്ലാതെ സ്വകാര്യ ബാങ്കിന്റെ പരസ്യം പ്രദർശിപ്പിച്ച് ഇൻഫോപാർക് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 7,700 രൂപ പിഴ ചുമത്തി. ബാങ്കിന്റെ പരസ്യം പതിച്ച കാറിലായിരുന്നു മാവേലിയും പുലികളിക്കാരും സഞ്ചരിച്ചിരുന്നത്. തിരക്കേറിയ സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും വാഹനം നിർത്തി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിയെയും പുലികളിക്കാരെയും പുറത്തിറക്കിയായിരുന്നു പരസ്യ പ്രചാരണം. ഇതിനിടെയാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. എൻഫോഴ്&zwnj;സ്&zwnj;മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നിർദേശപ്രകാരം വാഹനം പരിശോധിച്ചപ്പോൾ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി നേടിയിട്ടില്ലെന്നും നിയമപ്രകാരമുള്ള പ്രത്യേക ഫീസ് അടച്ചിട്ടില്ലെന്നും കണ്ടെത്തി.&lt;/p&gt;&lt;p&gt;തുടർന്ന് വാഹനത്തോടൊപ്പം മാവേലിയെയും പുലികളിക്കാരെയും കളക്ടറേറ്റിലെത്തിച്ചു. ബാങ്ക് നേരിട്ടല്ല പ്രചാരണം നടത്തിയതെന്നും ബാങ്കിന് വേണ്ടി പരസ്യ പ്രചാരണത്തിന് കരാറെടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും അധികൃതർ അറിയിച്ചു. നിയമാനുസൃത അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പ്രദർശിപ്പിച്ചതിന് 7,700 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടയച്ചു. അപ്രതീക്ഷിതമായി ഓണയാത്രയ്ക്ക് ചെറിയൊരു ഇടവേള വന്നെങ്കിലും നടപടികൾ പൂർത്തിയായതോടെ മാവേലിയും സംഘവും കളക്ടറേറ്റിൽനിന്ന് വീണ്ടും യാത്ര തുടർന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/mvd-fined-onam-ad-parade-in-kochi-articleshow-xtqxgg1"/>
        </item>
        <item>
            <title><![CDATA[പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി, ഐപി ബിനുവിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം]]></title>
            <link>https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd</guid>
            <pubDate>Sat, 22 Aug 2026 19:48:22 +0530</pubDate>
            <description><![CDATA[ഇഡി ആക്രമണ കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയതും റീൽസ് ചിത്രീകരിച്ചതും വിവാദമായി. എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഐ പി ബിനുവിൻ്റെ ജാമ്യം റദ്ദാക്കാൻ നീക്കം തുടങ്ങി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mxc37qxcnaxrtj2x0m8x2d,imgname-ed-case-1787408289015.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സി പി എം നേതാക്കളായ പ്രതികളുടെ ഓണാഘോഷത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സ്&zwnj;പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും നിർദേശമുണ്ട്. സി പി എം മുൻ കൗൺസിലറും ഇ ഡി മർദനക്കേസിലെ പ്രതിയുമായ ഐ പി ബിനുവിന്&zwj;റെ നേതൃത്വത്തിലാണ് മ്യൂസിയം സ്റ്റേഷന് മുന്നിൽ ഓണാഘോഷവും റീൽസ് ചിത്രീകരണവും നടന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഐ പി ബിനുവിന്&zwj;റെ ജാമ്യം റദ്ദാക്കാൻ നീക്കം&lt;/strong&gt;&lt;/h2&gt;&lt;p&gt;മ്യൂസിയം സ്റ്റേഷന് മുന്നിൽ പൊലീസുകാർ ഒരുക്കിയ ഊഞ്ഞാലിൽ ആടിയും ഒരേ വേഷവും ധരിച്ചുമാണ് പ്രതികൾ റീൽസ് ചിത്രീകരിച്ചത്. ഓണാഘോഷത്തിനായി പൊലീസുകാർ തയാറാക്കിയ അത്തപ്പൂക്കളത്തിന് സമീപമുള്ള ഊഞ്ഞാലിലായിരുന്നു റീൽസ് ചിത്രീകരണം. പൊലീസുകാരുടെയും ബിനുവിന്റെയും ഷർട്ടിന്റെ നിറം ഒന്നായത് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ബിനുവിനെ ഓണാഘോഷത്തിന് ക്ഷണിച്ചിട്ടില്ലെന്നും, ഇ ഡി ആക്രമണക്കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഷർട്ടിന്റെ നിറം ഒരേപോലെയായത് യാദൃശ്ചികം മാത്രമാണെന്ന് ബിനുവും വ്യക്തമാക്കി.&lt;/p&gt;&lt;p&gt;റീൽസ് ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് അവർ അറിയിച്ചു. വീഡിയോ വിവാദമായതിന് പിന്നാലെ സ്റ്റേഷൻ മുറ്റത്തുണ്ടായിരുന്ന ഊഞ്ഞാൽ പൊലീസ് അഴിച്ചുമാറ്റി. അതേസമയം സ്റ്റേഷനിൽ സ്വാധീനമുണ്ടെന്ന് വരുത്തിത്തീർത്ത് സാക്ഷികളെ സ്വാധീനിക്കാൻ പ്രതി ശ്രമിക്കുകയാണെന്ന വിലയിരുത്തലിൽ, ബിനുവിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ed-case-accused-shoots-reel-near-police-station-adgp-orders-inquiry-police-move-to-cancel-bail-articleshow-f4opvhd"/>
        </item>
        <item>
            <title><![CDATA[ദിവസവും മത്തങ്ങ കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്]]></title>
            <link>https://www.asianetnews.com/webstories/food/here-are-7-major-benefits-of-eating-pumpkin-daily-i0y2158</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/here-are-7-major-benefits-of-eating-pumpkin-daily-i0y2158</guid>
            <pubDate>Sat, 22 Aug 2026 19:48:00 +0530</pubDate>
            <description><![CDATA[നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് മത്തൻ. തൊലി, വിത്ത് എന്നിവയിൽ എല്ലാം ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbc8h4g86xnyqsz235jpp6cz,imgname-how-to-grow-pumpkin-pots-1764569420296.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/here-are-7-major-benefits-of-eating-pumpkin-daily-i0y2158"/>
        </item>
        <item>
            <title><![CDATA[മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു,   ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്]]></title>
            <link>https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud</guid>
            <pubDate>Sat, 22 Aug 2026 19:47:24 +0530</pubDate>
            <description><![CDATA[പന്തളത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെ ആക്രമിച്ച പ്രതി സുജിത്തിനെ മണിക്കൂറുകൾക്കകം പന്തളം പോലീസ് പിടികൂടി. പരിക്കേറ്റ വിജേഷ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mx8j0a9sfytfs1ym26tj4v,imgname-arrest--22--1787408173066.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പോലീസ്. മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനെയാണ് മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണ ഭവനിൽ സുജിത്ത് (45) കൊലപ്പെടുത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ പന്തളം മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിനു സമീപത്ത് വെച്ചായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ മണിക്കൂറുകൾക്കകം പന്തളം പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു.പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കാലിലും വെട്ടേറ്റു. പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , നിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-arrested-in-pandalam-murder-attempt-case-articleshow-o84hiud"/>
        </item>
        <item>
            <title><![CDATA[ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ]]></title>
            <link>https://www.asianetnews.com/careers/higher-secondary-first-year-improvement-examination-articleshow-mb5ii1c</link>
            <guid isPermaLink="true">https://www.asianetnews.com/careers/higher-secondary-first-year-improvement-examination-articleshow-mb5ii1c</guid>
            <pubDate>Sat, 22 Aug 2026 19:38:00 +0530</pubDate>
            <description><![CDATA[വിദ്യാർത്ഥികളുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി, മാർച്ച് മാസത്തിൽ നിന്ന് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പരീക്ഷയുടെ വിശദമായ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gjzhvkmxm9g0nrrqvzh4dz80,imgname-Exam-1669653712540.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തുമെന്ന് ഹയർ സെക്കന്ററി പരീക്ഷ വിഭാഗം ജോയിൻ്റ് ഡയറക്ടർ അറിയിച്ചു. ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ സർക്കാർ ഉത്തരവ് ഇറക്കിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ തീയതി പ്രഖ്യാപിച്ചത്. നേരത്തെ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ പ്ലസ് ടു പരീക്ഷയോടൊപ്പം മാർച്ച് മാസത്തിൽ നടത്തിയിരുന്നത് വിദ്യാർത്ഥികൾക്ക് ഏറെ മാനസിക സംഘർഷം ഉൾപ്പെടെയുള്ള പ്രയാസങ്ങൾക്ക് കാരണമായിരുന്നു.&lt;/p&gt;&lt;p&gt;ഇതിനെ തുടർന്ന് ഇംപ്രൂവ്മെന്റ് പരീക്ഷ മാർച്ച് മാസത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. ഈ നിവേദനങ്ങൾ പരി​ഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നാണ് ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബറിൽ നടത്താൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ തീയതികളുടെ അടിസ്ഥനത്തിലുള്ള ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[careers]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/careers/higher-secondary-first-year-improvement-examination-articleshow-mb5ii1c"/>
        </item>
        <item>
            <title><![CDATA[ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം]]></title>
            <link>https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob</guid>
            <pubDate>Sat, 22 Aug 2026 19:34:24 +0530</pubDate>
            <description><![CDATA[ഗവർണറുടെ നടപടികളിൽ മൗനം പാലിക്കുന്ന കേരള സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി രൂക്ഷ വിമർശനം ഉന്നയിച്ചു. വന്ദേമാതരം വിഷയത്തിലടക്കം കോൺഗ്രസ് ആർ എസ് എസ് അജണ്ട നടപ്പാക്കുകയാണെന്നും ആരോപിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxg81ybeejsqcjg247s66p9z,imgname-pinarayi--2--1784030493038.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: കേരള സർക്കാരിനും യു ഡി എഫിനും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. എ ഐ സി സി ആസ്ഥാനത്തും കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതടക്കം ചൂണ്ടിക്കാട്ടിയ പിണറായി, ആർ എസ് എസ് അജണ്ടയ്&zwnj;ക്കൊപ്പമാണ് കോൺഗ്രസ് എന്നതിന്&zwj;റെ വ്യക്തമായ തെളിവാണിതെന്ന് ആരോപിച്ചു. ദേശീയ ഗീതവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് കൈക്കൊള്ളുന്ന നിലപാടുകൾ അവരുടെ പ്രീണന രാഷ്ട്രീയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരള സർക്കാരും മുഖ്യമന്ത്രിയും ഗവർണറുടെ നടപടികളെ ചോദ്യം ചെയ്യാത്തതിലും ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പിണറായി വിമർശനം അഴിച്ചുവിട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇവിടെ ഒരു സർക്കാർ ഉണ്ടോ?&lt;/strong&gt;&lt;/h2&gt;&lt;p&gt;വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിന് സംസ്ഥാനത്ത് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേതൃത്വം നൽകുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു. പി എം ശ്രീ പദ്ധതിയെ അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ചവർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരെ കാവിവൽക്കരണത്തിന് ഒത്താശ ചെയ്യുകയാണ്. കാലടി സർവകലാശാലയിലെ പ്രതീകാത്മക പ്രതിഷേധത്തിന്റെയടക്കം പേരിൽ ഗവർണർ, ഡി ജി പിയെയും പിന്നീട് പി എസ് സി സെക്രട്ടറിയെയും വിളിച്ചുവരുത്തിയത് ചൂണ്ടിക്കാണിച്ച്, സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്ന് പിണറായി ചോദിച്ചു. ഭരണഘടനാപരമായ പരിധികൾ ലംഘിച്ച് ഗവർണറെ ഉപയോഗിച്ച് കേരളത്തിൽ ആർ എസ് എസ് ഭരണം നടത്താനുള്ള നീക്കങ്ങൾക്കെതിരെ യുവജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.&lt;/p&gt;&lt;p&gt;വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി, അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാനുള്ള നീക്കത്തെയും വിമർശിച്ചു. ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് യു ഡി എഫ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നതായും പിണറായി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പിന്നീട് നിലപാട് മാറ്റിയ സർക്കാർ കോടതി വിധിക്കായി കാത്തിരിക്കുകയാണ്. എന്നാൽ ഈ വിഷയത്തിൽ കോടതിയിൽ ശക്തമായ എതിർപ്പ് അറിയിക്കുകയാണ് വേണ്ടതെന്നും അതിന് തയ്യാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pinarayi-vijayan-slams-congress-government-calls-upon-youth-to-unite-against-governor-actions-on-dyfi-state-conference-articleshow-b7esdob"/>
        </item>
        <item>
            <title><![CDATA[ഇളയരാജയുടെ സംഗീതം; കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ഡൊറോത്തി'യിലെ ഗാനമെത്തി]]></title>
            <link>https://www.asianetnews.com/music/kalyana-virundhu-song-from-dorothy-tamil-movie-ilaiyaraaja-karthik-subbaraj-articleshow-waz8g5i</link>
            <guid isPermaLink="true">https://www.asianetnews.com/music/kalyana-virundhu-song-from-dorothy-tamil-movie-ilaiyaraaja-karthik-subbaraj-articleshow-waz8g5i</guid>
            <pubDate>Sat, 22 Aug 2026 19:33:18 +0530</pubDate>
            <description><![CDATA[കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഡൊറോത്തി എന്ന ചിത്രത്തിലെ 'കല്യാണ വിരുന്ത്' എന്ന ഗാനം പുറത്തിറങ്ങി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mwac9acjqqwwcvh2qgsz1e,imgname-fotojet--2--1787407184170.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കാര്&zwj;ത്തിക് സുബ്ബരാജിന്&zwj;റെ രചനയിലും സംവിധാനത്തിലും ഒരുങ്ങുന്ന ഡൊറോത്തി എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. കല്യാണ വിരുന്ത് എന്ന ഗാനത്തിന്&zwj;റെ ലിറിക്കല്&zwj; വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. ഇളയരാജയാണ് ഗാനത്തിന് വരികള്&zwj; എഴുതിയിരിക്കുന്നതും സംഗീതം പകര്&zwj;ന്നിരിക്കുന്നതും. യുഗേന്ദ്രനും ആന്തണി ദാസനും പ്രിയ ജെര്&zwj;സണും ചേര്&zwj;ന്നാണ് ആലപിച്ചിരിക്കുന്നത്. കീര്&zwj;ത്തി സുരേഷ്, സനന്ത്, ഋഷികാന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കീര്&zwj;ത്തി സുരേഷ് ആണ് ടൈറ്റില്&zwj; റോളില്&zwj; എത്തുന്നത്. ഈ വര്&zwj;ഷത്തെ ടൊറന്&zwj;റോ അന്തര്&zwj;ദേശീയ ചലച്ചിത്രോത്സവത്തിലാണ് ചിത്രത്തിന്&zwj;റെ പ്രീമിയര്&zwj;. ചലച്ചിത്രോത്സവത്തിലെ സെന്&zwj;റര്&zwj;പീസ് വിഭാഗത്തിലാവും സിനിമ പ്രദര്&zwj;ശിപ്പിക്കുക. ടൊറന്&zwj;റോ ചലച്ചിത്രോത്സവത്തിലേക്ക് കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ തമിഴ് ചിത്രവുമാണ് ഡൊറോത്തി.&lt;/p&gt;&lt;p&gt;സിഖ്യ എന്&zwj;റര്&zwj;ടെയ്ന്&zwj;മെന്&zwj;റ്, ധമ്മം ഫിലിംസ് എന്നീ ബാനറുകളില്&zwj; ജ്യോതി ദേശ്പാണ്ഡെ, ഗുണീത് മോംഗ കപൂര്&zwj;, അച്ചിന്&zwj; ജെയിന്&zwj; എന്നിവരാണ് ചിത്രത്തിന്&zwj;റെ നിര്&zwj;മ്മാണം. ചിത്രത്തിന് പശ്ചാത്തല സംഗീതം നല്&zwj;കിയിരിക്കുന്നതും ഇളയരാജയാണ്. കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിയോ സ്റ്റുഡിയോസും സിഖ്യ എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റും ചേര്&zwj;ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് തിരുനാവുക്കരസ് ആണ് ഛായാഗ്രഹണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്&zwj; പവന്&zwj; നരേന്ദ്ര, അഡീഷണല്&zwj; സ്റ്റോറി റൈറ്റര്&zwj; ശരവണന്&zwj; ചന്ദ്രന്&zwj;, എഡിറ്റര്&zwj; ഗണേഷ് ശിവ, ആക്ഷന്&zwj; ഡയറക്ടര്&zwj; ദിനേശ് സുബ്ബരായന്&zwj;, നൃത്തസംവിധാനം ഷെരീഫ് എം, കോസ്റ്റ്യൂം ഡിസൈനര്&zwj; പ്രവീണ്&zwj; രാജ, സിങ്ക് സൗണ്ട് തോമസ് കുര്യന്&zwj;, പ്രൊഡക്ഷന്&zwj; ഡിസൈനര്&zwj; കുമാര്&zwj; ഗംഗപ്പന്&zwj;, സൗണ്ട് മിക്സ് സുറെന്&zwj; ജി, സൗണ്ട് ഡിസൈന്&zwj; സുറെന്&zwj; ജി, എസ് അളഗിയകൂത്തന്&zwj;, ഡയലോഗ് എഡിറ്റ് ആന്&zwj;ഡ് മിക്സ് കൃഷ്ണന്&zwj; സുബ്രഹ്&zwj;മണ്യന്&zwj;, വരുണ്&zwj; വെങ്കട്ടരാമന്&zwj;, പ്രൊമോഷന്&zwj;സ് സിനിമാപയ്യന്&zwj;, പിആര്&zwj;ഒ സുരേഷ് ചന്ദ്ര, പബ്ലിസിറ്റി ഡിസൈന്&zwj; ട്യൂണി ജോണ്&zwj;, ചിത്രം സെപ്റ്റംബര് 25 ന് തിയറ്ററുകളില്&zwj; എത്തും.&lt;/p&gt;&lt;p&gt;റിവോൾവർ റീത്ത എന്ന ചിത്രത്തിന് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന് ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരാധകരും വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ നോക്കിക്കാണുന്നത്. അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[music]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/kalyana-virundhu-song-from-dorothy-tamil-movie-ilaiyaraaja-karthik-subbaraj-articleshow-waz8g5i"/>
        </item>
        <item>
            <title><![CDATA[ഗൂഗിളിൽ 1 സ്റ്റാർ റിവ്യൂ; യുവതിക്കെതിരെ മാനനഷ്ടക്കേസുമായി യുഎസ് കമ്പനി]]></title>
            <link>https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi</guid>
            <pubDate>Sat, 22 Aug 2026 19:24:38 +0530</pubDate>
            <description><![CDATA[അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക്, ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കമ്പനിക്ക് ഗൂഗിളിൽ 1-സ്റ്റാർ റേറ്റിംഗ് നൽകുകയും ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര പ്രശ്നങ്ങളുണ്ടെന്ന് റിവ്യൂവിൽ എഴുതുകയും ചെയ്തതിനാണ് നടപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j1yckabzkd68kxtvjbwa50hf,imgname-court-order-1720080509311.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി രംഗത്ത്. അമേരിക്കൻ കമ്പനിയായ സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്ക് ആണ് ജൂലി വാട്സൺ എന്ന യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഗൂഗിളിൽ ജൂലി പോസ്റ്റ് ചെയ്ത ഒരു 1 സ്റ്റാർ റിവ്യൂ ആണ് കേസിനാധാരമായ സംഭവം. കമ്പനിയുടെ ഉൽപ്പന്നങ്ങൾക്ക് 'ഗുണനിലവാര പ്രശ്നങ്ങൾ' ഉണ്ടെന്നായിരുന്നു ജൂലി വാട്സന്റെ റിവ്യൂവിലെ പ്രധാന ആരോപണം. ഈ ഒരൊറ്റ വാചകമാണ് ഇപ്പോൾ വലിയ നിയമയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണ് ഗൂഗിൾ റിവ്യൂ പോലെയുള്ള പ്ലാറ്റ്&zwnj;ഫോമുകൾ എന്നിരിക്കെയാണ് ഈ അസാധാരണ നടപടി.&lt;/p&gt;&lt;p&gt;തങ്ങളുടെ കമ്പനിയുടെ പ്രതിച്ഛായയെ തകർക്കുന്നതും വസ്തുതാവിരുദ്ധവുമാണ് ജൂലിയുടെ റിവ്യൂ എന്നാണ് സ്റ്റാർ മാനുഫാക്ചറിംഗ് ഇങ്കിന്റെ വാദം. ഇത് ബിസിനസ്സിന് വലിയ നഷ്ടമുണ്ടാക്കിയെന്നും, അതിനാൽ ജൂലിക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകുകയാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഒരു ഉപഭോക്താവിന്റെ അഭിപ്രായ പ്രകടനത്തെ കമ്പനി ഇത്ര ഗൗരവത്തോടെ കാണുന്നത് വിചിത്രമായി തോന്നാമെങ്കിലും, ഓൺലൈൻ ലോകത്ത് ഇത്തരം സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്.&lt;/p&gt;&lt;p&gt;ഈ കേസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യവും കമ്പനികളുടെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള അവകാശവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഉദാഹരണമായി മാറുകയാണ്. ഒരു നെഗറ്റീവ് റിവ്യൂ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ, അത് മറ്റ് ഉപഭോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് കൂടിയാകുന്നു. തങ്ങളുടെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നതിന് മുൻപ് രണ്ടാമതൊന്ന് ചിന്തിക്കാൻ പലരെയും ഇത് പ്രേരിപ്പിച്ചേക്കാം എന്നും വിദഗ്ധര്&zwj; പറയുന്നു. നിലവിൽ കേസ് നടപടികൾ പുരോഗമിക്കുകയാണ്. ഒരു ചെറിയ ഗൂഗിൾ റിവ്യൂ ഒരു സാധാരണക്കാരിയെ കോടതി കയറ്റിയത് അമേരിക്കയിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ ഫീഡ്&zwnj;ബാക്ക് ആണോ അതോ കമ്പനിയുടെ പേരാണോ വലുത് എന്ന ചോദ്യമാണ് ഈ കേസ് ഉയർത്തുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-company-sues-woman-for-defamation-over-1-star-google-review-articleshow-05kyefi"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫിയിൽ മുത്തമിട്ട് അരോമ ചുണ്ടൻ; ഫോട്ടോഫിനിഷിൽ ഫൈനൽ തുഴയെറിച്ചൽ | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/aroma-chundan-wins-nehru-trophy-race-in-a-photo-finish-videoshow-bxz7af9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/aroma-chundan-wins-nehru-trophy-race-in-a-photo-finish-videoshow-bxz7af9</guid>
            <pubDate>Sat, 22 Aug 2026 19:24:11 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsqiy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മേൽപ്പാടനെയും വീയപുരത്തെയും നടുഭാ​ഗത്തെയും പിന്നിലാക്കി അരോമ ചുണ്ടൻ; ഫോട്ടോഫിനിഷിൽ ഫൈനൽ തുഴയെറിച്ചൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/aroma-chundan-wins-nehru-trophy-race-in-a-photo-finish-videoshow-bxz7af9"/>
        </item>
        <item>
            <title><![CDATA[കിരീടങ്ങള്‍ നേടുക മാത്രമാണ് എന്റെ ലക്ഷ്യം: ജനപ്രീതിക്ക് പിന്നാലെയില്ലെന്ന് ഗൗതം ഗംഭീര്‍]]></title>
            <link>https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-his-future-plans-and-more-articleshow-f9thxpw</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-his-future-plans-and-more-articleshow-f9thxpw</guid>
            <pubDate>Sat, 22 Aug 2026 19:22:06 +0530</pubDate>
            <description><![CDATA[ടീം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നും നിര്‍ണായക നിമിഷങ്ങളില്‍ വിജയിക്കാന്‍ കഴിയുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കുകയാണ് തന്റെ ശ്രദ്ധയെന്നും അദ്ദേഹം ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyr93y7bber3xasdge8gdt6j,imgname-gautam-gambhir-1785373784257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബൊ: വിമര്&zwj;ശനങ്ങള്&zwj;ക്ക് മറുപടി നല്&zwj;കുകയോ ടീമിന്റെ പ്രകടനത്തെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുകയോ അല്ല തന്റെ ജോലിയെന്ന് ഇന്ത്യന്&zwj; ക്രിക്കറ്റ് ടീം പരിശീലകന്&zwj; കോച്ച് ഗൗതം ഗംഭീര്&zwj;. ട്രോഫികള്&zwj; നേടുക എന്നതാണ് ആത്യന്തികമായി പ്രധാനം ചെയ്യുന്ന ഏക അളവുകോലെന്നും അദ്ദേഹം വ്യക്തമാക്കി. കൊളംബോയില്&zwj; ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;ഗംഭീറിന്റെ വാക്കുകള്&zwj;... ''ഇംഗ്ലണ്ട് പര്യടനം മുതല്&zwj; ഞങ്ങള്&zwj; മികച്ച ടെസ്റ്റ് ക്രിക്കറ്റാണ് കളിക്കുന്നത്. നമ്മള്&zwj; ഒരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രസ് ബോക്&zwnj;സിലും കമന്ററി ബോക്&zwnj;സിലും ഇരിക്കുന്നവര്&zwj;ക്ക് ഞങ്ങള്&zwj; ഒരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാമെന്ന് എനിക്ക് ഉറപ്പാണ്. ഉയര്&zwj;ച്ചതാഴ്ചകള്&zwj; ഉണ്ടാകും. എന്നാല്&zwj; ഞങ്ങള്&zwj; എവിടെയാണ് ശരിയായി കാര്യങ്ങള്&zwj; ചെയ്യുന്നതെന്ന് ഞങ്ങള്&zwj;ക്ക് അറിയാം.'' ഗംഭീര്&zwj; പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് അനുയോജ്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;ശ്രീലങ്കയ്ക്കെതിരായ നിലവിലെ പരമ്പര രണ്ട് മത്സരങ്ങള്&zwj; മാത്രമുള്ളതാണെങ്കിലും, മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളാണ് ഏറ്റവും അനുയോജ്യമായ ഫോര്&zwj;മാറ്റെന്ന് ഗംഭീര്&zwj; അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റ് നഷ്ടമായാല്&zwj; മറ്റൊരു ടീമിന് തിരിച്ചുവരാന്&zwj; മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് മികച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗാലെയിലെ പിച്ചിന്റെ സ്വഭാവത്തിലും തൃപ്തി രേഖപ്പെടുത്തിയ ഗംഭീര്&zwj; കൊളംബോയിലും നല്ലൊരു ടെസ്റ്റ് മത്സരം പ്രതീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;വരുംകാലങ്ങളില്&zwj; നിര്&zwj;ണായക നിമിഷങ്ങളില്&zwj; വിജയം നേടാന്&zwj; കഴിയുന്ന ഒരു ടീമിനെ വാര്&zwj;ത്തെടുക്കുന്നതിലാണ് ഗംഭീറിന്റെ മുഴുവന്&zwj; ശ്രദ്ധയും. ഇന്ത്യയുടെ പുതിയ കോര്&zwj; ടീമിന് തങ്ങളുടെ വഴി ശരിയായ ദിശയിലാണെന്ന് തെളിയിക്കാനുള്ള മറ്റൊരു അവസരമായിരിക്കും കൊളംബോ ടെസ്റ്റ്.&lt;/p&gt;&lt;p&gt;ഗാലെയില്&zwj; 165 റണ്&zwj;സിന്റെ വിജയം നേടി ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്&zwj; ഇന്ത്യ ഇതിനകം 1-0 ന് മുന്നിലാണ്. പുനര്&zwj;നിര്&zwj;മ്മാണ ഘട്ടത്തിലുള്ള ടീമിന്റെ പുരോഗതി ചൂണ്ടിക്കാണിക്കാന്&zwj; ഗംഭീറിന് ഈ വിജയം അവസരം നല്&zwj;കിയിരിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-coach-gautam-gambhir-on-his-future-plans-and-more-articleshow-f9thxpw"/>
        </item>
        <item>
            <title><![CDATA[വാശിയേറിയ സെക്കന്റ് ലൂസേഴ്സ് ഫൈനൽ; ഇഞ്ചോടിടിഞ്ച് പോരാട്ടം, മേധാവിത്തത്തോടെ തുഴയെറിഞ്ഞ് തലവടി]]></title>
            <link>https://www.asianetnews.com/videos/news/thalavady-dominates-fierce-second-losers-final-videoshow-n2u9ra8</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/thalavady-dominates-fierce-second-losers-final-videoshow-n2u9ra8</guid>
            <pubDate>Sat, 22 Aug 2026 19:22:03 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazspee" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വാശിയേറിയ സെക്കന്റ് ലൂസേഴ്സ് ഫൈനൽ; സെന്റ് പയസും, തലവടിയും ചമ്പക്കുളവും കാരിച്ചാലും തമ്മിൽ ഇഞ്ചോടിടിഞ്ച് പോരാട്ടം, മേധാവിത്തത്തോടെ തുഴയെറിഞ്ഞ് തലവടി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/thalavady-dominates-fierce-second-losers-final-videoshow-n2u9ra8"/>
        </item>
        <item>
            <title><![CDATA[കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre</guid>
            <pubDate>Sat, 22 Aug 2026 19:21:47 +0530</pubDate>
            <description><![CDATA[കേരള സർക്കാർ കയർ മേഖലയിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 53.48 കോടി രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി, യോഗ്യരായ 5,000 കയർ തൊഴിലാളികൾക്ക് ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകും]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mvseh2733rsx0rrwczawrh,imgname-chennithala--1--1787406629410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കയർ മേഖലയിലെ വിവിധ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കായി 2026&ndash;27 സാമ്പത്തിക വർഷത്തിൽ 53,48,38,778 രൂപ അനുവദിച്ചതായി കയർ വികസന വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കയർപിരി മേഖലയിൽ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുന്ന 100ൽ താഴെ തൊഴിലാളികളുള്ള കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി 2,000 രൂപ വീതം എക്സ്ഗ്രേഷ്യ നൽകുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. പൂർണമായ തോതിൽ പ്രവർത്തനം നടത്താൻ കഴിയാത്തതും 100ൽ താഴെ ദിവസങ്ങൾ മാത്രം പ്രവർത്തിക്കുകയും 500 ക്വിന്റലിൽ താഴെ പ്രതിവർഷ ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കയർപിരി സംഘങ്ങളിലെ 5,000 തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കുമെന്നും ചെന്നിത്തല വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;വിവിധ പദ്ധതികളിലൂടെ ധനസഹായം&lt;/strong&gt;&lt;/h2&gt;&lt;p&gt;കയർ സംഘങ്ങളുടെ ഉൽപ്പാദനം, വിപണനം, കയർ ഉൽപ്പന്നങ്ങളുടെ വിലസ്ഥിരീകരണം, വിപണി വികസനം, കയർ തൊഴിലാളികളുടെ വരുമാന പിന്തുണ, ക്ഷേമം, എക്സ്ഗ്രേഷ്യ, പ്രവർത്തന മൂലധനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. കയർപിരി മേഖലയിൽ പ്രവർത്തിക്കുന്ന 500ൽ അധികം സംഘങ്ങളുടെ പ്രവർത്തനത്തിനും കയർ മേഖലയിലെ പുനരുജ്ജീവനത്തിനും സഹായകമാകുന്ന തരത്തിലാണ് വിവിധ പദ്ധതികളിലൂടെ ധനസഹായം അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;2026&ndash;27 സാമ്പത്തിക വർഷത്തിൽ കയർ മേഖലയ്ക്കായി പ്രൊഡക്ഷൻ ആൻഡ് മാർക്കറ്റിംഗ് ഇൻസെന്റീവ് സ്കീം (PMI) പ്രകാരം കയർ സംഘങ്ങൾക്ക് 5,33,59,613 രൂപ, കയർ ഉൽപ്പന്നങ്ങളുടെ വാങ്ങൽ വില സ്ഥിരത ഉറപ്പാക്കുന്നതിനുള്ള പർച്ചേസ് പ്രൈസ് സ്റ്റബിലൈസേഷൻ സ്കീം (PPSS) പ്രകാരം KSCC &amp;amp; Coirfed-ന് 34,79,41,878 രൂപ, വിപണി വികസനത്തിനുള്ള മാർക്കറ്റ് ഡെവലപ്മെന്റ് അസിസ്റ്റൻസ് (MDA) ആയി FOMIL, കയർ സംഘങ്ങൾ എന്നിവയ്ക്കായി 48,87,287 രൂപ, കയർ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുള്ള ഇൻകം സപ്പോർട്ട് സ്കീമിന് (ISS) 6 കോടി രൂപ, കയർ തൊഴിലാളികളുടെ ക്ഷേമത്തിനായി 1,30,00,000 രൂപ, കയർ തൊഴിലാളികൾക്കുള്ള എക്സ്ഗ്രേഷ്യയായി 1 കോടി രൂപ, കയർ സംഘങ്ങളുടെ പ്രവർത്തന മൂലധനത്തിനായി 4,56,50,000 രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-gift-kerala-govt-grants-53-cr-scheme-and-2000-exgratia-for-coir-workers-articleshow-hxlwpre"/>
        </item>
        <item>
            <title><![CDATA['ഇപ്പോൾ രണ്ടാം സ്ഥാനത്തെങ്കിലും ഫൈനൽ ഞങ്ങൾ തൂക്കും'; ആവേശത്തിൽ നടുഭാഗം ചുണ്ടൻ ആരാധകർ]]></title>
            <link>https://www.asianetnews.com/videos/news/nadubhagom-chundan-fans-aim-for-final-win-from-second-videoshow-lqovx68</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nadubhagom-chundan-fans-aim-for-final-win-from-second-videoshow-lqovx68</guid>
            <pubDate>Sat, 22 Aug 2026 19:21:41 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsp4m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ഫൈനൽ മത്സരം ഒടുക്കത്തെ മത്സരമായിരിക്കും'; രണ്ടാം സ്ഥാനത്തുനിന്ന് ഫൈനൽ തൂക്കാൻ നടുഭാഗം; ആവേശത്തിൽ മേൽപ്പാടം-നടുഭാഗം ചുണ്ടൻ ആരാധകർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nadubhagom-chundan-fans-aim-for-final-win-from-second-videoshow-lqovx68"/>
        </item>
        <item>
            <title><![CDATA[ആഹാ.. രോമാഞ്ചിഫിക്കേഷൻ! നെഹ്‌റു ട്രോഫി ഏറ്റുവാങ്ങി അരോമ, ഇത് പുതുചരിത്രം | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/aroma-s-historic-win-at-the-nehru-trophy-boat-race-videoshow-1csak06</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/aroma-s-historic-win-at-the-nehru-trophy-boat-race-videoshow-1csak06</guid>
            <pubDate>Sat, 22 Aug 2026 19:20:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/Lgg8hYR7TaQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ആഹാ.. രോമാഞ്ചിഫിക്കേഷൻ, ടൂറിസം മന്ത്രിയിൽ നെഹ്&zwnj;റു ട്രോഫി ഏറ്റുവാങ്ങി അരോമ, ഇത് പുതുചരിത്രം, പിബിസിക്ക് കപ്പ് നഷ്ടമായത് മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/aroma-s-historic-win-at-the-nehru-trophy-boat-race-videoshow-1csak06"/>
        </item>
        <item>
            <title><![CDATA['റെക്കോർഡുകൾ തകർക്കാൻ ഉള്ളതാണ്'; 4:15 മിനിറ്റിൽ ഫിനിഷ് ചെയ്ത് മേൽപ്പാടം ചുണ്ടൻ; ഇനി ഫൈനൽ പോരാട്ടം]]></title>
            <link>https://www.asianetnews.com/videos/news/melpadam-chundan-sets-record-eyes-the-final-victory-videoshow-9a2rtkm</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/melpadam-chundan-sets-record-eyes-the-final-victory-videoshow-9a2rtkm</guid>
            <pubDate>Sat, 22 Aug 2026 19:20:09 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsoeu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആരാകും ഇത്തവണത്തെ ജലരാജാവ്?; 4 മിനിറ്റും 15 സെക്കൻഡും കൊണ്ട് മേൽപ്പാടത്തിന്റെ റെക്കോർഡ് കുതിപ്പ്; ഇനി ഫൈനൽ പോരാട്ടം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/melpadam-chundan-sets-record-eyes-the-final-victory-videoshow-9a2rtkm"/>
        </item>
        <item>
            <title><![CDATA['നല്ല ടൈറ്റ് മത്സരമാണ്, പക്ഷെ മേല്‍പ്പാടത്തിന് ഒരു ചാന്‍സുണ്ട്'...]]></title>
            <link>https://www.asianetnews.com/videos/news/a-close-contest-but-melpadam-may-have-an-edge-videoshow-ol2meuf</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/a-close-contest-but-melpadam-may-have-an-edge-videoshow-ol2meuf</guid>
            <pubDate>Sat, 22 Aug 2026 19:19:18 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/pba3mb3kIZQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;'നല്ല ടൈറ്റ് മത്സരമാണ്, പക്ഷെ മേല്&zwj;പ്പാടത്തിന് ഒരു ചാന്&zwj;സുണ്ട്'...&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/a-close-contest-but-melpadam-may-have-an-edge-videoshow-ol2meuf"/>
        </item>
        <item>
            <title><![CDATA[പൊലീസ് സ്റ്റേഷന് മുന്നിൽ ED ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം | Thiruvananthapuram | Onam | ED]]></title>
            <link>https://www.asianetnews.com/videos/news/accused-in-ed-attack-case-celebrate-onam-at-police-station-videoshow-0wwh7hp</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/accused-in-ed-attack-case-celebrate-onam-at-police-station-videoshow-0wwh7hp</guid>
            <pubDate>Sat, 22 Aug 2026 19:16:34 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/3MjN7UsqiJM" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ED ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷം; സ്റ്റേഷനിൽ ഓപ്പിടാൻ എത്തിയ പ്രതികൾ പൊലീസുകാര്&zwj; ധരിച്ച നിറത്തിലെ ഷര്&zwj;ട്ടിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു, സംഭവത്തിൽ അന്വേഷണം തുടങ്ങി Thiruvananthapuram | Onam celebration | ED Attack case | Kerala Police&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/accused-in-ed-attack-case-celebrate-onam-at-police-station-videoshow-0wwh7hp"/>
        </item>
        <item>
            <title><![CDATA[തുഴച്ചിലിൽ വിസ്മയം തീർത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ; മൂന്നാം ഹീറ്റ്സിൽ ആധിപത്യവുമായി മേൽപ്പാടം]]></title>
            <link>https://www.asianetnews.com/videos/news/pallathuruthy-excels-as-melpadam-dominates-heat-3-videoshow-75uqtcv</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pallathuruthy-excels-as-melpadam-dominates-heat-3-videoshow-75uqtcv</guid>
            <pubDate>Sat, 22 Aug 2026 19:16:14 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsmgy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആവേശം വാനോളം; മൂന്നാം ഹീറ്റ്സിൽ എതിരാളികളെ നിഷ്പ്രഭമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബ്; വ്യക്തമായ ആധിപത്യത്തോടെ മേൽപ്പാടം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pallathuruthy-excels-as-melpadam-dominates-heat-3-videoshow-75uqtcv"/>
        </item>
        <item>
            <title><![CDATA[ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: അടുത്ത സീസണില്‍ റെലഗേഷന്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്]]></title>
            <link>https://www.asianetnews.com/football-sports/isl-relegation-in-doubt-within-a-year-of-its-introduction-articleshow-4ze8gg4</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/isl-relegation-in-doubt-within-a-year-of-its-introduction-articleshow-4ze8gg4</guid>
            <pubDate>Sat, 22 Aug 2026 19:12:45 +0530</pubDate>
            <description><![CDATA[ഡയമണ്ട് ഹാര്‍ബര്‍ എഫ്സിക്ക് പ്രവേശനം നേടാനാകാത്തതിനാൽ അടുത്ത ഐഎസ്എൽ സീസണിൽ 13 ടീമുകൾ മാത്രമാകും. ഇതേത്തുടർന്ന്, ഒരു സീസണിലേക്ക് റെലഗേഷൻ താൽക്കാലികമായി നിർത്തിവെക്കുന്ന കാര്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j6ykwgkv6g3dhjtrpv9jvc3q,imgname-photo-1725456859771.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ടീമുകളുടെ എണ്ണം 13 ആയി ചുരുങ്ങിയതിനെത്തുടര്&zwj;ന്ന് പുതിയ ഇന്ത്യന്&zwj; സൂപ്പര്&zwj; ലീഗ് സീസണില്&zwj; റെലഗേഷന്&zwj; ഉണ്ടാകില്ലെന്ന് സൂചന. ടോപ് ലീഗില്&zwj; പങ്കെടുക്കുന്നതിനായി ഡയമണ്ട് ഹാര്&zwj;ബര്&zwj; എഫ്സി ആവശ്യമായ തുക പൂര്&zwj;ണ്ണമായി അടയ്ക്കുന്നതില്&zwj; പരാജയപ്പെട്ടതിനെത്തുടര്&zwj;ന്നാണ് ഈ പ്രതിസന്ധി. റിപ്പോര്&zwj;ട്ടുകള്&zwj; പ്രകാരം ഒരു സീസണിലേക്ക് റെലഗേഷന്&zwj; താല്&zwj;ക്കാലികമായി നിര്&zwj;ത്തിവെക്കുന്ന കാര്യം ഓള്&zwj; ഇന്ത്യ ഫുട്&zwnj;ബോള്&zwj; ഫെഡറേഷന്&zwj; പരിഗണിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞ സീസണിലെ ഇന്ത്യന്&zwj; ഫുട്&zwnj;ബോള്&zwj; ലീഗ് വിജയികളായാണ് ഡയമണ്ട് ഹാര്&zwj;ബര്&zwj; ഐഎസ്എലിലേക്ക് പ്രൊമോഷന്&zwj; നേടിയത്. എന്നാല്&zwj; 1.1 കോടി രൂപയുടെ മുഴുവന്&zwj; റെജിസ്&zwnj;ട്രേഷന്&zwj; ഫീസും അടയ്ക്കാന്&zwj; അവര്&zwj;ക്കായില്ല. ഇതില്&zwj; 55 ലക്ഷം രൂപ മാത്രമാണ് പ്രൈസ് മണിയില്&zwj; നിന്ന് ക്രമീകരിച്ചത്. 13 ടീമുകള്&zwj; മാത്രമായി നടക്കുന്ന മത്സരങ്ങളില്&zwj; റെലഗേഷന്&zwj; നിയമം നടപ്പിലാക്കുമോ എന്ന കാര്യത്തില്&zwj; വ്യക്തത തേടി ഐഎസ്എല്&zwj; ക്ലബ്ബുകള്&zwj; രംഗത്തെത്തിയിട്ടുണ്ട്. എഐഎഫ്എഫിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ലെങ്കിലും, ലീഗ് കമ്മിറ്റിയും എക്&zwnj;സിക്യൂട്ടീവ് കമ്മിറ്റിയും റെലഗേഷന്&zwj; താല്&zwj;ക്കാലികമായി നിര്&zwj;ത്തിവെക്കുന്ന കാര്യം പരിഗണിച്ചേക്കാം.&lt;/p&gt;&lt;h2&gt;റെലഗേഷന്&zwj; ചര്&zwj;ച്ചകളില്&zwj; വരാന്&zwj; കാരണം&lt;/h2&gt;&lt;p&gt;ഐഎസ്എല്ലില്&zwj; കഴിഞ്ഞ സീസണിലാണ് പ്രൊമോഷനും റെലഗേഷനും ആദ്യമായി കൊണ്ടുവന്നത്. 2014-ല്&zwj; മൂന്ന് മാസത്തെ ടൂര്&zwj;ണമെന്റായി ആരംഭിച്ച ലീഗ്, 2019-20 സീസണില്&zwj; ഇന്ത്യയുടെ ടോപ് ഡിവിഷനായി മാറി. താഴെയുള്ള ഡിവിഷനില്&zwj; നിന്നുള്ള ടീമുകള്&zwj;ക്ക് പ്രൊമോഷന്&zwj; ലഭിച്ചിരുന്നെങ്കിലും, കഴിഞ്ഞ 2025-2026 സീസണില്&zwj; അവസാന സ്ഥാനത്ത് എത്തിയ മൊഹമ്മദന്&zwj; സ്&zwnj;പോര്&zwj;ട്ടിങ് തരംതാഴ്ത്തലിന് ഇരയാകുന്നതുവരെ ഐഎസ്എല്&zwj; ക്ലബ്ബുകള്&zwj; റെലഗേഷന്&zwj; നേരിട്ടിരുന്നില്ല.&lt;/p&gt;&lt;p&gt;ഡയമണ്ട് ഹാര്&zwj;ബറിന്റെ അസാന്നിധ്യം പുതിയ സീസണിന് മുന്നില്&zwj; അസാധാരണമായ ഒരു ചോദ്യമുയര്&zwj;ത്തിയിരിക്കുകയാണ്. പ്രൊമോഷന്&zwj; നേടിവന്ന ഒരു ടീം ടൂര്&zwj;ണമെന്റില്&zwj; ഇല്ലാത്ത സാഹചര്യത്തില്&zwj;, 13 ടീമുകളുള്ള മത്സരത്തില്&zwj; റെലഗേഷന്&zwj; ബാധകമാക്കാന്&zwj; കഴിയുമോ എന്നാണ് ക്ലബ്ബുകളുടെ സംശയം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[football-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/isl-relegation-in-doubt-within-a-year-of-its-introduction-articleshow-4ze8gg4"/>
        </item>
        <item>
            <title><![CDATA[ക്രൈസ്തവ സമൂഹം രാജ്യത്ത് അരക്ഷിതാവസ്ഥയിലെന്ന് മുഖ്യമന്ത്രി | VD Satheesan]]></title>
            <link>https://www.asianetnews.com/videos/news/chief-minister-christian-community-feels-insecure-videoshow-yvwuzw8</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/chief-minister-christian-community-feels-insecure-videoshow-yvwuzw8</guid>
            <pubDate>Sat, 22 Aug 2026 19:12:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/FE3QsSIk4dg" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ക്രൈസ്തവ സമൂഹം രാജ്യത്ത് അരക്ഷിതാവസ്ഥയിലെന്ന് മുഖ്യമന്ത്രി വിഡി സതീശന്&zwj;; കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപന വേദിയാലാണ് മുഖ്യമന്ത്രിയുടെ പരാമര്&zwj;ശം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/chief-minister-christian-community-feels-insecure-videoshow-yvwuzw8"/>
        </item>
        <item>
            <title><![CDATA[കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്]]></title>
            <link>https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad</guid>
            <pubDate>Sat, 22 Aug 2026 19:10:17 +0530</pubDate>
            <description><![CDATA[ടാറിംഗ് നടത്തി ദിവസങ്ങൾക്കകം തകർന്ന കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടയ്ക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h81gymcywjrhjt810zy3vgww,imgname-human-rights-commission.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറണം. 3 ആഴ്ചക്കകം സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.&lt;/p&gt;&lt;p&gt;സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.കൊച്ചി: ടാറിംഗ് ഇളകി കുണ്ടും കുഴിയുമായ കുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം. പൊതുജനങ്ങൾക്ക് അപകടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സ്ഥലപരിശോധനാ റിപ്പോർട്ട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ , എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് കൈമാറണം. 3 ആഴ്ചക്കകം സ്വീകരിച്ച നടപടികൾ എക്സിക്യുട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.&lt;/p&gt;&lt;p&gt;സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു. ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/local-news/kundannoor-thevara-bridge-repair-human-rights-commission-articleshow-cm8olad"/>
        </item>
        <item>
            <title><![CDATA[വളളംകളി കാണാൻ അന്യസംസ്ഥാനത്ത് നിന്നും ആളുകൾ; ജലമേളയ്ക്ക് ​ഗംഭീര തുടക്കം | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-grand-start-draws-national-crowd-videoshow-o098hbr</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-grand-start-draws-national-crowd-videoshow-o098hbr</guid>
            <pubDate>Sat, 22 Aug 2026 19:09:17 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsizi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളംകളിയിൽ ചെറുവളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക്; ആവേശത്തിൽ ​ഗ്യാലറികൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-grand-start-draws-national-crowd-videoshow-o098hbr"/>
        </item>
        <item>
            <title><![CDATA['ഇന്നലെ തന്നെ വന്ന് സീറ്റ് പിടിച്ചു'; വാനോളമുണ്ട് ​ഗ്യാലറിയിലെ വളളംകളി ആവേശം]]></title>
            <link>https://www.asianetnews.com/videos/news/vallamkali-boat-race-unmatched-spectator-enthusiasm-videoshow-2belo4g</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/vallamkali-boat-race-unmatched-spectator-enthusiasm-videoshow-2belo4g</guid>
            <pubDate>Sat, 22 Aug 2026 19:05:52 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazsh8m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളംകളി; ചെറുവളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾക്ക് തുടക്കം, ഗ്യാലറിയിൽ ആവേശവുമായി കാണികൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/vallamkali-boat-race-unmatched-spectator-enthusiasm-videoshow-2belo4g"/>
        </item>
        <item>
            <title><![CDATA[രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ, മൊത്തം 1777 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം]]></title>
            <link>https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn</link>
            <guid isPermaLink="true">https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn</guid>
            <pubDate>Sat, 22 Aug 2026 19:04:57 +0530</pubDate>
            <description><![CDATA[ദില്ലിയിൽ ഒറ്റദിവസം 114 പുതിയ എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 1777 ആയി. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dehmxscnhb2f6cn2mb76yytt,imgname-pjimage--2--jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ഒറ്റദിവസം കൊണ്ട് 114 പുതിയ എച്ച് 1 എൻ 1 (H1N1) പനി കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ദില്ലിയിൽ ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 1777 എച്ച് 1 എൻ 1 കേസുകളാണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, അമിതമായ ക്ഷീണം, തലവേദന, വിറയൽ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്നും ഇത്തരം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആവശ്യത്തിന് വിശ്രമിക്കുകയും ഡോക്ടറുടെ സേവനം തേടുകയും വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗപ്പകർച്ച തടയുന്നതിനായി തിരക്കുള്ള പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നും കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/single-day-surge-114-new-h1n1-cases-reported-union-health-ministry-issues-advisory-articleshow-dt3docn"/>
        </item>
        <item>
            <title><![CDATA[ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു]]></title>
            <link>https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41</link>
            <guid isPermaLink="true">https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41</guid>
            <pubDate>Sat, 22 Aug 2026 19:01:44 +0530</pubDate>
            <description><![CDATA[ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം വെങ്കല മെഡല്‍ നേടി. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ ചൈനയുടെ ലിയു ഷെങ് ഷു - ടാന്‍ നിങ് സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തോല്‍വി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j9p6841k67q0yyn0cb2gpg,imgname-gayatri-gopichand-and-treesa-jolly-1787320539392.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ലോക ബാഡ്മിന്റണ്&zwj; ചാമ്പ്യന്&zwj;ഷിപ്പില്&zwj; ഇന്ത്യയുടെ ഗായത്രി ഗോപീചന്തും ട്രീസ ജോളിയും ചേര്&zwj;ന്നുള്ള സഖ്യത്തിന് വെങ്കലം. മുന്&zwj;പ് ടോപ് 10 റാങ്കിംഗില്&zwj; ഉണ്ടായിരുന്ന സീഡില്ലാത്ത ഈ സഖ്യം, മികച്ച പ്രകടനം പുറത്തെടുത്താണ് വെങ്കല മെഡല്&zwj; സ്വന്തമാക്കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്&zwj; ലോക ഒന്നാം നമ്പര്&zwj; താരങ്ങളും നിലവിലെ ചാമ്പ്യന്മാരുമായ ലിയു ഷെങ് ഷു - ടാന്&zwj; നിങ് സഖ്യത്തെ വിറപ്പിച്ചെങ്കിലും, ആദ്യ ഗെയിമിലെ ലീഡ് മുതലാക്കാന്&zwj; കഴിയാതെ ഗായത്രി-ട്രീസ കൂട്ടുകെട്ട് 21-18, 13-21, 8-21 എന്ന സ്&zwnj;കോറിന് പരാജയപ്പെട്ടു. ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടതായിരുന്നു മത്സരം.&lt;/p&gt;&lt;p&gt;ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്&zwj; ബാഡ്മിന്റണ്&zwj; മത്സരത്തിനായി എക്കാലത്തെയും വലിയ ജനക്കൂട്ടത്തിന്റെ പിന്തുണയോടെയാണ് ഇന്ത്യന്&zwj; സഖ്യം കളത്തിലിറങ്ങിയത്. ആദ്യ ഗെയിമില്&zwj; ലോക മൂന്നാം നമ്പര്&zwj; ജോഡിയെപ്പോലെയായിരുന്നു ഗായത്രിയും മലയാളിയായ ട്രീസയും കളിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ജോഡിയെപ്പോലും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണോത്സുകമായ ബാഡ്മിന്റണാണ് അവര്&zwj; പുറത്തെടുത്തത്. ഫ്രണ്ട് കോര്&zwj;ട്ടിലും ബാക്ക് കോര്&zwj;ട്ടിലും ഒരുപോലെ തിളങ്ങിയ ട്രീസ ചൈനീസ് സഖ്യത്തിന് കടുത്ത ഭീഷണി ഉയര്&zwj;ത്തി.&lt;/p&gt;&lt;p&gt;മിഡ് കോര്&zwj;ട്ടില്&zwj; ജാഗ്രതയോടെ നിലയുറപ്പിച്ച ഗായത്രിയും ഒപ്പം ചേര്&zwj;ന്നു. ആദ്യ ഗെയിമില്&zwj; 14-16 എന്ന നിലയില്&zwj; പിന്നില്&zwj; നില്&zwj;ക്കുമ്പോള്&zwj;, ടാനും ലിയു നല്&zwj;കിയ ദുര്&zwj;ബലമായ ലിഫ്റ്റില്&zwj; ട്രീസ നടത്തിയ ജമ്പ് സ്മാഷ് ഇന്ത്യയുടെ ആക്രമണോത്സുകത വിളിച്ചോതുന്നതായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടത്തില്&zwj; 15-18 ന് പിന്നില്&zwj; നിന്ന ശേഷം തുടര്&zwj;ച്ചയായി ആറു പോയിന്റുകള്&zwj; നേടി ഗായത്രിയും ട്രീസയും ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി. നാട്ടുകാരുടെ ആവേശകരമായ പിന്തുണയോടെ സീഡില്ലാത്ത ഇന്ത്യന്&zwj; താരങ്ങള്&zwj; നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചപ്പോള്&zwj; സ്റ്റേഡിയം ആഹ്ലാദത്തിമിര്&zwj;പ്പിലായി.&lt;/p&gt;&lt;p&gt;രണ്ടാം ഗെയിമിന്റെ തുടക്കത്തിലും ഇന്ത്യന്&zwj; സഖ്യം അതേ ആവേശം നിലനിര്&zwj;ത്തി. എന്നാല്&zwj; 12-12 എന്ന സ്&zwnj;കോറില്&zwj; മത്സരത്തിന്റെ ഗതി മാറി. ടാനും ലിയുവും കൂടുതല്&zwj; സംയമനത്തോടെ കളിക്കാന്&zwj; തുടങ്ങി. ഇതിനിടയില്&zwj; ഇന്ത്യന്&zwj; താരങ്ങളുടെ ഭാഗത്തുനിന്ന് അശ്രദ്ധമായ പിഴവുകള്&zwj; കടന്നുകൂടുകയും പ്രതിരോധം ദുര്&zwj;ബലമാവുകയും ചെയ്തു. ഈ അവസരം മുതലെടുത്ത ചൈനീസ് സഖ്യം തുടര്&zwj;ച്ചയായി എട്ട് പോയിന്റുകള്&zwj; നേടി രണ്ടാം ഗെയിം 21-13 ന് സ്വന്തമാക്കി. രണ്ടാം ഗെയിമിലെ ആധിപത്യം മൂന്നാം ഗെയിമിലും ചൈനീസ് ജോഡി തുടര്&zwj;ന്നു. ചൈനീസ് താരങ്ങളുടെ വേഗതയ്&zwnj;ക്കൊപ്പം പിടിച്ചുനില്&zwj;ക്കാന്&zwj; ഗായത്രി-ട്രീസ സഖ്യത്തിനായില്ല. മൂന്നാം ഗെയിം അവര്&zwj; 8-21 ന് കൈവിട്ടു.&lt;/p&gt;&lt;p&gt;ലോകത്തിലെ ഏറ്റവും മികച്ച സഖ്യത്തിനെതിരെ ലീഡ് നേടിയ ശേഷം തോല്&zwj;വി ഏറ്റുവാങ്ങേണ്ടി വന്നത് നിരാശ നല്&zwj;കുന്നതാണെങ്കിലും, ഈ ടൂര്&zwj;ണമെന്റിലെ പ്രകടനം ഇന്ത്യന്&zwj; സഖ്യത്തിന് വലിയ ആത്മവിശ്വാസം നല്&zwj;കുന്നതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[other-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/other-sports/gayathri-and-treesa-team-won-bronze-in-world-badminton-championship-articleshow-v1ytc41"/>
        </item>
        <item>
            <title><![CDATA[നീരജ് മാധവ്- അൽത്താഫ് സലിം ചിത്രം; 'പ്ലൂട്ടോ' ഒടിടിയിലേക്ക്]]></title>
            <link>https://www.asianetnews.com/entertainment-news/neeraj-madhav-movie-pluto-starts-streaming-on-august-24-on-saina-play-articleshow-mdgtgbi</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/neeraj-madhav-movie-pluto-starts-streaming-on-august-24-on-saina-play-articleshow-mdgtgbi</guid>
            <pubDate>Sat, 22 Aug 2026 18:53:38 +0530</pubDate>
            <description><![CDATA[നീരജ് മാധവിനെ നായകനാക്കി ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന 'പ്ലൂട്ടോ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം ഓഗസ്റ്റ് 4 മുതൽ സൈന പ്ലേയിൽ സ്ട്രീം ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kx6gkm11yseyses8n5ey78r4,imgname-befunky-collage--12--1783703916577.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;നീ&lt;/strong&gt;രജ് മാധവ് നായകനായും, മദ്യം മാത്രം കുടിക്കുന്ന ഏലിയനായി അൽത്താഫ് സലിമും എത്തിയ പ്ലൂട്ടോ ഒടിടി റിലീസിന് ഒരുങ്ങുന്നു. സൈന പ്ലേയ്ക്കാണ് സ്ട്രീമിം​ഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഓ​ഗസ്റ്റ് 4 തിങ്കളാഴ്ച മുതൽ പ്ലൂട്ടോ ഒടിടിയിൽ കാണാം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്&zwnj;ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് (Century Films) ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് (Berkshire Dream House) ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്&zwnj;തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.&lt;/p&gt;&lt;p&gt;എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ &amp;amp; അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്&zwnj;സ്: ശങ്കരൻ &amp;amp; സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ &amp;amp; വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്&zwnj;നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/neeraj-madhav-movie-pluto-starts-streaming-on-august-24-on-saina-play-articleshow-mdgtgbi"/>
        </item>
        <item>
            <title><![CDATA[കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാണ്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്ത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്]]></title>
            <link>https://www.asianetnews.com/cricket-sports/kollam-sailors-beat-traivandrum-royals-by-11-runs-in-kerala-cricket-league-articleshow-z4p5zta</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/kollam-sailors-beat-traivandrum-royals-by-11-runs-in-kerala-cricket-league-articleshow-z4p5zta</guid>
            <pubDate>Sat, 22 Aug 2026 18:53:24 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തിൽ ട്രിവാണ്‍ഡ്രം റോയല്‍സിനെ 11 റൺസിന് തോൽപ്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത് 202 റൺസ് നേടിയ കൊല്ലത്തിനായി അർദ്ധ സെഞ്ചുറി നേടിയ അരുൺ പൗലോസ് കളിയിലെ താരമായി. മറുപടി ബാറ്റിംഗിൽ റോയൽസിന്റെ പോരാട്ടം 191 റൺസിൽ അവസാനിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mt62c5zvzmq3e14j32xesf,imgname-kcl--1--1787404945797.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്&zwj; ട്രിവാണ്&zwj;ഡ്രം റോയല്&zwj;സിനെതിരെ ഏരീസ് കൊല്ലം സെയിലേഴ്&zwnj;സിന് 11 റണ്&zwj;സ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്&zwnj;സ് 20 ഓവറില്&zwj; ആറ് വിക്കറ്റ് നഷ്ടത്തില്&zwj; 202 റണ്&zwj;സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്&zwj;സിന് 20 ഓവറില്&zwj; ഏഴ് വിക്കറ്റ് നഷ്ടത്തില്&zwj; 191 റണ്&zwj;സ് മാത്രമാണ് നേടാനായത്. അര്&zwj;ദ്ധ സെഞ്ചുറിയുമായി സെയിലേഴ്&zwnj;സിന് വിജയമൊരുക്കിയ അരുണ്&zwj; പൗലോസാണ് പ്ലെയര്&zwj; ഓഫ് ദി മാച്ച്. ഏരീസ് കൊല്ലം സെയിലേഴ്&zwnj;സ് - 20 ഓവറില്&zwj; 202/6, ട്രിവാണ്&zwj;ഡ്രം റോയല്&zwj;സ് - 20 ഓവറില്&zwj; 191/7.&lt;/p&gt;&lt;p&gt;അരുണ്&zwj; പൗലോസിന്റെ വെടിക്കെട്ട് തുടക്കമാണ് കൊല്ലത്തിന്റെ കൂറ്റന്&zwj; സ്&zwnj;കോറിന് അടിത്തറയിട്ടത്. പേസര്&zwj;മാരെന്നോ സ്പിന്നര്&zwj;മാരെന്നോ വ്യത്യാസമില്ലാതെ എതിര്&zwj; ബൗളര്&zwj;മാരെ കടന്നാക്രമിച്ച അരുണ്&zwj;, ഗാലറിയെ ആവേശക്കടലാക്കി. ടൂര്&zwj;ണ്ണമെന്റിലെ ഏറ്റവും പ്രായമേറിയ താരം കൂടിയായ അരുണ്&zwj; തകര്&zwj;പ്പന്&zwj; ബൗണ്ടറിയോടെയാണ് സ്&zwnj;കോറിങ്ങിന് തുടക്കമിട്ടത്. വെറും 26 പന്തില്&zwj; അര്&zwj;ദ്ധസെഞ്ചുറി തികച്ച താരം 32 പന്തുകളില്&zwj; നിന്ന് 62 റണ്&zwj;സാണ് നേടിയത്. ആറ് ഫോറും അഞ്ച് സിക്&zwnj;സും അടങ്ങുന്നതായിരുന്നു അരുണിന്റെ ഇന്നിങ്&zwnj;സ്. അരുണിന്റെ മികവില്&zwj; 10.1 ഓവറില്&zwj; കൊല്ലത്തിന്റെ സ്&zwnj;കോര്&zwj; 100 കടന്നു.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് നായകന്&zwj; വത്സല്&zwj; ഗോവിന്ദും ആനന്ദ് കൃഷ്ണനും ചേര്&zwj;ന്ന കൂട്ടുകെട്ടും കൊല്ലത്തിന്റെ സ്&zwnj;കോര്&zwj; അതിവേഗം മുന്നോട്ടു നീക്കി. വത്സല്&zwj; ഗോവിന്ദ് 43ഉം ആനന്ദ് കൃഷ്ണന്&zwj; 35ഉം റണ്&zwj;സെടുത്തു. അവസാന ഓവറുകളില്&zwj; ആഞ്ഞടിച്ച അജിനാസിന്റെയും അര്&zwj;ജുന്&zwj; വേണുഗോപാലിന്റെയും ഇന്നിങ്&zwnj;സുകളാണ് കൊല്ലത്തിന്റെ സ്&zwnj;കോര്&zwj; 200 കടത്തിയത്. അജിനാസ് ഏഴ് പന്തുകളില്&zwj; 16 റണ്&zwj;സും അര്&zwj;ജുന്&zwj; ആറ് പന്തുകളില്&zwj; 17 റണ്&zwj;സും നേടി. ട്രിവാണ്&zwj;ഡ്രം റോയല്&zwj;സിനു വേണ്ടി രാഹുല്&zwj; ചന്ദ്രനും എം നിഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാണ്&zwj;ഡ്രം റോയല്&zwj;സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്&zwj;മാര്&zwj; നല്&zwj;കിയത്. അഭിഷേക് പി. നായരും കൃഷ്ണപ്രസാദും ചേര്&zwj;ന്ന് ഒന്നാം വിക്കറ്റില്&zwj; 46 റണ്&zwj;സ് കൂട്ടിച്ചേര്&zwj;ത്തു. 25 റണ്&zwj;സെടുത്ത അഭിഷേക് പുറത്തായെങ്കിലും, പകരമെത്തിയ വിഷ്ണു വിനോദുമായി ചേര്&zwj;ന്ന് ക്യാപ്റ്റന്&zwj; കൃഷ്ണപ്രസാദ് അതിവേഗം ഇന്നിങ്&zwnj;സ് മുന്നോട്ടു നീക്കി. ഇരുവരും ചേര്&zwj;ന്നുള്ള കൂട്ടുകെട്ടില്&zwj; 48 റണ്&zwj;സ് പിറന്നു. 26 റണ്&zwj;സെടുത്ത വിഷ്ണു വിനോദിനെ പുറത്താക്കി കെ ജി അഖിലാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.&lt;/p&gt;&lt;p&gt;കൃഷ്ണപ്രസാദും ഗോവിന്ദ് ദേവ് പൈയും ചേര്&zwj;ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും റോയല്&zwj;സിന് പ്രതീക്ഷ നല്&zwj;കി. എന്നാല്&zwj; അടുത്തടുത്ത ഓവറുകളില്&zwj; ഇരുവരും പുറത്തായത് റോയല്&zwj;സിന് തിരിച്ചടിയായി. റോയല്&zwj;സിന്റെ മറുപടി 20 ഓവറില്&zwj; ഏഴ് വിക്കറ്റ് നഷ്ടത്തില്&zwj; 191 റണ്&zwj;സിലവസാനിച്ചു. കൃഷ്ണപ്രസാദ് 53ഉം ഗോവിന്ദ് പൈ 32 റണ്&zwj;സുമാണ് നേടിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കെ ജി അഖിലാണ് കൊല്ലം ബൗളിങ് നിരയില്&zwj; തിളങ്ങിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Sajish A</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/kollam-sailors-beat-traivandrum-royals-by-11-runs-in-kerala-cricket-league-articleshow-z4p5zta"/>
        </item>
        <item>
            <title><![CDATA[അനുമോളുടെ വിവാഹസൽക്കാരത്തിന് കുടുംബസമേതമെത്തി ശൈത്യ; സുന്ദരമായ കാഴ്ചയെന്ന് ആരാധകർ]]></title>
            <link>https://www.asianetnews.com/entertainment/miniscreen/shaitya-santhosh-attended-anumol-anukuttys-wedding-reception-articleshow-2g3mqt9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/miniscreen/shaitya-santhosh-attended-anumol-anukuttys-wedding-reception-articleshow-2g3mqt9</guid>
            <pubDate>Sat, 22 Aug 2026 18:50:55 +0530</pubDate>
            <description><![CDATA[ബിഗ് ബോസ് മലയാളം സീസൺ 7-ലെ പ്രശ്നങ്ങൾക്ക് ശേഷം ശൈത്യ സന്തോഷ്, അനുമോളുടെ വിവാഹത്തിൽ കുടുംബസമേതം പങ്കെടുത്തു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mt030nsd2f9fcfs2ed371s,imgname-fotojet--1--1787404749845.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശൈത്യ സന്തോഷ്. ഷോയിലെ ശൈത്യയുടെ അനുമോളുമായുള്ള സൗഹൃദവും പ്രശ്നങ്ങളും വഴക്കുകളും ഏറെ ചർച്ചകൾക്ക് അന്ന് വഴിയൊരുക്കിയിരുന്നു. കട്ടപ്പ എന്ന വിളിപ്പേരിലാണ് ശൈത്യ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടിരുന്നത്. ഫിനാലെ വീക്കിൽ ഹൗസിനുള്ളിലേക്ക് റീ എൻട്രി നടത്തിയ മത്സരാത്ഥികളിൽ ശൈത്യയുടെ പെരുമാറ്റവും അനുമോളെ കുറിച്ച് പറഞ്ഞ വാക്കുകളും ചർച്ചയാവുകയും ഗ്രാൻഡ് ഫിനാലെയിൽ അനുമോൾക്ക് കപ്പ് കിട്ടിയപ്പോഴുള്ള ശൈത്യയുടെ ഭാവവും പുറത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയ്ക്കകത്തുള്ള പ്രശ്നങ്ങളെല്ലാം മറന്ന് അനുമോളുടെ കല്യാണത്തിന് കുടുംബസമേതം എത്തിയ ചിത്രങ്ങളാണ് ശൈത്യ പങ്കുവച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകർ ഏറെ സന്തോഷത്തോടെയാണ് ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;വിളിക്കാനുള്ള മനസ് അനുവിനും വരാനുള്ള മനസ് ശൈത്യക്കും ഉണ്ട് എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. നല്ല സുന്ദരമായ കാഴ്ചയാണ് ഇതെന്നും ചിലർ പറയുന്നു. ''കല്യാണത്തിന് പോയത് നന്നായി ശൈത്യ... ആകെ ഒരു ജീവിതമേയുള്ളു. അതിൽ വിദ്വേഷവും പിണക്കവും കൊണ്ട് നടന്നിട്ട് എന്തിനാ? നെഗറ്റീവ് കമന്റ്സ് ഒന്നും മൈൻഡ് ചെയ്യണ്ട... കുറെ പറഞ്ഞു കഴിയുമ്പോൾ താനേ നിർത്തിക്കോളും'', എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ബിഗ്ബോസ് ഹൗസിൽ അനുമോളുമായി പ്രശ്നങ്ങളുണ്ടായിരുന്ന ബിന്നിയും വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു. ഷോയിൽ നടന്നത് അവിടെ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരാണ് എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ബിന്നിയുടെ മറുപടി. ആദില, നൂറ, നെവിൻ, മസ്താനി തുടങ്ങി ബിഗ്ബോസ് ഹൗസിലെ അനുവിന്റെ മറ്റ് സഹതാരങ്ങളും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment/miniscreen]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment/miniscreen/shaitya-santhosh-attended-anumol-anukuttys-wedding-reception-articleshow-2g3mqt9"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര്‍ കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s</guid>
            <pubDate>Sat, 22 Aug 2026 18:41:27 +0530</pubDate>
            <description><![CDATA[ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്ത് 69 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10154 ആയി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrwdgtqhbtn65c0ypv1sqn,imgname-operation-toofan-1787403580954.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി &lt;/strong&gt;: ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്&zwj; 62 കേസുകളിലായി 69 പേര്&zwj; കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407 ആയി ഉയര്&zwj;ന്നു. ആകെ 10154 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 8411.909 ഗ്രാം എം.ഡി.എം.എയും 1036.350 കി.ഗ്രാം കഞ്ചാവും 4730.159 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം രജിസ്റ്റര്&zwj; ചെയ്ത കേസുകളില്&zwj; സ്മാള്&zwj; ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ് മൂന്ന് കേസുകളും കൊമേഴ്ഷ്യല്&zwj; ക്വാണ്ടിറ്റി കൈവശം വച്ചതിന് നാല് കേസുകളും 27 എന്&zwj;.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 48 കേസുകളും രജിസ്റ്റര്&zwj; ചെയ്തിട്ടുണ്ട്. ഇവരില്&zwj; നിന്ന് 122.030 ഗ്രാം എം.ഡി.എം.എയും 4.175 കി.ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹെറോയിനും 2.25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.&lt;/p&gt;&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 41 ബോധവത്ക്കരണ ക്ലാസുകള്&zwj; നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9217 ഉം കൗണ്&zwj;സിലിങ്ങുകളുടെ എണ്ണം 587 ഉം ആണ്. സ്കൂള്&zwj;, കോളേജ് പ്രൊട്ടക്ഷന്&zwj; ഗ്രൂപ്പുകളുടെ നേതൃത്വത്തില്&zwj; ആകെ 6588 ബോധവത്ക്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്&zwj; പൊതുജനങ്ങള്&zwj;ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്&zwj; രഹസ്യമായി സൂക്ഷിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-drug-bust-in-kerala-arrests-cross-10000-articleshow-dlo8m1s"/>
        </item>
        <item>
            <title><![CDATA[കറുത്ത ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/6-key-benefits-of-eating-soaked-black-raisins-yglxgis</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/6-key-benefits-of-eating-soaked-black-raisins-yglxgis</guid>
            <pubDate>Sat, 22 Aug 2026 18:39:08 +0530</pubDate>
            <description><![CDATA[നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കറുത്ത ഉണക്കമുന്തിരി. ഇത് വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jyrk2sk1qrmv8me6sn4yehqc,imgname-black-raisins--1--1751024494177.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/6-key-benefits-of-eating-soaked-black-raisins-yglxgis"/>
        </item>
        <item>
            <title><![CDATA[21 വര്‍ഷത്തിന് ശേഷം 'ചിറയ്ക്കല്‍ ശ്രീഹരി' വീണ്ടും; റീ റിലീസിന് 'ചന്ദ്രോത്സവം']]></title>
            <link>https://www.asianetnews.com/entertainment-news/chandrolsavam-movie-re-release-announced-mohanlal-ranjith-articleshow-riy2scq</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/chandrolsavam-movie-re-release-announced-mohanlal-ranjith-articleshow-riy2scq</guid>
            <pubDate>Sat, 22 Aug 2026 18:37:21 +0530</pubDate>
            <description><![CDATA[മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ചന്ദ്രോത്സവം' എന്ന ചിത്രം റീ റിലീസിന് ഒരുങ്ങുന്നു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ms5mpmbbb85ppev2f0nrzx,imgname-fotojet-1787403883220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാളത്തില്&zwj; സംഭവിച്ച റീ റിലീസുകളില്&zwj; തിയറ്ററുകളില്&zwj; ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് മോഹന്&zwj;ലാല്&zwj; സിനിമകള്&zwj; ആയിരുന്നു. ഇപ്പോഴിതാ അതിന് തുടര്&zwj;ച്ചയായി മറ്റൊരു ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്താന്&zwj; ഒരുങ്ങുകയാണ്. മോഹന്&zwj;ലാലിനെ നായകനാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്&zwj;വ്വഹിച്ച് 2005 ല്&zwj; പുറത്തെത്തിയ ചന്ദ്രോത്സവം എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്. 21 വര്&zwj;ഷം പൂര്&zwj;ത്തിയാക്കിയ വേളയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൻ്റെ റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് സിനിമകളൊരുക്കിയ മോഹന്&zwj;ലാല്&zwj;- രഞ്ജിത്ത് കൂട്ടുകെട്ടിലെ സ്ലോ ബേണര്&zwj; ചിത്രമാണ് ചന്ദ്രോല്&zwj;സവം. ചിത്രത്തിലെ ഡയലോഗുകളും തരംഗമായിരുന്നു. ദാമർ സിനിമാസിന്റെ ബാനറിൽ സന്തോഷ് ദാമോദരൻ നിർമ്മിച്ച ചിത്രമാണിത്.&lt;/p&gt;&lt;p&gt;പ്രമേയത്തിലും അവതരണത്തിലുമൊക്കെ തിളങ്ങിയിട്ടും ബോക്&zwnj;സോഫീസിൽ ചിറയ്ക്കല്&zwj; ശ്രീഹരിയായി മോഹന്&zwj;ലാലും ഇന്ദുലേഖയായി മീനയുമെത്തിയപ്പോള്&zwj; അത്ര നല്ല സ്വീകരണമായിരുന്നില്ല ഇവര്&zwj;ക്ക് ലഭിച്ചത്. മുറ്റത്തെത്തും തെന്നലേ, ആരാരും കാണാതെ, പൊന്&zwj;മുളം തണ്ടില്&zwj; തുടങ്ങിയ ഗാനങ്ങള്&zwj; ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദ്യാസാഗര്&zwj;- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടില്&zwj; പിറന്ന ഗാനങ്ങള്&zwj; ഇന്നും പ്രേക്ഷകര്&zwj;ക്ക് പ്രിയപ്പെട്ടതാണ്. മീന, രഞ്ജിത്ത്, മുരളി മേനോൻ, സായ് കുമാർ, സ്ഫടികം ജോർജ്ജ്, ജയകൃഷ്ണൻ, അഗസ്റ്റിൻ, വി. കെ ശ്രീരാമൻ, ഭീമൻ രഘു, വി. ദക്ഷിണാമൂർത്തി, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, മീന ഗണേഷ്, സീനത്ത്, ഖുശ്ബു, സന്തോഷ്, ടി പി മാധവൻ, കോഴിക്കോട് ശാരദ, ജയൻ ചേർത്തല, സി വി ദേവ്, അബു സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Hy Studioz (@hy_studioz)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ശ്രീഹരിയുടെയും ഇന്ദുലേഖയുടെയും പ്രണയവും സൗഹൃദവും വൈകാരിക നിമിഷങ്ങളുമെല്ലാം മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഓർമ്മകളാണ്. ആ പ്രിയപ്പെട്ട കഥാപാത്രങ്ങളെയും നിമിഷങ്ങളെയും പുതിയ സാങ്കേതിക മികവോടെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സാണ് &lsquo;ചന്ദ്രോത്സവം&rsquo; വീണ്ടും തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. മലയാളത്തിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളെ നൂതന സാങ്കേതിക മികവോടെ പ്രേക്ഷകരിലേക്ക് എത്തിച്ച ഹൈ സ്റ്റുഡിയോസാണ് &lsquo;ചന്ദ്രോത്സവം&rsquo; 4കെ ദൃശ്യ മികവിലും ഡോള്&zwj;ബി അറ്റ്മോസ് ശബ്ദ സാങ്കേതിക മികവിലും റീമാസ്റ്റർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രാജശ്രീ സന്തോഷ്; ഛായാഗ്രഹണം: അളഗപ്പൻ എൻ; എഡിറ്റർ: എൽ. ഭൂമിനാഥൻ; സംഗീതം: വിദ്യാസാഗർ; ഗാനരചന: ഗിരീഷ് പുത്തഞ്ചേരി; കലാസംവിധാനം: സുരേഷ് കൊല്ലം; പ്രൊഡക്ഷൻ കൺട്രോളർ: ആന്റോ ജോസഫ്; മേക്കപ്പ്: പി.വി. ശങ്കർ; വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം; കൊറിയോഗ്രഫി: ത്യാഗരാജൻ; അസോസിയേറ്റ് ഡയറക്ടർ: എം. പത്മകുമാർ; പ്രോജക്ട് മാനേജ്മെന്റ്: അഭിമന്യു കൃഷ്ണൻ; കളറിസ്റ്റ്: ഷാൻ ആഷിഫ്; അസോസിയേറ്റ് കളറിസ്റ്റ്: അരുൺ സി.എസ്; അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ; മാർക്കറ്റിംഗ് ഹെഡ്: കാർത്തിക് ഇസഡ്.ആർ, ജിബിൻ ജോയ്; 4കെ റീമാസ്റ്ററിംഗ്: ഹൈ സ്റ്റുഡിയോസ്, ടൈറ്റിൽസ്: ശബരി ശങ്കർ; പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/chandrolsavam-movie-re-release-announced-mohanlal-ranjith-articleshow-riy2scq"/>
        </item>
        <item>
            <title><![CDATA[വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ]]></title>
            <link>https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh</guid>
            <pubDate>Sat, 22 Aug 2026 18:31:42 +0530</pubDate>
            <description><![CDATA[വർഷങ്ങൾക്ക് ശേഷമാണ് ഈ വിഭാഗം ജീവനക്കാർക്ക് ഉത്സവബത്ത നൽകുന്നത്. സ്ഥിരം ജീവനക്കാർക്കും പെൻഷൻകാർക്കും പുറമെയാണ് ബസ് വാഷിങ് ജീവനക്കാരെക്കൂടി സർക്കാർ പരിഗണിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz5jdbhwpgkwjfzbrf65etr9,imgname-fotojet---2026-08-04t103201.494-1785819737660.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി സി.പി ജോൺ അറിയിച്ചു. 1000 രൂപ ഓണം അലവൻസ് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ബസ് വാഷിങ് ജീവനക്കാർക്ക് ഉൽസവ ബത്ത അനുവദിക്കുന്നത്.&lt;/p&gt;&lt;p&gt;സ്ഥിരം ജീവനക്കാർക്കും താൽക്കാലിക ജീവനക്കാർക്കും പുറമേ 2019ന് ശേഷം ഇത്തവണ പെൻഷൻകാർക്കും ഉൽസവ ബത്ത നൽകാനുള്ള നടപടി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ, കോർപറേഷനിലെ അടിസ്ഥാന വിഭാ​ഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേർത്തുപിടിക്കേണ്ടതുണ്ടെന്ന സർക്കാർ നയത്തിന്റെ ഭാ​ഗമായാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യുന്നതിന് നേരത്തെ 33.92 കോടി രൂപ അനുവദിച്ചിരുന്നു.&lt;/p&gt;&lt;p&gt;ഇതിന് പുറമേയാണ് വാഷിങ് ജീവനക്കാർക്ക് അലവൻസിന് തുക നൽകുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ ഓണം അഡ്വാൻസ് നൽകാനായി 21.5 കോടി രൂപയും പെൻഷൻകാർക്ക് 1250 രൂപ ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയും പ്രത്യേക ധനസഹായമായി അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/after-many-years-ksrtc-bus-washing-staff-will-also-be-given-an-onam-allowance-of-1000-articleshow-7x15kgh"/>
        </item>
        <item>
            <title><![CDATA[ആർപ്പോ... ഇർറോ... അമരത്ത് 'അരോമ': നെഹ്റു ട്രോഫിയിലെ പുത്തൻ താരോദയം, കപ്പടിച്ച് പുതിയ വള്ളവും പുതിയ ടീമും]]></title>
            <link>https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh</guid>
            <pubDate>Sat, 22 Aug 2026 18:21:16 +0530</pubDate>
            <description><![CDATA[4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrkexh1qjffrpkkqrcbz6k,imgname-mixcollage-22-aug-2026-06-24-pm-7508-1787403287473.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജലരാജാവായി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവര്&zwj; കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ പുത്തൻ താരോദയമാകുകയാണ് അരോമ. 4.23.328 ആണ് തുഴഞ്ഞെത്തിയ സമയം. രണ്ടാമനായത് നടുഭാ​ഗമാണ് (4.23.44). മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിലെത്തിയത്. അരോമയുടെ ആദ്യകിരീട നേട്ടമാണിത്.&lt;/p&gt;&lt;p&gt;ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.&lt;/p&gt;&lt;p&gt;ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Sumam Thomas</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nehru-trophy-boat-race-2026-aroma-winner-articleshow-6exg5bh"/>
        </item>
        <item>
            <title><![CDATA[കേരള പോലീസ് ബാൻഡിലേക്ക് 126 സേനാംഗങ്ങൾ കൂടി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a</guid>
            <pubDate>Sat, 22 Aug 2026 18:26:06 +0530</pubDate>
            <description><![CDATA[കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം നേടിയ ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mrnekxfwwn4dvxfkzwa212,imgname-kerala-police-1787403352693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പിഎസ്സി മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു. കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പൊലീസ് ഉദ്യോഗസ്ഥന്റേയും കടമയാണെന്നും ഇത് നിറവേറ്റുന്നതിൽ പോലീസ് ബാൻഡിലെ അംഗങ്ങൾ കൂടുതൽ ആത്മാർത്ഥതയുള്ളവരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹജീവി സ്നേഹത്തിൻ്റെയും അച്ചടക്കത്തിന്റേയും ആത്മാംശം കലർന്നിട്ടുള്ള ഒരു കലയാണ് സംഗീതമെന്നും മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസ്സിംഗ് ഔട്ടിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോബിൻ ജോസ് ജെ.ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു ബി. ജോസഫും മികച്ച ഷൂട്ടറായി ബിബീഷ് ബി.എസും തെരഞ്ഞെടുക്കപ്പെട്ടു. രതീഷ് എസ് ആണ് മികച്ച ആൾ റൗണ്ടർ.&lt;/p&gt;&lt;p&gt;ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി. ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമങ്ങൾ, മൈനർ ആക്ടുകൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെൻ്റ്, കമ്പ്യൂട്ടർ ട്രെയിനിംഗ്, മറ്റു വിവിധ നിയമവിഷയങ്ങളിലും ക്ലാസുകൾ നൽകി.&lt;/p&gt;&lt;p&gt;കൂടാതെ ബാൻഡ് പോലീസ് കോൺസ്റ്റബിൾമാരെ പാലക്കാട് കെ.എ.പി-II, മലപ്പുറം എം.എസ്.പി ക്യാമ്പുകളിൽ അയച്ച് പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/126-more-personnel-join-the-kerala-police-band-home-minister-ramesh-chennithala-accepts-the-salute-articleshow-9oii49a"/>
        </item>
        <item>
            <title><![CDATA[സൗജന്യ ഭക്ഷ്യകിറ്റ്, ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും, ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാം]]></title>
            <link>https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1</guid>
            <pubDate>Sat, 22 Aug 2026 18:25:05 +0530</pubDate>
            <description><![CDATA[സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അറിയിച്ചു. എഎവൈ കാർഡുടമകൾക്ക് ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്ന് കിറ്റുകൾ സ്വീകരിക്കാവുന്നതാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-f371ac31-03c2-40a1-8324-919817d7ad8d,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: സൗജന്യ ഭക്ഷ്യകിറ്റ് ഓണത്തിന് എല്ലാ എഎവൈ കാർഡുടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന് എല്ലാ റേഷൻ കടകളിലും കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. കിറ്റുകൾ ആഗസ്റ്റ് 31 വരെ റേഷൻ കടകളിൽ നിന്നും സ്വീകരിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.&lt;/p&gt;&lt;h2&gt;ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി&lt;/h2&gt;&lt;p&gt;സംസ്ഥാന ഭക്ഷ്യ വകുപ്പിന്&zwj;റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്&zwnj;ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്&zwnj;റ്റോക്കുണ്ട്.&lt;/p&gt;&lt;p&gt;ത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്&zwnj;ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്&zwnj;ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-free-aay-card-kit-distribution-articleshow-zqgmim1"/>
        </item>
        <item>
            <title><![CDATA[ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് ജോ ഡാനിയലിന്‍റെ സം​ഗീതം; 'ലോ ആന്‍ഡ് ഓര്‍ഡര്‍' സോംഗ് എത്തി]]></title>
            <link>https://www.asianetnews.com/music/njaan-illa-video-song-from-law-and-order-movie-articleshow-qkfkvv2</link>
            <guid isPermaLink="true">https://www.asianetnews.com/music/njaan-illa-video-song-from-law-and-order-movie-articleshow-qkfkvv2</guid>
            <pubDate>Sat, 22 Aug 2026 18:15:41 +0530</pubDate>
            <description><![CDATA[പ്രകാശ് വർമ്മയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'ലോ ആന്‍റ് ഓര്‍ഡര്‍' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mqxh986spa6faadga49t9k,imgname-fotojet--7--1787402569000.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;'തുടരും' ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓര്&zwj;ഡര്&zwj; എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകർന്ന് റ്റോജൻ റ്റോബി ആലപിച്ച ഞാനില്ല ഞാനില്ല നിൻ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസിം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.&lt;/p&gt;&lt;p&gt;സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നി ബാനറുകളില്&zwj; പ്രേമചന്ദ്രൻ എ ജി, മഹാസുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഉദയ് കൃഷ്ണ എഴുതുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയൽ സംഗീതം പകരുന്നു. കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ഗായകർ. പശ്ചാത്തല സംഗീതം ബിജിബാൽ, എഡിറ്റർ മനോജ് കണ്ണോത്ത്, ലൈൻ പ്രൊഡ്യൂസർ സുനിൽ സിം​ഗ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അതുൽ പ്രേം, സൈനുദ്ദീൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി, പോസ്റ്റർ ഡിസൈൻ ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ ബോസ് വി, കാസ്റ്റിങ്ങ് ഡയറക്ടർ ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, ശബ്ദമിശ്രണം വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈനർ കിഷൻ സപ്താ, നൃത്ത സംവിധാനം ഷെരീഫ്, അർച്ചന, സംഘട്ടനം കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി സി സ്റ്റണ്ട്സ്.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ് ഐമാരുടെയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങൾ, ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എൻ്റർടെയ്&zwj;നറായി അവതരിപ്പിക്കുന്ന ചിത്രമാണ് ലോ ആന്റ് ഓര്&zwj;ഡര്&zwj;. പി ആർ ഒ- എ എസ് ദിനേശ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[music]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/njaan-illa-video-song-from-law-and-order-movie-articleshow-qkfkvv2"/>
        </item>
        <item>
            <title><![CDATA[ഷെയ്ഖ് ഹസീനയുടെ മടക്കം ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാകുന്നത് തടയാനോ? | Around and Aside 22 August 2026]]></title>
            <link>https://www.asianetnews.com/videos/news/can-sheikh-hasina-s-return-prevent-an-islamic-bangladesh-videoshow-gao0q2q</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/can-sheikh-hasina-s-return-prevent-an-islamic-bangladesh-videoshow-gao0q2q</guid>
            <pubDate>Sat, 22 Aug 2026 18:14:09 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrwmu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഷെയ്ഖ് ഹസീനയുടെ മടക്കം ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാകുന്നത് തടയാനോ? വധശിക്ഷയെ പേടിക്കാതെയുളള മടക്കം ബംഗ്ലാദേശ് ഭരണകൂടവുമായുളള ഒത്തുകളിയോ? എറൗണ്ട് ആന്&zwj;ഡ് എസൈഡില്&zwj; ബംഗ്ലാദേശിലെ മുന്&zwj; ഇന്ത്യന്&zwj; ഹൈക്കമ്മീഷണര്&zwj; വീണ സിക്രി | Around and Aside 22 August 2026&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/can-sheikh-hasina-s-return-prevent-an-islamic-bangladesh-videoshow-gao0q2q"/>
        </item>
        <item>
            <title><![CDATA[ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം: മന്ത്രി കെ മുരളീധരൻ]]></title>
            <link>https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i</guid>
            <pubDate>Sat, 22 Aug 2026 18:11:48 +0530</pubDate>
            <description><![CDATA[സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ ആറുമാസത്തിനുള്ളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാനും ജനങ്ങൾക്ക് വീടിനടുത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kty0t7xqgj5rds59ty44ejf4,imgname-k-muraleedharan--1--1781271437239.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഒരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കും.&lt;/p&gt;&lt;p&gt;മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷ്യാലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കും. ശസ്ത്രക്രിയകൾ ഉൾപ്പെടെ ജില്ലാ ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജുകളിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാകും.&lt;/p&gt;&lt;p&gt;രോഗികൾക്ക് ചികിത്സ,മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്&zwj;പെഷ്യാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ്അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷണൽ ഡയറക്ടർ ഡോ. ഷിനു കെ.എസിനെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്&zwj;പെഷ്യാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിംഗ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും സ്ഥാപനങ്ങളുമായും ഏകോപനം നടത്തി സമയബന്ധിതമായി പദ്ധതി നടപ്പാക്കാനും പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Prabeesh PP</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/24-hour-specialty-medical-services-in-district-and-general-hospitals-minister-k-muraleedharan-articleshow-oyrki7i"/>
        </item>
        <item>
            <title><![CDATA[ഷെയ്ഖ് ഹസീനയുടെ മടക്കം ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാകുന്നത് തടയാനോ? | Around and Aside 22 August 2026]]></title>
            <link>https://www.asianetnews.com/around-and-aside/sheikh-hasina-bangladesh-videoshow-2iuwye5</link>
            <guid isPermaLink="true">https://www.asianetnews.com/around-and-aside/sheikh-hasina-bangladesh-videoshow-2iuwye5</guid>
            <pubDate>Sat, 22 Aug 2026 18:11:44 +0530</pubDate>
            <description><![CDATA[ഷെയ്ഖ് ഹസീനയുടെ മടക്കം ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാകുന്നത് തടയാനോ? വധശിക്ഷയെ പേടിക്കാതെയുളള മടക്കം ബംഗ്ലാദേശ് ഭരണകൂടവുമായുളള ഒത്തുകളിയോ? എറൗണ്ട് ആന്‍ഡ് എസൈഡില്‍ ബംഗ്ലാദേശിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വീണ സിക്രി | Around and Aside 22 August 2026]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrnti" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;&lt;span&gt;&lt;span&gt;ഷെയ്ഖ് ഹസീനയുടെ മടക്കം ബംഗ്ലാദേശ് ഇസ്ലാമിക രാജ്യമാകുന്നത് തടയാനോ? വധശിക്ഷയെ പേടിക്കാതെയുളള മടക്കം ബംഗ്ലാദേശ് ഭരണകൂടവുമായുളള ഒത്തുകളിയോ? എറൗണ്ട് ആന്&zwj;ഡ് എസൈഡില്&zwj; ബംഗ്ലാദേശിലെ മുന്&zwj; ഇന്ത്യന്&zwj; ഹൈക്കമ്മീഷണര്&zwj; വീണ സിക്രി | Around and Aside 22 August 2026&lt;/span&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[around-and-aside]]></category>
            <dc:creator>Shibin Raj</dc:creator>
            <atom:link href="https://www.asianetnews.com/around-and-aside/sheikh-hasina-bangladesh-videoshow-2iuwye5"/>
        </item>
        <item>
            <title><![CDATA[ലൂസേഴ്സ് ഫൈനലിന് കാത്ത് പുന്നമട; ആവേശത്തോടെ ആരാധകർ]]></title>
            <link>https://www.asianetnews.com/videos/news/punnama-braces-for-a-tense-losers-final-showdown-videoshow-ts3b6cv</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/punnama-braces-for-a-tense-losers-final-showdown-videoshow-ts3b6cv</guid>
            <pubDate>Sat, 22 Aug 2026 18:11:37 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrwfm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;തുഴയും തുഴക്കാരും റെഡി, ലൂസേഴ്സ് ഫൈനലിന് കാത്ത് പുന്നമട; ആവേശത്തോടെ ആരാധകർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/punnama-braces-for-a-tense-losers-final-showdown-videoshow-ts3b6cv"/>
        </item>
        <item>
            <title><![CDATA['വള്ളംകളി ഞങ്ങൾക്ക് ആവേശമാണ്, യുബിസി കപ്പെടുക്കണമെന്നാണ് ആഗ്രഹം'; ഫൈനൽ ആര് തൂക്കും? | Boat Race]]></title>
            <link>https://www.asianetnews.com/videos/news/boat-race-final-can-ubc-clinch-the-coveted-title-videoshow-vog4dgl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/boat-race-final-can-ubc-clinch-the-coveted-title-videoshow-vog4dgl</guid>
            <pubDate>Sat, 22 Aug 2026 18:08:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrw7e" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'വള്ളംകളി ഞങ്ങളുടെ ആവേശമാണ്, യുബിസി കപ്പെടുക്കണമെന്നാണ് ആഗ്രഹം'; പുന്നമടയിലെ ഓളപ്പരപ്പില്&zwj; ആര് തീപ്പടർത്തും?, ഫൈനൽ ആര് തൂക്കും? Nehru Trophy Boat Race | Punnamada | Kuttanad | Alappuzha&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/boat-race-final-can-ubc-clinch-the-coveted-title-videoshow-vog4dgl"/>
        </item>
        <item>
            <title><![CDATA[വിദേശനയ പ്രതിസന്ധിയിലും ആഭ്യന്തര തിരിച്ചടിയിലും ട്രംപ് ഭരണകൂടം; ട്രംപിന്റെ രാഷ്ട്രീയ അടിത്തറ ഇളകുമോ?]]></title>
            <link>https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z</link>
            <guid isPermaLink="true">https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z</guid>
            <pubDate>Sat, 22 Aug 2026 18:04:14 +0530</pubDate>
            <description><![CDATA[ഇറാനുമായുള്ള യുദ്ധവും യുക്രൈൻ-ഗാസ സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടതും പ്രസിഡന്റ് ട്രംപിന്റെ വിദേശനയത്തെ പ്രതിസന്ധിയിലാക്കി. സാമ്പത്തിക ബാധ്യതകളും ജനപ്രീതിയിലെ ഇടിവും ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളി ഉയർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mqdhna08gw7pa40rgbw3mm,imgname-donald-trump--8--1787402045098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം വലിയ സാമ്പത്തിക ബാധ്യതയായി മാറുകയും, യുക്രൈൻ-ഗാസ സമാധാന ശ്രമങ്ങൾ വഴിമുട്ടുകയും ചെയ്തതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയ അജണ്ട കടുത്ത പ്രതിസന്ധിയിലായി. അന്താരാഷ്ട്ര തലത്തിൽ &quot;സമാധാന സ്ഥാപകൻ&quot; ആകുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം വട്ടവും അദ്ദേഹം അധികാരമേറ്റതെങ്കിലും, നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് രാജ്യം അടുക്കുമ്പോൾ ആഗോളതലത്തിലെ തിരിച്ചടികൾ അദ്ദേഹത്തിന് രാഷ്ട്രീയ വെല്ലുവിളിയാകുകയാണ്.&lt;/p&gt;&lt;h2&gt;ഇറാൻ പ്രതിസന്ധിയും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും&lt;/h2&gt;&lt;p&gt;സാമ്പത്തിക യുദ്ധം: മാസങ്ങൾ നീണ്ട സൈനിക നടപടികൾ ഫലം കാണാതെ വന്നതോടെ തെഹ്&zwnj;റാനുമായുള്ള ചർച്ചകൾ റദ്ദാക്കി പുതിയ സാമ്പത്തിക ഉപരോധങ്ങളിലേക്ക് ട്രംപ് നീങ്ങി.&lt;/p&gt;&lt;p&gt;ജനപ്രീതിയിൽ ഇടിവ്: ഇന്ധനവില വർദ്ധനവും പണപ്പെരുപ്പവും രൂക്ഷമായതോടെ പ്രസിഡന്റിന്റെ ജനപ്രീതി 33 ശതമാനത്തിലേക്ക് താഴ്ന്നതായി സർവേകൾ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ആഭ്യന്തര രാഷ്ട്രീയ ആശങ്ക: ലേബർ ഡേയ്ക്കു ശേഷം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂടുപിടിക്കാനിരിക്കെ, ആഗോള പ്രതിസന്ധികൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന ചർച്ചകൾ ശക്തമാണ്. വരാനിരിക്കുന്ന യുഎസ് തെരഞ്ഞെടുപ്പുകൾ, തീയതികൾ, ഔദ്യോഗിക വിവരങ്ങൾ എന്നിവയെക്കുറിച്ച് അറിയാൻ യുഎസ് സർക്കാരിന്റെ Vote.gov പോർട്ടൽ സന്ദർശിക്കാവുന്നതാണ്.&lt;/p&gt;&lt;h3&gt;വഴിമുട്ടിയ സമാധാന ചർച്ചകൾ&lt;/h3&gt;&lt;p&gt;ഗാസ വിഷയത്തിൽ ഒത്തുതീർപ്പുണ്ടാക്കാൻ ട്രംപിന്റെ പ്രതിനിധി ജാരെദ് കുഷ്&zwnj;നർ നടത്തിയ ചർച്ചകൾ പരാജയപ്പെടുകയും, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ സ്തംഭനാവസ്ഥയിൽ തുടരുകയും ചെയ്യുന്നു. കീവിലേക്ക് നടത്താനിരുന്ന സന്ദർശനവും അനിശ്ചിതത്വത്തിലാണ്. സഖ്യകക്ഷിയായ ഒമാനെതിരെ പോലും രൂക്ഷമായ പ്രസ്താവനകൾ ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;വെനസ്വേലൻ വിഷയത്തിലെ മുൻ നീക്കങ്ങളെ ഭരണകൂടം വലിയ വിജയമായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, പരമ്പരാഗത നയതന്ത്ര രീതികൾക്ക് പകരം അമിത സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിക്കുന്നത് ശാശ്വതമായ പരിഹാരങ്ങൾ നൽകുന്നില്ലെന്നാണ് വിദേശനയ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കോൺഗ്രസിലെ ഭൂരിപക്ഷം നിലനിർത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈ ബാഹ്യ-ആഭ്യന്തര സമ്മർദ്ദങ്ങൾ മറികടക്കേണ്ടതുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/trump-s-foreign-policy-agenda-in-crisis-as-iran-war-drags-on-and-peace-efforts-stall-articleshow-dpcta6z"/>
        </item>
        <item>
            <title><![CDATA[‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി, തദ്ദേശീയ പ്രതിരോധ കപ്പൽ നിർമ്മാണത്തിൽ രാജ്യത്തിന് നേട്ടം]]></title>
            <link>https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d</guid>
            <pubDate>Sat, 22 Aug 2026 18:02:00 +0530</pubDate>
            <description><![CDATA[ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റായ 'മംഗ്രോൾ' ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mq7abahmpa3evhzj5dy1g2,imgname-indian-navy-1787401841001.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി&lt;/strong&gt;: ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതായ &lsquo;മംഗ്രോൾ&rsquo; ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി. കൊച്ചിയിലെ കൊച്ചിൻ ഷിപ്പ്&zwnj;യാർഡ് ലിമിറ്റഡിൽ (CSL) ഇന്ന് നടന്ന ചടങ്ങിലാണ് യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറിയത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതിനും &lsquo;ആത്മനിർഭർ ഭാരത്&rsquo; എന്ന കേന്ദ്ര സർക്കാർ ദർശനം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ യാത്രയിലെ മറ്റൊരു സുപ്രധാന നേട്ടമാണിത്.&lt;/p&gt;&lt;p&gt;സിഎസ്എൽ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്., &lsquo;മംഗ്രോൾ&rsquo; കമാൻഡിംഗ് ഓഫീസർ (ഡസിഗ്നേറ്റ്) കമാൻഡർ യു. ശരൺ കുമാർ എന്നിവർ ഡെലിവറി പ്രോട്ടോക്കോളിൽ ഒപ്പുവച്ചു. CSL ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ ജോസ് വി.ജെ., കൊച്ചി വാർഷിപ്പ് പ്രൊഡക്ഷൻ സൂപ്രണ്ടന്റ് കൊമഡോർ അനൂപ് മേനോൻ, വെസ്റ്റേൺ നേവൽ കമാൻഡിലെ കമാൻഡ് റിഫിറ്റ് ഓഫീസർ കൊമഡോർ പിയൂഷ് ബദോണി, ചീഫ് വിജിലൻസ് ഓഫീസർ ഡോ. സി. പാണ്ടി സെൽവ ദുരൈ IOFS, CSL എക്സിക്യൂട്ടീവ് ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) ഷിറാസ് വി.പി. എന്നിവരടക്കം ഇന്ത്യൻ നാവികസേനയിലെയും CSL-ലെയും മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു. Det Norske Veritas (DNV) യുടെ ക്ലാസിഫിക്കേഷൻ ചട്ടങ്ങൾ അനുസരിച്ചാണ് &lsquo;മംഗ്രോൾ&rsquo; രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്. ജലാന്തർ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും (SAR), കുറഞ്ഞ തീവ്രതയുള്ള സമുദ്ര പ്രവർത്തനങ്ങൾ (LIMO) തുടങ്ങിയ വിവിധ നിർണായക ദൗത്യങ്ങൾ നിർവഹിക്കാൻ കപ്പലിന് കഴിയും. തീരദേശ ജലമേഖലകളിലെ ആന്റി-സബ്മറൈൻ വാർഫെയർ (ASW) പ്രവർത്തനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന &lsquo;മംഗ്രോൾ&rsquo;, നൂതന മൈൻ-ലേയിംഗ് ശേഷിയും ഉൾക്കൊള്ളുന്നു.&lt;/p&gt;&lt;p&gt;ഡീസൽ എൻജിൻ&ndash;വാട്ടർജെറ്റ് പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ടോർപീഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ASW റോക്കറ്റുകൾ, നൂതന ഷാലോ-വാട്ടർ സോണാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. തീരദേശത്തെ ആഴം കുറഞ്ഞ ജലമേഖലകളിൽ ജലാന്തർ ഭീഷണികളെ കണ്ടെത്താനും പിന്തുടരാനും പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾ കപ്പലിന്റെ ശേഷി ഗണ്യമായി വർധിപ്പിക്കുന്നു. &lsquo;മംഗ്രോൾ&rsquo; ഇന്ത്യൻ നാവികസേനയിൽ ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ഷാലോ-വാട്ടർ ആന്റി-സബ്മറൈൻ വാർഫെയർ ശേഷിക്ക് വലിയ ഉത്തേജനം നൽകും. ഏകദേശം 80 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ യുദ്ധക്കപ്പൽ, തദ്ദേശീയ യുദ്ധക്കപ്പൽ രൂപകൽപ്പന, നിർമ്മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയുടെ തെളിവാണ്. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മംഗ്രോളിന്റെ പേരിലാണ് കപ്പലിന് പേര് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദന മേഖലയിലെ സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനും &lsquo;ആത്മനിർഭർ ഭാരത്&rsquo; ദർശനം സാക്ഷാത്കരിക്കുന്നതിനും &lsquo;മംഗ്രോൾ&rsquo; കൈമാറ്റം സുപ്രധാന സംഭാവന നൽകുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/indian-navy-receives-mangrol-marking-a-major-boost-to-indigenous-warship-building-articleshow-h7el24d"/>
        </item>
        <item>
            <title><![CDATA[ആദിവാസികൾക്ക് ഓണക്കോടി, ഉത്തരവ് സർക്കാർ തിരുത്തി, പകരം 1000 രൂപ തന്നെ നൽകാൻ തീരുമാനം]]></title>
            <link>https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx</guid>
            <pubDate>Sat, 22 Aug 2026 17:39:34 +0530</pubDate>
            <description><![CDATA[ഓണക്കാലത്ത് 60 വയസ്സിന് മുകളിലുള്ള ആദിവാസി വിഭാഗക്കാർക്ക് ഓണക്കോടി നൽകാനുള്ള തീരുമാനം സർക്കാർ തിരുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jcssg9vvrhpssw8hbf4pbvk4,imgname-kerala-government-file.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്&zwj;ഗ വിഭാഗത്തിലെ ആളുകൾക്ക് നൽകി വന്ന പണം നിർത്തി പകരം ഓണക്കോടി നൽകുമെന്ന ഉത്തരവ് സർക്കാർ തിരുത്തി. ഓണക്കോടിക്ക് പകരം 1000 രൂപ തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചു. പണം നൽകുന്ന രീതി മാറ്റിയതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതേ തുടർന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തെ 60 വയസ് മുതലുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓണത്തിന് 1000 രൂപ ധനസഹായം മുൻപുതന്നെ നൽകി വന്നിരുന്നതാണ്. സ്വന്തമായി അക്കൗണ്ട് ഉള്ളവർക്ക് ബാങ്ക് വഴിയും അല്ലാത്തവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ എസ്&zwnj;ടി പ്രൊമോട്ടർമാർ വഴിയുമാണ് ധനസഹായം നൽകി വന്നിരുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/government-amends-order-regarding-onam-clothes-for-tribals-decides-to-provide-100-instead-articleshow-gkh9ekx"/>
        </item>
        <item>
            <title><![CDATA[ക്രിക്കറ്റ് ആരാധകരുടെ പുതിയ 'ക്രഷ്'; ആരാണ് മേധാവി ബിദുരി? വൈറലായി താരത്തിന്റെ വിക്കറ്റ് ആഘോഷം]]></title>
            <link>https://www.asianetnews.com/cricket-sports/who-is-medhavi-bidhuri-new-sensation-in-women-cricket-articleshow-f6wq2i3</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/who-is-medhavi-bidhuri-new-sensation-in-women-cricket-articleshow-f6wq2i3</guid>
            <pubDate>Sat, 22 Aug 2026 17:37:21 +0530</pubDate>
            <description><![CDATA[വനിതകളുടെ ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ലെഗ് സ്പിന്നര്‍ മേധാവി ബിധുരിയുടെ വിക്കറ്റ് ആഘോഷം വൈറലായി. ജേഴ്‌സി നമ്പറുമായി ബന്ധപ്പെട്ട ഈ ആഘോഷം താരത്തെ ആരാധകർക്കിടയിൽ ചർച്ചാവിഷയമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jhbvemxd2zke4meeyw43qe,imgname-medhavi-bidhuri-1787328589268.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: വനിതകളുടെ ഡല്&zwj;ഹി പ്രീമിയര്&zwj; ലീഗില്&zwj; ഏറ്റവും കൂടുതല്&zwj; ചര്&zwj;ച്ച ചെയ്യപ്പെട്ട നിമിഷങ്ങളിലൊന്ന് ലെഗ് സ്പിന്നര്&zwj; മേധാവി ബിദുരിയുടെ വിക്കറ്റ് ആഘോഷമാണ്. ഓഗസ്റ്റ് 20-ന് സെന്&zwj;ട്രല്&zwj; ഡെല്&zwj;ഹി ക്വീന്&zwj;സിന്റെ ടൂര്&zwj;ണമെന്റിലെ ഉദ്ഘാടന മത്സരത്തില്&zwj; സൗത്ത് ഡെല്&zwj;ഹി സൂപ്പര്&zwj;സ്റ്റാര്&zwj;സ് ബാറ്റര്&zwj; നിഷിക സിംഗിനെ പുറത്താക്കിയ ശേഷമാണ് മേധാവി വൈറലായ ആഘോഷം നടത്തിയത്. പതിനാറാം ഓവറിലായിരുന്നു ഈ വിക്കറ്റ് നേട്ടം. മിഡ് വിക്കറ്റില്&zwj; ആരുഷി ഗോയല്&zwj; ഒരു ഡൈവിംഗ് ക്യാച്ചിലൂടെയാണ് നിഷികയെ പുറത്താക്കിയത്.&lt;/p&gt;&lt;p&gt;തന്റെ ജേഴ്&zwnj;സി നമ്പറായ 67-മായി ബന്ധപ്പെടുത്തിയായിരുന്നു മേധാവിയുടെ ആഘോഷം. ഈ ആഘോഷത്തിന് മേധാവിയുടെ വ്യക്തിജീവിതവുമായി ബന്ധമുണ്ട്. താരം സാധാരണയായി ധരിക്കുന്ന 12-ാം നമ്പര്&zwj; ജേഴ്&zwnj;സി മറ്റൊരു താരം എടുത്തതുകൊണ്ട് അന്ന് ലഭ്യമായിരുന്നില്ല. തുടര്&zwj;ന്ന് അവളുടെ ഇളയ സഹോദരിയാണ് 67-ാം നമ്പര്&zwj; ജേഴ്&zwnj;സി ധരിക്കാന്&zwj; നിര്&zwj;ദ്ദേശിച്ചതും, അതിനൊപ്പം ട്രെന്&zwj;ഡ് സെലിബ്രേഷന്&zwj; നടത്താന്&zwj; പറഞ്ഞതും. മത്സരത്തിന് ശേഷം മേധാവി സംസാരിച്ചു: 'ഈ സിക്&zwnj;സ്-സെവന്&zwj; സംഗതി ഇപ്പോള്&zwj; ട്രെന്&zwj;ഡിങ് ആണ്. ഒരു സഹോദരനെപ്പോലെ ഒപ്പമുള്ള എന്റെ ഇളയ സഹോദരിയാണ് 67-ാം നമ്പര്&zwj; ജേഴ്&zwnj;സി ധരിക്കാനും ഈ രീതിയില്&zwj; ആഘോഷിക്കാനും എന്നോട് ആവശ്യപ്പെട്ടതും.' താരം വ്യക്തമാക്കി. വീഡിയോ കാണാം..&lt;/p&gt;&lt;p&gt;Jersey #67 with the 6-7 signature move Medhavi Bidhuri just set the Delhi Premier League timeline on fire  #Cricket #DPL #T20pic.twitter.com/J40jvADD6k&lt;/p&gt;&lt;p&gt;&mdash; CREX (@Crex_live) August 21, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നാല് ഓവറില്&zwj; 24 റണ്&zwj;സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്താന്&zwj; മേധായ്ക്ക് സാധിച്ചെങ്കിലും, മത്സരത്തില്&zwj; സെന്&zwj;ട്രല്&zwj; ഡെല്&zwj;ഹി ക്വീന്&zwj;സ് 29 റണ്&zwj;സിന് പരാജയപ്പെട്ടു. ഡല്&zwj;ഹി ക്രിക്കറ്റിലെ മേധാവിയുടെ മുന്നേറ്റത്തിലെ ഏറ്റവും പുതിയ അധ്യായം മാത്രമാണ് ഈ വൈറല്&zwj; നിമിഷം. വലംകൈയ്യന്&zwj; ലെഗ് സ്പിന്നറായ ഇരുപതുകാരി, കഴിഞ്ഞ കുറെ വര്&zwj;ഷങ്ങളായി ഡല്&zwj;ഹിയുടെ ആഭ്യന്തര ടീമിന്റെ ഭാഗമാണ്. അണ്ടര്&zwj;-19 തലത്തിലും താരം ഡെല്&zwj;ഹിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. തുടര്&zwj;ന്ന് ഡല്&zwj;ഹി പ്രീമിയര്&zwj; ലീഗിലും മേധാ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.&lt;/p&gt;&lt;p&gt;2025 ലെ സീസണില്&zwj; സൗത്ത് ഡല്&zwj;ഹി സൂപ്പര്&zwj;സ്റ്റാര്&zwj;സിനായി കളിച്ച താരം, സെന്&zwj;ട്രല്&zwj; ഡെല്&zwj;ഹി ക്വീന്&zwj;സിനെതിരായ ഫൈനലില്&zwj; നിര്&zwj;ണായക പ്രകടനം കാഴ്ചവെച്ചു. 121 റണ്&zwj;സ് പ്രതിരോധിച്ച സൗത്ത് ഡെല്&zwj;ഹി സൂപ്പര്&zwj;സ്റ്റാര്&zwj;സിനായി മൂന്ന് ഓവറില്&zwj; 26 റണ്&zwj;സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ താരം ടീമിന് ഒരു റണ്&zwj;സിന്റെ വിജയം സമ്മാനിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/who-is-medhavi-bidhuri-new-sensation-in-women-cricket-articleshow-f6wq2i3"/>
        </item>
        <item>
            <title><![CDATA[ഏഷ്യയിൽ നിന്ന് യുഎസ് സൈനിക പിന്മാറ്റം; ചൈനീസ് ഭീഷണിയിൽ ആശങ്കയോടെ ഏഷ്യൻ സഖ്യകക്ഷികൾ]]></title>
            <link>https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0</guid>
            <pubDate>Sat, 22 Aug 2026 17:31:19 +0530</pubDate>
            <description><![CDATA[പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം യുഎസ് തങ്ങളുടെ സൈനിക സന്നാഹങ്ങൾ ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് പിൻവലിക്കുകയാണ്. ഈ നീക്കം ചൈനയ്ക്ക് മേഖലയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ അവസരമൊരുക്കുമ്പോൾ, ജപ്പാൻ, തായ്‌വാൻ പോലുള്ള സഖ്യകക്ഷികൾ ആശങ്കയിലാണ്. ഇതിനെത്തുടർന്ന്, ഈ രാജ്യങ്ങൾ സ്വയം പ്രതിരോധം ശക്തമാക്കാനും പരസ്പര സഹകരണം വർദ്ധിപ്പിക്കാനും നിർബന്ധിതരാകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mnhc7gsmprpgbxcbd6dfmr,imgname-uss-george-washington-1787400073456.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക ആവശ്യങ്ങൾക്കായി വാഷിംഗ്ടൺ ഏഷ്യാ-പസഫിക് മേഖലയിലെ പ്രധാന സൈനിക സന്നാഹങ്ങൾ പിൻവലിക്കുന്നത് ഏഷ്യയിലെ യുഎസ് സഖ്യകക്ഷികളിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് തന്ത്രപ്രധാനമായ ഏഷ്യൻ മേഖലയിൽ യുഎസ് തങ്ങളുടെ സൈനിക സാന്നിധ്യം വെട്ടിച്ചുരുക്കുന്നത്.&lt;/p&gt;&lt;h2&gt;ഏഷ്യയിലെ അവസാന യുഎസ് വിമാനവാഹിനിക്കപ്പലും പശ്ചിമേഷ്യയിലേക്ക്&lt;/h2&gt;&lt;p&gt;യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിന്റെ പുനർവിന്യാസം: ജപ്പാനിൽ നിലയുറപ്പിച്ചിരുന്ന യുഎസിന്റെ അവസാന വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടണിനെ പശ്ചിമേഷ്യയിലേക്ക് മാറ്റി. കഴിഞ്ഞ ഒമ്പത് മാസമായി വിന്യസിച്ചിരിക്കുന്ന യുഎസ്എസ് അബ്രഹാം ലിങ്കണിന് പകരമായാണ് ഈ നീക്കം.&lt;/p&gt;&lt;p&gt;ലിങ്കണിലെ പ്രതിസന്ധി: യുഎസ്എസ് അബ്രഹാം ലിങ്കണിൽ ഭക്ഷ്യക്ഷാമവും ശുചിത്വമില്ലായ്മയും കാരണം നാവികർക്കിടയിൽ കടുത്ത അസംതൃപ്തിയും രോഗങ്ങളും പടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;THAAD സംവിധാനം മാറ്റി: നേരത്തെ ഇറാനെതിരെയുള്ള പ്രതിരോധത്തിനായി ദക്ഷിണ കൊറിയയിൽ നിന്ന് തങ്ങളുടെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് (THAAD) ഘടകങ്ങളും മിസൈൽ ശേഖരങ്ങളും യുഎസ് പശ്ചിമേഷ്യയിലേക്ക് മാറ്റിയിരുന്നു.&lt;/p&gt;&lt;h3&gt;ചൈനയുടെ കടന്നുകയറ്റവും 'ഫസ്റ്റ് ഐലൻഡ് ചെയിനിലെ' വെല്ലുവിളിയും&lt;/h3&gt;&lt;p&gt;യുഎസ് യുദ്ധക്കപ്പലുകളുടെ പിന്മാറ്റം മേഖലയിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ശീതയുദ്ധകാലത്ത് ചൈനയെ പ്രതിരോധിക്കാൻ രൂപീകരിച്ച 'ഫസ്റ്റ് ഐലൻഡ് ചെയിൻ' (ജപ്പാൻ, തായ്&zwnj;വാൻ, വടക്കൻ ഫിലിപ്പീൻസ്, ബോർണിയോ) മറികടന്ന് ചൈനയുടെ ലിയോണിംഗ്, ഷാൻഡോങ് വിമാനവാഹിനിക്കപ്പലുകൾ പടിഞ്ഞാറൻ പസഫിക്കിലേക്ക് നീങ്ങുകയാണ്.&lt;/p&gt;&lt;p&gt;തായ്&zwnj;വാന്റെ കിഴക്കൻ തീരങ്ങളിലും ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയുടെ പ്രത്യേക സാമ്പത്തിക മേഖലകളിലും (EEZ) ചൈനീസ് കോസ്റ്റ് ഗാർഡിന്റെ സാന്നിധ്യം കുത്തനെ വർദ്ധിച്ചു. യുഎസിന്റെ ശ്രദ്ധ പശ്ചിമേഷ്യയിലേക്ക് മാറുമ്പോൾ, അത് മുതലെടുത്ത് ഏഷ്യയിൽ പിടിമുറുക്കാൻ ചൈന ശ്രമിക്കുമെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ സുരക്ഷാ വിദഗ്ദ്ധൻ ജാ ഇയാൻ ചോങ് നിരീക്ഷിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;സ്വയം പ്രതിരോധത്തിലേക്ക് ഏഷ്യൻ രാജ്യങ്ങൾ&lt;/strong&gt;&lt;/p&gt;&lt;p&gt;യുഎസിനെ മാത്രം ആശ്രയിക്കാതെ പ്രതിരോധ ചെലവുകൾ വർദ്ധിപ്പിക്കാനും പരസ്പര സഹകരണം ശക്തമാക്കാനും ഏഷ്യൻ സഖ്യകക്ഷികൾ നിർബന്ധിതരാകുകയാണ്. തായ്&zwnj;വാൻ 2027-ഓടെ പ്രതിരോധ ബജറ്റ് 18% വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ചൈനയെ പ്രതിരോധിക്കാൻ തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 4 ശതമാനമാക്കണമെന്ന് ഫിലിപ്പീൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.&lt;/p&gt;&lt;p&gt;മനിലയും ടോക്കിയോയും തായ്&zwnj;പേയും തമ്മിലുള്ള പരസ്പര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി. ഏഷ്യ-പസഫിക് കമാൻഡിന് കീഴിൽ 3,75,000 യുഎസ് സൈനികരും F-35B യുദ്ധവിമാനങ്ങളുള്ള ആംഫിബിയസ് റെഡി ഗ്രൂപ്പുകളും ഇപ്പോഴും മേഖലയിൽ തുടരുന്നുണ്ട്. ഈ സൈനിക മാറ്റങ്ങൾ ഹ്രസ്വകാല പ്രതിസന്ധി മാത്രമാണെന്നും, ദീർഘകാലാടിസ്ഥാനത്തിൽ യുഎസിന്റെ പ്രധാന സാമ്പത്തിക-തന്ത്രപരമായ ലക്ഷ്യം ചൈനയെ പ്രതിരോധിക്കുക എന്നത് തന്നെയായിരിക്കുമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Naveen Kumar TV</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-military-shift-to-middle-east-raises-alarm-among-asian-allies-as-china-gains-ground-articleshow-ruge4g0"/>
        </item>
        <item>
            <title><![CDATA[100 രൂപയുമായി 6 വയസുകാരി ജ്വല്ലറിയിലേക്ക്, അമ്മയ്‍ക്കൊരു പിറന്നാൾ സമ്മാനം വേണം, പിന്നെ നടന്നത്]]></title>
            <link>https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct</guid>
            <pubDate>Sat, 22 Aug 2026 17:24:48 +0530</pubDate>
            <description><![CDATA[ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്‍റെ സഹോദരി ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആഗ്രഹിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mn4z6dbbntek2kxfaaev20,imgname-new-project---2026-08-22t171748.741-1787399666893.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്മയ്ക്ക് പിറന്നാൾ സമ്മാനം വാങ്ങാൻ നൂറു രൂപയുമായി എത്തിയ ആറുവയസ്സുകാരിയുടെയും അവളെ നിരാശയാക്കി മടക്കിയയക്കാത്ത ജ്വല്ലറി ജീവനക്കാരുടെയും അതിമനോഹരമായൊരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. ധ്രുവ് തൽവാർ എന്ന യുവാവാണ് ഈ കുറിപ്പ് ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഞായറാഴ്ച ഒരു എക്സിബിഷന് പോയതാണ് ധ്രുവിന്&zwj;റെ സഹോദരി ​ഗീതാഞ്ജലിയും ഭർത്താവും അവരുടെ മക്കളും. അത് കഴിഞ്ഞുള്ള ദിവസമായിരുന്നു ഗീതാഞ്ജലിയുടെ പിറന്നാള്&zwj;. ആ സമയത്താണ് ആറു വയസ്സുകാരിയായ മകൾ അന്യ അമ്മയ്ക്കൊരു പിറന്നാൾ സമ്മാനം വാങ്ങണമെന്ന് ആ​ഗ്രഹിക്കുന്നത്. അമ്മയ്ക്ക് ആഭരണങ്ങളോട് താൽപ്പര്യമുള്ളതിനാൽ അന്യ അവിടെയുണ്ടായിരുന്ന ജ്വല്ലറി സ്റ്റാളുകളിലേക്കാണ് പോയത്. ഒടുവിൽ 'കൈറ്റ് ജ്വൽസ്' എന്ന സ്റ്റാളിലെത്തിയ കുട്ടി തന്റെ കയ്യിലുണ്ടായിരുന്ന 100 രൂപയും താൻ വരച്ച ഒരു ചിത്രവും നീട്ടി അമ്മയ്ക്ക് ഒരു ചെയിൻ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;കുട്ടിയുടെ നിഷ്കളങ്കമായ ആഗ്രഹം മനസ്സിലാക്കിയ ജ്വല്ലറി ജീവനക്കാർ ആ പണവും ചിത്രവും വാങ്ങി പകരം ഒരു ചെറിയ വെള്ളി ചെയിൻ അവൾക്ക് സമ്മാനമായി നൽകി. പിന്നീട് കാര്യമറിഞ്ഞ അമ്മ ഗീതാഞ്ജലി ബാക്കി തുക നൽകാൻ ബന്ധപ്പെട്ടപ്പോൾ, അന്യ തങ്ങളുമായി ചർച്ച നടത്തിയാണ് ആ കച്ചവടം ഉറപ്പിച്ചത് എന്നും അതിനാൽ വേറെ പണം നൽകേണ്ടതില്ല എന്നുമായിരുന്നു ജ്വല്ലറി അധികൃതരുടെ മറുപടി. താൻ ജ്വല്ലറി സന്ദർശിക്കുമെന്നും എന്തെങ്കിലും വാങ്ങുമെന്നും അമ്മ മെസ്സേജിൽ പറയുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;എന്തായാലും, ലിങ്ക്ഡ്ഇന്നിൽ പങ്കുവച്ച കുറിപ്പ് വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. കുട്ടിയുടെ അഭിമാനവും സന്തോഷവും നഷ്ടപ്പെടുത്താതെ തന്നെ ആ നിമിഷത്തെ സ്നേഹത്തോടെ സ്വീകരിച്ച ജ്വല്ലറി ജീവനക്കാരുടെ പ്രവൃത്തിക്ക് സാമൂഹിക മാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ഒപ്പം ആ കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ സ്നേഹത്തെ കുറിച്ചും പലരും കമന്റുകൾ നൽകി.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/six-year-old-girl-visit-jewellery-stall-to-buy-birthday-gift-for-mom-with-100-rupees-viral-post-articleshow-v4472ct"/>
        </item>
        <item>
            <title><![CDATA[കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495</guid>
            <pubDate>Sat, 22 Aug 2026 17:21:18 +0530</pubDate>
            <description><![CDATA[കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്‍ കുളത്തിലാണ് അപകടം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mmz46kqp70f3ac66nbsrzh,imgname-fotojet---2026-08-22t172057.463-1787399475411.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;കണ്ണൂരില്&zwj; എംബിബിഎസ് വിദ്യാര്&zwj;ത്ഥി കുളത്തില്&zwj; മുങ്ങി മരിച്ചു. കോയമ്പത്തൂര്&zwj; സ്വദേശി അനിരുദ്ധ് കൃഷ്ണനാണ് മരിച്ചത്. അഴീക്കോട് ആനിവയല്&zwj; കുളത്തിലാണ് അപകടം. സുഹൃത്തിനൊപ്പം ഉച്ചക്ക് രണ്ടു മണിയോടെ കുളത്തിലെത്തിയതായിരുന്നു അനിരുദ്ധ്. കുളത്തില്&zwj; ഇറങ്ങിയതിന് പിന്നാലെ മുങ്ങിപ്പോവുകയായിരുന്നു. ഫയര്&zwj; ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/mbbs-student-drowns-in-pond-in-kannur-articleshow-7zpa495"/>
        </item>
        <item>
            <title><![CDATA[റാഷ്ഫോര്‍ഡിന് ഔദ്യോഗികമായി 9-ാം നമ്പര്‍ ജേഴ്‌സി നല്‍കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്]]></title>
            <link>https://www.asianetnews.com/football-sports/marcus-rashford-set-to-wear-nine-number-jersey-in-manchester-united-articleshow-whnfshl</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/marcus-rashford-set-to-wear-nine-number-jersey-in-manchester-united-articleshow-whnfshl</guid>
            <pubDate>Sat, 22 Aug 2026 17:20:50 +0530</pubDate>
            <description><![CDATA[റാസ്മസ് ഹോജ്ലണ്ട് ക്ലബ്ബ് വിട്ടതോടെയാണ് ഈ ജേഴ്സി ലഭ്യമായത്. എങ്കിലും, പരിശീലകൻ മൈക്കൽ കാരിക്ക് അനുകൂലമായി സംസാരിച്ചെങ്കിലും റാഷ്ഫോർഡിന്റെ ക്ലബ്ബിലെ ദീർഘകാല ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7f87ynqmp62akpd0pzj7vm2,imgname-marcus-rashford--6--1760374815415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: ലോണ്&zwj; കാലാവധിക്ക് ശേഷം തിരിച്ചെത്തിയ മാര്&zwj;ക്ക് റാഷ്ഫോര്&zwj;ഡിന് മാഞ്ചസ്റ്റര്&zwj; യുണൈറ്റഡ് 9-ാം നമ്പര്&zwj; ജേഴ്&zwnj;സി അനുവദിച്ചു. എങ്കിലും ഓള്&zwj;ഡ് ട്രാഫോര്&zwj;ഡിലെ അദ്ദേഹത്തിന്റെ ദീര്&zwj;ഘകാല ഭാവി അനിശ്ചിതത്വത്തിലാണ്, യുണൈറ്റഡ് സ്&zwnj;ക്വാഡില്&zwj; ഇംഗ്ലീഷ് ഫോര്&zwj;വേഡിന് സ്ഥാനം ഉറപ്പില്ല. എസി മിലാനുമായുള്ള സൗഹൃദ മത്സരത്തിലാണ് റാഷ്ഫോര്&zwj;ട്ട് യുണൈറ്റഡിനായി 9-ാം നമ്പര്&zwj; ജേഴ്&zwnj;സി അണിഞ്ഞത്. 2024 ഡിസംബറിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്ലബ്ബ് മത്സരമായിരുന്നു ഇത്. ജേഴ്&zwnj;സി നമ്പര്&zwj; താല്&zwj;ക്കാലികമാണെന്നായിരുന്നു അന്ന് യുണൈറ്റഡ് അറിയിച്ചിരുന്നതെങ്കിലും, ഇപ്പോള്&zwj; അത് പ്രീമിയര്&zwj; ലീഗില്&zwj; ഔദ്യോഗികമായി രജിസ്റ്റര്&zwj; ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;തിരിച്ചുവരവിന് ശേഷം റാഷ്ഫോര്&zwj;ഡിന്റെ മനോഭാവത്തെയും പ്രകടനത്തെയും കുറിച്ച് പരിശീലകന്&zwj; മൈക്കല്&zwj; കാരിക് അനുകൂലമായി സംസാരിച്ചു. 28 കാരനായ താരം നിലവില്&zwj; ഫസ്റ്റ് ടീം സെറ്റപ്പിന്റെ ഭാഗമാണ്. ''അവനൊരു മികച്ച കളിക്കാരനാണ്. 10 അല്ലെങ്കില്&zwj; 15 വര്&zwj;ഷം നീണ്ടുനില്&zwj;ക്കുന്ന ഒരു കരിയര്&zwj; ഉണ്ടാവുകയാണെങ്കില്&zwj;, കാര്യങ്ങള്&zwj; ചിലപ്പോള്&zwj; വ്യത്യസ്തമായ ദിശയിലേക്ക് പോകുന്ന സന്ദര്&zwj;ഭങ്ങളുണ്ടാകും.ഉയര്&zwj;ച്ചതാഴ്ചകള്&zwj; സ്വാഭാവികമാണ്, അതുകൊണ്ട് മാത്രം ഒരാളെ ഒറ്റയടിക്ക് വിലയിരുത്താനാകില്ല. കാലക്രമേണ സംഭവിക്കുന്ന കാര്യങ്ങളാണ് പ്രധാനം. നിലവില്&zwj; ഞങ്ങള്&zwj; ഒരു നല്ല അവസ്ഥയിലാണ്, മാര്&zwj;ക്കിന് ടീമിന് ഒരുപാട് കാര്യങ്ങള്&zwj; നല്&zwj;കാനാകും. അവന്&zwj; അത് മുമ്പ് ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യാനാകും. മറ്റാരെയും പോലെ അവനും ഗ്രൂപ്പിന്റെ ഭാഗമാണ്. വളരെ നന്നായി പരിശീലനം നടത്തുന്നുണ്ട്.' കാരിക്ക് പറഞ്ഞു.&lt;/p&gt;&lt;p&gt;റാസ്മസ് ഹോജ്ലണ്ട് നാപോളിലേക്ക് മാറിയതിനെത്തുടര്&zwj;ന്നാണ് 9-ാം നമ്പര്&zwj; ജേഴ്&zwnj;സി ഒഴിഞ്ഞുകിടന്നത്. ആസ്റ്റണ്&zwj; വില്ലയിലും ബാഴ്&zwnj;സലോണയിലും ലോണില്&zwj; കളിക്കുന്നതിന് മുന്&zwj;പ് റാഷ്ഫോര്&zwj;ട്ട് യുണൈറ്റഡിന്റെ 10-ാം നമ്പര്&zwj; ജേഴ്&zwnj;സിയാണ് അണിഞ്ഞിരുന്നത്. ആ നമ്പര്&zwj; ഇപ്പോള്&zwj; മാത്യു കുഞ്ഞയ്ക്കാണ് ലഭിച്ചിരിക്കുന്നത്. ആന്റണി മാര്&zwj;ഷ്യല്&zwj; 2024-ല്&zwj; യുണൈറ്റഡ് വിട്ടശേഷമാണ് ഹോജ്ലണ്ടിന് 9-ാം നമ്പര്&zwj; ജേഴ്&zwnj;സി ലഭിച്ചത്. എന്നാല്&zwj; റൂബന്&zwj; അമോറിമിന്റെ പ്ലാനുകളില്&zwj; ഉള്&zwj;പ്പെടാത്തതിനെത്തുടര്&zwj;ന്ന് ഡാനിഷ് സ്&zwnj;ട്രൈക്കറുടെ ഈ ജേഴ്&zwnj;സിയുമായുള്ള ബന്ധം ഒരു സീസണ്&zwj;കൊണ്ട് അവസാനിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[football-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/marcus-rashford-set-to-wear-nine-number-jersey-in-manchester-united-articleshow-whnfshl"/>
        </item>
        <item>
            <title><![CDATA[മറ്റ് വള്ളങ്ങളെ പിന്നിലാക്കി ആനാരി; ആറാം ഹീറ്റ്സിൽ ആനാരി ബോട്ട് ക്ലബിന് തകർപ്പൻ വിജയം]]></title>
            <link>https://www.asianetnews.com/videos/news/anari-boat-club-dominates-to-win-the-sixth-heat-videoshow-v245vaz</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/anari-boat-club-dominates-to-win-the-sixth-heat-videoshow-v245vaz</guid>
            <pubDate>Sat, 22 Aug 2026 17:12:15 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrpk2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അവസാന ഹീറ്റ്സ് തൂക്കി ആനാരി; ആറാം ഹീറ്റ്സിൽ വിജയത്തുഴയെറിഞ്ഞ് ആനാരി ബോട്ട് ക്ലബ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/anari-boat-club-dominates-to-win-the-sixth-heat-videoshow-v245vaz"/>
        </item>
        <item>
            <title><![CDATA[ട്രോഫി ആരെടുക്കും?; മേൽപ്പാടം ചുണ്ടനും വീയപുരം ചുണ്ടനും നടുഭാ​ഗം ചുണ്ടനും അരോമ ചുണ്ടനും ഫൈനലിലേക്ക്]]></title>
            <link>https://www.asianetnews.com/videos/news/four-chundans-in-final-who-will-claim-the-trophy-videoshow-0zd5k7v</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/four-chundans-in-final-who-will-claim-the-trophy-videoshow-0zd5k7v</guid>
            <pubDate>Sat, 22 Aug 2026 17:12:09 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrpjm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ട്രോഫി ആരെടുക്കും?; മേൽപ്പാടം ചുണ്ടനും വീയപുരം ചുണ്ടനും നടുഭാ​ഗം ചുണ്ടനും അരോമ ചുണ്ടനും ഫൈനലിലേക്ക്, 5.30 ഓടെ നെഹ്റു ട്രോഫി ഫൈനൽ മത്സരം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/four-chundans-in-final-who-will-claim-the-trophy-videoshow-0zd5k7v"/>
        </item>
        <item>
            <title><![CDATA[നിരണമോ പുണ്യാളനോ? അഞ്ചാം ഹീറ്റ്സിൽ ഇഞ്ചോടിഞ്ച് പോരാട്ടം | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/niranam-vs-punnyalan-neck-and-neck-in-nehru-trophy-race-videoshow-8itq93l</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/niranam-vs-punnyalan-neck-and-neck-in-nehru-trophy-race-videoshow-8itq93l</guid>
            <pubDate>Sat, 22 Aug 2026 17:12:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrpiu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നിരണമോ പുണ്യാളനോ? അഞ്ചാം ഹീറ്റ്സിൽ ഇഞ്ചോടിഞ്ച് പോരാട്ടം, പുന്നമടയിൽ ആവേശപ്പെരുക്കം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/niranam-vs-punnyalan-neck-and-neck-in-nehru-trophy-race-videoshow-8itq93l"/>
        </item>
        <item>
            <title><![CDATA[ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ, പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്]]></title>
            <link>https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g</guid>
            <pubDate>Sat, 22 Aug 2026 17:09:42 +0530</pubDate>
            <description><![CDATA[ഓണാഘോഷത്തോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കൃഷിവകുപ്പ് 'ഓണസമൃദ്ധി' എന്ന പേരിൽ 2000 കർഷകച്ചന്തകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു. ഈ ചന്തകളിലൂടെ കർഷകർക്ക് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുജനങ്ങൾക്ക് 30% വരെ വിലക്കുറവിൽ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwvx1ky0n1z710fy6sbgp0s5,imgname-minister-t-siddique-1783347859392.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 'ഓണസമൃദ്ധി' കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.&lt;/p&gt;&lt;p&gt;കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ, ജനങ്ങൾക്ക് മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും. ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;&lt;p&gt;ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് കൈമാറി മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചു. മികച്ച വനിതാ കർഷകയായ ശ്രീജയെ മന്ത്രി ആദരിക്കുകയും ചെയ്തു. ഇതിനുപുറമേ പുഞ്ചക്കരി വികസന സമിതിയുടെ നേതൃത്വത്തിൽ പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും കൃഷി അഡീഷണൽ ഡയറക്ടറുമായ സിന്ധു എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-market-vegetables-will-be-provided-to-the-people-at-30-percent-discount-says-minister-articleshow-n5tyz6g"/>
        </item>
        <item>
            <title><![CDATA[സസ്പെൻസ് ത്രില്ലർ കാത്ത് പുന്നമട; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരം ഉടൻ | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/anticipation-mounts-for-the-nehru-trophy-boat-race-heats-videoshow-ip86mzp</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/anticipation-mounts-for-the-nehru-trophy-boat-race-heats-videoshow-ip86mzp</guid>
            <pubDate>Sat, 22 Aug 2026 17:09:12 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrp56" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സസ്പെൻസ് ത്രില്ലർ കാത്ത് പുന്നമട, ആവേശത്തിൽ വള്ളംകളി പ്രേമികൾ, ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങൾ, ഹീറ്റ്സ് മത്സരം ഉടൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/anticipation-mounts-for-the-nehru-trophy-boat-race-heats-videoshow-ip86mzp"/>
        </item>
        <item>
            <title><![CDATA[വ്യക്തമായ മേധാവിത്വത്തോടെ ചമ്പക്കുളം ബോട്ട് ക്ലബ്; രണ്ടാംഹീറ്റ്സിൽ ഒരു വള്ളപ്പാട് മുന്നിൽ]]></title>
            <link>https://www.asianetnews.com/videos/news/chambakkulam-boat-club-secures-dominant-lead-in-heat-videoshow-a9q21f3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/chambakkulam-boat-club-secures-dominant-lead-in-heat-videoshow-a9q21f3</guid>
            <pubDate>Sat, 22 Aug 2026 17:09:09 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrp5u" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വ്യക്തമായ മേധാവിത്വത്തോടെ ചമ്പക്കുളം ബോട്ട് ക്ലബ്; ആവേശകരമായ രണ്ടാം ഹീറ്റ്സിൽ ഒരു വള്ളപ്പാട് മുന്നിൽ, വിയർത്ത് എതിരാളികൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/chambakkulam-boat-club-secures-dominant-lead-in-heat-videoshow-a9q21f3"/>
        </item>
        <item>
            <title><![CDATA['ആവേശമാണ്, ഞങ്ങൾ ആവേശക്കൊടുമുടിയിലാണ്'; എല്ലാ കണ്ണുകളും പുന്നമടയിൽ | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/all-eyes-on-punnamada-for-nehru-trophy-boat-race-videoshow-pg2x7v7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/all-eyes-on-punnamada-for-nehru-trophy-boat-race-videoshow-pg2x7v7</guid>
            <pubDate>Sat, 22 Aug 2026 17:06:40 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrovq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ആവേശമാണ്, ഞങ്ങൾ ആവേശക്കൊടുമുടിയിലാണ്'; പുന്നമടയിൽ ജലപൂരം, ട്രാക്ക് എൻട്രിയിൽ പോലും ആവേശം നിറഞ്ഞ് വള്ളംകളി ആരാധകര്&zwj;, ഹീറ്റ്സ് അല്പസമയത്തിനകം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/all-eyes-on-punnamada-for-nehru-trophy-boat-race-videoshow-pg2x7v7"/>
        </item>
        <item>
            <title><![CDATA[സൂര്യയുടേയും മമിതയുടേയും രസകരമായ സീൻ; 'വിശ്വനാഥ് ആൻഡ് സൺസ്' സ്നീക് പീക്ക് പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/suriya-movie-vishwanath-and-sons-sneak-peek-articleshow-3vxv1yv</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/suriya-movie-vishwanath-and-sons-sneak-peek-articleshow-3vxv1yv</guid>
            <pubDate>Sat, 22 Aug 2026 17:03:15 +0530</pubDate>
            <description><![CDATA[വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത സൂര്യയുടെ പുതിയ ചിത്രമായ 'വിശ്വനാഥ് ആൻഡ് സൺസ്' വിജയകരമായി പ്രദർശനം തുടരുന്നു. മമിത ബൈജു നായികയാവുന്ന ഈ ഫാമിലി എന്റർടെയ്നർ ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mkqcq9adgxw2f0mpvcs378,imgname-befunky-collage--7--1787398173417.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;സൂ&lt;/strong&gt;ര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ &quot;വിശ്വനാഥ് ആൻഡ് സൺസ്&quot; സിനിമയിലെ സ്നീക്ക് പീക്ക് വീഡിയോ പുറത്ത്. സൂര്യയുടേയും മമിതയുടേയും രസകരമായ സീൻ ഉൾക്കൊള്ളുന്നതാണ് വീഡിയോ. വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇന്ത്യയില്&zwj; നിന്ന് മാത്രം 100 കോടിയിലേറെ നേടിയിരിക്കുകയാണ് എന്നാണ് സാക്നില്&zwj;ക് റിപ്പോര്&zwj;ട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്&zwj; സിനിമാസുമായി ചേര്&zwj;ന്ന്, സിതാര എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കി, സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്&zwj;, രാധിക ശരത്കുമാര്&zwj;, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/suriya-movie-vishwanath-and-sons-sneak-peek-articleshow-3vxv1yv"/>
        </item>
        <item>
            <title><![CDATA[റെക്കോര്‍ഡ് എന്ന് മന്ത്രി; സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്]]></title>
            <link>https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts</guid>
            <pubDate>Sat, 22 Aug 2026 16:55:12 +0530</pubDate>
            <description><![CDATA[സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങൾ ഉറപ്പാക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും സർക്കാർ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h8sek396h2avh0ktapypfe2z,imgname-5--69-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്&zwj;റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയ്യാറാക്കി റേഷൻ കടകളിൽ എത്തിച്ചത്. ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്&zwnj;ഒ കളിൽ നിന്നുള്ള ഡിമാൻഡ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്&zwnj;റ്റോക്കുണ്ട്.&lt;/p&gt;&lt;p&gt;ത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചിരുന്നു. റേഷൻ കടകളിലൂടെയും സപ്ലൈകോ ഔട്ട്&zwnj;ലെറ്റുകളിലൂടെയും നടത്തുന്ന സബ്സിഡി സാധനങ്ങളുടെ ലഭ്യത പൂർണ്ണമായും ഉറപ്പുവരുത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഓണ വിപണിയിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ആശങ്കയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;ഓണത്തോടനുബന്ധിച്ച് 13 ഇനം സബ്സിഡി സാധനങ്ങളുടെയും ലഭ്യത വിപണിയിൽ ഉറപ്പാക്കിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ അലോട്ട്മെന്റ് ഓഗസ്റ്റിൽ തന്നെ ലഭ്യമാക്കി 1,65,000 മെട്രിക് ടൺ അരി പൊതുവിപണിയിൽ എത്തിക്കാൻ സാധിച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെയും ഔട്ട്&zwnj;ലെറ്റുകളിലൂടെയും ജനങ്ങൾക്ക് മിതമായ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കി വിപണിയിലെ വിലനിലവാരം നിയന്ത്രണവിധേയമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സർക്കാർ ഒരുക്കിയിരിക്കുന്ന ഈ യാത്രാസൗകര്യവും ട്രേഡ് ഫെയറുകളും പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-says-record-government-free-onam-kit-distribution-100-percent-complete-says-anoop-jacob-articleshow-p0vr5ts"/>
        </item>
        <item>
            <title><![CDATA[രാത്രി 10 മണി, ബസിൽ പുരുഷന്മാർ മാത്രം, പക്ഷേ ഒരു പേടിയും തോന്നുന്നില്ല; വീഡിയോയുമായി യുവതി]]></title>
            <link>https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum</guid>
            <pubDate>Sat, 22 Aug 2026 16:54:44 +0530</pubDate>
            <description><![CDATA[‘രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ.’]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mkdp3m87rg7pm8qn9nmrrd,imgname-new-project---2026-08-22t165145.694-1787397855348.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈയിൽ രാത്രി വൈകി ബസിൽ യാത്ര ചെയ്തതിന്റെ അനുഭവം പങ്കുവച്ച് യുവതി. രാത്രി പത്ത് മണിയോടെയുള്ള സമയത്ത് തനിക്ക് ചുറ്റും പുരുഷന്മാർ മാത്രമുണ്ടായിരുന്നിട്ടും യാതൊരുവിധ സുരക്ഷിതത്വക്കുറവും തോന്നിയില്ലെന്നാണ് റുതുജ വാർഹഡെ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. മുംബൈ നഗരത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;നഗരത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ ബസിനുള്ളിലെ ദൃശ്യങ്ങൾ പകർത്തിയാണ് റുതുജ വീഡിയോ പങ്കുവെച്ചത്. ബസിൽ തനിക്കൊപ്പം മറ്റ് സ്ത്രീകൾ ആരും തന്നെ ഇല്ലായിരുന്നുവെന്ന് അവർ പറയുന്നു.&lt;/p&gt;&lt;p&gt;'രാത്രി 10 മണിക്ക് ആണുങ്ങൾ മാത്രമുള്ള ഒരു ബസിലാണ് ഞാൻ യാത്ര ചെയ്യുന്നത്. കൂടെ ഒറ്റ സ്ത്രീ പോലുമില്ല. എങ്കിലും എനിക്ക് യാതൊരു ഭയവും തോന്നുന്നില്ല. ഇതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ, ഞാൻ മുംബൈയിലാണ്' റുതുജ വീഡിയോയിൽ പറഞ്ഞു. തനിച്ച് യാത്ര ചെയ്യുമ്പോഴും ഈ ആത്മവിശ്വാസം നൽകുന്നത് മുംബൈ നഗരവും മഹാരാഷ്ട്രയുമാണെന്നും അവർ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;വീഡിയോയുടെ ക്യാപ്ഷനിൽ മഹാരാഷ്ട്രയോടുള്ള തന്റെ സ്നേഹവും അവർ പ്രകടിപ്പിച്ചു. 'അതാണ് എന്റെ മഹാരാഷ്ട്ര. നിരവധി മനോഹരമായ കാര്യങ്ങളാൽ അറിയപ്പെടുന്നതാണ് ഈ നഗരം. ഒരു മഹാരാഷ്ട്രക്കാരിയാണെന്നത് എപ്പോഴും അഭിമാനം കൊള്ളിക്കാറുണ്ട്' എന്നും അവർ എഴുതി.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Rutuja Warhade (@rutuja.works)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;രാത്രി വൈകിയും സജീവമായിരിക്കുന്ന മുംബൈ നഗരത്തെക്കുറിച്ചും ഇവിടുത്തെ പൊതുഗതാഗത സംവിധാനങ്ങളെക്കുറിച്ചും നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ലോക്കൽ ട്രെയിനുകളും ടാക്സികളും ബസുകളും ഉൾപ്പെടെയുള്ളവ രാത്രി വൈകിയും സുഗമമായി സർവീസ് നടത്തുന്ന നഗരത്തിൽ സ്ത്രീകൾക്ക് ലഭിക്കുന്ന സുരക്ഷിതത്വത്തെയാണ് വീഡിയോയിലൂടെ പലരും എടുത്തുപറയുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[video-cafe-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/10-pm-bus-full-of-men-no-women-but-feels-safe-mumbai-woman-shares-video-articleshow-a4eiqum"/>
        </item>
        <item>
            <title><![CDATA[പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്]]></title>
            <link>https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9</guid>
            <pubDate>Sat, 22 Aug 2026 16:46:37 +0530</pubDate>
            <description><![CDATA[പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mjzjfd6mdt7zvpmcb4bd0b,imgname-fotojet--62--1787397392877.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനലിലേക്ക്. ആറ് ഹീറ്റ്സുകളും പൂർത്തിയായി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് കടന്നിരിക്കുന്നത്. ആദ്യ ഹീറ്റ്സിൽ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സിൽ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. മൂന്നാം ഹീറ്റ്സിൽ മേൽപ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സിൽ നിരണവും ആറാം ഹീറ്റ്സിൽ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോൾ 5 മിനിറ്റിന് മുകളിൽ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.&lt;/p&gt;&lt;p&gt;ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/heading-to-the-finals-of-the-72nd-nehru-trophy-boat-race-at-punnamada-lake-articleshow-rb5t8g9"/>
        </item>
        <item>
            <title><![CDATA[വികെ നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ; ന്യായീകരിച്ച് ചിന്തയും വിജിനും, ജനാധിപത്യപരമായ സമരം നയിച്ച് ആളെന്ന് പ്രതികരണം]]></title>
            <link>https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4</guid>
            <pubDate>Sat, 22 Aug 2026 16:43:50 +0530</pubDate>
            <description><![CDATA[യുവജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. ഡിവൈഎഫ്ഐയുടെ ജനകീയ പദ്ധതികൾ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും, തൊഴിൽ നിഷേധത്തിനും ചൂഷണത്തിനുമെതിരെ പുതിയ സമരരീതികൾ നടപ്പിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mjte0m1p03njbcczr8e0wv,imgname-fotojet---2026-08-22t164119.612-1787397224468.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;യുവത്വത്തിന്റെ അഭിലാഷങ്ങൾക്കൊപ്പം ഡിവൈഎഫ്ഐ ഉണ്ടാകുമെന്ന് ഡിവൈഎഫ് സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം. യുവജനവിരുദ്ധ നയങ്ങളുമായി കേരള സർക്കാർ മുന്നോട്ടു പോകുകയാണെങ്കിൽ, അതിനെതിരെ ശക്തമായ പോരാട്ടം ഡിവൈഎഫ്ഐ നയിക്കുമെന്ന് ചിന്ത ജെറോം പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം അടക്കമുള്ള മാനവിക പദ്ധതികൾ പോലും ഇല്ലാതാക്കാൻ സർക്കാരിന്റെ ശ്രമം നടക്കുകയാണ്. ജനകീയ പ്രവർത്തനങ്ങളുമായി ഡിവൈഎഫ്ഐ മുന്നോട്ടുപോകുമെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;വി.കെ. നിഷാദ് ജനാധിപത്യപരമായ സമരം നയിച്ച് ആളാണെന്ന് ചിന്ത ജെറോം പറഞ്ഞു. വി.കെ. നിഷാദ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ചിന്തയുടെ പ്രതികരണം. കേസ് ഹൈക്കോടതിയിൽ നടക്കുകയാണെന്ന് വിജിനും പ്രതികരിച്ചു. വലതുപക്ഷ ഭരണസമയത്ത് ഡിവൈഎഫ്ഐ നേതാക്കളെ കള്ളക്കേസിൽ കുടുക്കി. യാഥാർത്ഥ്യം ഉടൻ പുറത്തുവരും. സഖാവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളെ മാനിച്ചാണ് സെക്രട്ടറിയേറ്റിൽ അംഗത്വം നൽകിയതെന്നും വിജിൻ പറഞ്ഞു. ഡിവൈഎഫ്ഐയുടെ ഭാവി കടമകൾ വേഗത്തിൽ നടപ്പിലാക്കും. വലതുപക്ഷ വൽക്കരണത്തിനെതിരായ സമരങ്ങളിൽ ഡിവൈഎഫ്ഐ മുന്നിലുണ്ടാകും. ഡിവൈഎഫ്ഐ പുതിയ സമര രീതികൾ നടപ്പിലാക്കും. തൊഴിൽ നിഷേധത്തിനെതിരെയും തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയും ശക്തമായി നിലകൊള്ളും.&lt;/p&gt;&lt;p&gt;കേരള സർക്കാരിന്റെ നയങ്ങൾ ഏതു ദിശയിലേക്ക് എന്ന് ഇതിനോടകം വ്യക്തമായി. തെറ്റായ സർക്കാർ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പോരാടുമെന്നും വിജിൻ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-new-president-chintha-jerom-and-m-vijin-reacts-vk-nishad-joins-state-secretariat-articleshow-gpxraq4"/>
        </item>
        <item>
            <title><![CDATA[ഓണം തീം സോങ് വീഡിയോയില്‍ പിന്നണി ഗായകനായി മന്ത്രി വിഷ്ണുനാഥ്, 'പൂവാലേ തുമ്പപ്പൂവാലേ...' ഗാനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു]]></title>
            <link>https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw</link>
            <guid isPermaLink="true">https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw</guid>
            <pubDate>Sat, 22 Aug 2026 16:34:46 +0530</pubDate>
            <description><![CDATA[ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പിന്നണി ഗായകനായി എത്തിയ പുതിയ ഓണം തീം സോങ് 'പൂവാലേ തുമ്പപ്പൂവാലേ...' പുറത്തിറങ്ങി. ജേക്‌സ് ബിജോയ് സംഗീതം നൽകി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ഈ ഗാനം ഓണത്തിന്‍റെ ഗൃഹാതുരതയും കേരളത്തിന്‍റെ പൈതൃക സൗന്ദര്യവും പകർത്തുന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഗാനം പ്രകാശനം ചെയ്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mj9tyfqjwbrtmq8jvswb4k,imgname-onam-1787396680655.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഓണത്തിന്&zwj;റെ ഗൃഹാതുരതയും കേരളത്തിന്&zwj;റെ തനിമയും പൈതൃകസൗന്ദര്യവും സംഗീതത്തിലൂടെ പകര്&zwj;ന്നുനല്&zwj;കുന്ന പുതിയ ഓണം തീം സോങ് വീഡിയില്&zwj; പിന്നണി ഗായകനായി ടൂറിസം, സിനിമ, സാംസ്&zwnj;കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. പോളിഗണ്&zwj; ഐ മീഡിയ അണിയിച്ചൊരുക്കിയ 'പൂവാലേ തുമ്പപ്പൂവാലേ...' എന്നു തുടങ്ങുന്ന ഗാനത്തിലാണ് മന്ത്രി പിന്നണി ഗായകനായെത്തുന്നത്.&lt;/p&gt;&lt;p&gt;മന്ത്രിയുടെ ശബ്ദത്തിലുള്ള ഓണപ്പാട്ട് നിയമസഭാ സ്പീക്കര്&zwj; തിരുവഞ്ചൂര്&zwj; രാധാകൃഷ്ണന്&zwj; പ്രകാശനം ചെയ്തു. ഓണത്തിന്&zwj;റെ നിറങ്ങളും കേരളത്തിന്&zwj;റെ സാംസ്&zwnj;കാരിക പൈതൃകവും പ്രകൃതിയുടെ സൗന്ദര്യവും ഗൃഹാതുരമായ ഓര്&zwj;മകളും ഇഴചേര്&zwj;ന്ന ഗാനത്തിന്&zwj;റെ ഏതാനും വരികള്&zwj; മന്ത്രി പി.സി. വിഷ്ണുനാഥ് ചടങ്ങില്&zwj; ആലപിക്കുകയും ചെയ്തു.&lt;/p&gt;&lt;p&gt;പ്രശസ്ത ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്&zwj; രചിച്ച ഗാനത്തിന് സംഗീതം പകര്&zwj;ന്നിരിക്കുന്നത് പ്രമുഖ സംഗീത സംവിധായകന്&zwj; ജേക്&zwnj;സ് ബിജോയ് ആണ്. 'ക്വീന്&zwj;', 'ജന ഗണ മന', 'പള്ളിച്ചട്ടമ്പി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയാണ് സംഗീത വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;രണ്ട് മിനിറ്റും 55 സെക്കന്&zwj;ഡും ദൈര്&zwj;ഘ്യമുള്ള വീഡിയോയില്&zwj; കേരളത്തിന്&zwj;റെ ഓണപ്പെരുമയും സാംസ്&zwnj;കാരിക പൈതൃകവും ദൃശ്യവത്കരിച്ചിട്ടുണ്ട്. ബോള്&zwj;ഗാട്ടി പാലസ്, തൃപ്പൂണിത്തുറ ഹില്&zwj; പാലസ്, വൈലോപ്പിള്ളി സംസ്&zwnj;കൃതി ഭവന്&zwj; എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടത്തിയത്.&lt;/p&gt;&lt;p&gt;ചടങ്ങില്&zwj; എം. വിന്&zwj;സെന്&zwj;റ് എം.എല്&zwj;.എ, മുന്&zwj; എം.എല്&zwj;.എമാരായ എം.എ. വാഹിദ്, പാലോട് രവി, പന്തളം സുധാകരന്&zwj;, നെയ്യാറ്റിന്&zwj;കര സനല്&zwj;, ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടര്&zwj; എം. അഞ്ജന എന്നിവര്&zwj; പങ്കെടുത്തു.&lt;/p&gt;&lt;p&gt;പോളിഗണ്&zwj; ഐ മീഡിയ ഡയറക്ടര്&zwj; ഡി. സജീവ്, സംവിധായകന്&zwj; ഡിജോ ജോസ് ആന്റണി, ജ്യോതിസ് സെന്&zwj;ട്രല്&zwj; സ്&zwnj;കൂള്&zwj; ചെയര്&zwj;മാന്&zwj; ജ്യോതിസ് ചന്ദ്രന്&zwj; എന്നിവരും ചടങ്ങില്&zwj; സന്നിഹിതരായിരുന്നു.&lt;/p&gt;&lt;p&gt;ഓണം കേരളത്തിന്&zwj;റെ ഓര്&zwj;മകളും സംസ്&zwnj;കാരവും പൈതൃകവും ഒരുമിച്ച് പാടുന്ന കാലമാണെന്ന സന്ദേശമാണ് 'പൂവാലേ തുമ്പപ്പൂവാലേ...' എന്ന ഗാനത്തിലൂടെ പകരുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/minister-vishnunath-features-as-a-playback-singer-in-onam-theme-song-video-articleshow-9neweyw"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ഗ്രാമങ്ങളിലെ ഇന്റർനെറ്റ് ക്ഷാമം, പരിഹാരമായി സ്റ്റാർലിങ്ക്; വാദവുമായി ഇലോൺ മസ്ക്]]></title>
            <link>https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez</guid>
            <pubDate>Sat, 22 Aug 2026 16:31:22 +0530</pubDate>
            <description><![CDATA[രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5dz6jhm9wrkgdgvag525en2,imgname-new-project--27-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വർക്ക് ഫ്രം ഹോം, ഡിജിറ്റൽ പഠനം, ഓൺലൈൻ തൊഴിലവസരങ്ങൾ എന്നിവയിലൂടെ വേഗമേറിയ 5G-യും വയർലെസ് ഫിക്സഡ് ഇന്റർനെറ്റും ഗ്രാമീണ ഇന്ത്യയുടെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുകയാണെങ്കിലും, രാജ്യത്തെ പല വിദൂര ഗ്രാമങ്ങളിലും ഇപ്പോഴും അടിസ്ഥാന 4G സേവനങ്ങൾ പോലും ലഭ്യമല്ല. ദൈനംദിന ജീവിതത്തിനും സർക്കാർ സേവനങ്ങൾക്കും ഇന്റർനെറ്റ് അത്യന്താപേക്ഷിതമായ ഇക്കാലത്ത്, ഈ ഇൻറർനെറ്റ് ലഭ്യത കുറവ് ഗ്രാമീണർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരമായി തന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കി'ന് ഇന്ത്യയിലെ ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളെ സഹായിക്കാൻ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഇലോൺ മസ്ക്.&lt;/p&gt;&lt;p&gt;രാജ്യത്തെ സേവനം കുറഞ്ഞ മേഖലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇന്ത്യയ്ക്ക് സ്റ്റാർലിങ്ക് ആവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച് DozDesigner (@cb_doge) എന്ന എക്സ് യൂസർ പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടാണ് മസ്ക് നിലപാട് വ്യക്തമാക്കിയത്. 'ഇന്ത്യയിൽ, പ്രത്യേകിച്ച് സേവനങ്ങൾ എത്താത്ത ഗ്രാമീണ മേഖലകളിൽ ഏറ്റവും അർഹരായവരിലേക്ക് ഇന്റർനെറ്റ് എത്തിക്കാൻ സ്റ്റാർലിങ്കിന് സാധിക്കും' മസ്ക് കുറിച്ചു.&lt;/p&gt;&lt;p&gt;മസ്ക് റീഷെയർ ചെയ്ത പോസ്റ്റിലെ പ്രസക്ത വിവരങ്ങൾ ഇങ്ങനെ: രാജ്യത്തുടനീളം 109.3 കോടി ഇന്റർനെറ്റ് വരിക്കാരുണ്ടെങ്കിലും ഇതിൽ 44.087 കോടി മാത്രമാണ് ഗ്രാമീണ മേഖലയിൽ നിന്നുള്ളത്. രാജ്യത്തെ 11,256 ഗ്രാമങ്ങളിൽ ഇപ്പോഴും 4G കണക്റ്റിവിറ്റി പോലുമില്ല.&lt;/p&gt;&lt;p&gt;ഭാരത്&zwnj;നെറ്റ് പദ്ധതി: അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ഭാരത്&zwnj;നെറ്റ് പദ്ധതി വഴി 8.5 ലക്ഷത്തിലധികം റൂട്ട് കിലോമീറ്റർ ഫൈബറും 80,472 ഗ്രാമപഞ്ചായത്ത് പോയിന്റ്സ് ഓഫ് പ്രസൻസുകളും (PoPs) സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിൽ പൂർണ്ണതോതിൽ സേവനമെത്തിക്കാൻ സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;Starlink would help the least served in India, especially in rural areas https://t.co/ffCvpL61WQ&lt;/p&gt;&lt;p&gt;&mdash; Elon Musk (@elonmusk) August 21, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;strong&gt;അനുമതിക്കായി കാത്തിരിപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;ഇന്ത്യയിലെ മലയോര-വിദൂര മേഖലകളിൽ അതിവേഗ ബ്രോഡ്&zwnj;ബാൻഡ് സേവനമെത്തിക്കാൻ മസ്ക് ഒരുങ്ങുന്നുണ്ടെങ്കിലും, വാണിജ്യപരമായ ലോഞ്ചിന് മുന്നോടിയായുള്ള കേന്ദ്ര സർക്കാരിന്റെ അന്തിമ സുരക്ഷാ അനുമതികൾ കമ്പനിക്ക് ഇതുവരെ ലഭ്യമായിട്ടില്ല. സ്റ്റാർലിങ്ക് ആവശ്യമായ പ്രധാന ടെലികോം ലൈസൻസുകൾ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും അന്തിമ നടപടികൾ വൈകുകയാണ്. മുൻപ് ഇറാൻ സംഘർഷത്തിനിടെ ലൈസൻസില്ലാതെ അവിടെ സ്റ്റാർലിങ്ക് ടെർമിനലുകൾ ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ ഉയർന്നതിനെത്തുടർന്ന്, സുരക്ഷാ ആശങ്കകൾ മുൻനിർത്തി ഇന്ത്യൻ അധികൃതർ അനുമതി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/elon-musk-starlink-rural-india-internet-scarcity-articleshow-zx5lvez"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തൂഫാന് രാഷ്ട്രീയം ഇല്ല, മയക്കുമരുന്നിനെതിരായ പൊരുതലിൽ കൈകോർക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല]]></title>
            <link>https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh</guid>
            <pubDate>Sat, 22 Aug 2026 16:24:36 +0530</pubDate>
            <description><![CDATA[കൊടുങ്ങല്ലൂരിൽ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ' എന്ന സർക്കാർ പോരാട്ടത്തെക്കുറിച്ച് സംസാരിച്ചു. പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനുള്ള ഈ ദൗത്യത്തിന് വലിയ പിന്തുണയുണ്ടെന്നും, ഇത്തവണത്തെ ഓണം ലഹരിവിരുദ്ധ സന്ദേശത്തോടെ 'തൂഫാൻ ഓണ'മായി ആഘോഷിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzzanfgp6w5r494fmfb0t2je,imgname-vlcsnap-2026-08-14-09h35m32s67-1786684030486.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ (ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്) സംഘടിപ്പിച്ച 'തകൃതോണം' കൊടുങ്ങല്ലൂർ ഓണം മെഗാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാന് യാതൊരുവിധ രാഷ്ട്രീയമോ ജാതി-മത പരിഗണനകളോ ഇല്ലെന്നും, പുതുതലമുറയെ വഴിതെറ്റിക്കുന്ന മരണത്തിന്റെ വ്യാപാരികൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്നും മന്ത്രി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;രാസലഹരിയിൽ അടിപ്പെട്ടുപോയാൽ പിന്നീട് ഒരു മോചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ഓപ്പറേഷൻ തൂഫാന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നത് അമ്മമാരിൽ നിന്നും സഹോദരിമാരിൽ നിന്നുമാണ്. കുടുംബത്തിലെ വേദനകളും പ്രയാസങ്ങളും ഏറ്റവും കൂടുതൽ നേരിട്ടറിയുന്നത് അവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെറും 76 ദിവസങ്ങൾക്കുള്ളിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 10,000-ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്യുകയും 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;നൂറിലധികം മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതിനൊപ്പം നിരവധി കുറ്റവാളികൾക്കെതിരെ 'കാപ്പ' ചുമത്തുകയും ചെയ്തു. എല്ലാവരും ഒറ്റക്കെട്ടായി നിലകൊണ്ടാൽ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ രാസലഹരി കടന്നുവരില്ലെന്ന നിശ്ചയദാർഢ്യം നമുക്കുണ്ടാകണം. ഇത്തവണത്തെ ഓണാഘോഷങ്ങൾ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തി 'തൂഫാൻ ഓണം' ആയി കൊണ്ടാടാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏവർക്കും സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.&lt;/p&gt;&lt;p&gt;ജാതി-മത-വർണ-വർഗ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമിച്ച് ആഘോഷിക്കുന്ന മഹോത്സവമാണ് ഓണം. നാടിന്റെ ഐക്യവും യോജിപ്പും പ്രകടിപ്പിക്കുന്ന ഈ ഉത്സവം ഒരു വലിയ ദേശീയ ആഘോഷമാണ്. മതേതരത്വത്തിന്റെ മഹാഭൂമിയായ കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ജനങ്ങൾക്ക് ഒരുമിച്ച് ആഘോഷിക്കാൻ പോന്ന തരത്തിൽ അഞ്ചു ദിവസം നീളുന്ന വിപുലവും ആകർഷകവുമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/operation-toofan-has-no-politics-we-should-join-hands-in-the-fight-against-drugs-says-ramesh-chennithala-articleshow-r32pthh"/>
        </item>
        <item>
            <title><![CDATA[ഇഞ്ചോടിഞ്ച് പോരാട്ടം, ബിഗ് ബോസ് അഗ്നിപരീക്ഷയില്‍ നിന്ന് നാല് പേര്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-biggboss/bigg-boss-agnipareeksha-last-eviction-result-articleshow-zzet8pu</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-biggboss/bigg-boss-agnipareeksha-last-eviction-result-articleshow-zzet8pu</guid>
            <pubDate>Sat, 22 Aug 2026 16:23:05 +0530</pubDate>
            <description><![CDATA[നാല് പേര്‍ കൂടി പുറത്തായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mhka3v3phjqxfjyd4gfdr8,imgname-bigg-boss-agnipareeksha-last-eviction-result-1787395942523.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ ഓരോ ദിവസം കൂടുംതോറും മത്സരങ്ങൾ കൂടിവരികയാണ്. ഒപ്പം എവിക്ഷനും. ആറാം എവിക്ഷൻ കഴിഞ്ഞതോടെ ഷോയിൽ നിന്നും വീണ്ടും നാലുപേർ പുറത്തായിരിക്കുകയാണ്. 20 മത്സരാർഥികളിൽ നിന്നും 16 മത്സരാർഥികളിലേയ്ക്ക് ഷോ ചുരുക്കപ്പെട്ടപ്പോൾ ഓരോ ദിവസം കഴിയുംതോറും മത്സരാർത്ഥികളുടെ നെഞ്ചിടിപ്പും കൂടിവരികയാണ്.&lt;/p&gt;&lt;p&gt;അഗ്നിപരീക്ഷയുടെ ഈ എപ്പിസോഡിൽ രണ്ടുപേർ അതിഥിയായായി ഷോയിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മത്സരാർത്ഥി രജിത് കുമാർ, മികച്ച ഗെയിമറായ വീണ എന്നിവരാണ് അതിഥികളായി എത്തിയത്. ഇരുവരും ഒരു ദിവസത്തേക്കാണ് അതിഥിയായി എത്തിയിരിക്കുന്നത്. പതിവുപോലെ മാസ്ക് ഓഫ് സെഗ്&zwnj;മെന്റ് തന്നെയാണ് എപ്പിസോഡിൽ തുടങ്ങിയത്. ശേഷമാണ് മത്സരാർത്ഥികൾക്കുള്ള ടാസ്ക് നൽകിയത്.&lt;/p&gt;&lt;p&gt;കൂട്ടുകക്ഷി എന്നാണ് ടാസ്കിന്റെ പേരാണ്. ഈ ടാസ്&zwj;കിൽ വിജയിക്കണമെങ്കിൽ ഓരോരുത്തരും കൂട്ടുകക്ഷികളെ കണ്ടെത്തണം. നിശ്ചിത റൗണ്ടുകളായാണ് ടാസ്ക് നടക്കുക. ഓരോ റൗണ്ടിലും ആങ്കറായ റനീഷ ഒരു നമ്പർ പറയും. ആ നമ്പർ എത്രയാണോ അത്രയും പേര് ചേർന്ന് ഗ്രൂപ്പുകളായി മാറുകയും നൽകിയിരുന്ന ബോക്സിനുള്ളിൽ നിൽക്കുകയും ചെയ്യണം. അവസാന നമ്പർ പറയുമ്പോഴും ഗ്രൂപ്പുകളായി നിലകൊള്ളുന്ന മത്സരാർത്ഥികൾ സേഫ് ആയിരിക്കും. നമ്പറിനനുസരിച്ച് ഗ്രൂപ്പിൽ ഇടം പിടിക്കാത്ത മത്സരാർത്ഥികൾ നേരെ ഔട്ട് ഹൗസിലേയ്ക്കും തള്ളപ്പെടും. ഔട്ട് ഹൗസിൽ മോശം പെർഫോമൻസ് കാഴ്ച വെച്ച നാലുപേരെ പുറത്താക്കും.&lt;/p&gt;&lt;p&gt;അത്തരത്തിൽ ആദ്യ റൗണ്ട് കഴിഞ്ഞപ്പോൾ ഔട്ട് ഹൗസിലേക്ക് പോകാൻ വിധിക്കപ്പെട്ടത് എൽദോ , ഷാമോൻ എന്നിവരായിരുന്നു. അടുത്ത റൗണ്ടിൽ ഔട്ട് ഹൗസിൽ എത്തിയത് പ്രവീൺ, ശ്യാം, താഷി എന്നിവരായിരുന്നു. മൂന്നാം റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഷിബിനയാണ് ഔട്ട് ഹൗസിൽ എത്തിയത്. അവസാന റൗണ്ടിലാവട്ടെ പാർവതി, അമൃത, പൂജ എന്നിവരും ഔട്ട് ഹൗസിൽ എത്തി. അതേസമയം ഇൻഫിനിറ്റി പെന്ഡന്റ് കയ്യിലുള്ള എൽദോ, ഷാമോൻ എന്നിവർ ഔട്ട് ഹൗസിൽ നിന്നും സേഫ് ആയി ഇൻ ഹൗസിൽ എത്തി. അതോടൊപ്പം സ്പെഷ്യൽ ഗസ്റ്റിന്റെ ജഡ്ജുമെന്റ് പ്രകാരം ഇൻ ഹൗസിൽ ഉള്ളത് എന്നാൽ മോശം പ്രകടനം കാഴ്ചവെച്ച രചന, അളകനന്ദ, ഷിംജിത്ത് എന്നിവർ ഔട്ട് ഹൗസിലേക്ക് നേരിട്ട് തള്ളപ്പെട്ടു. ഏറ്റവുമൊടുവിൽ നോക്കുമ്പോൾ പത്തുപേർ ഔട്ട് ഹൗസിലേയ്ക്കും പത്തുപേർ ഇൻ ഹൗസിലേയ്ക്കുമായി മാറി. അടുത്ത സ്റ്റെപ്പായി സംവാദമാണ് ടാസ്&zwnj;ക്കായി നൽകിയത്. അതായത് ഔട്ട് ഹൗസിൽ ഉള്ള മത്സരാർത്ഥി ഇൻ ഹൗസിൽ ഉള്ള ഒരാളുമായി സംവാദം നടത്തുക . എന്തുകൊണ്ട് താൻ ഇവിടെ തുടരാൻ അർഹൻ അല്ലെങ്കിൽ അർഹയെന്ന് പറയുക എന്നതായിരുന്നു ഗെയിം. അവസാനം ടാസ്കുകൾക്കും സംവാദങ്ങൾക്കുമെല്ലാം ഒടുവിൽ ഇന്നത്തെ ദിവസം അല്ലെങ്കിൽ ഇന്നത്തെ എപ്പിസോഡിൽ എവിക്റ്റ് ആയി ഷോയിൽ നിന്നും പുറത്താവുന്ന മത്സരാർത്ഥികളുടെ പേര് ജഡ്ജസ് പറഞ്ഞു. രചന, പാർവതി, പ്രവീൺ ,ഷിംജിത്ത് . ഈ നാലുപേരും അഗ്നിപരീക്ഷയിലെ ആറാം എവിക്ഷനിലൂടെ അങ്ങനെ പുറത്തായി. 20 മത്സരാർഥികളിൽ നിന്നും ഇതോടെ ചുരുങ്ങി 16 മത്സരാർഥികളിലേയ്ക്ക് എത്തിയിരിക്കുകയാണ് ബിഗ് ബോസ് അഗ്നിപരീക്ഷ. ഈ 16 ൽ ആരൊക്കെയായിരിക്കും ഇനി ബിഗ് ബോസ് ഹൗസിൽ എത്തിച്ചേരുക എന്നറിയാൻ ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-biggboss]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-biggboss/bigg-boss-agnipareeksha-last-eviction-result-articleshow-zzet8pu"/>
        </item>
        <item>
            <title><![CDATA[ചിരഞ്ജീവിയ്ക്ക് ഒപ്പം അനശ്വര രാജനും; ശ്രദ്ധനേടി ഫസ്റ്റ് ​ഗ്ലിംപ്സ് വീഡിയോ]]></title>
            <link>https://www.asianetnews.com/entertainment-news/chiranjeevis-mega158-titled-kaaka-starring-anaswara-rajan-glimpse-video-articleshow-l94n9il</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/chiranjeevis-mega158-titled-kaaka-starring-anaswara-rajan-glimpse-video-articleshow-l94n9il</guid>
            <pubDate>Sat, 22 Aug 2026 16:22:36 +0530</pubDate>
            <description><![CDATA[ചിരഞ്ജീവിയുടെ 158-ാമത് ചിത്രത്തിന് 'കാക്ക' എന്ന് പേരിട്ടു. ബോബി കൊള്ളി സംവിധാനം ചെയ്യുന്ന സിനിമയിൽ അനശ്വര രാജനും പ്രധാന വേഷത്തിലുണ്ട്. ചിരഞ്ജീവിയുടെ 70-ാം ജന്മദിനത്തിൽ ഫസ്റ്റ് ഗ്ലിംപ്സ് പുറത്തിറക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mhk8ytwq2qnzewb38wjnws,imgname-befunky-collage--6--1787395941338.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചി&lt;/strong&gt;രഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന് പേരായി. 'കാക്ക' (Kaaka) എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം അദ്ദേഹത്തിന്റെ 70-ാം ജന്മദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിരഞ്ജീവിയുടെ കരിയറിലെ 158-ാമത് ചിത്രം കൂടിയാണ് കാക്ക. ബോബി കൊള്ളി ആണ് സംവിധാനം. ചിരഞ്ജീവിയ്ക്ക് ഒപ്പം മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. നിവേദ പെതുരാജ്, സുനിൽ, ശ്രീനു എന്നിവരും ചിത്രത്തിലുണ്ട്.&lt;/p&gt;&lt;p&gt;'കാക്ക' 2027 ജനുവരി 13-ന് മകരസംക്രാന്തി ഉത്സവക്കാലത്ത് തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസ് ആണ് നിർമാണം. ചിത്രത്തിൽ അക്വാ ഇൻഡസ്ട്രിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന കെ. സത്യം എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകൾ താരത്തിന് ചിത്രത്തിന് ഉണ്ടാകുമെന്നും ഫസ്റ്റ് ​ഗ്ലിംപ്സ് വ്യക്തമായ സൂചന നൽകുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ലയാണ്. ആന്റണി എൽ. റൂബൻ എന്നിവരാണ് സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നത്. കോന വെങ്കട്ട്, കെ. ചക്രവർത്തി റെഡ്ഡി, ഹരി മോഹന കൃഷ്ണ, വിനീത് പോട്&zwnj;ലൂരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;അതേസമയം, ഒരു അച്ഛനും മകനും ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ട് ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കിയ ചരിത്രം രാം ചരണും ചിരഞ്ജീവിയും സ്വന്തമാക്കിയിരുന്നു. ആദ്യം, ലോകമെമ്പാടും 300 കോടി കളക്ഷൻ നേടുകയും ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ദക്ഷിണേന്ത്യൻ ചിത്രമായി മാറുകയും ചെയ്ത &quot;മന ശങ്കര വര പ്രസാദ് ഗാരു&quot; എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ ചിരഞ്ജീവിയാണ് ചരിത്രം കുറിച്ചത്. മാസങ്ങൾക്ക് ശേഷം, അദ്ദേഹത്തിന്റെ മകൻ മെഗാ പവർ സ്റ്റാർ രാം ചരൺ ഈ വിജയം കൂടുതൽ വലിപ്പമുള്ളതാക്കി.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ &quot;പെദ്ധി&quot;, മന ശങ്കര വര പ്രസാദ് ഗാരുവിൻ്റെ ഫൈനൽ ആഗോള കളക്ഷനെ മറികടന്ന് 2026 ലെ പുതിയ ദക്ഷിണേന്ത്യൻ ബോക്സ് ഓഫീസ് ചാമ്പ്യനായി മാറി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/chiranjeevis-mega158-titled-kaaka-starring-anaswara-rajan-glimpse-video-articleshow-l94n9il"/>
        </item>
        <item>
            <title><![CDATA[ടാറ്റ കാറുകൾക്ക് ഓഗസ്റ്റിൽ വമ്പൻ ഓഫറുകൾ!]]></title>
            <link>https://www.asianetnews.com/automobile/four-wheels/tata-motors-august-2026-offers-articleshow-snk5gpg</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/tata-motors-august-2026-offers-articleshow-snk5gpg</guid>
            <pubDate>Sat, 22 Aug 2026 16:18:49 +0530</pubDate>
            <description><![CDATA[ഓഗസ്റ്റ് മാസത്തിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് കാറുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ഉൾപ്പെടെ ചില ഇലക്ട്രിക് മോഡലുകൾക്ക് 3.35 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. ഈ ഓഫറുകൾ ഡീലർഷിപ്പ്, മോഡൽ, സ്റ്റോക്ക് എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktesn9jnd2ksjt1bm90rdg54,imgname-tata-motors-2-1780760618581.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഓ&lt;/strong&gt;ഗസ്റ്റ് മാസം ടാറ്റ മോട്ടോഴ്&zwnj;സിന്റെ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേട്ടമാകാൻ സാധ്യത. വിവിധ പെട്രോൾ, സി.എൻ.ജി, ഇലക്ട്രിക് മോഡലുകൾക്ക് കമ്പനി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ഡിസ്&zwnj;കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം, ലോയൽറ്റി റിവാർഡ്, ഫ്രീഡം സെലിബ്രേഷൻ ഓഫർ എന്നിവയാണ് പ്രധാനമായും ലഭിക്കുന്നത്. ചില ഇലക്ട്രിക് മോഡലുകളിൽ ആകെ ആനുകൂല്യം 3.35 ലക്ഷം രൂപയ്ക്ക് മുകളിലെത്തുന്നുണ്ട്. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും ഒരേ ആനുകൂല്യമാകണമെന്നില്ല. നഗരം, ഡീലർഷിപ്പ്, മോഡൽ വർഷം, വേരിയന്റ്, ലഭ്യമായ സ്റ്റോക്ക്, ഉപഭോക്താവിന്റെ യോഗ്യത എന്നിവ അനുസരിച്ച് ഓഫറുകളിൽ വ്യത്യാസമുണ്ടാകാം.&lt;/p&gt;&lt;h2&gt;ടിയാഗോ, ടിഗോർ; പഴയ സ്റ്റോക്കിന് കിഴിവ്&lt;/h2&gt;&lt;p&gt;പുതിയ ടിയാഗോ ഫെയ്&zwnj;സ്&zwnj;ലിഫ്റ്റിന് നിലവിൽ ഔദ്യോഗിക കിഴിവുകളില്ലെന്നാണ് വിവരം. എന്നാൽ ഫെയ്&zwnj;സ്&zwnj;ലിഫ്റ്റിന് മുമ്പുള്ള ടിയാഗോയുടെയും ടിഗോറിന്റെയും തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് ഡീലർ തലത്തിൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കും. എക്സ്.ഇ വേരിയന്റ് ഈ ഓഫറുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്&zwnj;കൗണ്ട് ലഭിക്കും. ഇതിന് പുറമെ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസോ 15,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യമോ ലഭിച്ചേക്കും. പ്രീ-ഫെയ്&zwnj;സ്&zwnj;ലിഫ്റ്റ് ടിയാഗോയുടെ ചില യൂണിറ്റുകൾക്ക് 5,000 രൂപയുടെ ഫ്രീഡം സെലിബ്രേഷൻ ബോണസും ലഭ്യമാണ്. പഴയ ടിയാഗോ ഇവി സ്റ്റോക്കിന് ആകെ 1.45 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കാം.&lt;/p&gt;&lt;h2&gt;ആൾട്രോസിനും ആനുകൂല്യങ്ങൾ&lt;/h2&gt;&lt;p&gt;ടാറ്റ ആൾട്രോസ് വാങ്ങുന്നവർക്കും ഓഗസ്റ്റിൽ വിവിധ ഓഫറുകൾ ലഭ്യമാണ്. 35,000 രൂപ വരെ ക്യാഷ് ആനുകൂല്യവും 15,000 രൂപ വരെ എക്സ്ചേഞ്ച് പിന്തുണയും ലഭിക്കും. ഇതിന് പുറമെ 20,000 രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യവും ലഭിക്കാനുള്ള സാധ്യതയുണ്ട്. അന്തിമ ആനുകൂല്യം വേരിയന്റും സ്റ്റോക്കും അനുസരിച്ച് മാറാം.&lt;/p&gt;&lt;h2&gt;പഞ്ചിന് ഓഫറില്ല, പഞ്ച് ഇവിക്ക് വമ്പൻ നേട്ടം&lt;/h2&gt;&lt;p&gt;പെട്രോൾ, സി.എൻ.ജി പതിപ്പുകളിലുള്ള ടാറ്റ പഞ്ചിന് ഈ മാസം ഔദ്യോഗിക ഓഫറുകളില്ല. എന്നാൽ നിലവിലുള്ള പഞ്ച് ഇവി സ്റ്റോക്കിന് 1.45 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിച്ചേക്കും. ഡീലർഷിപ്പിലും കമ്പനിയുടെ നിലവിലുള്ള സ്റ്റോക്കിലും ആശ്രയിച്ചായിരിക്കും ഈ ഓഫർ ലഭിക്കുക.&lt;/p&gt;&lt;p&gt;നെക്സോണിലും കിഴിവ് ടാറ്റ നെക്സോൺ ഐ.സി.ഇ മോഡലിന് ഈ മാസം ആകർഷകമായ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 55,000 രൂപ വരെ ക്യാഷ് ഡിസ്&zwnj;കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് പിന്തുണ, 20,000 രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവയാണ് പ്രധാന ഓഫറുകൾ. നെക്സോൺ ഇവിക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്.&lt;/p&gt;&lt;p&gt;കർവ്വിന് 1.65 ലക്ഷം രൂപ വരെ ആനുകൂല്യം ടാറ്റ കർവ്വിന് 30,000 രൂപ ക്യാഷ് ഡിസ്&zwnj;കൗണ്ട്, 40,000 രൂപ എക്സ്ചേഞ്ച് ബോണസ്, 45,000 രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യം, 50,000 രൂപ ലോയൽറ്റി ബോണസ് എന്നിവ ലഭിച്ചേക്കും. അതേസമയം 2025 മോഡൽ ഇയർ കർവ്വ് ഇവിക്ക് 3.5 ലക്ഷം രൂപയിലധികം ആകെ ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി നൽകുന്ന ഓഫറായതിനാൽ ലഭ്യത ഡീലർഷിപ്പ് അനുസരിച്ച് മാറാം.&lt;/p&gt;&lt;p&gt;സിയറ, ഹാരിയർ, സഫാരി പുതിയ സിയറ ഐ.സി.ഇ മോഡലിന് 30,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവും തിരഞ്ഞെടുത്ത വകഭേദങ്ങൾക്ക് ലോയൽറ്റി ഇൻസെന്റീവും ലഭ്യമാണ്. സിയറ ഇവിക്ക് നിലവിൽ ഔദ്യോഗിക കിഴിവുകൾ പ്രഖ്യാപിച്ചിട്ടില്ല. ഹാരിയർ, സഫാരി മോഡലുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്&zwnj;കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 35,000 രൂപ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ലഭിച്ചേക്കും.&lt;/p&gt;&lt;h2&gt;ഹാരിയർ ഇവിക്ക് വമ്പൻ ഓഫർ&lt;/h2&gt;&lt;p&gt;ഈ പട്ടികയിൽ ഏറ്റവും ശ്രദ്ധേയമായ ഓഫറുകളിലൊന്നാണ് ഹാരിയർ ഇവിയുടേത്. 1 ലക്ഷം രൂപ വരെയുള്ള ഫ്രീഡം സെലിബ്രേഷൻ ഓഫർ, 50,000 രൂപ എക്സ്ചേഞ്ച് ബോണസ്, 75,000 രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ലഭിച്ചേക്കും. നിലവിലെ ടാറ്റ ഇവി ഉടമകൾക്ക് 1 ലക്ഷം രൂപ വരെയുള്ള ലോയൽറ്റി ആനുകൂല്യവും ലഭിക്കാം. ടാറ്റയുടെ ഐ.സി.ഇ മോഡൽ സ്വന്തമായുള്ള ഉപഭോക്താക്കൾക്കും അധിക ലോയൽറ്റി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകാം. തിരഞ്ഞെടുത്ത വേരിയന്റുകളിൽ ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് കോർപ്പറേറ്റ് കിഴിവുകളും ലഭ്യമാണ്.&lt;/p&gt;&lt;h2&gt;ഓഫർ അറിയാൻ ഡീലറുമായി സ്ഥിരീകരിക്കണം&lt;/h2&gt;&lt;p&gt;ടാറ്റ മോട്ടോഴ്&zwnj;സിന്റെ ഈ ഓഫറുകൾ ഏകദേശ ആനുകൂല്യങ്ങളാണ്. നഗരം, ഡീലർഷിപ്പ്, സ്റ്റോക്ക്, മോഡൽ വർഷം, വേരിയന്റ്, ഉപഭോക്താവിന്റെ യോഗ്യത എന്നിവ അനുസരിച്ച് അന്തിമ കിഴിവിൽ മാറ്റമുണ്ടാകാം. അതിനാൽ കാർ ബുക്ക് ചെയ്യുന്നതിന് മുമ്പ് അടുത്തുള്ള ടാറ്റ മോട്ടോഴ്&zwnj;സ് ഡീലറിൽ നിന്ന് നിലവിലെ ക്യാഷ് ഡിസ്&zwnj;കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ആനുകൂല്യം, ലോയൽറ്റി ഓഫർ എന്നിവയുടെ കൃത്യമായ വിശദാംശങ്ങൾ ഉറപ്പാക്കുന്നത് ഉചിതമാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/tata-motors-august-2026-offers-articleshow-snk5gpg"/>
        </item>
        <item>
            <title><![CDATA[ആരുണ്ട് ഞങ്ങളോട് മുട്ടാനെന്ന് പറഞ്ഞ് ആവേശത്തുഴയുമായി വീയപുരം, വിട്ടുകൊടുക്കാതെ തലവടി]]></title>
            <link>https://www.asianetnews.com/videos/news/veeyapuram-s-challenge-meets-thazhavady-s-tenacity-videoshow-rr10ngd</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/veeyapuram-s-challenge-meets-thazhavady-s-tenacity-videoshow-rr10ngd</guid>
            <pubDate>Sat, 22 Aug 2026 16:12:52 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/GoqCk9lyx9E" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;വീറും വാശിയും വാനോളം.... ഇഞ്ചോടിഞ്ച് തുഴഞ്ഞ് വീയപുരവും തലവടിയും; കായൽപ്പരപ്പിൽ ആവേശപ്പോര്, ആദ്യ ഹീറ്റ്സ് മത്സരം ആരംഭിച്ചു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/veeyapuram-s-challenge-meets-thazhavady-s-tenacity-videoshow-rr10ngd"/>
        </item>
        <item>
            <title><![CDATA[പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ; അന്വേഷണം വേണമെന്നും ആവശ്യം]]></title>
            <link>https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi</guid>
            <pubDate>Sat, 22 Aug 2026 16:11:44 +0530</pubDate>
            <description><![CDATA[പാലത്തായി പോക്സോ കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ. പ്രോസിക്യൂഷൻ്റെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mgznbzrphz0bmkv4wekccb,imgname-p-jayarajan-1787395298687.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ബി ജെ പി നേതാവായ പ്രതി കെ പത്മരാജന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സി പി എം നേതാവ് പി ജയരാജൻ. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. ഇരയായ കുട്ടിയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ തുടർന്നുള്ള അപ്പീൽ നടപടികളിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമസംഘത്തെ തന്നെ സർക്കാർ നിയോഗിക്കണം. കൂടാതെ, ഈ വിഷയത്തിൽ യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;അതേസമയം, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി മൂലമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു. എൽ ഡി എഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണെന്നും പ്രോസിക്യൂഷൻ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;പി ജയരാജന്&zwj;റെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;പാലത്തായി കേസിൽ ജീവിതാവസാനം വരെ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിക്കാനിടയായ സാഹചര്യം ഗുരുതരമായ ചോദ്യങ്ങളും ആശങ്കയും ഉയർത്തുന്നതാണ്. പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ചേർന്ന് നടത്തിയ ഒത്തുകളിയുടെ ഭാഗമാണ് ഈ കോടതിവിധിയിലേക്ക് നയിച്ചത് എന്ന ഗൗരവതരമായ ആരോപണമാണ് ഉയരുന്നത്. പ്രോസിക്യൂഷൻ ഫലപ്രദമായി ഇടപെട്ടോ, അതിജീവിതയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ സംരക്ഷിച്ചോ, കോടതി നിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം.&lt;/p&gt;&lt;p&gt;പാലത്തായി കേസിന്റെ ആദ്യഘട്ടത്തിൽ സിപിഐഎമ്മും എൽഡിഎഫ് സർക്കാരും ഒത്തുകളിക്കുന്നു എന്ന വ്യാപകമായ വ്യാജ പ്രചാരണമുണ്ടായിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ കേസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വിചാരണക്കോടതിയിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. അതോടെ അന്നത്തെ ഒത്തുകളി ആരോപണങ്ങളുടെ പൊള്ളത്തരം വ്യക്തമായി.&lt;/p&gt;&lt;p&gt;കെ കെ ശൈലജ ടീച്ചർ അടക്കമുള്ള ജനപ്രതിനിധികളും സിപിഐഎമ്മും അതിജീവിതയ്ക്ക് നീതി കിട്ടാൻ ശക്തമായ ഇടപെടലാണ് അന്ന് നടത്തിയത്.&lt;/p&gt;&lt;p&gt;ഇപ്പോൾ, അതേ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി എന്ന സംശയം ഉയർന്നിരിക്കുകയാണ്. അതിജീവിതയുടെ കുടുംബത്തെ വേണ്ടവിധം അറിയിച്ചില്ലെന്നും കോടതി നിർദേശങ്ങൾ പാലിച്ചില്ലെന്നും ഉയരുന്ന ആരോപണങ്ങൾ അവഗണിക്കാവുന്നതല്ല. പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും അടക്കം അത്തരം ഗൗരവമായ വിഷയങ്ങൾ ഉയർന്നുവന്നിട്ടുണ്ട്.&lt;/p&gt;&lt;p&gt;വീഴ്ചകൾ അന്വേഷിക്കുകയും ഉത്തരവാദികളെ കണ്ടെത്തുകയും വേണം. അപ്പീൽ നടപടികളിൽ ശക്തമായ സംഘത്തെ നിയോഗിച്ച് സർക്കാർ അതിജീവിതയ്ക്കൊപ്പം ഉറച്ചുനിൽക്കണം. യുഡിഎഫിന്റെ ഒരു രാഷ്ട്രീയ താൽപര്യവും ഒരു കുട്ടിക്ക് ലഭിക്കേണ്ട നീതിയെക്കാൾ വലുതല്ല എന്ന് തിരിച്ചറിവ് ഉണ്ടാകണം.&lt;/p&gt;&lt;p&gt;പാലത്തായി കേസിൽ സിപിഐഎമ്മിനെതിരെ അന്ന് ഉയർത്തിയ ആരോപണങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യമാണിത്. അന്ന് പ്രതിയെ സംരക്ഷിക്കാൻ സിപിഐഎം ഒത്തുകളിച്ചില്ല; ഇന്ന് യഥാർത്ഥ ഒത്തുകളി നടന്നിരിക്കുന്നു.&lt;/p&gt;&lt;p&gt;അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രോസിക്യൂഷൻ വീഴ്ച അന്വേഷിക്കുക, ഉത്തരവാദികൾ ആരായാലും അവരെ ശിക്ഷിക്കുക എന്നിവയാണ് ഈ ഘട്ടത്തിൽ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ. നേരത്തെ വ്യാജ പ്രചാരണത്തിന് സമൃദ്ധമായി വാക്കും ആയുധവും ഉപയോഗിച്ച യുഡിഎഫ് ഘടകകക്ഷി മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഈ ഒത്തുകളിയിൽ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനും താല്പര്യമുണ്ട്. സ്വന്തക്കാരുടെ ഒത്തുകളി ആകുമ്പോൾ അത് പേരിനു വേണ്ടി ഒരു പ്രതികരണത്തിൽ ഒതുക്കി മിണ്ടാതിരിക്കാനാണ് ഭാഗമെങ്കിൽ അത്തരക്കാരുടെ തനിനിറം തുറന്നു കാട്ടാനും പൊതുസമൂഹം തയ്യാറാകും എന്ന് മറക്കരുത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palathayi-posco-case-p-jayarajan-demands-govt-clarification-over-prosecution-lapse-allegations-articleshow-kge6ggi"/>
        </item>
        <item>
            <title><![CDATA[ഒരു വിസിലിൽ 2000 പേരെ നിയന്ത്രിക്കുന്ന മാജിക്; പുന്നമടയിൽ മാസ് ഡ്രിൽ വന്ന വഴി]]></title>
            <link>https://www.asianetnews.com/videos/news/punnamada-mass-drill-the-magic-of-one-whistle-s-control-videoshow-ar2svcx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/punnamada-mass-drill-the-magic-of-one-whistle-s-control-videoshow-ar2svcx</guid>
            <pubDate>Sat, 22 Aug 2026 16:08:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazri5i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഒരു വിസിലിൽ 2000 പേരെ നിയന്ത്രിക്കുന്ന മാജിക്; നെഹ്റു ട്രോഫി വള്ളംകളിയിലേക്ക് മാസ് ഡ്രിൽ വന്ന വഴി,1976ൽ ടി.കെ.സദാശിവൻ അവതരിപ്പിച്ച ടീം സ്പിരിറ്റിന്റെ കഥ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/punnamada-mass-drill-the-magic-of-one-whistle-s-control-videoshow-ar2svcx"/>
        </item>
        <item>
            <title><![CDATA['ചരിത്രത്തിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു കൈയൊപ്പ് ചാർത്തിയ മത്സരമാണ് നെഹ്റു ട്രോഫി വള്ളംകളി']]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-the-race-signed-by-jawaharlal-nehru-videoshow-q7fxebc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-the-race-signed-by-jawaharlal-nehru-videoshow-q7fxebc</guid>
            <pubDate>Sat, 22 Aug 2026 16:08:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazri5q" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പുന്നമടക്കായലിൽ ആവേശത്തിൻ്റെ ഓളം; രാജ്യത്തിൻ്റെ ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട മത്സരമാണ് നെഹ്റു ട്രോഫി വള്ളംകളി: വി.ഡി. സതീശൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-the-race-signed-by-jawaharlal-nehru-videoshow-q7fxebc"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി ജലമേളയുടെ ആവേശത്തിൽ അലിഞ്ഞ് ഡികെ ശിവകുമാർ; ഒന്നിച്ചെത്തി ജനപ്രതിനിധികലും]]></title>
            <link>https://www.asianetnews.com/videos/news/dk-shivakumar-joins-fervor-of-nehru-trophy-boat-race-videoshow-xz5arll</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/dk-shivakumar-joins-fervor-of-nehru-trophy-boat-race-videoshow-xz5arll</guid>
            <pubDate>Sat, 22 Aug 2026 16:08:16 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazri4a" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളംകളി മാസ് ഡ്രില്ലിന് തുടക്കം; ആവേശം വാനോളം, നിരന്ന് ചുണ്ടൻ വളളങ്ങൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/dk-shivakumar-joins-fervor-of-nehru-trophy-boat-race-videoshow-xz5arll"/>
        </item>
        <item>
            <title><![CDATA[ഒരു ദിവസം നിനക്കെല്ലാം മനസിലാകും'; കുഞ്ഞനിയന് പിറന്നാളാശംസകളുമായി കിച്ചു]]></title>
            <link>https://www.asianetnews.com/entertainment-news/kichu-sudhi-wishes-rithul-articleshow-3lf7gov</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/kichu-sudhi-wishes-rithul-articleshow-3lf7gov</guid>
            <pubDate>Sat, 22 Aug 2026 16:07:42 +0530</pubDate>
            <description><![CDATA[''നമ്മൾ എത്ര അകലെയാണെങ്കിലും അല്ലെങ്കിൽ നമുക്കിടയിൽ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകൾ റിതപ്പാ''.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mgq7wt48yyekavsgj6w80q,imgname-kichu-sudhi-wishes-rithul-1787395022746.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രേണു സുധിയുടെയും കൊല്ലം സുധിയുടെയും ഇളയ മകൻ റിതുലിന് പിറന്നാളാശംസകൾ നേർന്ന് സുധിയുടെ മൂത്ത മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. ''പ്രിയപ്പെട്ട അനിയന് പിറന്നാൾ ആശംസകൾ.. എനിക്ക് ഇപ്പോൾ നിന്റെ അടുത്തേക്ക് വരാൻ പറ്റിയ സാഹചര്യത്തിലല്ല ഉള്ളത് എന്നറിയാം, എന്തുതന്നെയായാലും ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകും. ഞാൻ ഇപ്പോൾ ചെയ്യുന്നതോ അനുഭവിക്കുന്നതോ ആയ കാര്യങ്ങൾ ഒരുപക്ഷേ നിനക്ക് ഇപ്പോൾ മനസിലായെന്നു വരില്ല, എന്നാൽ ഒരു ദിവസം നിനക്കെല്ലാം മനസിലാകും. അതുവരെ നീ എനിക്ക് എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് മാത്രം അറിയുക. നമ്മൾ എത്ര അകലെയാണെങ്കിലും അല്ലെങ്കിൽ നമുക്കിടയിൽ എന്ത് സംഭവിച്ചാലും എന്റെ ഹൃദയത്തിൽ നിനക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ജന്മദിനാശംസകൾ റിതപ്പാ'', എന്നാണ് റിതുലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കിച്ചു കുറിച്ചത്.&lt;/p&gt;&lt;p&gt;രേണു സുധിയും കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങൾ ഒരു വശത്ത് നടക്കുന്നതിനിടെയാണ് ഒന്നും വിട്ടുപറയാതെയുള്ള കിച്ചുവിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. നടി ബീന ആന്റണി അടക്കമുള്ളവർ കിച്ചുവിന്റെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്. ''റിതുക്കുട്ടന് ഒരായിരം പിറന്നാൾ ആസംസകൾ.. ചേട്ടന്റെ പ്രിയപ്പെട്ട കുഞ്ഞനെ ദൈവം ആവോളം അനുഗ്രഹിക്കട്ടെ'', എന്നാണ് ബീന ആന്റണിയുടെ കമന്റ്.&lt;/p&gt;&lt;p&gt;റിതുലിന്റെ പിറന്നാളിന് ആശംസകൾ നേർന്ന് രേണു സുധിയും പോസ്റ്റ് പങ്കുവെച്ചിരുന്നു. ''ഹാപ്പി ബര്&zwj;ത്ത്&zwnj;ഡേ അമ്മേടെ പൊന്നെ... റിതപ്പന്&zwj;... അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ ഉമ്മാ...'' എന്നാണ് രേണു ഇന്&zwj;സ്റ്റഗ്രാമില്&zwj; കുറിച്ചത്.കുഞ്ഞ് റിതുലിന്റെ ചെറുപ്പത്തിലെ തന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/kichu-sudhi-wishes-rithul-articleshow-3lf7gov"/>
        </item>
        <item>
            <title><![CDATA[8 ജില്ലകളിൽ കള്ളക്കടൽ ജാഗ്രത നിർദേശം, ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc</guid>
            <pubDate>Sat, 22 Aug 2026 16:07:30 +0530</pubDate>
            <description><![CDATA[കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (23/08/2026) പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jrtqcchr103pvjz8v2kgnps8,imgname-mixcollage-14-apr-2025-11-28-pm-1749.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt; : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ , മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ (23/08/2026) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ)യാണ് കടലാക്രമണത്തിന് സാധ്യത.&lt;/p&gt;&lt;h2&gt;കള്ളക്കടൽ ജാഗ്രത നിർദേശം&lt;/h2&gt;&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (23/08/2026) പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;&lt;p&gt;കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (23/08/2026) പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.&lt;/p&gt;&lt;p&gt;കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.&lt;/p&gt;&lt;p&gt;1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.&lt;/p&gt;&lt;p&gt;2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.&lt;/p&gt;&lt;p&gt;4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്&lt;/p&gt;&lt;p&gt;5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.&lt;/p&gt;&lt;p&gt;6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.&lt;/p&gt;&lt;p&gt;7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kallakkadal-phenomenon-in-kerala-high-wave-alert-articleshow-d1rclxc"/>
        </item>
        <item>
            <title><![CDATA[മഹാമോശം ആനിമേഷനും വിചിത്രമായ കഥയും; നേരിട്ടറിയാൻ ജനം തിയേറ്ററിലേക്ക്, കോടികൾ വാരി ആനിമേഷൻ ചിത്രം]]></title>
            <link>https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z</guid>
            <pubDate>Sat, 22 Aug 2026 16:07:24 +0530</pubDate>
            <description><![CDATA[തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mgq5pjvwbcq6k14m1r3e72,imgname-new-project---2026-08-22t160523.068-1787395020498.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മോശം ആനിമേഷനും വിചിത്രമായ കഥയും കാരണം സോഷ്യൽ മീഡിയയിൽ ട്രോളുകളായും മീമുകളായും പ്രചരിച്ച ഒരു കുറഞ്ഞ ബജറ്റ് ചൈനീസ് ആനിമേഷൻ ചിത്രം തിയേറ്ററുകളിൽ അപ്രതീക്ഷിതമായി വൻ വിജയമായിത്തീർന്നു. ഓഗസ്റ്റ് 5 -ന് ചൈനയിൽ റിലീസ് ചെയ്ത 'ന്യ ലൈ' എന്ന ചിത്രമാണ് ഇപ്പോൾ ചൈനീസ് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. ഒരു കൊച്ചു കാളക്കുട്ടി വീരനായ ഒരു പോരാളിയാകാൻ നടത്തുന്ന സ്വപ്നസമാനമായ യാത്രയാണ് ഈ ചിത്രത്തിന്റെ കഥ.&lt;/p&gt;&lt;p&gt;&lt;strong&gt;ആദ്യം പരാജയം, പിന്നെ വൻ തിരിച്ചുവരവ്&lt;/strong&gt;&lt;/p&gt;&lt;p&gt;സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ആദ്യ ദിവസങ്ങളിൽ ചിത്രം വൻ പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. ചിത്രത്തിലെ ഗ്രാഫിക്സും ആനിമേഷനും കണ്ട് പ്രേക്ഷകർ അതിനെ പരിഹസിക്കാൻ തുടങ്ങി. പാമ്പുകളെ കണ്ടാൽ സ്പ്രിംഗുകൾ പോലെയും, പുല്ലിനെ 'പുല്ല്' എന്നെഴുതിയ മഞ്ഞക്കട്ടകളായും, മരച്ചില്ലകളിലെ ഇലകളെ വെറും പന്തുകളായുമാണ് ചിത്രത്തിൽ കാണിച്ചിരുന്നത്. റിലീസ് ചെയ്ത് ആദ്യ 10 ദിവസത്തിനുള്ളിൽ വെറും 7,000 യുവാൻ (ഏകദേശം 1,000 യു.എസ്. ഡോളർ) മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാൽ, തിയേറ്ററുകൾക്കുള്ളിൽ നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ ക്ലിപ്പുകൾ പ്രേക്ഷകർ ചൈനീസ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ചിത്രം എത്രത്തോളം വിചിത്രമാണെന്ന് നേരിട്ട് കണ്ടറിയാൻ ആളുകൾ കൂട്ടത്തോടെ തിയേറ്ററുകളിലേക്ക് ഒഴുകിയെത്താൻ തുടങ്ങി.&lt;/p&gt;&lt;p&gt;&lt;strong&gt;കോടികളുടെ ബോക്സ് ഓഫീസ് നേട്ടം&lt;/strong&gt;&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18 ആയപ്പോഴേക്കും ചിത്രം 2.1 കോടിയിലധികം യുവാൻ (ഏകദേശം 29 ലക്ഷം യു.എസ്. ഡോളർ) തിയേറ്ററുകളിൽ നിന്ന് നേടി. ചൈനീസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ മായോയാൻ പ്രൊഫഷണലിന്റെ പ്രവചനപ്രകാരം ചിത്രം അവസാനത്തോടെ 13.5 കോടി യുവാൻ ബോക്സ് ഓഫീസിൽ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം കാണാൻ എത്തുന്നവരിൽ ഭൂരിഭാഗവും തിയേറ്ററുകളെ ഒരു കോമഡി ഷോ പോലെയോ കൂട്ടായ ആഘോഷങ്ങൾക്കുള്ള വേദിയായോ ആണ് കാണുന്നത്. ചിത്രം ഒരു ട്രെൻഡായതോടെ ആളുകൾക്കിടയിലെ പ്രധാന സംസാരാവിഷയമായും ഇത് മാറി.&lt;/p&gt;&lt;p&gt;&lt;strong&gt;അമ്മയും മകനും ചേർന്നൊരുക്കിയ ചിത്രം&lt;/strong&gt;&lt;/p&gt;&lt;p&gt;സംവിധായകൻ ഷിൻ യുമെംഗും അദ്ദേഹത്തിന്റെ അമ്മയായ തിരക്കഥാകൃത്ത് സുൻ ലിഫാങ്ങും ചേർന്ന് അഞ്ച് വർഷം കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചത്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിനെയും കുടുംബബന്ധങ്ങളുടെ മൂല്യത്തെയും കുറിച്ചുള്ള ഒരു സന്ദേശം നൽകാനാണ് ചിത്രം നിർമ്മിച്ചതെന്ന് സംവിധായകൻ പറഞ്ഞു. ആവശ്യത്തിന് പണമോ മികച്ച ഉപകരണങ്ങളോ ഇല്ലാത്തതാണ് ആനിമേഷന്റെ നിലവാരത്തെ ബാധിച്ചത്.&lt;/p&gt;&lt;p&gt;ഇന്നത്തെ കാലത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പെട്ടെന്ന് നിർമ്മിച്ചെടുക്കുന്ന കൃത്രിമ ദൃശ്യങ്ങളേക്കാൾ, അപൂർണ്ണമെങ്കിലും മനുഷ്യന്റെ അധ്വാനമുള്ള ലളിതവും വിചിത്രവുമായ സൃഷ്ടികളെ ആളുകൾ സ്വീകരിക്കുന്നതിന്റെ തെളിവാണ് ഇതെന്നും മാധ്യമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.&lt;/p&gt;&lt;p&gt;ഇത്തരം മോശം നിലവാരമുള്ള സിനിമകൾ വിജയിക്കുന്നത് സിനിമാമേഖലയ്ക്ക് നല്ലതല്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, തങ്ങളുടെ പണം ഏത് സിനിമയ്ക്ക് ചെലവഴിക്കണമെന്ന് തീരുമാനിക്കാൻ പ്രേക്ഷകർക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് മറുവശത്തുള്ളവരുടെ അഭിപ്രായം.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/badly-animated-chinese-film-niu-lai-unexpected-box-office-hit-articleshow-vwy015z"/>
        </item>
        <item>
            <title><![CDATA[ഓരോ വാഴക്കുലയിലും സന്തോഷം; 10 വര്‍ഷത്തിൽ ആദ്യമായി മനസും പോക്കറ്റും നിറച്ച് വാഴക്കര്‍ഷകരുടെ ഓണം]]></title>
            <link>https://www.asianetnews.com/videos/news/after-10-years-banana-farmers-find-profitable-onam-videoshow-vv2d0vl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/after-10-years-banana-farmers-find-profitable-onam-videoshow-vv2d0vl</guid>
            <pubDate>Sat, 22 Aug 2026 16:04:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/I1JfGHMOCeU" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;10 വര്&zwj;ഷത്തിൽ ആദ്യമായി മനസും പോക്കറ്റും നിറച്ച് വാഴക്കര്&zwj;ഷകരുടെ ഓണം; തമിഴ്നാട്ടിൽ നിന്നുള്ള കുലകളുടെ വരവ് കുറഞ്ഞതോടെ കാര്&zwj;ഷിക ഗ്രാമമായ കുന്നുകരയിൽ കര്&zwj;ഷകര്&zwj;ക്ക് ലഭിക്കുന്നത് വലിയ വില&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/after-10-years-banana-farmers-find-profitable-onam-videoshow-vv2d0vl"/>
        </item>
        <item>
            <title><![CDATA[ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം; സന്ദർശനം നീട്ടിവെച്ചെന്ന് സൂചന]]></title>
            <link>https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f</link>
            <guid isPermaLink="true">https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f</guid>
            <pubDate>Sat, 22 Aug 2026 16:04:41 +0530</pubDate>
            <description><![CDATA[ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khqdhr3jqar5s5p0tnpet1r4,imgname-tariq-rahman-1771386232946.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു. ഇന്ന് താരിഖ് റഹ്മാൻ ദില്ലിയിലെത്തുമെന്ന സൂചനകൾ നേരത്തെ വന്നിരുന്നു. ബം​ഗ്ലാദേശ് പ്രധാനമന്ത്രി വരുന്നതിനാൽ ചെയ്ഞ്ച് ഓഫ് ഗാർഡ് ചടങ്ങ് ഒഴിവാക്കുന്നതായുള്ള രാഷ്ട്രപതി ഭവൻ വാർത്താകുറിപ്പ് വലിയ ചർച്ചയായിരുന്നു. ഇന്നലെ വൈകിട്ട് വാർത്താക്കുറിപ്പ് രാഷ്ട്രപതി ഭവൻ പിൻവലിച്ചു. സന്ദർശനത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിക്കുകയും ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനം നിശ്ചയിച്ചെങ്കിലും ഇത് നീട്ടിവെച്ചെന്നാണ് സൂചന. സന്ദർശനം തീരുമാനിച്ചിട്ടില്ലെന്ന് ബം​ഗ്ലാദേശ് പ്രധാനമന്ത്രിയുടെ വക്താവ് എബിഎം സാലെഹ് വ്യക്തമാക്കി. ഷെയ്ക് ഹസീനയെ കൈമാറണം എന്ന ആവശ്യത്തിൽ ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കണം എന്ന് വ്യക്തമാക്കി രണ്ടും കൂട്ടിക്കെട്ടാനുള്ള നീക്കവും ബം​ഗ്ലാദേശ് നടത്തുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/uncertainty-surrounds-tarique-rahman-visit-to-india-articleshow-ygwit5f"/>
        </item>
        <item>
            <title><![CDATA[അമിതമായ ഉപ്പ് ഉപയോഗം വൃക്കകളെ തകരാറിലാക്കാം; വിദഗ്ധർ പറയുന്നു]]></title>
            <link>https://www.asianetnews.com/food/excessive-salt-consumption-can-damage-the-kidneys-experts-say-articleshow-8vkobtu</link>
            <guid isPermaLink="true">https://www.asianetnews.com/food/excessive-salt-consumption-can-damage-the-kidneys-experts-say-articleshow-8vkobtu</guid>
            <pubDate>Sat, 22 Aug 2026 16:00:58 +0530</pubDate>
            <description><![CDATA[ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മാറുന്ന ഭക്ഷണരീതികളുടെയും ഫലമായി ഭൂരിഭാഗം ആളുകളും ഈ പരിധിയേക്കാൾ കൂടുതൽ ഉപ്പ് കഴിക്കുന്നുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01h7wqf14112qv4y2mts0h0gdp,imgname-Salt-Intake-Cause-1692107506816.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഉപ്പ്. എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം നിശ്ശബ്ദമായി ആരോഗ്യത്തെ നശിപ്പിക്കും. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദ്ദം ഉയർത്തുമെന്ന കാര്യം എല്ലാവർക്കും അറിയാമെങ്കിലും, ഇത് വൃക്കകളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മാറുന്ന ഭക്ഷണരീതികളുടെയും ഫലമായി ഭൂരിഭാഗം ആളുകളും ഈ പരിധിയേക്കാൾ കൂടുതൽ ഉപ്പ് കഴിക്കുന്നുണ്ട്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ദ്രാവകസമതുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന വൃക്കകളെ ഈ അധിക ഉപയോഗം ക്രമേണ തളർത്തുന്നു. ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ നിശബ്ദമായാണ് വൃക്കരോഗങ്ങൾ വളരുന്നത് എന്നതാണ് ഇതിന്റെ പ്രധാന അപകടസാധ്യത.&lt;/p&gt;&lt;h2&gt;ഉപ്പ് എങ്ങനെയാണ് വൃക്കകൾക്ക് ഭാരമാകുന്നത്?&lt;/h2&gt;&lt;p&gt;ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്വാഭാവിക ഫിൽട്ടറുകളാണ് വൃക്കകൾ. അമിതമായി ഉപ്പ് കഴിക്കുമ്പോൾ അതിലെ സോഡിയം രക്തത്തിലേക്ക് കൂടുതൽ വെള്ളത്തെ വലിച്ചെടുക്കുന്നു. ഇത് രക്തത്തിന്റെ അളവ് കൂട്ടുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളിലെ സൂക്ഷ്മമായ രക്തധമനികളെ തകരാറിലാക്കുന്നു.&lt;/p&gt;&lt;h3&gt;ഉപ്പും ഉയർന്ന രക്തസമ്മർദ്ദവും വൃക്കരോഗവും&lt;/h3&gt;&lt;p&gt;ഉപ്പ്, രക്തസമ്മർദ്ദം, വൃക്കകളുടെ ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായ സോഡിയം ഉപയോഗം മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്ക് വൻ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അമിതമായ ഉപ്പ് ഉപയോഗം വൃക്കകളുടെ പ്രവർത്തനക്ഷമത വേഗത്തിൽ കുറയ്ക്കുന്നു. കൂടാതെ മൂത്രത്തിലെ രാസഘടനയിൽ മാറ്റം വരുത്തി വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യതയും ഇത് കൂട്ടും. വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതെയാണ് ഇത് സംഭവിക്കുന്നത്. അതിനാൽ രോഗം ഗുരുതരമാകുന്നതുവരെ പലരും ഇതറിയാറില്ല.&lt;/p&gt;&lt;p&gt;&lt;strong&gt;ഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;പാചകത്തിൽ കുറച്ച് ഉപ്പ് മാത്രമേ ചേർക്കുന്നുള്ളൂ എങ്കിലും, നാം അറിയാതെ കഴിക്കുന്ന പല ഭക്ഷണങ്ങളിലൂടെയും സോഡിയം ശരീരത്തിലെത്തുന്നുണ്ട്. പ്രധാനമായും താഴെ പറയുന്ന സംസ്കരിച്ച ഭക്ഷണങ്ങളിലാണ് അധികമായി ഉപ്പ് അടങ്ങിയിരിക്കുന്നത്.&lt;/p&gt;&lt;ol&gt; &lt;li&gt;പാക്കറ്റ് ലഘുഭക്ഷണങ്ങളും റെഡി-ടു-ഈറ്റ് ഭക്ഷണങ്ങളും&lt;/li&gt;&lt;/ol&gt;&lt;p&gt;2. ബ്രെഡ്, ബിസ്കറ്റുകൾ, ഇൻസ്റ്റന്റ് മിക്സുകൾ&lt;/p&gt;&lt;p&gt;3. അച്ചാറുകൾ, പപ്പടം, സോസുകൾ&lt;/p&gt;&lt;p&gt;4. സംസ്കരിച്ച ഇറച്ചി ഉൽപ്പന്നങ്ങൾ&lt;/p&gt;&lt;p&gt;ഭക്ഷണത്തിലെ രുചി ഒട്ടും കുറയ്ക്കാതെ തന്നെ ഉപ്പ് ഒഴിവാക്കാൻ സാധിക്കും. ഈ രീതികൾ പിന്തുടരാം.&lt;/p&gt;&lt;ol&gt; &lt;li&gt;സാധാരണ ടേബിൾ സാൾട്ടിന് പകരം പൊട്ടാസ്യം അടങ്ങിയ, സോഡിയത്തിന്റെ അളവ് കുറഞ്ഞ ഉപ്പ് ഉപയോഗിക്കാം.&lt;/li&gt;&lt;/ol&gt;&lt;p&gt;2. 'ലോ സോഡിയം' എന്ന് രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾ നോക്കി വാങ്ങാം.&lt;/p&gt;&lt;p&gt;3. പ്രിസെർവ് ചെയ്ത കാൻഡ് ഫുഡുകൾ ഉപയോഗിക്കുന്നതിന് മുൻപ് വെള്ളത്തിൽ കഴുകുന്നത് അവയിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;4. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. ഇത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;5. ഉപ്പിന് പകരം തുളസി, ബേസിൽ, ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് ഭക്ഷണത്തിന് രുചി കൂട്ടുക.&lt;/p&gt;&lt;p&gt;6. സാധ്യമാകുമ്പോഴെല്ലാം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കൃത്രിമമായി ഒന്നും ചേർക്കാത്ത മറ്റ് ഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.&lt;/p&gt;]]></content:encoded>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/food/excessive-salt-consumption-can-damage-the-kidneys-experts-say-articleshow-8vkobtu"/>
        </item>
        <item>
            <title><![CDATA['മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ' യുട്യൂബില്‍ റിലീസ് ആയി]]></title>
            <link>https://www.asianetnews.com/entertainment-news/maayunnu-maarivarayunnu-nisvaasangalil-movie-released-on-ieffk-kerala-youtube-channel-articleshow-q8qnkdg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/maayunnu-maarivarayunnu-nisvaasangalil-movie-released-on-ieffk-kerala-youtube-channel-articleshow-q8qnkdg</guid>
            <pubDate>Sat, 22 Aug 2026 15:59:28 +0530</pubDate>
            <description><![CDATA[ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' എന്ന പരീക്ഷണചിത്രം യുട്യൂബിൽ റിലീസ് ചെയ്തു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mg2bnjd5vc949r6pnn39s3,imgname-fotojet--3--1787394338481.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2024 ലെ കേരള സംസ്ഥാന ചലച്ചിത്രോത്സവത്തില്&zwj; (ഐഎഫ്എഫ്കെ) പ്രീമിയർ ചെയ്യപ്പെട്ട, &quot;മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...&quot; (Dust Art Redrawn in Respiration) എന്ന ചിത്രം യുട്യൂബില്&zwj; റിലീസ് ആയി. ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഇത്. IEFFK Kerala- യുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രദര്&zwj;ശനത്തിന് എത്തിയിരിക്കുന്നത്. വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിം​ഗ് വഴി നിർമ്മിച്ച ഈ പരീക്ഷണചിത്രം ഒരു മോകുമെൻ്ററിയാണ്. കഥയെ/ അയഥാർത്ഥമായ കാര്യത്തെ ഡോക്യുമെൻ്ററിയുടെ ശൈലിയിൽ അവതരിപ്പിക്കുന്ന രീതിയാണ് മോക്യുമെന്&zwj;ററിയില്&zwj;.&lt;/p&gt;&lt;p&gt;പ്രദീപ് കുമാർ, സൂര്യ എസ്, കെൻഷിൻ, ഗൗതമി കൗർ, ഡോ. ആരോമൽ റ്റി, അനിൽ ഇ പി, ഷെറിൻ കാതറിൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൻ്റെ ഛായാഗ്രാഹകർ ജോസ് മോഹൻ, ഡോൺ പാലത്തറ, ബിജു മോഹൻ എന്നിവരാണ്. ഹരി ഗീത സദാശിവൻ എഡിറ്റിം​ഗും ഷാബു ചെറുവല്ലൂർ സൗണ്ട് ഡിസൈനിം​ഗും നിർവ്വഹിച്ച ചിത്രത്തിൽ ഡാനി സണ്ണിയാണ് ലൈവ് സൗണ്ട് റിക്കോര്&zwj;ഡിസ്റ്റ്. മലയാളത്തിലെ ശ്രദ്ധേയങ്ങളായ സ്വതന്ത്ര സിനിമകളുടെയും കലാമൂലമുള്ള ചലചിത്രങ്ങളുടെയും സമാഹാരമാണ് IEFFK കേരളയുടെ യൂട്യൂബ് ചാനൽ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/maayunnu-maarivarayunnu-nisvaasangalil-movie-released-on-ieffk-kerala-youtube-channel-articleshow-q8qnkdg"/>
        </item>
        <item>
            <title><![CDATA[അച്ഛനമ്മമാര്‍ ഇഷ്ടം പോലെ പണമുണ്ടാക്കുന്നു, ജെന്‍ സി മടിയന്മാരായി തീരുന്നു; പോസ്റ്റുമായി യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm</guid>
            <pubDate>Sat, 22 Aug 2026 15:52:37 +0530</pubDate>
            <description><![CDATA[‘പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി.’]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mfygcjwty6a4jymw10cc5s,imgname-new-project---2026-08-22t155241.699-1787394212242.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധനികരായ ഇന്ത്യൻ മാതാപിതാക്കൾ തങ്ങളുടെ വരുമാനം നൽകി മക്കളുടെ ഭാവി നശിപ്പിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റ്. പ്രേം സോണി എന്ന സോഷ്യൽ മീഡിയ യൂസറാണ്, ജെൻ സി വിഭാഗത്തിൽ പെട്ടവർ അധ്വാനിക്കാൻ ആഗ്രഹമില്ലാത്തവരായി മാറാൻ കാരണം മാതാപിതാക്കളുടെ അമിതമായ സാമ്പത്തിക സുരക്ഷിതത്വമാണെന്ന വാദവുമായി രംഗത്തെത്തിയത്.&lt;/p&gt;&lt;p&gt;'വൻ സാമ്പത്തികശേഷിയുള്ള ഇന്ത്യൻ മാതാപിതാക്കൾ പാസീവ് ഇൻകം പങ്കുവെച്ച് അവരുടെ ഭാവി തകർക്കുകയാണ്. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുകയാണെന്നാണ് അവർ കരുതുന്നത്. എന്നാൽ, യഥാർത്ഥത്തിൽ, അധ്വാനിക്കാൻ യാതൊരു താല്പര്യവുമില്ലാത്ത, മടിയന്മാരായ ഒരു തലമുറയെയാണ് അവർ സൃഷ്ടിച്ചത്. പ്രമുഖ നഗരങ്ങളിൽ 25 വയസ്സുള്ള നിരവധി യുവാക്കൾ ഈ സാമ്പത്തിക കുരുക്കിൽ അകപ്പെട്ടു കിടക്കുന്നത് കാണാം' പ്രേം സോണി കുറിച്ചു.&lt;/p&gt;&lt;p&gt;മൂന്ന് തരം മാനസികാവസ്ഥകളാണ് ഈ യുവാക്കളെ തളർത്തുന്നതെന്ന് അദ്ദേഹം പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു:&lt;/p&gt;&lt;p&gt;അഭിമാനക്കെണി: കുടുംബത്തിന്റെ ഉയർന്ന സാമൂഹിക പദവിയെ ബാധിക്കുമെന്ന ഭയം കാരണം ചെറിയ ജോലികളോ സെയിൽസ് പണികളോ ചെയ്യാൻ ഇവർ മടിക്കുന്നു.&lt;/p&gt;&lt;p&gt;ലൈഫ് സ്റ്റൈൽ കെണി: തങ്ങൾ നയിക്കുന്ന ഉയർന്ന ആഡംബര ജീവിതച്ചെലവുകൾക്ക് തുടക്കക്കാരുടെ ശമ്പളം തികയാത്തതിനാൽ ഇത്തരം ജോലികളോട് പൂർണ്ണ വിമുഖത കാണിക്കുന്നു.&lt;/p&gt;&lt;p&gt;അവകാശബോധത്തിന്റെ കുരുക്ക്: പരമ്പരാഗതമായി ചെയ്തുവരുന്ന കുടുംബ ബിസിനസുകൾ ഏറ്റെടുക്കാൻ ഇവർ തയ്യാറാകുന്നില്ല.&lt;/p&gt;&lt;p&gt;'പിന്നെ ഇവർ എന്താണ് ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല. രാവിലെ 11 മണിക്ക് എഴുന്നേൽക്കുന്നു. മാതാപിതാക്കൾ ഉണ്ടാക്കിയ വരുമാനത്തിൽ സുഖമായി കഴിയുന്നു. മക്കൾക്ക് സുഖകരമായ ജീവിതം നൽകാനുള്ള മാതാപിതാക്കളുടെ ആഗ്രഹം കുടുംബത്തിന്റെ ലക്ഷ്യബോധത്തെത്തന്നെ ഇല്ലാതാക്കി. 55-ാം വയസ്സിലും അച്ഛൻ ദിവസം 10 മണിക്കൂർ അധ്വാനിക്കുമ്പോൾ, 25-കാരനായ മകൻ ജീവിതം ആസ്വദിക്കുകയാണ്' പോസ്റ്റിൽ പറയുന്നു.&lt;/p&gt;&lt;p&gt;HNI Indian parents are actively destroying their GenZ kids with their passive income. They thought they were securing their family's future.In reality, they just planted a generation of completely unemployable lethargic kids.If you go to any Tier-1 or Tier-2 city today and you&hellip;&lt;/p&gt;&lt;p&gt;&mdash; Prem Soni (@ValueWithPrem) August 19, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഈ അഭിപ്രായപ്രകടനത്തിന് അനുകൂലമായും പ്രതികൂലമായും നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാവരെയും ഒരുപോലെ അളക്കരുതെന്നും, ഈ തലമുറയ്ക്ക് ജോലിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വേറിട്ട കാഴ്ചപ്പാടുകളാണുള്ളതെന്നും പ്രതികരിച്ചവരുമുണ്ട്. പരമ്പരാ​ഗതസമ്പത്ത് വേണം എന്നാൽ അധ്വാനിച്ച് തന്നെ അത് നിലനിർത്തുകയും വേണമെന്ന് പറഞ്ഞവരും ഉണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/rich-parents-destroying-gen-z-future-man-shares-post-debate-articleshow-q0k1vxm"/>
        </item>
        <item>
            <title><![CDATA['വന്ദേമാതരം' സംരക്ഷിക്കാൻ പ്രമേയം പാസാക്കി ബിജെപി ദേശീയ നിർവാഹക സമിതി, രാജ്യവ്യാപക പ്രചാരണത്തിനും തീരുമാനം; കോൺഗ്രസിന് വിമർശനം]]></title>
            <link>https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0</guid>
            <pubDate>Sat, 22 Aug 2026 15:50:54 +0530</pubDate>
            <description><![CDATA[വന്ദേമാതരം സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി പ്രത്യേക പ്രമേയം പാസാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ബിജെപി, രാജ്യവ്യാപകമായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mfs6x5yyreg20evax15hbz,imgname-bjp-1787394038693.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ പാരമ്പര്യവും ആദരവും സംരക്ഷിക്കുന്നത് സംബന്ധിച്ച് പ്രത്യേക പ്രമേയം പാസാക്കി ബി ജെ പി ദേശീയ നിർവാഹക സമിതി യോഗം. കോൺഗ്രസ് പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്തെ ബി ജെ പി യോഗം രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്ന് കുറ്റപ്പെടുത്തിയ ബി ജെ പി, ദേശീയ ഗീതത്തെ വിഭജിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ദേശീയതയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി രാജ്യവ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും ബി ജെ പി തീരുമാനിച്ചു. പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കുകയാണ് ലക്ഷ്യം. ദേശീയ ചിഹ്നങ്ങളെയും ഗീതങ്ങളെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് പാർട്ടി പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-passes-resolution-to-protect-vande-mataram-announces-nationwide-campaign-against-congress-policy-articleshow-rbab5g0"/>
        </item>
        <item>
            <title><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ; അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao</guid>
            <pubDate>Sat, 22 Aug 2026 15:41:33 +0530</pubDate>
            <description><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krjqjce5fk0nxsvk8ksnxdzd,imgname-k-c-venugopal--4--1778745160133.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതായും, വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയും അടർത്തിമാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും സർവീസുകളുടെ നിയന്ത്രണത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ ട്രെയിൻ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കുമെന്നും, അതിനാൽ റെയിൽവേ ഈ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.&lt;/p&gt;&lt;h2&gt;&lt;strong&gt;കെ സി വേണുഗോപാലിന്&zwj;റെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;സംസ്ഥാനവുമായി യാതൊരുവിധ ചർച്ചയും കൂടാതെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചർച്ച നടത്തുകയും, ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും നേരിൽകണ്ട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടെയുള്ള മംഗളൂരു മേഖല അടർത്തിമാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്&zwnj;ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-move-kc-venugopal-expresses-strong-protest-to-railway-minister-urges-reversal-articleshow-qu1g0ao"/>
        </item>
        <item>
            <title><![CDATA[ഉറപ്പുമായി മന്ത്രി, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് ടി സിദ്ദീഖ്]]></title>
            <link>https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m</guid>
            <pubDate>Sat, 22 Aug 2026 15:35:10 +0530</pubDate>
            <description><![CDATA[മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിലാക്കുമെന്ന് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ഉപജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അധിക ധനസഹായം വിതരണം ചെയ്തു. കാലാവസ്ഥാ മുന്നറിയിപ്പുകൾക്കായി ഡിസംബറോടെ ഡോപ്ലർ റഡാർ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxbcgcxr3ybdtk8tfhs4stxe,imgname-t-siddique--2--1783867388856.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജ&zwnj;ർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-assures-that-rehabilitation-projects-for-mundakai-churalmala-disaster-victims-will-be-completed-quickly-articleshow-5k7ol2m"/>
        </item>
        <item>
            <title><![CDATA[ചന്ദ്രനിൽ വെള്ളം തേടി ചൈന; ചാങ്‌എ-7 കുതിച്ചുയരാൻ മണിക്കൂറുകൾ മാത്രം]]></title>
            <link>https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</link>
            <guid isPermaLink="true">https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw</guid>
            <pubDate>Sat, 22 Aug 2026 15:33:52 +0530</pubDate>
            <description><![CDATA[ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം കണ്ടെത്താനായി ചൈനയുടെ ചാങ്‌എ-7 ദൗത്യം വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയ്‌ക്കൊപ്പം, ഇരുണ്ട ഗർത്തങ്ങളിലേക്ക് ചാടിയിറങ്ങാൻ കഴിവുള്ള ഒരു ഹോപ്പറും ഈ ദൗത്യത്തിന്റെ ഭാഗമാണ്. 2030-ൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ചൈനയുടെ ബൃഹത്തായ പദ്ധതിയുടെ നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kykyb6qvw3xqt7vhvcbcwym8,imgname-moon--3--1785228270331.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ച&lt;/strong&gt;ന്ദ്രന്&zwj;റെ ദക്ഷിണധ്രുവത്തിൽ ജലസാന്നിധ്യം തേടിയുള്ള ചൈനയുടെ ഏറ്റവും സങ്കീർണമായ ചാന്ദ്രദൗത്യമായ ചാങ്&zwnj;എ-7 വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 24ന് ഹൈനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോംഗ് മാർച്ച്-5 Y14 റോക്കറ്റിലാണ് ദൗത്യം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്.&lt;/p&gt;&lt;h2&gt;ലക്ഷ്യം ചന്ദ്രന്&zwj;റെ ദക്ഷിണധ്രുവം&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഷാക്ക്ല്ടൺ ക്രേറ്ററിന്റെ സമീപപ്രദേശമാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓർബിറ്റർ, ലാൻഡർ, റോവർ, പ്രത്യേക ഹോപ്പർ എന്നിവ ഉൾപ്പെടുന്നതാണ് ചാങ്&zwnj;എ-7. ചന്ദ്രന്റെ ഉപരിതലം, പരിസ്ഥിതി, വിഭവങ്ങൾ എന്നിവ വിശദമായി പഠിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. വിക്ഷേപണത്തിന് ശേഷം ബഹിരാകാശപേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി പ്രദേശം വിശദമായി നിരീക്ഷിക്കും. തുടർന്ന് ലാൻഡർ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനുള്ള ശ്രമം നടത്തും.&lt;/p&gt;&lt;h2&gt;കോടിക്കണക്കിന് വർഷമായി ഇരുട്ടിൽ; അവിടെ വെള്ളമുണ്ടോ?&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7ന്റെ പ്രധാന ദൗത്യങ്ങളിലൊന്ന് ചന്ദ്രന്റെ സ്ഥിരമായി നിഴലിലായിരിക്കുന്ന ഗർത്തങ്ങളിൽ ജലഹിമത്തിന്&zwj;റെ സാന്നിധ്യം കണ്ടെത്തുകയാണ്. ദക്ഷിണധ്രുവത്തിലെ ചില പ്രദേശങ്ങളിൽ കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം എത്തിയിട്ടില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഇത്തരം പ്രദേശങ്ങൾ ജലഹിമയും മറ്റ് അസ്ഥിര വസ്&zwj;തുക്കളും സംരക്ഷിച്ചുവച്ചിരിക്കുന്ന പ്രകൃതിദത്ത 'ഫ്രീസറുകൾ' പോലെയാകാമെന്നാണ് കരുതുന്നത്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ 'ചാടുന്ന' റോബോട്ട്&lt;/h2&gt;&lt;p&gt;ദൗത്യത്തിലെ ഏറ്റവും കൗതുകകരമായ ഘടകമാണ് ഹോപ്പർ. സാധാരണ റോവറുകൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കുത്തനെയുള്ള ഗർത്തങ്ങളിലേക്കും നിഴൽപ്രദേശങ്ങളിലേക്കും ചാടിയെത്താൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. ഹോപ്പർ നിഴലിലായ ഗർത്തങ്ങളിലേക്ക് പ്രവേശിച്ച് അവിടെ പഠനം നടത്തിയ ശേഷം വീണ്ടും സൂര്യപ്രകാശമുള്ള പ്രദേശങ്ങളിലേക്ക് തിരിച്ചെത്തും. ഇതിലൂടെ ജലഹിമയുടെ സാന്നിധ്യവും വിതരണവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം&lt;/h2&gt;&lt;p&gt;ചൈനയുടെ നേതൃത്വത്തിലുള്ള ദൗത്യമാണെങ്കിലും നിരവധി രാജ്യങ്ങളിലെ ശാസ്ത്രസ്ഥാപനങ്ങളുടെ ഉപകരണങ്ങളും ചാങ്&zwnj;എ-7ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, തായ്&zwnj;ലൻഡ്, ബഹ്&zwnj;റൈൻ, ഈജിപ്&zwj;ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ വിവിധ പരീക്ഷണോപകരണങ്ങൾ നൽകുന്നു. ചന്ദ്രധൂളി, പ്ലാസ്&zwj;മ, ഉയർന്ന ഊർജകണങ്ങൾ, ഉപരിതല ഘടന എന്നിവ പഠിക്കുന്നതിനുള്ള ഉപകരണങ്ങളും ഇതിലുണ്ട്.&lt;/p&gt;&lt;h2&gt;ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തിന്റെ ചിത്രങ്ങളും&lt;/h2&gt;&lt;p&gt;ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ജ്യോതിശാസ്ത്ര നിരീക്ഷണം നടത്തുന്നതിനുള്ള പ്രത്യേക ക്യാമറയും ദൗത്യത്തിലുണ്ട്. ഇന്റർനാഷണൽ ലൂണാർ ഒബ്സർവേറ്ററി അസോസിയേഷനും ഹോങ്കോങ് സർവകലാശാലയിലെ ലബോറട്ടറി ഫോർ സ്പേസ് റിസർച്ചും ചേർന്ന് വികസിപ്പിച്ച ILO-C ക്യാമറ ചന്ദ്രനിൽ നിന്ന് വിശാലമായ വർണചിത്രങ്ങൾ പകർത്തും. ചന്ദ്രനിൽ നിന്ന് ക്ഷീരപഥത്തെ നിരീക്ഷിക്കുന്നത് ഭൂമിയിലെ അന്തരീക്ഷത്തിന്റെ തടസ്സങ്ങളില്ലാത്ത വ്യത്യസ്&zwj;തമായ ജ്യോതിശാസ്ത്ര കാഴ്ചകൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;ലക്ഷ്യം 2030; പിന്നാലെ ചാങ്&zwnj;എ-8&lt;/h2&gt;&lt;p&gt;ചാങ്&zwnj;എ-7 വെറുമൊരു ശാസ്ത്രീയ ദൗത്യമല്ല. ചൈനയുടെ ദീർഘകാല മനുഷ്യചാന്ദ്രദൗത്യ പദ്ധതികളിലും ഇതിന് നിർണായക സ്ഥാനമുണ്ട്. 2030ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ആവശ്യമായ വിവരങ്ങളും സാങ്കേതിക പരിചയവും ശേഖരിക്കാൻ ചാങ്&zwnj;എ-7 സഹായിക്കും. തുടർന്ന് ചാങ്&zwnj;എ-8 ദൗത്യത്തിലൂടെ ചന്ദ്രന്റെ മണ്ണ് ഉപയോഗിച്ച് ഭാവിയിൽ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കാനാണ് ലക്ഷ്യം. ചാങ്&zwnj;എ-7, ചാങ്&zwnj;എ-8 ദൗത്യങ്ങൾ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ദീർഘകാല ഗവേഷണ സാന്നിധ്യം സ്ഥാപിക്കാനുള്ള ചൈനയുടെ പദ്ധതിയുടെ അടിത്തറയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ചാങ്&zwnj;എ-7 വിക്ഷേപണം പുതിയൊരു ചാന്ദ്രപര്യവേക്ഷണ മത്സരത്തിന്റെ നിർണായക ഘട്ടമായാണ് ശാസ്ത്രലോകം കാണുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[science-technology]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/science-technology/china-chang-e-7-lunar-mission-articleshow-z9v2otw"/>
        </item>
        <item>
            <title><![CDATA[രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം 'മഹാവീർ കർണ്ണ'യുടെ റിലീസ് തിയ്യതി പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/mahaveer-karnna-release-date-articleshow-cmxfg8x</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/mahaveer-karnna-release-date-articleshow-cmxfg8x</guid>
            <pubDate>Sat, 22 Aug 2026 15:29:41 +0530</pubDate>
            <description><![CDATA['മഹാവീർ കർണ്ണ'യുടെ റിലീസ് തിയ്യതി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mehd28g1r7qx69njadt5v9,imgname-mahaveer-karnna-release-date-1787392734280.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആർവി സ്റ്റുഡിയോസുമായി സഹകരിച്ച് പെൻ മൂവീസും ശ്രീ നീലാദ്രി പ്രൊഡക്ഷൻസും നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം &quot;മഹാവീർ കർണ്ണ&quot;യുടെ ആഗോള റിലീസ് 2026 ഡിസംബർ 4 ന്. റിലീസ് തീയതി വെളിപ്പെടുത്തി കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യൻ സിനിമയെ അസാധാരണമായ പുതിയ കാഴ്ച്ചകളുടെ ലോകത്തേക്ക് കൊണ്ട് പോകുന്ന ഈ വമ്പൻ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ഒരുക്കുന്നത് ബ്ലോക്ക്ബസ്റ്റർ സംവിധായകൻ രമേഷ് വർമ്മയാണ്. രാക്ഷസുഡു, ഖിലാഡി തുടങ്ങിയ വമ്പൻ വിജയ ചിത്രങ്ങളുടെ സംവിധായകനായ രമേഷ് വർമ്മ നേതൃത്വം നൽകുന്ന ഈ സ്വപ്ന ചിത്രം അവതരിപ്പിക്കുന്നത് ജയന്തിലാൽ ഗാഡ.&lt;/p&gt;&lt;p&gt;ആക്ഷൻ, ത്രില്ലർ, മാസ്സ് കൊമേഴ്സ്യൽ സിനിമകൾ എന്നിവ ചെയ്ത ശ്രദ്ധ നേടിയ രമേഷ് വർമ്മ, ഇപ്പോൾ മഹാഭാരതത്തിലെ കർണ്ണന്റെ കാലാതീതമായ കഥയുമായി തികച്ചും പുതിയ ഒരു മേഖലയിലേക്ക് കടക്കുകയാണ്. മഹാവീർ കർണ്ണയിലൂടെ, തത്സമയ പ്രകടനത്തിന്റെ വൈകാരിക ശക്തിയും നൂതന വിഷ്വൽ ഇഫക്റ്റുകളുടെ പരിധിയില്ലാത്ത സാധ്യതകളും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു ഹൈബ്രിഡ് ലൈവ്-ആക്ഷൻ ഫോർമാറ്റ് ആണ് അദ്ദേഹം പരീക്ഷിക്കുന്നത്. ഈ പരീക്ഷണത്തെ ആവേശകരമാക്കുന്നത് കർണ്ണനെ അതിന്റെ വൈകാരിക കേന്ദ്രമായി തിരഞ്ഞെടുത്തതാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കർണ്ണൻ്റെ കഥ കേവലം മഹത്വം തേടുന്ന ഒരു യോദ്ധാവിൻ്റെ കഥയല്ല; മറ്റെല്ലാറ്റിനുമുപരിയായി തൻ്റെ വാക്കിന് വേണ്ടി നിലകൊള്ളുന്ന ഒരു മനുഷ്യൻ്റെ കഥയാണ്. കുന്തിയുടെ മകനായി ജനിച്ചെങ്കിലും രാജകീയ അംഗീകാരത്തിൽ നിന്ന് അകന്ന് വളർന്ന കർണ്ണൻ, തിരസ്കരണത്തെയും സ്വത്വത്തെയും വിധിയെയും അഭിമുഖീകരിച്ച് തൻ്റെ ജീവിതം ചെലവഴിക്കുന്നു, എന്നിട്ടും താൻ തിരഞ്ഞെടുക്കുന്ന ജനങ്ങളോടും തത്വങ്ങളോടും കടുത്ത വിശ്വസ്തത പുലർത്തുന്നു. തൻ്റെ വാഗ്ദാനങ്ങളോടുള്ള പ്രതിബദ്ധതയും ഐതിഹാസികമായ ഔദാര്യവും, തൻ്റെ വാക്ക് ലംഘിക്കുന്നതിനു പകരം അത് പാലിക്കുന്നതിന്റെ അനന്തരഫലങ്ങൾ നേരിടാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ ആണ് വെളിപ്പെടുത്തുന്നത്. വിട്ടുവീഴ്ചയില്ലാത്ത ഈ ഗുണം ,കർണ്ണനെ മഹാഭാരതത്തിലെ ഏറ്റവും ആകർഷകവും ദാരുണവുമായ വ്യക്തികളിൽ ഒരാളാക്കുന്നു. ഈ ശക്തമായ മാനമാണ് മഹാവീർ കർണ്ണന് അതിന്റെ വൈകാരിക അടിത്തറ നൽകുന്നത്.&lt;/p&gt;&lt;p&gt;ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ടീസർ, കർണ്ണന്റെ ഈ ഗുണങ്ങളെ പ്രേക്ഷകർക്ക് ഒരനുഭവമായി സമ്മാനിക്കുന്നുണ്ട്. യോദ്ധാക്കൾ, രാജ്യങ്ങൾ, ആയുധങ്ങൾ, അതിശയകരമായ പ്രതിച്ഛായ എന്നിവയുടെ മഹത്വത്തിനപ്പുറം, തൻ്റെ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുന്ന ഒരു മനുഷ്യന്റെ സാന്നിധ്യമാണ് കാഴ്ചക്കാരന്റെ മനസ്സിൽ നിലനിൽക്കുന്നത്. നിർമ്മാതാക്കൾ കർണ്ണനെ ഒരു പുരാണ കാഴ്ചയായി മാത്രമല്ല, ബഹുമാനം, വിശ്വസ്തത, സൌഹൃദം, വഞ്ചന, വിധി, ഒരാളുടെ വാക്ക് പാലിക്കുന്നതിനുള്ള വില എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള മാനുഷിക ഇതിഹാസമായിട്ടാണ് സമീപിക്കുന്നതെന്ന് വിഷ്വൽ ട്രീറ്റ്മെന്റ് സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ഹൈബ്രിഡ് ലൈവ്-ആക്ഷൻ സമീപനം ഈ കാഴ്ചപ്പാടിനെ കൂടുതൽ വലുതാക്കുകയും, ഇന്ത്യൻ സിനിമയിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന വമ്പൻ കാൻവാസ്&zwnj;, ഇമേജറി, സിനിമാ ലോക നിർമ്മാണം എന്നിവ പരീക്ഷിക്കാൻ രമേഷ് വർമ്മയ്ക്ക് അവസരം നൽകുകയും ചെയ്യുന്നു. ക്രിയേറ്റീവ് ആൻഡ് ടെക്നിക്കൽ ടീമിൽ ഹൈബ്രിഡ് ക്രിയേറ്റർ രാംജി ഡോട്ട് ഛായാഗ്രാഹകനായും പ്രവീൺ പുഡി എഡിറ്ററായും ഗാനരചയിതാവ് ശ്രീമാനി ഡയലോഗ് എഴുത്തുകാരനായും ഗ്യാനി സംഗീത സംവിധായകനായും ഒത്തുചേരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഇതിഹാസ കഥാപാത്രങ്ങളിലൊന്നിനെ, പുതിയ തലമുറയ്ക്ക് അതിശയകരമായ സിനിമാറ്റിക് അനുഭവമാക്കി മാറ്റാൻ സംവിധായകൻ രമേശ് വർമ്മയുടെ ഏറ്റവും ഈ ബ്രഹ്മാണ്ഡ പരീക്ഷണത്തിന് വലിയ സാധ്യതകളുണ്ട്. 2026 ഡിസംബർ 4ന് ചിത്രം പാൻ ഇന്ത്യ റിലീസായി പ്രദർശനത്തിനെത്തും.&lt;/p&gt;&lt;p&gt;സംവിധാനം, വിഎഫ്എക്സ്: രമേഷ് വർമ്മ, ഡയലോഗുകൾ: ശ്രീമാനി, സംഗീതം: ഗ്യാനി, ഛായാഗ്രഹണം: റാംജി ഡോട്ട് (ഹൈബ്രിഡ് ക്രിയേറ്റർ),എഡിറ്റർ: പ്രവീൺ പുഡി, പ്രൊഡക്ഷൻ ഡിസൈനർ: ഗാന്ധി നാടികുടികർ, ബാനറുകൾ: പെൻ സ്റ്റുഡിയോസ്, ശ്രീ നീലാദ്രി പ്രൊഡക്ഷൻസ്, ആർവി സ്റ്റുഡിയോസ്, പിആർഒ : ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/mahaveer-karnna-release-date-articleshow-cmxfg8x"/>
        </item>
        <item>
            <title><![CDATA[ദീപാവലിക്ക് മുമ്പെത്തും ആറ് എസ്‌യുവികൾ; ഒന്ന് ഞെട്ടിക്കും!]]></title>
            <link>https://www.asianetnews.com/automobile/four-wheels/upcoming-suvs-in-india-2026-articleshow-49sq8nh</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/upcoming-suvs-in-india-2026-articleshow-49sq8nh</guid>
            <pubDate>Sat, 22 Aug 2026 15:29:14 +0530</pubDate>
            <description><![CDATA[2026 ദീപാവലിക്ക് മുമ്പായി ഇന്ത്യൻ വിപണിയിൽ 6 പുതിയ എസ്‌യുവികൾ എത്തുന്നു. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനുകളിൽ എത്തുന്ന ഈ മോഡലുകളിൽ 1000 കിലോമീറ്ററിലധികം റേഞ്ചുള്ള വാഹനവും ഉൾപ്പെടുന്നു. കിയ, എംജി, ടാറ്റ, റെനോ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളാണ് പുതിയ എസ്‌യുവികൾ അവതരിപ്പിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7bda085x1xfjkvemyf3yy1r,imgname-suvs-1760245907717.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദീ&lt;/strong&gt;പാവലിക്ക് മുമ്പ് എത്തുന്ന 6 പുത്തൻ എസ്&zwnj;യുവികൾ; ഒന്നിന് 1,000 കിലോമീറ്ററിലേറെ റേഞ്ച് 2026ലെ ദീപാവലി സീസൺ ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ച് ഏറെ തിരക്കേറിയ കാലമാകുമെന്ന് പ്രതീക്ഷ. വിവിധ വിഭാഗങ്ങളിലായി നിരവധി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് തുടങ്ങി വ്യത്യസ്ത പവർട്രെയിൻ ഓപ്ഷനുകളുമായാണ് പുതിയ എസ്&zwnj;യുവികൾ എത്തുന്നത്. ദീപാവലിക്ക് മുമ്പ് ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 6 പ്രധാന എസ്&zwnj;യുവികൾ ഏതൊക്കെയെന്ന് നോക്കാം.&lt;/p&gt;&lt;h2&gt;കിയ സൊറെന്&zwj;റോ&lt;/h2&gt;&lt;p&gt;കിയ സൊറെന്റോ സെപ്റ്റംബർ 4, 2026ന് ഷോറൂമുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 30 ലക്ഷം രൂപയായിരിക്കും പ്രാരംഭ വില. സ്കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ഫോക്സ്&zwnj;വാഗൺ ടെയ്&zwnj;റോൺ എന്നിവയുമായാണ് മത്സരം. 1.6 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ്, 2.0 ലിറ്റർ ഡീസൽ എൻജിൻ ഓപ്ഷനുകൾക്കൊപ്പം ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭിച്ചേക്കും. കിയയുടെ എഐ അസിസ്റ്റന്റും വാഹനത്തിലുണ്ടാകുമെന്ന് കമ്പനി ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;എംജി ഹെക്ടർ ടോമാഹോക്ക് ഇവി&lt;/h2&gt;&lt;p&gt;ജെഎസ്&zwj;ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പുതിയ ഹെക്ടർ ടോമാഹോക്ക് 7 സീറ്റർ ഇലക്ട്രിക് എസ്&zwnj;യുവിയെ ഓഗസ്റ്റ് 26, 2026ന് അവതരിപ്പിക്കും. 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും പ്രതീക്ഷിക്കുന്ന വില. മഹീന്ദ്ര എക്സ്ഇവി 9എസ്, കിയ കാരൻസ് ക്ലാവിസ് ഇ.വി എന്നിവയായിരിക്കും പ്രധാന എതിരാളികൾ.&lt;/p&gt;&lt;h2&gt;ഹ്യുണ്ടായ് ബയോൺ അധിഷ്ഠിത എസ്&zwnj;യുവി&lt;/h2&gt;&lt;p&gt;ഹ്യുണ്ടായിയുടെ പുതിയ മിഡ്-സൈസ് എസ്&zwnj;യുവി വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലായിരിക്കും സ്ഥാനം. മാരുതി വിക്ടോറിസിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വാഭാവികമായി ആസ്പിറേറ്റഡ് പെട്രോൾ എൻജിനും സി.എൻ.ജി പവർട്രെയിനും ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;h2&gt;ടാറ്റ സഫാരി ഇവി&lt;/h2&gt;&lt;p&gt;2026ലെ ദീപാവലി സീസണിൽ ടാറ്റ സഫാരി ഇ.വി. വിപണിയിലെത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ മുൻനിര ഇലക്ട്രിക് മോഡലായിരിക്കും ഇത്. മഹീന്ദ്ര എക്സ്ഇവി 9എസിനോട് മത്സരിക്കും. ഹാരിയർ ഇ.വിയിൽ ഉപയോഗിക്കുന്ന 65 കിലോവാട്ട് മണിക്കൂർ, 75 കിലോവാട്ട് മണിക്കൂർ ബാറ്ററി പാക്കുകൾ സഫാരി ഇ.വിയിലും ലഭിച്ചേക്കും.&lt;/p&gt;&lt;h2&gt;ജെറ്റൂർ ജെ2&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ സ്വതന്ത്ര കാർ നിർമാതാവെന്ന നിലയിൽ ജെ.എസ്.ഡബ്ല്യു മോട്ടോഴ്സിന്റെ ആദ്യ മോഡലായിരിക്കും ജെറ്റൂർ ജെ2. ചില ആഗോള വിപണികളിൽ 156 ബിഎച്ച്പി, 1.5 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും 26.7 കിലോവാട്ട് മണിക്കൂർ ബാറ്ററിയും ചേരുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന് 139 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ചും 1,000 കിലോമീറ്ററിലേറെ സംയുക്ത റേഞ്ചും ലഭിക്കും.&lt;/p&gt;&lt;p&gt;റെനോ ഡസ്റ്റർ ഹൈബ്രിഡ് 2026ലെ ദീപാവലി സീസണിൽ റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തും. വിപണിയിലെത്തുന്നതിന് മുമ്പുതന്നെ ആദ്യ ബാച്ചിന്റെ ബുക്കിങ് പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. 1.8 ലിറ്റർ പെട്രോൾ എൻജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറുകളും 1.4 കിലോവാട്ട് മണിക്കൂർ ബാറ്ററിയുമാണ് ലഭിക്കുക. നഗരയാത്രകളിൽ 80 ശതമാനം വരെ ഇ.വി. മോഡിൽ പൂർത്തിയാക്കാൻ ഡസ്റ്റർ ഹൈബ്രിഡിന് കഴിയുമെന്ന് റെനോ സ്ഥിരീകരിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/upcoming-suvs-in-india-2026-articleshow-49sq8nh"/>
        </item>
        <item>
            <title><![CDATA[ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി; ഒരു മായാജാലമെന്ന് സണ്ണി ജോസഫ്]]></title>
            <link>https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r</guid>
            <pubDate>Sat, 22 Aug 2026 15:27:19 +0530</pubDate>
            <description><![CDATA[ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഓണാഘോഷത്തിന്റെ ഭാഗമായി ഡാം തുറന്നതിനൊപ്പം, ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സഹായത്തോടെയുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3xakf4kwqr4kxw1g2x4an4f,imgname-idukki-dam-1756552084626.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങള്&zwj;ക്കായി തുറന്നു കൊടുക്കുക എന്ന ആവശ്യത്തിനായി തുടര്&zwj; നടപടികള്&zwj; സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയില്&zwj; ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്&zwj; കൗണ്&zwj;സിലും സംഘടിപ്പിക്കുന്ന ഓണോത്സവ് 2026 ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്&zwj;വഹിക്കുകയായിരുന്നു മന്ത്രി. ഡീന്&zwj; കുര്യാക്കോസ് എംപിയുടെയും റോയ് കെ. പൗലോസിന്റെയും അഭ്യര്&zwj;ത്ഥനയുടെ അടിസ്ഥാനത്തില്&zwj; ഓണത്തോടനബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് തുറക്കാന്&zwj; പ്രത്യേക ഉത്തരവിട്ടിട്ടുണ്ട്. എന്നാല്&zwj; എല്ലാ ദിവസവും തുറക്കണമെന്നാണ് നാടിന്റെ ആവശ്യം. ഇതിനായി വൈദ്യുതി ബോര്&zwj;ഡ് ചെയര്&zwj;മാനുമായും മറ്റ് ബോര്&zwj;ഡംഗങ്ങളുമായിട്ട് സംസാരിച്ച് ഇടുക്കിക്കാരന്&zwj; എന്ന നിലയില്&zwj; ഈ ആവശ്യത്തിനുവേണ്ടി ഉറച്ച നിലപാട് സ്വീകരിക്കും എന്ന് മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;ടൂറിസം രംഗത്തെ ഇടുക്കിയുടെ പ്രത്യേകതകള്&zwj; സംബന്ധിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കും. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് തന്നെ ടൂറിസം കേന്ദ്ര സഹ ഫണ്ടിന്റെ അടിസ്ഥാനത്തില്&zwj; വികസിപ്പിക്കുന്ന ഒരു ബൃഹത്തായ പദ്ധതി സംബന്ധിച്ച് അതിവേഗം തുടര്&zwj;നടപടി സ്വീകരിക്കും. ഡാം സന്ദര്&zwj;ശനവേളയില്&zwj; ടൂറിസം മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു.&lt;/p&gt;&lt;p&gt;ഇടുക്കി ഡാം ഒരു മായാജാലമാണ്, അത്ഭുതമല്ല. 50 വര്&zwj;ഷങ്ങള്&zwj;ക്ക് മുന്&zwj;പ് ഇങ്ങനെ ഒരു എന്&zwj;ജിനീയറിങ്, ഇങ്ങനെ ഒരു ആര്&zwj;ക്കിടെക്ചറല്&zwj; സ്&zwnj;കില്&zwj;, ഇങ്ങനെ ഒരു കാഴ്ചപ്പാട്, അത് അതിന് നേതൃത്വം നല്&zwj;കിയ നേതൃത്വത്തെയും എന്&zwj;ജിനീയറിങ് വിങ്ങിനെയും പ്രത്യേകമായും പ്രശംസിക്കാനും നന്ദിയും കടപ്പാടും അറിയിക്കാനും ആഗ്രഹിക്കുകയാണ്. അതിന്റെ നന്മ നിലനിര്&zwj;ത്താന്&zwj; സാധിക്കണം.&lt;/p&gt;&lt;p&gt;ഇടുക്കി ജില്ലയുടെ പ്രകൃതിരമണീയത കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോകം അംഗീകരിക്കുന്നതില്&zwj; പ്രധാനപ്പെട്ടത് നമ്മളുടെ പ്രകൃതിസൗന്ദര്യമാണ്. നമ്മുടെ സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പുമാണ്. ഒരു ഘട്ടത്തില്&zwj; ഇടുക്കി ഡാമിലെ ജലനിരപ്പ് 22% ആയിരുന്നു. കഴിഞ്ഞവര്&zwj;ഷം 67 ശതമാനം ഉള്ളിടത്തായിരുന്നു ഇത്. ഏതായാലും പ്രകൃതി നമ്മളെ കൈവിട്ടില്ല, കുറച്ചൊക്കെ മഴ കിട്ടി. ഇന്നിപ്പോള്&zwj; ജലനിരപ്പ് 57 ശതമാനം ആയി ഉയര്&zwj;ന്നത് ആശ്വാസമാണ്.&lt;/p&gt;&lt;p&gt;കേരളത്തിന്റെ പവര്&zwj;ഹൗസായ ഇടുക്കി കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ജില്ലയാണ് എന്നതാണ് യാഥാര്&zwj;ത്ഥ്യം. വയനാടിനെയും തിരുവനന്തപുരത്തെയും വിമാനത്താവളവും കപ്പല്&zwj;ത്താവളവും എല്ലാമുള്ള കൊച്ചിയെയും അപേക്ഷിച്ച് അഭ്യന്തര ടൂറിസ്റ്റുകള്&zwj;ക്കും വിദേശ ടൂറിസ്റ്റുകള്&zwj;ക്കും ഏറ്റവും ആകര്&zwj;ഷകമായ, പ്രകൃതിരമണീയമായ, കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്ന ജില്ല ഇടുക്കി ആണ്. ഇടുക്കിയുടെ പ്രകൃതിരമണീയത നിലനിര്&zwj;ത്താന്&zwj; സാധിക്കണം. ടൂറിസ്റ്റ് സാധ്യതകള്&zwj; നന്നായി വിനിയോഗിക്കാന്&zwj; സാധിക്കണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങള്&zwj;ക്ക് സന്ദര്&zwj;ശാനുമതി നിഷേധിക്കാന്&zwj; കഴിയില്ലെന്നും മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;ഇടുക്കിയിലെ ഭൂമി സംബന്ധിച്ച പ്രശ്&zwnj;നങ്ങള്&zwj; പരിഹരിക്കും. കാര്&zwj;ഷിക മേഖലയിലെ യഥാര്&zwj;ത്ഥ കൃഷിക്കാരന്റെ ഭൂമി സംബന്ധിച്ച അവകാശങ്ങള്&zwj; സര്&zwj;ക്കാര്&zwj; അംഗീകരിച്ച് അനുമതി നല്&zwj;കും. റോഡ്, പാലങ്ങള്&zwj; ഉള്&zwj;പ്പെടെയുള്ള ആവശ്യങ്ങള്&zwj; നേടിയെടുക്കാന്&zwj; ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തെ ആവശ്യങ്ങള്&zwj;, മെഡിക്കല്&zwj; കോളേജിന്റെ വികസനം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് മുന്&zwj;ഗണന നല്&zwj;കും.&lt;/p&gt;&lt;p&gt;പാരിസ്ഥിതിക സ്ഥിതിവിശേഷങ്ങള്&zwj; സംരക്ഷിക്കപ്പെടുമ്പോള്&zwj; തന്നെ അത്തരം നിയമങ്ങള്&zwj; മനുഷ്യര്&zwj;ക്ക്, കൃഷിക്കാര്&zwj;ക്ക്, സ്ഥല ഉടമകള്&zwj;ക്ക്, അവിടെ താമസിക്കുന്നവര്&zwj;ക്ക് പ്രതികൂലമാകാന്&zwj; പാടില്ല എന്ന നിലപാടിലും സര്&zwj;ക്കാര്&zwj; ഉറച്ചുനില്&zwj;ക്കും. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ എത്തിക്കുന്നതില്&zwj; ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയുടെ മനോഹാരിത സംരക്ഷിക്കാന്&zwj; ഈ ഓണാഘോഷം കരുത്തുപകരട്ടെ എന്നും മന്ത്രി ആശംസിച്ചു.&lt;/p&gt;&lt;p&gt;സ്വദേശി ദര്&zwj;ശന്&zwj; പദ്ധതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേന്ദ്ര ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന അതിബൃഹത്തായ പ്രോജക്ട് ഇടുക്കിയില്&zwj; യാഥാര്&zwj;ഥ്യമാകും എന്ന് ഡീന്&zwj; കുര്യാക്കോസ് എംപി പറഞ്ഞു. കേന്ദ്ര ടൂറിസം ഡിപ്പാര്&zwj;ട്ട്&zwnj;മെന്റിന്റെ പ്രത്യേക ഫണ്ട് വിഹിതം ഉപയോഗപ്പെടുത്തിയാണ് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇപ്പോള്&zwj; സ്ഥിതി ചെയ്യുന്ന ഇക്കോ ലോഡ്ജും ലാന്&zwj;ഡ്&zwnj;സ്&zwnj;കേപ്പിംഗ് ഉള്&zwj;പ്പെടെയുള്ള പദ്ധതികളും പൂര്&zwj;ത്തീകരിച്ചിട്ടുള്ളത്. അതിനനുബന്ധമായാണ് പുതിയ പദ്ധതി നിര്&zwj;ദേശവും സമര്&zwj;പ്പിക്കുന്നത്. ഡാം റിസര്&zwj;വോയറിന്റെ മുന്&zwj;വശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ വിധത്തില്&zwj; അതിനേക്കാള്&zwj; മനോഹാരിതയോടെ പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പദ്ധതി നടപ്പിലാക്കാന്&zwj; കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും സഹകരണം ആവശ്യമാണ്. കെഎസ്ഇബിയുടെ എന്&zwj;ഒസി ലഭിക്കണമെങ്കില്&zwj; ഒട്ടേറെ കടമ്പകള്&zwj; ഉണ്ട്. കാരണം ഈ ഡാമിന്റെ നിയമം പ്രത്യേകിച്ചും കേന്ദ്ര ഡാം സേഫ്റ്റി അതോറിറ്റി ആക്ട് യാഥാര്&zwj;ത്ഥ്യമായതിനുശേഷം അതിഭയങ്കരമായ നിയന്ത്രണമുണ്ട്. 500 മീറ്റര്&zwj; ഭാഗത്ത് യാതൊരു തരത്തിലുമുള്ള നിര്&zwj;മ്മിതികളും പാടില്ല. എത്രയും പെട്ടെന്ന് കെഎസ്ഇബിയുടെയും വനവകുപ്പിന്റെയും അനുമതിയോടെ കേന്ദ്രസര്&zwj;ക്കാരിനു മുന്&zwj;പാകെ പദ്ധതി സമര്&zwj;പ്പിക്കാന്&zwj; കഴിയും എന്ന പൂര്&zwj;ണ്ണവിശ്വാസമുണ്ടെന്നും എംപി പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Bibin Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-says-steps-will-be-taken-to-open-idukki-dam-every-day-sunny-joseph-calls-it-a-magic-articleshow-z6ogd2r"/>
        </item>
        <item>
            <title><![CDATA[കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9</guid>
            <pubDate>Sat, 22 Aug 2026 15:27:09 +0530</pubDate>
            <description><![CDATA[കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k5xfw6mnrk0thwg8xgjgdp24,imgname-fotojet---2025-09-24t144119.318-1758705097365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;കണ്ണൂർ മാടായിപ്പാറയിൽ വിദ്യാർത്ഥിനിക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഒഡീഷ സ്വദേശി കിരൺ സിങ്കുവിനെ പഴയങ്ങാടി പൊലീസ് പിടികൂടി. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കോളേജിലെ ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർത്ഥിനി മാടായിപ്പാറയിലൂടെ നടന്നു പോകുന്നതിനിടെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. ബഹളം കേട്ട് സഹപാഠികൾ എത്തിയാണ് വിദ്യാർത്ഥിനിയെ രക്ഷിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/assault-on-female-student-at-madayippara-kannur-migrant-worker-taken-into-custody-articleshow-2dnrzl9"/>
        </item>
        <item>
            <title><![CDATA[ഹോണ്ട എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഉടൻ; എസ്‌യുവിയിൽ വരുന്നത് ഈ മാറ്റങ്ങൾ]]></title>
            <link>https://www.asianetnews.com/automobile/four-wheels/honda-elevate-facelift-2026-india-articleshow-xode43i</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/honda-elevate-facelift-2026-india-articleshow-xode43i</guid>
            <pubDate>Sat, 22 Aug 2026 15:24:49 +0530</pubDate>
            <description><![CDATA[ഹോണ്ടയുടെ ജനപ്രിയ എസ്‌യുവിയായ എലിവേറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ വിപണിയിലെത്തും. ഡിസൈനിലെ ചെറിയ മാറ്റങ്ങൾക്കൊപ്പം വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ പുതിയ ഫീച്ചറുകളും പ്രതീക്ഷിക്കാം. എന്നാൽ, നിലവിലെ 1.5 ലിറ്റർ പെട്രോൾ എൻജിനിൽ മാറ്റങ്ങളുണ്ടാകില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbm40z018rx6f8z10fscaxcy,imgname-tamil-news---2025-12-04t125355.275-1764833131521.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹോ&lt;/strong&gt;ണ്ട എലിവേറ്റ് ആരാധകർക്ക് സന്തോഷവാർത്ത. ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട തങ്ങളുടെ ജനപ്രിയ എസ്&zwnj;യുവിയായ എലിവേറ്റിന്റെ ഫെയ്&zwnj;സ്&zwnj;ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി തവണ പരീക്ഷണയോട്ടത്തിനിടെ പുതിയ മോഡൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ വാഹനം ലോഞ്ചിന് പൂർണമായും തയ്യാറായെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ പുതിയ ഹോണ്ട എലിവേറ്റ് ഫെയ്&zwnj;സ്&zwnj;ലിഫ്റ്റ് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് സൂചന. നിലവിലെ മോഡലിൽനിന്ന് വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും ഡിസൈനിലും ഫീച്ചറുകളിലും ശ്രദ്ധേയമായ പരിഷ്&zwnj;കാരങ്ങൾ പ്രതീക്ഷിക്കാം.&lt;/p&gt;&lt;h2&gt;ഡിസൈനിൽ ചെറിയ മാറ്റങ്ങൾ&lt;/h2&gt;&lt;p&gt;ഫെയ്&zwnj;സ്&zwnj;ലിഫ്റ്റ് മോഡലായതിനാൽ എലിവേറ്റിന്റെ അടിസ്ഥാന രൂപകൽപ്പനയിൽ വലിയ മാറ്റമുണ്ടാകില്ല. നിലവിലെ ബോക്&zwnj;സി രൂപം തുടരും. എന്നാൽ മുൻവശത്ത് പുതിയ ഗ്രിൽ, പരിഷ്&zwnj;കരിച്ച ബമ്പർ, ചെറിയ മാറ്റങ്ങളുള്ള ഹെഡ്&zwnj;ലാമ്പുകൾ എന്നിവ ലഭിച്ചേക്കും. എൽഇഡി ഹെഡ്&zwnj;ലാമ്പുകളും ഫോഗ് ലാമ്പുകളും തുടരുമെന്നാണ് പ്രതീക്ഷ. സൈഡ് പ്രൊഫൈലിൽ പുതിയ അലോയ് വീലുകളും പിന്നിൽ പുതുക്കിയ ടെയിൽലാമ്പ് ഡിസൈനും ലഭിച്ചേക്കാം.&lt;/p&gt;&lt;h2&gt;അകത്തളത്തിലും പുതിയ ഫീച്ചറുകൾ&lt;/h2&gt;&lt;p&gt;ക്യാബിൻ കൂടുതൽ ആധുനികവും പ്രീമിയവുമാക്കാനാണ് ഹോണ്ടയുടെ നീക്കം. ഡാഷ്&zwnj;ബോർഡിന്റെ അടിസ്ഥാന ലേഔട്ടിൽ വലിയ മാറ്റമുണ്ടാകില്ലെങ്കിലും പുതിയ കളർ തീമുകളും കൂടുതൽ സൗകര്യങ്ങളും എത്തും. വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, പരിഷ്&zwnj;കരിച്ച ഇൻഫോടെയ്ൻമെന്റ് സംവിധാനം തുടങ്ങിയവ പുതിയ എലിവേറ്റിലെ പ്രധാന കൂട്ടിച്ചേർക്കലുകളായേക്കും. നിലവിലെ മോഡലിൽ 10.25 ഇഞ്ച് ടച്ച്&zwnj;സ്&zwnj;ക്രീൻ, 8 സ്പീക്കർ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ ഫീച്ചറുകളുണ്ട്.&lt;/p&gt;&lt;h2&gt;എൻജിനിൽ മാറ്റമുണ്ടാകില്ല&lt;/h2&gt;&lt;p&gt;പവർട്രെയിനിൽ വലിയ മാറ്റങ്ങൾക്ക് ഹോണ്ട തയ്യാറെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ 1.5 ലിറ്റർ, 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് ഐ-വിടെക് പെട്രോൾ എൻജിൻ തുടരും. ഈ എൻജിൻ 121 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്നു. 6 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്&zwnj;സ് ഓപ്ഷനുകളും തുടരും.&lt;/p&gt;&lt;h2&gt;സുരക്ഷയിലും ശ്രദ്ധ&lt;/h2&gt;&lt;p&gt;സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, എബിഎസ്, ഇബിഡി എന്നിവയ്ക്കൊപ്പം ക്യാമറ അധിഷ്ഠിത അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും ലഭിക്കും. ഹോണ്ടയുടെ സെൻസിങ് സാങ്കേതികവിദ്യയും പുതിയ മോഡലിൽ തുടരുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;എതിരാളികൾ ആരൊക്കെ?&lt;/h2&gt;&lt;p&gt;2023ൽ പുറത്തിറങ്ങിയതിന് ശേഷം എലിവേറ്റിന് വലിയ അപ്&zwnj;ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ ഇലക്ട്രിക്, ഹൈബ്രിഡ് പതിപ്പുകൾ അവതരിപ്പിക്കാൻ ഹോണ്ട പദ്ധതിയിട്ടിരുന്നെങ്കിലും ഈ നീക്കങ്ങൾ നിലവിൽ മാറ്റിവച്ചിരിക്കുകയാണ്. മാരുതി ഗ്രാൻഡ് വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ്, ഫോക്&zwnj;സ്&zwnj;വാഗൺ ടൈഗൺ തുടങ്ങിയ മിഡ്-സൈസ് എസ്&zwnj;യുവികളോടായിരിക്കും പുതിയ എലിവേറ്റ് ഫെയ്&zwnj;സ്&zwnj;ലിഫ്റ്റിന്റെ പ്രധാന മത്സരം. നിലവിലെ മോഡലിനോട് അടുത്ത വിലയിൽ പുതിയ പതിപ്പ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/honda-elevate-facelift-2026-india-articleshow-xode43i"/>
        </item>
        <item>
            <title><![CDATA[പദവിക്കും പക്വതക്കും നിരക്കാത്ത പ്രസ്താവന, പ്രതിപക്ഷ ഉപനേതാവ് തർക്കത്തിലെ പിണറായിയുടെ പ്രഖ്യാപനത്തിന് ബിനോയ് വിശ്വത്തിന്‍റെ മറുപടി; പോര് രൂക്ഷമാകുന്നു]]></title>
            <link>https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3</guid>
            <pubDate>Sat, 22 Aug 2026 15:22:48 +0530</pubDate>
            <description><![CDATA[പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഉപനേതാവ് പദവി സിപിഎമ്മിനായിരിക്കുമെന്ന പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കാത്തതാണെന്ന് ബിനോയ് വിശ്വം തുറന്നടിച്ച് രംഗത്തെത്തി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0me5csph23mxgyjdzp2xp78,imgname-cpi-1787392340789.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തർക്കത്തിൽ സി പി ഐയും സി പി എമ്മും തമ്മിലുള്ള പോര് മുറുകുന്നു. സി പി എമ്മിന് തന്നെയാകും പ്രതിപക്ഷ ഉപനേതാവ് പദവിയുമെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്&zwj;റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. പിണറായിയുടെ പ്രസ്താവന പദവിക്കും പക്വതക്കും നിരക്കുന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന ആ പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് ചൂണ്ടിക്കാട്ടി. പിണറായി അങ്ങനെ പറയുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ലെന്നും അങ്ങനെ പറഞ്ഞെങ്കിൽ അത് അംഗീകരിക്കില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സി പി ഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;പിണറായിയുടെ പ്രഖ്യാപനം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഉപനേതാവ് പദവി സി പി ഐയ്ക്ക് നൽകില്ലെന്ന് പിണറായി വിജയൻ ആവര്&zwj;ത്തിച്ച് ഉറപ്പിച്ച് പ്രഖ്യാപിച്ചത്. സ്പീക്കര്&zwj; താനാണ് കത്ത് നൽകുകയെന്നും ആ കത്തിൽ ഉപനേതാവായി നിര്&zwj;ദ്ദേശിക്കുന്നത് സി പി എം നേതാവിന്&zwj;റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽ ഡി എഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സി പി എം തയ്യാറല്ലെന്ന് കൂടിയാണ് പിണറായി വ്യക്തമാക്കിയത്. സി പി ഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്&zwj;ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽ ഡി എഫിലെ പദവികള്&zwj; ഏതെങ്കിലും പാര്&zwj;ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സി പി ഐയും വിടില്ലെന്ന് ഉറപ്പായി. പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സി പി ഐയ്ക്കും വിട്ടു കൊടുക്കുന്നത് സി പി എമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dispute-over-deputy-opposition-leader-post-intensifies-between-cpm-and-cpi-binoy-viswam-hits-back-at-pinarayi-vijayan-articleshow-zegzgy3"/>
        </item>
        <item>
            <title><![CDATA[ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി പിന്നിട്ട് വിശ്വനാഥ് ആൻഡ് സൺസ്]]></title>
            <link>https://www.asianetnews.com/entertainment-news/viswanath-and-sons-india-collection-report-articleshow-t8afuri</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/viswanath-and-sons-india-collection-report-articleshow-t8afuri</guid>
            <pubDate>Sat, 22 Aug 2026 15:21:23 +0530</pubDate>
            <description><![CDATA[വിശ്വനാഥ് ആൻഡ് സണ്‍സിന്റെ ഇന്ത്യ കളക്ഷൻ റിപ്പോര്‍ട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0me2frascvqzezyk0yt8bkr,imgname-viswanath-and-sons-india-collection-report-1787392245514.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കിയ &quot;വിശ്വനാഥ് ആൻഡ് സൺസ്&quot; വിജയകരമായി പ്രദര്&zwj;ശനം തുടരുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോര്&zwj; സിനിമാസുമായി ചേര്&zwj;ന്ന്, സിതാര എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഇന്ത്യയില്&zwj; നിന്ന് മാത്രം 100 കോടിയിലേറെ ചിത്രം നേടിയിരിക്കുകയാണ് എന്നാണ് സാക്നില്&zwj;ക് റിപ്പോര്&zwj;ട്ട് ചെയ്യുന്നത്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടിയിട്ടുണ്ട്. ഒരു ഗംഭീര ഫാമിലി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രണയം, ഹാസ്യം, വൈകാരിക നിമിഷങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കി, സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്&zwj;, രാധിക ശരത്കുമാര്&zwj;, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ , കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ - ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്മെന്റ് - വിജയകുമാർ, ബാലയ്യ ഡി രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ്മ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവ ശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൌഡ്, ഡിഒപി ടീം - ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുനൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ - അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജിഎഫ്എക്സ് - സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ - രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ - കബിലൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - സന്ദീപ് കുൽക്കർണി, പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/viswanath-and-sons-india-collection-report-articleshow-t8afuri"/>
        </item>
        <item>
            <title><![CDATA[ഇലക്ട്രിക് വാഹന വിപണിയിൽ വൻ നീക്കം; ജെബിഎം ഓട്ടോയിൽ 2,850 കോടി രൂപ നിക്ഷേപിക്കാൻ ബെയിൻ ക്യാപിറ്റൽ]]></title>
            <link>https://www.asianetnews.com/automobile/four-wheels/bain-capital-investment-in-jbm-auto-articleshow-m64xx8p</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/bain-capital-investment-in-jbm-auto-articleshow-m64xx8p</guid>
            <pubDate>Sat, 22 Aug 2026 15:20:00 +0530</pubDate>
            <description><![CDATA[അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ, ജെബിഎം ഓട്ടോയുടെ ഇലക്ട്രിക് വാഹന ബിസിനസിൽ 2,850 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. ഈ ഇടപാട് യാഥാർഥ്യമായാൽ, ഇലക്ട്രിക് ബസ് വിപണിയിലെ പ്രമുഖരായ ജെബിഎം ഓട്ടോയ്ക്ക് വലിയ തോതിലുള്ള മൂലധനം ലഭിക്കുകയും കമ്പനിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01fgwwnjy5ww6qxa4cy3dan744,imgname-fahtftcuyaayej5-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വൻ നിക്ഷേപ നീക്കത്തിന് ഒരുങ്ങി അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ബെയിൻ ക്യാപിറ്റൽ. ജെബിഎം ഓട്ടോയുടെ ഇലക്ട്രിക് വാഹന ബിസിനസിൽ 300 മില്യൺ ഡോളർ, ഏകദേശം 2,850 കോടി രൂപ വരെ നിക്ഷേപിക്കാൻ ചർച്ചകൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ജെബിഎം ഓട്ടോയുടെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ പ്രധാന ന്യൂനപക്ഷ ഓഹരി സ്വന്തമാക്കുന്നതിന്റെ ഭാഗമായാകും നിക്ഷേപം.&lt;/p&gt;&lt;h2&gt;ചർച്ചകൾ പുരോഗമിക്കുന്നു&lt;/h2&gt;&lt;p&gt;ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ ബെയിൻ ക്യാപിറ്റലും ജെബിഎം ഓട്ടോയും തമ്മിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. നിക്ഷേപ തുക, സ്വന്തമാക്കുന്ന ഓഹരി, കരാറിന്റെ ഘടന തുടങ്ങിയ കാര്യങ്ങൾ അന്തിമമാക്കുന്ന ഘട്ടത്തിലാണ്. ഇലക്ട്രിക് വാഹന ബിസിനസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കാനുള്ള സാധ്യതയും ബെയിൻ ക്യാപിറ്റൽ പരിഗണിക്കുന്നുണ്ട്. ഇടപാട് യാഥാർഥ്യമായാൽ ഇലക്ട്രിക് വാഹന വിഭാഗം കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ ജെബിഎം ഓട്ടോയ്ക്ക് വലിയ തോതിലുള്ള മൂലധനം ലഭിക്കും. ഓട്ടോ പാർട്സ് ബിസിനസിൽ നിന്ന് ഇലക്ട്രിക്, ശുദ്ധ മൊബിലിറ്റി മേഖലകളിലേക്ക് കമ്പനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ്.&lt;/p&gt;&lt;h2&gt;ഇലക്ട്രിക് ബസ് വിപണിയിൽ ശക്തമായ സാന്നിധ്യം&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ ഇലക്ട്രിക് ബസ് വിപണിയിലെ പ്രധാന കമ്പനികളിലൊന്നാണ് ജെബിഎം ഓട്ടോ. ഇലക്ട്രിക് ടാർമാക് ബസ് വിഭാഗത്തിൽ ഏകദേശം 79 ശതമാനം വിപണി വിഹിതമുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. ഇന്റർസിറ്റി ഇലക്ട്രിക് ലക്ഷ്വറി കോച്ച് വിഭാഗത്തിൽ 50 ശതമാനത്തിലേറെയാണ് വിപണി വിഹിതമെന്നും കമ്പനി പറയുന്നു. ഡൽഹി-എൻസിആറിൽ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഇലക്ട്രിക് ബസ് ഫാക്ടറികളിലൊന്നും ജെബിഎം സ്ഥാപിച്ചിട്ടുണ്ട്. 2026ന്റെ ആദ്യ പകുതിയിൽ ജെബിഎം ഗ്രൂപ്പിന്റെ 804 ഇലക്ട്രിക് ബസുകൾ രജിസ്റ്റർ ചെയ്തതായാണ് ഔദ്യോഗിക കണക്ക്.&lt;/p&gt;&lt;h2&gt;വരുമാനത്തിലും മുന്നേറ്റം&lt;/h2&gt;&lt;p&gt;ഇലക്ട്രിക് വാഹന ബിസിനസാണ് ജെബിഎം ഓട്ടോയുടെ അതിവേഗം വളരുന്ന വിഭാഗം. ഈ സാമ്പത്തിക വർഷം 7,000 മുതൽ 7,500 കോടി രൂപ വരെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിൽ ഏകദേശം 45 ശതമാനം ഇലക്ട്രിക് വാഹന വിഭാഗത്തിൽ നിന്നായിരിക്കുമെന്നാണ് കണക്ക്. 2026 സാമ്പത്തിക വർഷത്തിൽ ജെബിഎമ്മിന്റെ ഇലക്ട്രിക് വാഹന ബിസിനസിൽ നിന്നുള്ള വരുമാനം 16 ശതമാനം ഉയർന്ന് 2,307 കോടി രൂപയിലെത്തി. കമ്പനിയുടെ മൊത്തം വിൽപ്പനയുടെ ഏകദേശം 38 ശതമാനമാണിത്. മാർച്ച് പാദത്തിൽ ഇലക്ട്രിക് വാഹന ബിസിനസിന്റെ വരുമാനം 11.4 ശതമാനം വർധിച്ച് 831 കോടി രൂപയായി. വിഭാഗത്തിന്റെ ലാഭം 44.5 ശതമാനം ഉയർന്ന് 106 കോടി രൂപയിലെത്തി.&lt;/p&gt;&lt;h2&gt;9,000ലേറെ ബസുകളുടെ ഓർഡർ&lt;/h2&gt;&lt;p&gt;അടുത്ത രണ്ടര വർഷത്തിനുള്ളിൽ 9,000ലേറെ ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള ഓർഡർ ജെബിഎമ്മിന്റെ കൈവശമുണ്ട്. കമ്പനിയുടെ ഭാവി വളർച്ചയിൽ ഇലക്ട്രിക് വാഹന വിഭാഗം നിർണായക പങ്ക് വഹിക്കുമെന്നതിന്റെ സൂചന കൂടിയാണിത്.&lt;/p&gt;&lt;h2&gt;ബസുകൾ മാത്രമല്ല, സമ്പൂർണ ഇലക്ട്രിക് ഇക്കോസിസ്റ്റം&lt;/h2&gt;&lt;p&gt;ഇലക്ട്രിക് ബസ് നിർമാണത്തിൽ മാത്രം ഒതുങ്ങുന്നതല്ല ജെബിഎമ്മിന്റെ പ്രവർത്തനം. ബാറ്ററി സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഫ്ലീറ്റ് സൊല്യൂഷനുകൾ, ഇലക്ട്രിക് വാഹന ചാർജിങ് അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിലും കമ്പനി സജീവമാണ്. ജെബിഎം ഇലക്ട്രിക് വെഹിക്കിൾസിന് കീഴിലുള്ള ഇലക്ട്രിക് ബസ് നിർമാണ വിഭാഗത്തിന് പ്രതിവർഷം ഏകദേശം 20,000 ബസുകൾ നിർമിക്കാനുള്ള ശേഷിയുണ്ട്. ഈ കമ്പനിയിൽ ജെബിഎം ഓട്ടോയ്ക്ക് 85 ശതമാനം ഓഹരിയാണുള്ളത്. ജെബിഎം ഗ്രീൻ എനർജിയാണ് ബാറ്ററി, ഘടക നിർമാണ മേഖലകൾ കൈകാര്യം ചെയ്യുന്നത്. കമ്പനിയുടെ ബാറ്ററി നിർമാണ ശേഷി പ്രതിവർഷം 6 ജിഗാവാട്ട് മണിക്കൂറായി ഉയർന്നിട്ടുണ്ട്.&lt;/p&gt;&lt;h2&gt;വിദേശ വിപണികളിലും ശ്രദ്ധ&lt;/h2&gt;&lt;p&gt;ഇന്ത്യയ്ക്ക് പുറമെ യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, സിംഗപ്പൂർ, ഏഷ്യ-പസഫിക് വിപണികളിലേക്കും ജെബിഎം പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. യൂറോപ്പിൽ ഫ്രാങ്ക്ഫർട്ടിലാണ് കമ്പനിയുടെ ആസ്ഥാനം. യൂറോപ്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഇടത് വശം സ്റ്റിയറിങ് സംവിധാനമുള്ള ഇലക്ട്രിക് ബസുകളും കമ്പനി വികസിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;ബാറ്ററി വിശകലനം, ഫ്ലീറ്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഹിറ്റാച്ചി സീറോകാർബൺ പോലുള്ള കമ്പനികളുമായും ജെബിഎം സഹകരിക്കുന്നുണ്ട്. ബാറ്ററി നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും സമയബന്ധിതമായ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനും ബസുകളുടെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനും ഇത്തരം സാങ്കേതിക സഹകരണങ്ങൾ സഹായിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/bain-capital-investment-in-jbm-auto-articleshow-m64xx8p"/>
        </item>
        <item>
            <title><![CDATA['വൈഭവ് സൂര്യവംശി ടെസ്റ്റ് മത്സരങ്ങള്‍ക്ക് പുതിയ മാനം കൊണ്ടുവരും'; വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്]]></title>
            <link>https://www.asianetnews.com/cricket-sports/rahul-dravid-on-vaibhav-suryavanshi-and-his-future-articleshow-2fib7b9</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/rahul-dravid-on-vaibhav-suryavanshi-and-his-future-articleshow-2fib7b9</guid>
            <pubDate>Sat, 22 Aug 2026 15:15:47 +0530</pubDate>
            <description><![CDATA[റെഡ്-ബോള്‍ ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ വളര്‍ച്ച ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, ദുലീപ് ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങള്‍ അതിന് സഹായിക്കുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyfch1defvc2pyf1ekfd66eb,imgname-vaibhav-suryavanshi-world-record-1785075369390.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെംഗളൂരു: വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിന് മികച്ചൊരു ഭാവി സമ്മാനിക്കാന്&zwj; കഴിയുമെന്ന് രാഹുല്&zwj; ദ്രാവിഡ്. എന്നാല്&zwj;, റെഡ്-ബോള്&zwj; ക്രിക്കറ്റിലേക്ക് ചുവടുവെക്കുന്ന ഈ ഘട്ടത്തില്&zwj; താരത്തിന്റെ വളര്&zwj;ച്ച വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മുന്&zwj; ഇന്ത്യന്&zwj; നായകന്&zwj; അഭിപ്രായപ്പെട്ടു. വൈറ്റ്ബോള്&zwj; ക്രിക്കറ്റില്&zwj; വലിയ മുന്നേറ്റം നടത്തിയ സൂര്യവംശിക്ക്, ആഭ്യന്തര ക്രിക്കറ്റിലെ ദുലീപ് ട്രോഫിയിലൂടെ ലോങ് ഫോര്&zwj;മാറ്റില്&zwj; കൂടുതല്&zwj; തുടര്&zwj;ച്ച കണ്ടെത്താന്&zwj; അവസരം ലഭിക്കുകയാണ്. ഐപിഎല്&zwj; 2025-ല്&zwj; രാജസ്ഥാന്&zwj; റോയല്&zwj;സില്&zwj;വെച്ച് താരത്തെ പരിശീലിപ്പിച്ചിരുന്നു ദ്രാവിഡ്.&lt;/p&gt;&lt;p&gt;വൈറ്റ്ബോള്&zwj; ക്രിക്കറ്റിലെപ്പോലെ റെഡ്-ബോള്&zwj; ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെക്കാന്&zwj; താരത്തിന് സാധിക്കുമെന്നും, ഭാവിയില്&zwj; താരം ഇന്ത്യക്കായി റെഡ്-ബോള്&zwj; ക്രിക്കറ്റ് കളിക്കുമെന്നും ദ്രാവിഡ് പറഞ്ഞു. ലോക ക്രിക്കറ്റിനും അതൊരു വലിയ ആവേശമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. ഇതുവരെ എട്ടാം ഫസ്റ്റ് ക്ലാസ് മത്സരങ്ങള്&zwj; മാത്രം കളിച്ചിട്ടുള്ള സൂര്യവംശിയുടെ ശരാശരി 17.25 ആണ്. ആഭ്യന്തര റെഡ്-ബോള്&zwj; ക്രിക്കറ്റില്&zwj; ദീര്&zwj;ഘനാള്&zwj; സ്ഥിരതയോടെ കളിക്കാന്&zwj; താരത്തിന് ഇതുവരെ അവസരം ലഭിച്ചിരുന്നില്ല.&lt;/p&gt;&lt;p&gt;ദുലീപ് ട്രോഫിയും, തുടര്&zwj;ന്ന് സെപ്റ്റംബറില്&zwj; ഇന്ത്യ എ ടീം ഓസ്&zwnj;ട്രേലിയ എ ടീമുമായി കളിക്കുന്ന അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളും താരത്തിന് അതിനുള്ള അവസരമാണ് ഒരുക്കുന്നത്. താരത്തിന്റെ വളര്&zwj;ച്ച എപ്പോഴും ഒരേപോലെ മുന്നോട്ട് പോകില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. പ്രായം 15 മാത്രം ആയതിനാല്&zwj; ആളുകള്&zwj; താരത്തോട് അല്&zwj;പ്പം ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്&zwj;മ്മിപ്പിച്ചു. ടി20 ടൂര്&zwj;ണമെന്റുകളില്&zwj; കളിക്കുന്നതിന് പകരം ഇന്ത്യന്&zwj; ആഭ്യന്തര റെഡ്-ബോള്&zwj; മത്സരങ്ങളില്&zwj; പങ്കെടുക്കുന്നത് വൈഭവ് സൂര്യവംശിയുടെ റെഡ്-ബോള്&zwj; കഴിവുകള്&zwj; മെച്ചപ്പെടുത്താന്&zwj; സഹായിക്കുന്നുണ്ടെന്ന് ദ്രാവിഡ് ചൂണ്ടിക്കാണിച്ചു.&lt;/p&gt;&lt;p&gt;കരിയറില്&zwj; ചില ബുദ്ധിമുട്ടേറിയ ഘട്ടങ്ങളും തിരിച്ചടികളും ഉണ്ടായേക്കാമെന്നും എന്നാല്&zwj; താരം വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. നിലവില്&zwj; ദുലീപ് ട്രോഫി പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് സൂര്യവംശിയുടെ മുന്നിലുള്ള ലക്ഷ്യം. ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് പെട്ടെന്നുള്ള പ്രതീക്ഷയല്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റിലൂടെ അതിനുള്ള അടിത്തറയാണ് ഇപ്പോള്&zwj; പാകിക്കൊണ്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/rahul-dravid-on-vaibhav-suryavanshi-and-his-future-articleshow-2fib7b9"/>
        </item>
        <item>
            <title><![CDATA['പിണറായിയുടെ പ്രസ്താവന പദവിക്കും രാഷ്ട്രീയ പക്വതക്കും നിരക്കുന്നതല്ല'; ബിനോയ് വിശ്വം]]></title>
            <link>https://www.asianetnews.com/videos/news/pinarayi-s-remark-lacks-political-maturity-binoy-viswam-videoshow-fdbohze</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-s-remark-lacks-political-maturity-binoy-viswam-videoshow-fdbohze</guid>
            <pubDate>Sat, 22 Aug 2026 15:13:18 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrbe6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും കഴിയില്ല; തർക്ക വിഷയത്തിൽ ഏകപക്ഷീയ പ്രസ്താവന പദവിക്ക് നിരക്കുന്നതല്ല; പിണറായി വിജയനെതിരെ ബിനോയ് വിശ്വം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-s-remark-lacks-political-maturity-binoy-viswam-videoshow-fdbohze"/>
        </item>
        <item>
            <title><![CDATA[വളളംകളി കാണാൻ കർണാടക മുഖ്യമന്ത്രിയെത്തി; ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം]]></title>
            <link>https://www.asianetnews.com/videos/news/karnataka-cm-attends-grand-vallamkali-inauguration-videoshow-0xqgdbo</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/karnataka-cm-attends-grand-vallamkali-inauguration-videoshow-0xqgdbo</guid>
            <pubDate>Sat, 22 Aug 2026 15:13:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrbde" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളംകളി ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം; മുഖ്യ അതിഥിയായി കർണാടക മുഖ്യമന്ത്രി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/karnataka-cm-attends-grand-vallamkali-inauguration-videoshow-0xqgdbo"/>
        </item>
        <item>
            <title><![CDATA[ഹെൽമെറ്റിനും കാലാവധിയുണ്ട്; അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റണോ? പഴയ ഹെൽമെറ്റ് അപകടകരമാകുന്നത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/auto-tips/motorcycle-helmet-expiry-date-articleshow-axgk2qg</link>
            <guid isPermaLink="true">https://www.asianetnews.com/auto-tips/motorcycle-helmet-expiry-date-articleshow-axgk2qg</guid>
            <pubDate>Sat, 22 Aug 2026 15:11:47 +0530</pubDate>
            <description><![CDATA[ഹെൽമെറ്റുകൾക്ക് സാധാരണയായി 3 മുതൽ 5 വർഷം വരെ കാലാവധിയുണ്ട്, കാരണം കാലക്രമേണ അവയുടെ ആന്തരിക ഘടകങ്ങൾ ദുർബലമാകും. പുറമേ കേടുപാടുകൾ ഇല്ലെങ്കിലും, അപകടത്തിൽപ്പെട്ടതോ ഫിറ്റ് നഷ്ടപ്പെട്ടതോ ആയ ഹെൽമെറ്റുകൾ സുരക്ഷയെ ബാധിക്കുമെന്നതിനാൽ മാറ്റേണ്ടത് അത്യാവശ്യമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kqvftnb0pdbdmb5exatg9mva,imgname-4-1777965290848.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബൈ&lt;/strong&gt;ക്കോ സ്&zwj;കൂട്ടറോ ഓടിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ഉപകരണമാണ് ഹെൽമെറ്റ്. എന്നാൽ ഒരിക്കൽ വാങ്ങിയ ഹെൽമെറ്റ് വർഷങ്ങളോളം ഉപയോഗിക്കുന്നവരാണ് പലരും. പുറമേ കാര്യമായ കേടുപാടുകളൊന്നും കാണുന്നില്ലെങ്കിൽ അത് സുരക്ഷിതമാണെന്ന് കരുതുകയും ചെയ്യും. എന്നാൽ ഹെൽമെറ്റിന്റെ സുരക്ഷ വിലയിരുത്തേണ്ടത് പുറംകാഴ്ച മാത്രം നോക്കിയല്ല. കാലക്രമേണ ഹെൽമെറ്റിലെ ആന്തരിക പാഡിങ്, ലൈനിങ്, മറ്റ് ഘടകങ്ങൾ എന്നിവയുടെ പ്രകടനം കുറയാം. ഹെൽമെറ്റ് തലയിൽ പഴയതുപോലെ ഉറച്ചുനിൽക്കാതിരിക്കുകയും സംരക്ഷണം കുറയുകയും ചെയ്യാം. ഹെൽമെറ്റ് നിർമാതാക്കൾ സാധാരണയായി 3 മുതൽ 5 വർഷത്തിനുള്ളിൽ ഹെൽമെറ്റ് മാറ്റാൻ ശുപാർശ ചെയ്യുന്നതായി ബ്രിട്ടീഷ് ഗതാഗത വകുപ്പിന്റെ ഷാർപ്പ് സുരക്ഷാ പദ്ധതിയും വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;അഞ്ച് വർഷം കഴിഞ്ഞാൽ മാറ്റുന്നതാണ് സുരക്ഷിതം&lt;/h2&gt;&lt;p&gt;ഹെൽമെറ്റിന് അഞ്ച് വർഷത്തിലേറെ പഴക്കമുണ്ടെങ്കിൽ അത് മാറ്റുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. പതിവായി ഉപയോഗിക്കുന്ന ഹെൽമെറ്റാണെങ്കിൽ അതിലും നേരത്തെ മാറ്റേണ്ടി വന്നേക്കാം. ഉപയോഗത്തിനിടെ ആന്തരിക പാഡിങ് ചുരുങ്ങുകയും ഹെൽമെറ്റിന്റെ ഫിറ്റ് അയയുകയും ചെയ്യാം. ഇത് അപകടസമയത്ത് തലയുടെ സംരക്ഷണത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ എല്ലാ ഹെൽമെറ്റുകൾക്കും ഒരേ കാലാവധി എന്നില്ല. നിർമാതാവിന്റെ നിർദേശങ്ങളും ഹെൽമെറ്റിലെ നിർമാണ തീയതിയും പരിശോധിക്കുന്നത് പ്രധാനമാണ്.&lt;/p&gt;&lt;h2&gt;അപകടത്തിൽപ്പെട്ടാൽ ഉടൻ മാറ്റണം&lt;/h2&gt;&lt;p&gt;ഹെൽമെറ്റ് ധരിച്ച് അപകടത്തിൽപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്ത് വലിയ കേടുപാടുകൾ കാണുന്നില്ലെങ്കിലും അത് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് സുരക്ഷിതം. ആഘാതം ഏറ്റ ഭാഗത്തെ ആന്തരിക സംരക്ഷണ ഘടകങ്ങൾക്ക് കണ്ണിൽപ്പെടാത്ത കേടുപാടുകൾ സംഭവിച്ചിരിക്കാം. കടുപ്പമുള്ള പ്രതലത്തിൽ ഹെൽമെറ്റ് വീണാലും അതിന്റെ സുരക്ഷയെ ബാധിക്കാം. പുറംഭാഗത്ത് അടയാളങ്ങളൊന്നും കാണാത്ത സാഹചര്യത്തിലും അകത്തെ ഘടനയ്ക്ക് കേടുപാടുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഷാർപ്പ് മുന്നറിയിപ്പ് നൽകുന്നു.&lt;/p&gt;&lt;h2&gt;പാഡിങ് അയഞ്ഞോ? ശ്രദ്ധിക്കണം&lt;/h2&gt;&lt;p&gt;ഹെൽമെറ്റ് തലയിൽ പഴയതുപോലെ മുറുകെ ഇരിക്കുന്നില്ലെങ്കിൽ അത് മാറ്റാനുള്ള സമയമായേക്കാം. പാഡിങ് അയയുക, ചിൻ സ്ട്രാപ്പിന് തകരാറുണ്ടാകുക, ഹെൽമെറ്റ് തലയിൽ ഇളകുക തുടങ്ങിയവ അവഗണിക്കരുത്. ശരിയായ ഫിറ്റാണ് ഹെൽമെറ്റിന്റെ സുരക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. വിലകൂടിയ ഹെൽമെറ്റായാലും തലയിൽ ശരിയായി ഫിറ്റാകുന്നില്ലെങ്കിൽ അപകടസമയത്ത് ആവശ്യമായ സംരക്ഷണം നൽകാൻ കഴിയില്ല.&lt;/p&gt;&lt;h2&gt;പുതിയ ഹെൽമെറ്റിന് കൂടുതൽ സൗകര്യങ്ങളും&lt;/h2&gt;&lt;p&gt;പഴയ ഹെൽമെറ്റ് മാറ്റുന്നതിലൂടെ സുരക്ഷയ്ക്കൊപ്പം യാത്രാസുഖവും മെച്ചപ്പെടുത്താം. പുതിയ മോഡലുകളിൽ മികച്ച വായുസഞ്ചാരം, ഭാരം കുറഞ്ഞ രൂപകൽപ്പന, മെച്ചപ്പെട്ട പാഡിങ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വിസർ തേഞ്ഞതോ പോറലേറ്റതോ ആണെങ്കിൽ അതും മാറ്റണം. പോറലുകൾ രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ കാഴ്ചയെ ബാധിക്കാമെന്ന് ഷാർപ്പ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;h2&gt;പണം ലാഭിക്കാൻ സുരക്ഷയിൽ വിട്ടുവീഴ്ച വേണ്ട&lt;/h2&gt;&lt;p&gt;ഹെൽമെറ്റ് ഒരു സാധാരണ ആക്സസറിയല്ല. അപകടസമയത്ത് തലച്ചോറിനും തലയ്ക്കും പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കുന്നതിൽ അതിന് നിർണായക പങ്കുണ്ട്. അതിനാൽ പഴയ ഹെൽമെറ്റ് വെറും കാഴ്ചയ്ക്ക് നല്ലതാണെന്ന കാരണത്താൽ വർഷങ്ങളോളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. 5 വർഷം കഴിഞ്ഞ ഹെൽമെറ്റ്, അപകടത്തിൽപ്പെട്ട ഹെൽമെറ്റ്, അല്ലെങ്കിൽ ഫിറ്റ് നഷ്ടപ്പെട്ടതും ദൃശ്യമായ കേടുപാടുകളുള്ളതുമായ ഹെൽമെറ്റ് എന്നിവ മാറ്റുന്നതാണ് സുരക്ഷിതമായ തീരുമാനം. പുതിയ ഹെൽമെറ്റ് വാങ്ങുമ്പോൾ ശരിയായ ഫിറ്റ്, സുഖം, സുരക്ഷാ നിലവാരം എന്നിവയ്ക്ക് മുൻഗണന നൽകുകയും നിർമാതാവിന്റെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.&lt;/p&gt;]]></content:encoded>
            <category><![CDATA[auto-tips]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/auto-tips/motorcycle-helmet-expiry-date-articleshow-axgk2qg"/>
        </item>
        <item>
            <title><![CDATA[ഒലീവ് ഓയിലിന്റെ ഏഴ് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ]]></title>
            <link>https://www.asianetnews.com/health/health-benefits-of-consuming-olive-oil-articleshow-4ev85rw</link>
            <guid isPermaLink="true">https://www.asianetnews.com/health/health-benefits-of-consuming-olive-oil-articleshow-4ev85rw</guid>
            <pubDate>Sat, 22 Aug 2026 15:11:13 +0530</pubDate>
            <description><![CDATA[ഒലിവ് ഓയിലിൽ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കാനാകും. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kexf16dxa7qh05kjaq40f7yw,imgname-mixcollage-14-jan-2026-10-47-am-4979-1768367888829.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒലിവ് ഓയിൽ നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ പല ഗുണങ്ങളും അതിലുള്ള ഉയർന്ന അളവിലുള്ള മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളും വിവിധതരം ബയോആക്ടീവ് സംയുക്തങ്ങളും മൂലമാണ് ലഭിക്കുന്നത്. ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ഒലിവ് ഓയിലിൽ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും സഹായിക്കാനാകും. ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ഒലിവ് ഓയിലിൽ പോളിഫെനോളുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. ഹൃദ്രോഗം, ക്യാൻസർ, സന്ധിവാതം തുടങ്ങിയ വിവിധ വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു.&lt;/p&gt;&lt;p&gt;ഒലിവ് ഓയിലിലെ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെയും രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം.&lt;/p&gt;&lt;p&gt;രക്തസമ്മർദ്ദം കുറയ്ക്കാനും വീക്കം (inflammation) ലഘൂകരിക്കാനുമുള്ള കഴിവ് കാരണം, ഒലിവ് ഓയിലിന്റെ ഉപയോഗം പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്തനാർബുദം, വൻകുടൽ-മലാശയ അർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയുൾപ്പെടെയുള്ള ചിലതരം അർബുദങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കുന്ന ആന്റിഓക്&zwnj;സിഡന്റുകളും വീക്കം തടയുന്ന ഘടകങ്ങളും ഒലിവ് എണ്ണയിൽ അടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഒലിവ് ഓയിൽ മോണോഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ആരോഗ്യകരമായ മലവിസർജ്ജനം സാധ്യമാക്കാനും സഹായിക്കുന്നു. കൂടാതെ, ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (കുടലിലെ വീക്കം സംബന്ധമായ രോഗം), അൾസർ തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിച്ചേക്കാം. സമീകൃതാഹാരത്തിന്റെ ഭാഗമായി ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായകമാണ്. അമിത വിശപ്പ് തടയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.&lt;/p&gt;&lt;p&gt;ഒലിവ് ഓയിലിലെ ആന്റിഓക്&zwnj;സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും ചർമ്മത്തെ ഓക്&zwnj;സിഡേറ്റീവ് സ്ട്രെസ്, അൾട്രാവയലറ്റ് വികിരണം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും, മൊത്തത്തിലുള്ള ചർമ്മ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/health/health-benefits-of-consuming-olive-oil-articleshow-4ev85rw"/>
        </item>
        <item>
            <title><![CDATA[പിഎസ്‍സി പരീക്ഷക്രമക്കേട്; പരാതികളിൽ ഇടപെടാൻ ലോക്ഭവൻ | PSC | Governor]]></title>
            <link>https://www.asianetnews.com/videos/news/governor-to-probe-allegations-of-psc-exam-malpractice-videoshow-9b07omf</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/governor-to-probe-allegations-of-psc-exam-malpractice-videoshow-9b07omf</guid>
            <pubDate>Sat, 22 Aug 2026 15:11:08 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrb1e" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പിഎസ്&zwj;സി പരീക്ഷക്രമക്കേട്; പരാതികളിൽ ഇടപെടാൻ ലോക്ഭവൻ, പിഎസ്&zwnj;സി സെക്രട്ടറിയെ വിളിപ്പിച്ച് ​ഗവർണർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/governor-to-probe-allegations-of-psc-exam-malpractice-videoshow-9b07omf"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവ് സിപിഎമ്മില്‍ നിന്ന് തന്നെയെന്ന് പിണറായി; സിപിഐക്ക് അതൃപ്തി | Pinarayi | CPM | CPI]]></title>
            <link>https://www.asianetnews.com/videos/news/pinarayi-s-cpm-pick-for-deputy-leader-displeases-cpi-videoshow-gw1oqti</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-s-cpm-pick-for-deputy-leader-displeases-cpi-videoshow-gw1oqti</guid>
            <pubDate>Sat, 22 Aug 2026 15:10:40 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrayq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് നല്&zwj;കില്ലെന്ന് പിണറായി വിജയന്&zwj;, സ്പീക്കര്&zwj;ക്ക് നല്&zwj;കുന്ന കത്തില്&zwj; സിപിഎം നേതാവിന്&zwj;റെ പേരായിരിക്കുമെന്നും പിണറായി വിജയന്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-s-cpm-pick-for-deputy-leader-displeases-cpi-videoshow-gw1oqti"/>
        </item>
        <item>
            <title><![CDATA[വാര്‍ത്തകള്‍ നീക്കിയത് ഓട്ടോമേറ്റഡ് സംവിധാനപിഴവ്; രേഖാമൂലം മറുപടി നല്‍കി മെറ്റ | Meta | VD Satheesan]]></title>
            <link>https://www.asianetnews.com/videos/news/meta-responds-to-vd-satheesan-on-news-removal-error-videoshow-iplq6yn</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/meta-responds-to-vd-satheesan-on-news-removal-error-videoshow-iplq6yn</guid>
            <pubDate>Sat, 22 Aug 2026 15:10:31 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazrax2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'വാര്&zwj;ത്താ കാര്&zwj;ഡുകള്&zwj; നീക്കിയത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല, സംഭവിച്ചത് ഓട്ടോമേറ്റഡ് സംവിധാനപിഴവ്';രേഖാമൂലം മറുപടി നല്&zwj;കി മെറ്റ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/meta-responds-to-vd-satheesan-on-news-removal-error-videoshow-iplq6yn"/>
        </item>
        <item>
            <title><![CDATA[UDFന്റെ ആളുകളെ നിയമിക്കാതെ അനാവശ്യ തസ്തികൾ ഒഴിവാക്കുകയാണ് കെ എം ഷാജി ചെയ്യേണ്ടത്]]></title>
            <link>https://www.asianetnews.com/videos/news/k-m-shaji-should-cut-posts-not-appoint-udf-members-videoshow-63ggv9w</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/k-m-shaji-should-cut-posts-not-appoint-udf-members-videoshow-63ggv9w</guid>
            <pubDate>Sat, 22 Aug 2026 15:10:05 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/XwHYQ_jfqbg" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;എൽഡിഎഫ് നിയമിച്ചവരെ ഒഴിവാക്കി യുഡിഎഫിന്റെ ആളുകളെ നിയമിക്കാതെ അനാവശ്യ തസ്തികൾ ഒഴിവാക്കുകയാണ് കെ എം ഷാജി ചെയ്യേണ്ടത്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/k-m-shaji-should-cut-posts-not-appoint-udf-members-videoshow-63ggv9w"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരം സ്വദേശിയെ കൊലപ്പെടുത്തി മുങ്ങി; 9 വർഷത്തിന് ശേഷം പ്രതിയെ പിടികൂടി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo</guid>
            <pubDate>Sat, 22 Aug 2026 15:08:59 +0530</pubDate>
            <description><![CDATA[9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mdcv45cbrm8hat0qh9qhfv,imgname-fotojet---2026-08-22t145857.787-1787391536261.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ:&lt;/strong&gt; 9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സുനിയെ ഒമ്പതു വർഷം മുമ്പാണ് ഇയാൾ കൊലപ്പെടുത്തിയത്. കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്&zwnj; ശേഷം കൂട്ടുപ്രതി പിടിയിലായെങ്കിലും അബ്ദുള്ള മുങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ എസിപി എം പി അസാദിന്റെ നേതൃത്വത്തിൽ കമ്മീഷണറുടെ സ്&zwnj;ക്വാഡാണ് പ്രതിയെ പിടികൂടിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accused-in-murder-case-from-nine-years-ago-arrested-articleshow-lszffdo"/>
        </item>
        <item>
            <title><![CDATA[വെപ്പ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നു,  ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് ഉച്ചയ്ക്ക്]]></title>
            <link>https://www.asianetnews.com/videos/news/veppu-heats-underway-as-chundan-boats-prepare-videoshow-k8nth6n</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/veppu-heats-underway-as-chundan-boats-prepare-videoshow-k8nth6n</guid>
            <pubDate>Sat, 22 Aug 2026 15:08:36 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazquoe" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വെപ്പ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്&zwj; പുരോഗമിക്കുന്നു, ചുണ്ടന്&zwj; വള്ളങ്ങളുടെ ഹീറ്റ്സിനായി കാത്തിരുന്ന് ആരാധകര്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/veppu-heats-underway-as-chundan-boats-prepare-videoshow-k8nth6n"/>
        </item>
        <item>
            <title><![CDATA[ആത്മവിശ്വാസത്തില്‍ നിരണം ചുണ്ടന്‍ നീറ്റിലിറക്കി, ഹീറ്റ്സില്‍ പുതുമുഖങ്ങള്‍ക്കൊപ്പം ആദ്യ പോരാട്ടം]]></title>
            <link>https://www.asianetnews.com/videos/news/niranam-chundan-set-for-first-heats-against-newcomers-videoshow-tcp6ggq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/niranam-chundan-set-for-first-heats-against-newcomers-videoshow-tcp6ggq</guid>
            <pubDate>Sat, 22 Aug 2026 15:05:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazra8i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ദൈവം കൂടെയുണ്ട്' ആത്മവിശ്വാസത്തില്&zwj; നിരണം ചുണ്ടന്&zwj; നീറ്റിലിറക്കി, അഞ്ചാം ഹീറ്റ്സില്&zwj; പുതുമുഖങ്ങള്&zwj;ക്കൊപ്പം ആദ്യ പോരാട്ടം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/niranam-chundan-set-for-first-heats-against-newcomers-videoshow-tcp6ggq"/>
        </item>
        <item>
            <title><![CDATA['വള്ളംകളി ഞങ്ങളുടെ ആവേശമാണ്'; ഓളപ്പരപ്പുകളെ തീപിടിപ്പിക്കാൻ പുന്നമടയിൽ ആവേശപ്പോര് | Nehru Trophy]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-where-passion-ignites-the-ultimate-race-videoshow-1e0ly8c</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-where-passion-ignites-the-ultimate-race-videoshow-1e0ly8c</guid>
            <pubDate>Sat, 22 Aug 2026 15:05:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazra8y" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'വള്ളംകളി ഞങ്ങളുടെ ആവേശമാണ്'; ഓളപ്പരപ്പുകളെ തീപിടിപ്പിക്കാൻ വഞ്ചിപ്പാട്ട് ആവേശത്തിൽ വനിതകൾ, 72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് പൂര്&zwj;ണ സജ്ജമായി പുന്നമട Nehru Trophy Boat Race | Punnamada | Kuttanad | Alappuzha&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-where-passion-ignites-the-ultimate-race-videoshow-1e0ly8c"/>
        </item>
        <item>
            <title><![CDATA[കോഴിക്കോട് പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/videos/news/kozhikode-scooter-rider-dies-in-perambra-auto-crash-videoshow-gbt00cw</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kozhikode-scooter-rider-dies-in-perambra-auto-crash-videoshow-gbt00cw</guid>
            <pubDate>Sat, 22 Aug 2026 15:05:14 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazra6q" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കോഴിക്കോട് എടക്കോത്ത് മീത്തൽ രാഘവൻ(51)ആണ് മരിച്ചത്, മകൾക്ക് നിസാരപരിക്ക്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kozhikode-scooter-rider-dies-in-perambra-auto-crash-videoshow-gbt00cw"/>
        </item>
        <item>
            <title><![CDATA[പുന്നമട കായലിൽ ആവേശക്കൊടിയേറ്റം, നെഹ്റു ട്രോഫി വള്ളംകളി പോരാട്ടത്തിന് തുടക്കം; ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളുടെ പോര്]]></title>
            <link>https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk</guid>
            <pubDate>Sat, 22 Aug 2026 14:57:17 +0530</pubDate>
            <description><![CDATA[72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് പുന്നമട കായലിൽ തുടക്കമായി. 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ കിരീടത്തിനായി മത്സരിക്കുന്നു. ജലമേളയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ അവധിയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mcqay47d1byepd03xezqr5,imgname-nehru-trophy-1787390831556.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: 72 -ാമത് നെഹ്റു ട്രോഫി ജലമേള പുന്നമട കായലിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്. പുന്നമടയിലെ ജലരാജാവാകാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. വള്ളം കളിയുടെ ആവേശ കൊടുമുടിയിലാണ് പുന്നമട. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് അൽപ്പസമയത്തിനകം തുടങ്ങും.&lt;/p&gt;&lt;h2&gt;&lt;strong&gt;ആലപ്പുഴയിൽ അവധി&lt;/strong&gt;&lt;/h2&gt;&lt;p&gt;ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെ എസ് ആ&zwnj;ർ ടി സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിട്ടിട്ടില്ല. ജില്ലയിലെ എല്ലാ കെ എസ് ഇ ബി ഓഫീസുകൾക്കും ഇന്ന് അവധിയാണ്. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.&lt;/p&gt;&lt;h2&gt;&lt;strong&gt;ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം&lt;/strong&gt;&lt;/h2&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് കടത്തിവിടും. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്കാണ് കടത്തിവിടുക. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ വിടും. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/72nd-nehru-trophy-boat-race-inaugurated-by-vd-satheesan-thrilling-battle-underway-at-punnamada-articleshow-r0dzfgk"/>
        </item>
        <item>
            <title><![CDATA[കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke</guid>
            <pubDate>Sat, 22 Aug 2026 14:56:13 +0530</pubDate>
            <description><![CDATA[പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ ഷാ ആണ് മരിച്ചത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mcncxkrd1h0qjqtmq0755c,imgname-fotojet---2026-08-22t145545.161-1787390768051.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;പെരുമണ്ണയിൽ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. ഷഹൽ ഷാ (17)ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം പെരുമണ്ണ തെക്കേ പാടത്തെ പഞ്ചായത്തിന്റെ അധീനതയിലുള്ള ചാലിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/plus-two-student-drowned-while-bathing-in-pond-articleshow-69ox4ke"/>
        </item>
        <item>
            <title><![CDATA['നിയമസഭയെ സിനിമാ സെറ്റാക്കി, വിജയ് പഞ്ച് ഡയലോഗ് അടിക്കുകയാണ്'; വിമർശിച്ച് എം കെ സ്റ്റാലിൻ]]></title>
            <link>https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc</guid>
            <pubDate>Sat, 22 Aug 2026 14:41:56 +0530</pubDate>
            <description><![CDATA[തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്നും 'പഞ്ച് ഡയലോഗുകൾ' പറയുകയാണെന്നും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbsmzc9c521r6vpcymdhxq,imgname-m-k-stalin-against-vijay-1787389858796.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്&zwnj;നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ സിനിമാ സെറ്റായാണ് കാണുന്നതെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. വിജയ് സഭയിൽ 'പഞ്ച് ഡയലോഗുകൾ' അടിക്കുകയാണെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. ഡിഎംകെ സർക്കാർ മുമ്പ് കൊണ്ടുവന്ന പദ്ധതികളുടെ പേര് മാറ്റുക മാത്രമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രധാന ജോലിയെന്നും സ്റ്റാലിൻ വിമർശിച്ചു. ഡിഎംകെ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുമ്പോഴാണ് സ്റ്റാലിൻ്റെ വിമർശനം.&lt;/p&gt;&lt;p&gt;&quot;ഇപ്പോഴത്തെ മുഖ്യമന്ത്രി ഞങ്ങൾ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം പേര് മാറ്റുന്ന തിരക്കിലാണ്. നിയമസഭയെ ഒരു സിനിമാ സെറ്റ് പോലെ കണ്ട് പഞ്ച് ഡയലോഗുകൾ പറയുകയാണ് അദ്ദേഹം. ഞങ്ങളെ സംബന്ധിച്ചിടത്തോളം, ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ട് നിൽക്കുന്നവരാണ്&quot; - സ്റ്റാലിൻ പറഞ്ഞു.&lt;/p&gt;&lt;p&gt;പാർട്ടി ഒരു തെരഞ്ഞെടുപ്പിൽ തോൽക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥിരമായി പരാജയപ്പെട്ടിട്ടില്ലെന്നും സ്റ്റാലിൻ പറഞ്ഞു. തോൽവിക്ക് ഒരു കാരണം പാർട്ടി ഭാരവാഹികളുടെ പ്രവർത്തനം കൂടിയാണ്. തെറ്റുകൾ പരസ്യമായി അംഗീകരിക്കണം. ഒരാൾ ചെയ്യുന്ന തെറ്റിന്റെ ഫലം അനുഭവിക്കുന്നത് 75 വർഷം പഴക്കമുള്ള പാർട്ടിയാണ്. ഓരോ മണ്ഡലത്തിലെയും സാഹചര്യം പരിശോധിച്ച് ആളുകളെ മാറ്റുന്നതിന് പകരം, സമഗ്രമായ താൻ വിലയിരുത്തലാണ് നടത്തിയതെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.&lt;/p&gt;&lt;p&gt;ശനിയാഴ്ച ചേർന്ന ഡിഎംകെ എക്സിക്യൂട്ടീവ് യോഗം പാർട്ടിയിൽ യുവാക്കളുടെ സാന്നിധ്യം വർധിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി പല പാർട്ടി പദവികൾക്കും പ്രായപരിധിയും കാലാവധിയും നിശ്ചയിച്ച് പ്രമേയം പാസാക്കി.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/mk-stalin-criticism-against-tamilnadu-cm-c-joseph-vijay-during-dmk-meeting-articleshow-8tqsllc"/>
        </item>
        <item>
            <title><![CDATA[പ്രായത്തിന് മൂത്തതായതുകൊണ്ടുമാത്രം ഒരാളുടെ കാൽ തൊട്ട് വന്ദിക്കണോ? ഇതാണോ യഥാർത്ഥ ആദരവ്? പോസ്റ്റ്]]></title>
            <link>https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft</guid>
            <pubDate>Sat, 22 Aug 2026 14:41:45 +0530</pubDate>
            <description><![CDATA['പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്‍റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbv17qht5eq885myye9jma,imgname-new-project---2026-08-22t144047.410-1787389904119.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുതിർന്നവരുടെ കാൽതൊട്ട് വന്ദിക്കുന്ന രീതിയെ ചോദ്യം ചെയ്ത് സ്റ്റാർട്ടപ്പ് സ്ഥാപകൻ. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ നടക്കുകയാണ്. പ്രായം കൊണ്ടുമാത്രം ഒരാൾ ആദരവിന് അർഹനാകുന്നുണ്ടോ എന്നും, ബഹുമാനം എന്നത് സാമൂഹിക സമ്മർദ്ദം കൊണ്ടല്ല, മറിച്ച് യഥാർത്ഥ ആദരവിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നുമാണ് 'നോട്ട് ഡേറ്റിംഗ്' സഹസ്ഥാപകനും സി.ഇ.ഒയുമായ ജസ്&zwnj;വീർ സിംഗ് തന്റെ പോസ്റ്റിൽ പറയുന്നത്.&lt;/p&gt;&lt;p&gt;'പ്രായം കൂടിയതുകൊണ്ടു മാത്രം ഒരാളുടെ കാൽതൊട്ട് വന്ദിക്കുന്ന രീതി അവസാനിപ്പിക്കണം. അത് യഥാർത്ഥ ബഹുമാനമല്ല, മറിച്ച് കുട്ടിക്കാലം മുതൽ കണ്ടുപഠിച്ച ഒരു സാമൂഹിക സമ്പ്രദായം മാത്രമാണ്' എന്ന് സിംഗ് കുറിച്ചു. കുടുംബങ്ങളിൽ നിന്ന് പഠിപ്പിച്ചുവിടുന്നതുകൊണ്ടാണ് പലരും ചിന്തിക്കുകപോലും ചെയ്യാതെ ഈ രീതി യാന്ത്രികമായി പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രായക്കൂടുതൽ ഉള്ളതുകൊണ്ടു മാത്രം ഒരാൾ ബഹുമാനത്തിന് അർഹനാകുന്നു എന്ന ആശയത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.&lt;/p&gt;&lt;p&gt;'പ്രായം ഒരു നേട്ടമല്ല. ഒരാൾ നിങ്ങളുടെ അങ്കിളോ ആന്&zwj;റിയോ, ബന്ധുവോ, മുതിർന്ന ആളോ ആയി എന്നത് കൊണ്ടുമാത്രം അവർ ആ ആദരവിന് അർഹരാകുന്നില്ല. പ്രായം കൊണ്ടുമാത്രമാണ് ബഹുമാനം ലഭിക്കേണ്ടതെങ്കിൽ, മുതിർന്ന എല്ലാ വ്യക്തികളും വിവേകമുള്ളവരാകുമായിരുന്നു; എന്നാൽ യാഥാർത്ഥ്യം അതല്ലെന്ന് നമുക്കെല്ലാവർക്കും അറിയാം'.&lt;/p&gt;&lt;p&gt;'മതപരമായ വസ്ത്രങ്ങൾ ധരിച്ചതുകൊണ്ടോ, രക്തബന്ധമുള്ളവരായതുകൊണ്ടോ മാത്രം ഒരാൾക്കും ഈ ബഹുമാനം ലഭിക്കരുത്. വ്യക്തിത്വത്തിന് മാത്രമാണ് അത് നേടാനാകുക. അർത്ഥവത്തായ എന്തെങ്കിലും നേടിയ വ്യക്തികളുടെ മാത്രം കാൽതൊട്ട് വന്ദിക്കുക. ഈ വ്യക്തിയിൽ നിന്ന് എനിക്ക് കാര്യങ്ങൾ പഠിക്കാനുണ്ട് എന്ന് തോന്നിപ്പിക്കുന്നവരുടെ മുന്നിൽ മാത്രം തലകുനിക്കുക' അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്നവരോട് അനാദരവ് കാണിക്കണം എന്നല്ല താൻ ഉദ്ദേശിച്ചതെന്നും, ബഹുമാനം എന്നത് ആത്മാർത്ഥമായി തോന്നുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;Touching someone's feet just because they're older should stop. That isn't respect, that's social conditioning.Most people in India don&rsquo;t do it out of respect, they do it because they&rsquo;ve been programmed since childhood.They bend because everyone else is bending. They don't&hellip;&lt;/p&gt;&lt;p&gt;&mdash; Jasveer Singh (@jasveer10) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ജസ്&zwnj;വീർ സിംഗിന്റെ കുറിപ്പ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനെ 'ആദരവിനേക്കാൾ' ഉപരിയായി ഒരു 'പരിഗണന' അല്ലെങ്കിൽ 'മര്യാദ' ആയി കണക്കാക്കാം എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അതേസമയം, ജസ്&zwj;വീർ പറഞ്ഞത് ശരിവച്ചുകൊണ്ടും ഒരുപാടുപേർ രം​ഗത്തെത്തി.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/touching-elders-feet-post-viral-debate-articleshow-dxmg7ft"/>
        </item>
        <item>
            <title><![CDATA[ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജരെ അക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം; പരാതി നൽകി]]></title>
            <link>https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0</guid>
            <pubDate>Sat, 22 Aug 2026 14:41:15 +0530</pubDate>
            <description><![CDATA[ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്‍ മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഹോട്ടലിൽ ബിയർ കുടിക്കാൻ സമ്മതിക്കാത്തതില്&zwj; മാനേജരെ ബ്ലെയ്ഡ് കൊണ്ട് വരഞ്ഞ് ആക്രമിച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം. ഭക്ഷണത്തിനൊപ്പം ബിയർ കുടിക്കാൻ സമ്മതിക്കാത്ത റസ്റ്റോറന്&zwj;റ് മാനേജർക്കു നേരെയാണ് ആക്രമണം ഉണ്ടായത്. അത്താണി കെൽട്രോണിന് സമീപം അനീഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള &lsquo;അൽമിയ&rsquo; റസ്റ്റോറന്&zwj;റിലാണ് സംഭവം നടന്നത്. തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ട് ആൺകുട്ടിയും, ഒരു പെൺകുട്ടിയുമാണ് ബിയറും കൊണ്ട് ആദ്യം റസ്റ്റോറന്&zwj;റിൽ വന്ന് ഭക്ഷണം ഓർഡർ ചെയ്തത്. ഇവിടെയിരുന്ന് ലഹരി സാധനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന കർശന താക്കീത് മാനേജർ നൽകിയെങ്കിലും, ഇവർ ഭക്ഷണം ഓർഡർ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ബിയർ കുടിക്കാൻ ശ്രമിച്ചു. ഇത് മാനേജർ തടഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ പ്രകോപിതരായെന്ന് മാനേജർ പറയുന്നു.&lt;/p&gt;&lt;p&gt;ഇവരുടെ മൊബൈൽ വാങ്ങി വെച്ചതായും, അപ്പോൾ തന്നെ വിഷയം പറഞ്ഞ് ഒത്തുതീർപ്പാക്കിയതായും പറയുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം എട്ടോളം പേരുമായി ഹോട്ടലിലെത്തിയ ഇവർ മാനേജർ തലശ്ശേരി സ്വദേശി സതീഷിനെ മൂർച്ചയുള്ള ബ്ലേഡ് പോലെ ഏതോ ഉപകരണം കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ആക്രമണത്തിൽ ഇയാളുടെ വലതു കൈയിൽ മുറിവേൽക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കുറ്റക്കാരായവർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കണമെന്ന് ഹോട്ടൽ &amp;amp; റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thrissur-medical-students-accused-of-attacking-hotel-manager-over-beer-ban-articleshow-62ti4r0"/>
        </item>
        <item>
            <title><![CDATA[ചെയ്ത സിനിമകൾ കൊണ്ട് ബ്രാന്റായി മാറിയ പ്രൊഡക്ഷൻ ഹൗസ്; മലയാളത്തിന്റെ സ്വന്തം ഭാവന സ്റ്റുഡിയോസ്; ബെത്‌ലഹേം കുടുംബ യൂണിറ്റ് ബ്ലോക്ക്ബസ്റ്ററിലേക്ക്]]></title>
            <link>https://www.asianetnews.com/special-entertainment/bhavana-studios-the-brand-of-malayalam-cinema-bethlehem-kudumba-unit-dileesh-pothan-fahadh-faasil-syam-pushkaran-articleshow-1yr66vp</link>
            <guid isPermaLink="true">https://www.asianetnews.com/special-entertainment/bhavana-studios-the-brand-of-malayalam-cinema-bethlehem-kudumba-unit-dileesh-pothan-fahadh-faasil-syam-pushkaran-articleshow-1yr66vp</guid>
            <pubDate>Sat, 22 Aug 2026 14:38:19 +0530</pubDate>
            <description><![CDATA[ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാവന സ്റ്റുഡിയോസ്, ഗുണമേന്മയുള്ള സിനിമകൾക്ക് പേരുകേട്ട നിർമ്മാണ കമ്പനിയാണ്. Bhavana Studios]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbent01t1pr7sjw8296sjn,imgname-bhavana-studios-1787389499200.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നായകന്റെ പേര് നോക്കി മാത്രം സിനിമ കാണുന്ന പതിവ് ശീലങ്ങളിൽ നിന്ന് വ്യത്യസ്&zwj;തമായി മലയാളി പ്രേക്ഷകർ ഇന്ന് സംവിധായകന്റെയും മറ്റ് അണിയറപ്രവർത്തകരുടെ പേരുകൾക്കും വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാൽ ഒരു പ്രൊഡക്ഷൻ ഹൗസിന്റെ പേര് നോക്കി, കണ്ണും പൂട്ടി ടിക്കറ്റ് എടുക്കണമെങ്കിൽ അതിന്റെ ഭാവന സ്റ്റുഡിയോസ് എന്നാവണം. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം മഹേഷിന്റെ പ്രതികാരത്തിൽ ആയിരിക്കാം ഒരുപക്ഷെ ഭാവന സ്റ്റുഡിയോസ് എന്ന പേര് ആദ്യം പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. അതെ, വിൻസെന്റ് ഭാവനയുടെ എല്ലാമെല്ലാമായ ഭാവന സ്റ്റുഡിയോസ്. മഹേഷിന്റെ പ്രതികാരത്തിനൊപ്പം മലയാള സിനിമ വളർന്നു, ഒപ്പം ഭാവന സ്റ്റുഡിയോസും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ഗിരീഷ് എഡി- നിവിൻ- മമിത കൂട്ടുകെട്ടിലൊരുങ്ങിയ ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസിലാണ് ചിത്രം മുന്നേറുന്നത്. പ്രേമലു എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഗിരീഷ് എഡിയും ഭാവന സ്റ്റുഡിയോസും ഒന്നിച്ച ചിത്രം ആദ്യ ദിനം തൊട്ട് ഹൗസ് ഷോകളോടെ മുന്നേറുകയാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;h2&gt;മലയാളത്തിന്റെ മിനിമം ഗ്യാരന്റി&lt;/h2&gt;&lt;p&gt;ഇന്ന് മലയാള സിനിമ പ്രേമികളെ സംബന്ധിച്ചടത്തോളം ഭാവന സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് ഒരു മിനിമം ഗ്യാരന്റിയാണ്. അതിനെ ഊട്ടിയുറപ്പിക്കുന്നതാണ് അവരുടെ ഇതുവരെയിറങ്ങിയിട്ടുള്ള സിനിമകളെല്ലാം. അതിന്റെ അമരത്തുള്ളത് ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്ന മൂവർ സംഘം. ഏഴ് വർഷത്തിനിടെ ആകെ ഇറങ്ങിയത് ആറ് സിനിമകൾ. ആറ് ചിത്രങ്ങളും മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നവ.&lt;/p&gt;&lt;p&gt;2019 ൽ മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ഭാവന സ്റ്റുഡിയോസ് നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. മലയാളത്തിലെ ഫീൽ ഗുഡ് സിനിമകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കുന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി അന്ന ബെൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളെത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് നേടിയത്. കുമ്പളങ്ങിക്ക് ശേഷം കോവിഡ് കാലഘട്ടത്തിൽ ജോജി എന്ന ക്രൈം ത്രില്ലർ ചിത്രവുമായി ഭാവന സ്റ്റുഡിയോസ് എത്തി. ഫഹദിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് . ആമസോൺ പ്രൈം വീഡിയോയിലൂടെ നേരിട്ട് സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് നേടിയത്.&lt;/p&gt;&lt;p&gt;2022 ൽ ബേസിൽ ജോസഫ് നായകനായി എത്തിയ പാൽതു ജാൻവർ ആയിരുന്നു ഭാവന സ്റ്റുഡിയോസിന്റെ ആ വർഷം പുറത്തിറങ്ങിയ ചിത്രം. നവാഗതനായ സംഗീത് പി രാജൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസകൾ നേടിയിരുന്നു. ബേസിലിന്റെ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത വർഷം ഷഹീദ് അറാഫത്ത് സംവിധാനം ചെയ്ത തങ്കം റിലീസായി. ചിത്രത്തിലെ വിനീത് ശ്രീനിവാസന്റെയും ബിജു മേനോന്റെയും പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.&lt;/p&gt;&lt;p&gt;2024 ൽ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റടിച്ച പ്രേമലു പുറത്തിറങ്ങി. കേവലം 3 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 130 കോടിക്ക് അടുത്താണ് സ്വന്തമാക്കിയത്. ഗിരീഷ് എഡി- നസ്ലെൻ- മമിത ബൈജു കോംബോയിലെത്തിയ ചിത്രം കേരളത്തിന് പുറത്തും വലിയ ഓളമാണ് സൃഷ്ടിച്ചത്. മലയാള സിനിമയ്ക്ക് മറ്റ് ഭാഷകളിൽ സ്വാധീനം ചെലുത്താൻ പ്രേമലു വഹിച്ച ചെറുതല്ല. പ്രേമലുവിന് ശേഷം ഗിരീഷ് എഡി- മമിത ബൈജു- ഭാവന സ്റ്റുഡിയോസ് ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടെ നായകനായി നിവിനും. ജസ്റ്റിൻ, ആഷ്&zwj;ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് മലയാളികൾക്ക് മറ്റൊരു ഓപ്&zwnj;ഷൻ ഇല്ലെന്ന് തന്നെയാണ് ടിക്കറ്റ് ബുക്കിംഗ് നൽകുന്ന സൂചനകൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;നിർമ്മാണം കൂടാതെ മലയാളത്തിലെ മികച്ച സിനിമകളുടെ വിതരണത്തിന്റെയും കൂടി ഭാഗമാണ് ഭാവന സ്റ്റുഡിയോസ് കൂടാതെ ഭാവന സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെ ഇന്റിപെന്റന്റ് മ്യൂസിക് വീഡിയോകളും ഹ്രസ്വ ചിത്രങ്ങളും സ്വതന്ത്ര സിനിമകളും അവർ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാറുണ്ട്. ഫഹദ് ഫാസിലിനെ നായകനായി എത്തുന്ന കരാട്ടെ ചന്ദ്രൻ ആണ് ഭാവന സ്റ്റുഡിയോസിന്റെ അടുത്ത പ്രൊജക്ട്. നവാഗതനായ റോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എസ് ഹരീഷും വിനോയ് തോമസും ചേര്&zwj;ന്നാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[special-entertainment]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/special-entertainment/bhavana-studios-the-brand-of-malayalam-cinema-bethlehem-kudumba-unit-dileesh-pothan-fahadh-faasil-syam-pushkaran-articleshow-1yr66vp"/>
        </item>
        <item>
            <title><![CDATA[വിളമ്പിയത് വ്യാജ പനീർ; നിങ്ങൾ അനുഭവിക്കണം, ഇത് കാലത്തിന്റെ കാവ്യനീതിയെന്ന് കോടതി; റസ്റ്റോറന്റിന് തിരിച്ചടി]]></title>
            <link>https://www.asianetnews.com/india/bombay-high-court-fake-paneer-case-thane-restuarant-maharashtra-fda-articleshow-ppuxngr</link>
            <guid isPermaLink="true">https://www.asianetnews.com/india/bombay-high-court-fake-paneer-case-thane-restuarant-maharashtra-fda-articleshow-ppuxngr</guid>
            <pubDate>Sat, 22 Aug 2026 14:36:46 +0530</pubDate>
            <description><![CDATA[മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെതിരേ(എഫ്ഡിഎ) താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് സമർപ്പിച്ച ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജനങ്ങളെ ദ്രോഹിച്ചതിന് നിങ്ങൾ ഇത് അനുഭവിക്കണമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbj5w721tmmzhvcdv3p3zn,imgname-fake-paneer-1787389613959.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ലൈസൻസ് റദ്ദാക്കിയ നടപടിക്കെതിരേ ബോംബെ ഹൈക്കോടതിയെ സമീപിച്ച റസ്റ്റോറന്റിന് തിരിച്ചടി. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷനെതിരേ(എഫ്ഡിഎ) താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് സമർപ്പിച്ച ഹർജിയാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ജനങ്ങളെ ദ്രോഹിച്ചതിന് നിങ്ങൾ ഇത് അനുഭവിക്കണമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബോംബെ ഹൈക്കോടതി പറഞ്ഞു.&lt;/p&gt;&lt;p&gt;എഫ്ഡിഎ കമ്മീഷണറായി തുക്കാറാം മുണ്ടേ ചുമതലയേറ്റതിന് പിന്നാലെ മഹാരാഷ്ട്രയിലെ ഭക്ഷണശാലകളിൽ വ്യാപകമായ പരിശോധന നടന്നുവരികയാണ്. ഈ പരിശോധനയിലാണ് താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റിൽ കൃത്രിമമായി നിർമിച്ച പനീറാണ് ഉപയോ​ഗിക്കുന്നതെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഈ നടപടി ചോദ്യംചെയ്താണ് ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.&lt;/p&gt;&lt;p&gt;പ്രശ്നങ്ങൾ പരിഹരിക്കാനായി എഫ്ഡിഎ ആദ്യം നോട്ടീസ് നൽകേണ്ടിയിരുന്നുവെന്നും അതിനാൽ ലൈസൻസ് റദ്ദ് ചെയ്ത നടപടി സ്റ്റേ ചെയ്യണമെന്നുമായിരുന്നു റസ്റ്റോറന്റിന്റെ ആവശ്യം. എന്നാൽ, ഹർജി പരി​ഗണിച്ച ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ.വി. ​ഗുഖെ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് റസ്റ്റോറന്റിനെ വിമർശിച്ചത്. ജനങ്ങൾക്ക് ഇത്തരം നിരോധിത പനീർ നൽകിയതിന് നിങ്ങൾ ഇത് നിങ്ങൾ അനുഭവിക്കണമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിഷയത്തിൽ കൂടുതൽ കർശനമായ നട പടികളാവും തങ്ങൾ സ്വീകരിക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജ പനീർ ഉപയോ​ഗിക്കുന്നതിന് നിരോധനം നിലനിൽക്കെയാണ് റസ്റ്റോറന്റ് ഇത്തരം പനീർ ഉപയോ​ഗിച്ചതെന്ന് എഫ്ഡിഎ സ്റ്റാൻഡിങ് കോൺസൽ പിപി കാകാഡെ കോടതിയെ അറിയിച്ചു. പൊതുജനതാത്പര്യം മുൻനിർത്തിയാണ് എഫ്ഡിഎ നടപടികൾ സ്വീകരിച്ചതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.&lt;/p&gt;&lt;p&gt;പാലിന് പകരം പാം ഓയിൽ ഉൾപ്പെടെ ചേർത്ത് കൃത്രിമമായി നിർമിക്കുന്നതാണ് വ്യാജ പനീർ. കണ്ടാൽ യഥാർഥ പനീർ പോലെ തോന്നുമെങ്കിലും ഇതിൽ പാൽക്കൊഴുപ്പ് ഉണ്ടാകില്ല. ഇതിന് മഹാരാഷ്ട്രയിലെ ഭക്ഷ്യസുരക്ഷാ വിഭാ​ഗം നേരത്തേ നിരോധനമേർപ്പെടുത്തിയിരുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[india]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india/bombay-high-court-fake-paneer-case-thane-restuarant-maharashtra-fda-articleshow-ppuxngr"/>
        </item>
        <item>
            <title><![CDATA[ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യത]]></title>
            <link>https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7</guid>
            <pubDate>Sat, 22 Aug 2026 14:36:16 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0295z1qvsyax6j1jzhcy9yv,imgname-mixcollage-15-aug-2026-02-08-pm-7345-1786783136823.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ നാളെ മുതൽ തിരുവോണം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. ബംഗാൾ ഉൾക്കടലിലും, വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടു. നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട നിലയിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാസർകോ&zwj;ട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. &zwnj;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/rain-alert-four-district-yellow-alert-in-kerala-articleshow-kxs8zd7"/>
        </item>
        <item>
            <title><![CDATA[മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡി കേസിലെ പ്രതികൾ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93</guid>
            <pubDate>Sat, 22 Aug 2026 14:33:13 +0530</pubDate>
            <description><![CDATA[മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0mbantjkj55fvxbpzhqr10b,imgname-fotojet--61--1787389368146.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ. സ്&zwnj;റ്റേഷനിൽ ഇന്നായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന് എത്തിയ പൊലീസുകാരുടെ അതേ നിറത്തിലുള്ള ഷർട്ട് ധരിച്ചെത്തിയാണ് ഇഡി കേസ് പ്രതികളും ഓണം ആഘോഷിച്ചത്. പൊലീസ് സ്റ്റേഷന് മുന്നിൽ വെച്ച് ഊഞ്ഞാലാടുന്ന റീൽ ചിത്രീകരിക്കുകയായിരുന്നു. റീലിന് ശേഷം ഊഞ്ഞാൽ അഴിച്ചുമാറ്റി. ഇന്ന് പ്രതികൾ ഒപ്പിടേണ്ട ദിവസമായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accused-in-the-ed-case-celebrate-onam-in-front-of-the-museum-police-station-articleshow-n1wrn93"/>
        </item>
        <item>
            <title><![CDATA[വരണ്ട ചുണ്ട് മൃദുലമാക്കാൻ ഇതാ ആറ് പൊടിക്കൈകൾ]]></title>
            <link>https://www.asianetnews.com/webstories/health/home-remedies-for-chapped-lips-during-winter-pxxlpnl</link>
            <guid isPermaLink="true">https://www.asianetnews.com/webstories/health/home-remedies-for-chapped-lips-during-winter-pxxlpnl</guid>
            <pubDate>Sat, 22 Aug 2026 14:30:32 +0530</pubDate>
            <description><![CDATA[വരണ്ട ചുണ്ട് മൃദുലമാക്കാൻ ഇതാ ആറ് പൊടിക്കൈകൾ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j9xg2mr31f3e2bbfm8k2x692,imgname-applying-lipstick-on-dry-lips-tips-for-girls-b-1728640537347.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/webstories/health/home-remedies-for-chapped-lips-during-winter-pxxlpnl"/>
        </item>
        <item>
            <title><![CDATA[ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡൻ്റ്, എം വിജിൻ സെക്രട്ടറി; വനിത അധ്യക്ഷ ഇതാദ്യം]]></title>
            <link>https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl</guid>
            <pubDate>Sat, 22 Aug 2026 14:08:09 +0530</pubDate>
            <description><![CDATA[ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിനെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിലാണ് പ്രഖ്യാപനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m9vxmf0scd14kk00atkgra,imgname-chintha-jerome-dyfi-1787387836046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എ എ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം കോർപറേഷൻ മുൻ മേയർ ആദ്യ രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.&lt;/p&gt;&lt;p&gt;സംസ്ഥാനത്ത് ആദ്യമായാണ് ഡിവൈഎഫ്ഐ പ്രസിഡൻ്റായി വനിത എത്തുന്നത്. സംസ്ഥാന കമ്മിറ്റിയിൽ 92 അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റിൽ 25 അംഗങ്ങളും ഉൾപ്പെടുന്നു. ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്സൽ, പി ഷബീർ, നിഖിൽ ബാബു, എന്നിവരാണ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി ഗ്രീഷ്മ അജയ്ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരെ തെരഞ്ഞെടുത്തു.&lt;/p&gt;&lt;h2&gt;പുതിയ നേതൃത്വത്തെ അറിയാം&lt;/h2&gt;&lt;h3&gt;ഡോ: ചിന്ത ജെറോം&lt;/h3&gt;&lt;p&gt;അധ്യാപക ദമ്പതികളായ സി ജെറോമിന്റെയും എസ്തർ ജെറോമിൻ്റെയും മകളായി കൊല്ലത്ത് ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കർമ്മല റാണി ബിഎഡ് കോളേജിൽ നിന്നും ബിഎഡ് പൂർത്തീകരിച്ച ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടി. യുജിസി നെറ്റ്- ജെആർഎഫ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. വിദ്യാർത്ഥികാലം മുതൽ എസ്എഫ്ഐ പ്രവർത്തകയായി പൊതുജീവിതം ആരംഭിച്ചു. എസ്എഫ്ഐ കൊല്ലം ഏരിയ പ്രസിഡൻ്റ്, ജില്ലാ ജോയിൻ്റ് സെക്രട്ടറി,സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;2007-2008 വർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ആയിരുന്നു. കേരള സർവകലാശാല സെനറ്റ് അംഗമായും സിൻഡിക്കേറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിക്കുന്നു.&lt;/p&gt;&lt;p&gt;2016 മുതൽ 2023 വരെ രണ്ട് ടേമുകളായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചു.ഈ കാലഘട്ടത്തിൽ യൂത്ത് ബ്രിഗേഡ് പോലുള്ള ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കി . പകർച്ച വ്യാധികൾ , പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ യുവതീ-യുവാക്കളെ സന്നദ്ധ സേവനത്തിന് പരിശീലനം നൽകി തയ്യാറാക്കി ലഭ്യമാക്കുന്ന മാതൃകാ പദ്ധതിയായിട്ടാണ് അത് വിഭാവനം ചെയ്തത്.&lt;/p&gt;&lt;p&gt;23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് വച്ച് നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി യിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി തzരഞ്ഞെടുക്കപ്പെട്ടു. 2016 ൽ സിപിഐഎം പ്രതിനിധി സംഘത്തോടൊപ്പം ചൈനയും 2025 ൽ ക്യൂബയും സന്ദർശിച്ചു. 2019ൽ ജർമ്മനിയിലെ ബോണിൽ കേരളത്തെ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ യൂത്ത് കമ്മീഷൻ ചെയർപേഴ്സൺ എന്ന നിലയിൽ പങ്കെടുത്തു. മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സിതാര ബുക്സ് പ്രസിദ്ധീകരിച്ച &lsquo;ചുംബനം - സമരം ഇടതുപക്ഷം, &lsquo;ചിന്താ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച &lsquo;ചങ്കിലെ ചൈന, &lsquo;ഡിസി ബുക്സ് പ്രസിദ്ധീകരിച്ച &lsquo;അതിശയപത്ത് &lsquo;എന്നിവ പുസ്തകങ്ങൾ.&lt;/p&gt;&lt;h3&gt;എം വിജിൻ&lt;/h3&gt;&lt;p&gt;കണ്ണൂർ ജില്ലയിലെ എടാട്ട് ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനായി ജനനം. എടനാട് വെസ്റ്റ് എൽ പി സ്കൂൾ, എടനാട് യുപി സ്കൂൾ, ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം പയ്യന്നൂർ കോളേജിൽനിന്ന് ബി എസ് സി ഫിസിക്സ് പാസായി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ പിജി നേടി.&lt;/p&gt;&lt;p&gt;ബാലസംഘത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ചു. ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിൻ്റ് സെക്രട്ടറി എന്ന നിലകളിലും ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി ,കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ച ശേഷം നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.&lt;/p&gt;&lt;p&gt;കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായും സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ അംഗമായും പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. CPIM കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ്. 2021 മുതൽ കല്ല്യാശ്ശേരി എംഎൽഎ ആണ്. ടീച്ചറായ അശ്വതിയാണ് ഭാര്യ മകൻ നെയ്തൽ.&lt;/p&gt;&lt;h3&gt;അഡ്വ. ആർ രാഹുൽ&lt;/h3&gt;&lt;p&gt;വിദ്യാർഥി&ndash;യുവജന രംഗത്തെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ നേതാവാണ്&zwnj; സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായ അഡ്വ. ആർ രാഹുൽ (37). ആലപ്പുഴ ജില്ലാ പഞ്ചായത്ത്&zwnj; പുന്നപ്ര ഡിവിഷൻ അംഗമാണ്&zwnj;. പൊതുമരാമത്ത് സ്&zwnj;റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. സംസ്ഥാന യുവജന കമീഷൻ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്&zwnj;.&lt;/p&gt;&lt;p&gt;സിപിഐഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ്&zwnj; സെക്രട്ടറി, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. ഭാര്യ: അഞ്ചു എസ് റാം, മകൻ: ഗസൽ , അമ്മ: സീമന്ദിനി.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/dyfi-kerala-new-office-bearers-chintha-jerome-state-president-and-m-vijin-secretary-articleshow-hd2hrcl"/>
        </item>
        <item>
            <title><![CDATA['മതമില്ല, ജാതിയില്ല..'; മകന്റെ പേര് വെളിപ്പെടുത്തി അഭിലാഷും ശ്രീക്കുട്ടിയും]]></title>
            <link>https://www.asianetnews.com/entertainment/miniscreen/couple-abhisree-abhilash-and-sreekutty-reveals-thier-son-s-name-articleshow-vwvneah</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/miniscreen/couple-abhisree-abhilash-and-sreekutty-reveals-thier-son-s-name-articleshow-vwvneah</guid>
            <pubDate>Sat, 22 Aug 2026 14:22:48 +0530</pubDate>
            <description><![CDATA[സോഷ്യൽ മീഡിയ താരങ്ങളായ അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിക്കും ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആൺകുഞ്ഞ് പിറന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ksmrcpw640wwpnkmn0hyzwfk,imgname-abhisree-1779886873478.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ആദ്യ കൺമണിയെത്തിയ സന്തോഷം അടുത്തിടെ ഇവർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഇപ്പോള്&zwj; മകന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിലാഷും ശ്രീക്കുട്ടിയും. ' കിയാന്&zwj;ഷ്' എന്നാണ് മകന്റെ പേര്. 'മകന് ജാതിയോ മതമോ ഇല്ലാതെ, തികച്ചും ഒരു മനുഷ്യനായി വളരണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ജനന സര്&zwj;ട്ടിഫിക്കറ്റിലും 'നോ കാസ്റ്റ്, നോ റിലീജിയന്&zwj;' എന്നാണ് നല്&zwj;കിയിട്ടുള്ളത്,' എന്നും ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇരുവരും പറഞ്ഞിരുന്നു.&lt;/p&gt;&lt;p&gt;ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിലും നിരവധി ആരാധകരുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്താണ് അഭിലാഷും ശ്രീക്കുട്ടിയും ജീവിതത്തിൽ ഒന്നിച്ചത്. ഇതിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും ഇവർക്കെതിരെ വന്നിരുന്നു. ഇന്ന് സോഷ്യൽ മീഡിയയിലെ പ്രിയതാരദമ്പതികളാണ് ഇവർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment/miniscreen]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment/miniscreen/couple-abhisree-abhilash-and-sreekutty-reveals-thier-son-s-name-articleshow-vwvneah"/>
        </item>
        <item>
            <title><![CDATA[ആല്‍‌വാരസ് വരാൻ സാധ്യതയില്ല! ഹൻസി ഫ്ലിക്കിന്റെ പ്ലാൻ ബി എന്തായിരിക്കും?]]></title>
            <link>https://www.asianetnews.com/sports-special/what-will-be-hansi-flicks-plan-b-for-barcelona-if-julian-alvarez-transfer-fails-articleshow-nbhw518</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/what-will-be-hansi-flicks-plan-b-for-barcelona-if-julian-alvarez-transfer-fails-articleshow-nbhw518</guid>
            <pubDate>Sat, 22 Aug 2026 14:20:37 +0530</pubDate>
            <description><![CDATA[പരിമിതികള്‍ക്കുള്ളില്‍ നിന്ന് റയലിനെ സാക്ഷിയാക്കി റോഡ്രിയേയും അന്തണി ഗോര്‍ഡനേയും ക്യാപ് നൗവിലെത്തിച്ച ഡിക്കോ - ഫ്ലിക്ക് സഖ്യത്തിന് ഒരു പ്രൊമിനന്റ് സ്ട്രൈക്കറെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0maj502xxcdqamghgcxz6e1,imgname-julian-alvarez-1787388564482.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഫ്ലോറെന്റിനൊ പേരേസും ഹോസെ മൗറിഞ്ഞ്യോയും ചേര്&zwj;ന്ന് ലോസ് ബ്ലാങ്കോസിന്റെ ഫ്രണ്ട് ലൈൻ ഗലാക്റ്റിക്കോകളാല്&zwj; നിറയ്ക്കുകയാണ്, എംബാപെ, വിനി, ഡിയൊമൻഡെ, ബെല്ലിങ്ഹാം...ഒരു ദിവസത്തിനപ്പുറം എസ്റ്റാഡിയോ മാർട്ടിനെസ് ബലേറോയില്&zwj; ടൈറ്റില്&zwj; ഡിഫൻസിന് ഹൻസി ഫ്ലിക്കിന്റെ സംഘം ഇറങ്ങും. പരിമിതികള്&zwj;ക്കുള്ളില്&zwj; നിന്ന് റയലിനെ സാക്ഷിയാക്കി റോഡ്രിയേയും അന്തണി ഗോര്&zwj;ഡനേയും ക്യാപ് നൗവിലെത്തിച്ച ഡിക്കോ - ഫ്ലിക്ക് സഖ്യത്തിന് ഒരു പ്രൊമിനന്റ് സ്ട്രൈക്കറെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.&lt;/p&gt;&lt;p&gt;ഒരൊറ്റ ലക്ഷ്യമെ ഫ്ലിക്കിനും ഡിക്കോയ്ക്കുമുണ്ടായിരുന്നുള്ളു. ഹൂലിയൻ ആല്&zwj;വാരസ്. അര്&zwj;ജന്റീനൻ യുവതാരത്തെ ബാഴ്&zwnj;സയുടെ വിഖ്യാത ജഴ്&zwnj;സിയില്&zwj; കണ്ടുതന്നെയാണ് പല പദ്ധതികളും ഫ്ലിക്ക് ആസൂത്രണം ചെയ്തത്. മുപ്പത്തിയെട്ടുകാരനായ റോബര്&zwj;ട്ട് ലെവൻഡോസ്കിയുടെ കരാര്&zwj; പുതുക്കാതിരുന്നതും ഫെറാൻ ടോറസിനെ പാരിസ് സെന്റ് ജര്&zwj;മന് കൈമാറിയതുമെല്ലാം അതുകൊണ്ട് തന്നെയായിരുന്നു. നിലവില്&zwj; അത്&zwnj;ലറ്റിക്കൊ മാഡ്രിഡിന്റെ താരമായ ആല്&zwj;വാരസ് തന്റെ സ്വപ്ന ക്ലബ്ബായി ബാഴ്&zwnj;സയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്തിനധികം അത്&zwnj;ലറ്റിക്കോയില്&zwj; നിന്ന് ട്രാൻസ്&zwnj;ഫര്&zwj; അനിവാര്യമാണെന്ന് വരെ പറഞ്ഞു വെച്ചു.&lt;/p&gt;&lt;p&gt;ആല്&zwj;വാരസിന്റെ സ്വപ്നവും ബാഴ്&zwnj;സയുടെ ലക്ഷ്യവും ഒന്നുതന്നെയാണ്. അത് പകല്&zwj;പോലെ വ്യക്തവും. 100 മില്യണ്&zwj; യൂറോയായിരുന്നു അത്&zwnj;ലറ്റിക്കോയ്ക്ക് മുന്നില്&zwj; ആല്&zwj;വാരസിനായി ബാഴ്സ വെച്ച ഓഫര്&zwj;. എന്നാല്&zwj; അത്&zwnj;ലറ്റിക്കോ ബാഴ്&zwnj;സയുടെ ഓഫര്&zwj; പൂര്&zwj;ണമായും നിരസിക്കുകയും ക്ലബ്ബിനെ പൊതുമധ്യത്തില്&zwj; പരിഹസിക്കുകയും ചെയ്തു. നിങ്ങള്&zwj; കാണുന്നതെല്ലാം വിശ്വസിക്കരുത്, പ്രത്യേകിച്ചും ബാഴ്&zwnj;സലോണയുമായി ബന്ധപ്പെട്ടതെന്നായിരുന്നു അത്&zwnj;ലറ്റിക്കോയുടെ പക്ഷം. 100 അല്ല 200 മില്യണ്&zwj; നല്&zwj;കിയാലും ആല്&zwj;വാരസിനെ വിട്ടുതരില്ലെന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതെല്ലാം സംഭവിക്കുന്നത് മേയിലാണ്.&lt;/p&gt;&lt;p&gt;ശേഷമാണ് ലോകകപ്പിനിടെയുള്ള ആല്&zwj;വാരസിന്റെ പ്രഖ്യാപനം വരുന്നത്. . I spoke with Atletico Madrid, and a transfer is the best option. I want to fulfill my dream. ഇഎസ്&zwnj;പിഎന്നിനോടായിരുന്നു ആല്&zwj;വാരസിന്റെ പ്രതികരണം. ആല്&zwj;വാരസിന്റെ പ്രതികരണം ആ ട്രാൻസ്&zwnj;ഫര്&zwj; സംഭവിക്കുമെന്നതിന്റെ ഉറച്ച സൂചനായിരുന്നു. ആല്&zwj;വാരസും അത്ലറ്റിക്കോയും തമ്മിലുള്ളത് ആറ് വര്&zwj;ഷത്തെ കരാറാണ്, 2030 വരെ. 500 മില്യണ്&zwj; യൂറോയായിരുന്നു റിലീസ് ക്ലോസ്. അതായത് ഒരു ടോപ് ടയര്&zwj; താരത്തിന് ലഭിക്കുന്നിടത്തോളം തന്നെ മൂല്യം ആല്&zwj;വാരസിന് അത്ലറ്റിക്കോ നല്&zwj;കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ബാഴ്സലോണയ്ക്ക് ആല്&zwj;വാരസിനെ വിട്ടുനല്&zwj;കില്ല എന്ന സ്റ്റാൻഡ് അത്ലറ്റിക്കോ സ്വീകരിച്ചതോടെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റാണ്. വിനീഷ്യസിനെ നഷ്ടമായ ആഴ്സണല്&zwj; അവരുടെ അടുത്ത ലക്ഷ്യമായി കണ്ടത് ആല്&zwj;വാരസിനെയാണ്. ബാഴ്സയോടെടുത്ത കടുത്ത നിലപാടിലല്ല അത്ലറ്റിക്കോ ആഴ്സണലിനെ സമീപിക്കുന്നത്. യൂറോപ്പില്&zwj; നിന്ന് ലഭിക്കുന്ന റിപ്പോര്&zwj;ട്ട് പ്രകാരം ആഴ്സണലിന് ആല്&zwj;വാരസിനെ കൈമാറാൻ അത്ലറ്റിക്കോ ഒരുക്കമാണെന്നാണ്. പക്ഷേ, ആല്&zwj;വാരസ് തനിക്ക് താല്&zwj;പ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ആല്&zwj;വാരസ് സാഗ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുന്ന ബാഴ്സലോണയെ തന്നെയാണ്. ലോകകപ്പ് ഫൈനലില്&zwj; സ്പെയിനിനായി വിജയഗോള്&zwj; നേടിയതോടെ ഫെറാൻ ടോറസിന്റെ സ്റ്റാര്&zwj;ഡം ഉയര്&zwj;ന്നിരുന്നു. ടോറസ് തനിക്ക് കൂടുതല്&zwj; പണം വേണമെന്ന് പറയാതെ പറഞ്ഞെങ്കിലും ബാഴ്സ അതിന് തയാറായിരുന്നില്ല. പിഎസ്&zwnj;ജിയിലേക്ക് ഫെറാൻ ചേക്കേറിയേക്കുമെന്ന റിപ്പോര്&zwj;ട്ടുകള്&zwj; ലോകകപ്പിന് മുൻപുതന്നെ ഉണ്ടായിരുന്നുതുമാണ്. ഗോണ്&zwj;സാലോ റാമോസിന്റെ പകരക്കാരനെ തേടിയ പിഎസ്&zwnj;ജിക്ക് ഫെറാൻ പെര്&zwj;ഫക്റ്റ് റീപ്ലേസ്മെന്റുമായി.&lt;/p&gt;&lt;p&gt;പക്ഷേ, ഫ്ലിക്കിന്റെ സിസ്റ്റത്തിലെ രണ്ട് സെന്റര്&zwj; ഫോര്&zwj;വേഡുകളാണ് ഒറ്റ വിൻഡോയില്&zwj; പുറത്ത് പോയത്. ലെവൻഡോസ്കിയും ഫെറാനും. ലക്ഷ്യമിട്ട ആല്&zwj;വാരസിനെ ലഭിച്ചതുമില്ല. ഒരു പ്രോമിനന്റ് നമ്പര്&zwj; ണയൻ ഇല്ലാതെയായിരിക്കും ബാഴ്സ സീസണിന് തുടക്കമിടുക. റഫീഞ്ഞ്യയേയോ അല്ലെങ്കില്&zwj; ഗോര്&zwj;ഡനെയോ ഒരു ഫാള്&zwj;സ് ണയനായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും. കരീം അഡെയ്മി എന്ന ഓപ്ഷനുമുണ്ട്. എന്നാല്&zwj;, പ്രീ സീസണ്&zwj; മത്സരങ്ങളില്&zwj; ബാഴ്സലോണയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹംസ അബ്ദല്&zwj;കരീം. നാല് ഗോളുകളാണ് താരം നേടിയത്. ഫ്ലിക്കിനെ ഇംപ്രസ് ചെയ്യാൻ ഹംസയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്,&lt;/p&gt;&lt;p&gt;പക്ഷേ, യുവതാരത്തെ ഫസ്റ്റ് ഇലവനില്&zwj; തന്നെ പരീക്ഷിക്കാൻ ഫ്ലിക്ക് തയാറാകുമോയെന്നതാണ് ചോദ്യം. 39 ഗോളുകളാണ് ഫെറാനും ലെവൻഡോസ്ക്കിയും പോയ സീസണില്&zwj; സ്കോര്&zwj; ചെയ്തതെന്നും ഓര്&zwj;ക്കേണ്ടതുണ്ട്. ആല്&zwj;വാരസിനായി ആവോളം കാത്തിരിക്കാൻ ബാഴ്സ തയാറാണ്, പക്ഷേ അത്ലറ്റിക്കോ ഒരുക്കമല്ല. ചെല്&zwj;സിയില്&zwj; നിന്ന് ജാവോ പെഡ്രോയേയും ഇന്റര്&zwj; മിലാനില്&zwj; നിന്ന് ലൗത്താരൊ മാര്&zwj;ട്ടിനസിനേയും ബാഴ്സ സമീപിച്ചെങ്കിലും ഇരുക്ലബ്ബുകളും റിജക്റ്റ് ചെയ്യുകയായിരുന്നു. ട്രാൻസ്ഫര്&zwj; വിൻഡോ അവസാനിക്കാൻ 10 ദിവസം മാത്രമാണ് ബാക്കി, അതിന് മുൻപ് പരിഹാരമുണ്ടാകുമെന്നാണ് ഡിക്കോയുടെ വാക്ക്.&lt;/p&gt;]]></content:encoded>
            <category><![CDATA[sports-special]]></category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/what-will-be-hansi-flicks-plan-b-for-barcelona-if-julian-alvarez-transfer-fails-articleshow-nbhw518"/>
        </item>
        <item>
            <title><![CDATA[പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ]]></title>
            <link>https://www.asianetnews.com/sports-special/fifa-bans-argentina-player-after-world-cup-final-brawl-paredes-gets-10-match-ban-articleshow-9xgs6wl</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/fifa-bans-argentina-player-after-world-cup-final-brawl-paredes-gets-10-match-ban-articleshow-9xgs6wl</guid>
            <pubDate>Sat, 22 Aug 2026 14:15:00 +0530</pubDate>
            <description><![CDATA[അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്‍ജന്റീന, ഒരൊറ്റ പകലില്‍ ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ma7pdgw198t7p6ybrm10ty,imgname-argentina-1787388221872.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അര്&zwj;ജന്റീനയ്ക്കായി സകലതും സമര്&zwj;പ്പിച്ച ആറ് ലോകകപ്പുകള്&zwj;ക്ക് ശേഷം ലയണല്&zwj; ആന്ദ്രേസ് മെസിയുടെ കാലുകള്&zwj; വിശ്രമം കണ്ടത്തിയ പകല്&zwj;. മെറ്റ് ലൈഫില്&zwj; സ്പാനിഷ് വസന്തം സംഭവിച്ച 120-ാം മിനുറ്റ്. തലമുറകള്&zwj; ഓര്&zwj;ത്തിരിക്കേണ്ടിയിരുന്ന രണ്ട് നിമിഷങ്ങളായിരുന്നു. പക്ഷേ, 2026 ഫിഫ ലോകകപ്പ് ഫൈനല്&zwj; ചരിത്രത്തില്&zwj; അടയാളപ്പെടുന്നത് അര്&zwj;ജന്റീന എങ്ങനെ കളിയിലും അതിന് ശേഷവും ഒരുപോലെ പരാജയപ്പെട്ടുവെന്നതായിരിക്കും.&lt;/p&gt;&lt;p&gt;ഒരു തലമുറയുടെ ബാല്യവും കൗമാരവുമെല്ലാം തന്നിലേക്ക് ആകര്&zwj;ഷിച്ച മനുഷ്യൻ വിതുമ്പോള്&zwj; മൈതാനത്തെ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു ആല്&zwj;ബിസെലസ്റ്റകള്&zwj;. അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്&zwj; ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്&zwj;ജന്റീന, ഒരൊറ്റ പകലില്&zwj; ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു. ഒരു മാസത്തിനിപ്പുറം അന്വേഷണങ്ങള്&zwj;ക്കൊടുവില്&zwj; കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഫിഫ.&lt;/p&gt;&lt;p&gt;അര്&zwj;ജന്റീനൻ ഫുട്ബോളിന് തന്നെ വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇടയുള്ളതാണ് ഫിഫയുടെ നീക്കങ്ങളെല്ലാം തന്നെ. മെസിയുടെ സംഘത്തിനായി ലോകകപ്പില്&zwj; പരവതാനി വിരിച്ചുനല്&zwj;കിയെന്ന് ഏറെ വിമര്&zwj;ശിക്കപ്പെട്ടിരുന്നു ഫിഫ.&lt;/p&gt;&lt;p&gt;അര്&zwj;ജന്റീനൻ മധ്യനിര താരം ലീയാൻഡ്രൊ പെരെഡസിന് പത്ത് അന്താരാഷ്ട്ര മത്സരങ്ങളിലും പ്രതിരോധതാരം മൊളിനയ്ക്ക് ഏഴിലും വിലക്ക്. ഇരുവരും 90,000 യുഎസ് ഡോളര്&zwj; പിഴയായും അടയ്ക്കണം, ഏകദേശം 86 ലക്ഷം രൂപ. തിയാഗോ അല്&zwj;മാദയാണ് നടപടി നേരിട്ട മറ്റൊരു അര്&zwj;ജന്റീനൻ താരം. ഒരു മത്സരത്തിലാണ് അല്&zwj;മാദയ്ക്ക് വിലക്ക്. അര്&zwj;ജന്റീനയുടെ അടുത്ത രണ്ട് ഹോം മത്സരങ്ങളില്&zwj; സ്റ്റേഡിയത്തില്&zwj; 50 ശതമാനം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാൻ കഴിയു.&lt;/p&gt;&lt;p&gt;ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്&zwj; വിജയത്തിന് ശേഷം ഫാക്ക്&zwnj;ലാൻഡ് ബാനര്&zwj; പ്രദര്&zwj;ശിപ്പിച്ചത് 3.2 ലക്ഷം യുഎസ് ഡോളറാണ് അര്&zwj;ജന്റീന ഫുട്ബോള്&zwj; അസോസിയേഷന് പിഴ നല്&zwj;കിയിരിക്കുന്നത്. ഫിഫയുടെ അച്ചടക്കച്ചട്ടം ലംഘിച്ചതിനാണ് പിഴ. കായികേതര സ്വഭാവമുള്ള കാര്യങ്ങള്&zwj;ക്കായി മത്സരം ഉപയോഗിച്ചത്, ടീമിന്റെ മോശം പെരുമാറ്റം, ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ വിവേചനപരമായ മുദ്രാവാക്യങ്ങള്&zwj;, ആംഗ്യങ്ങളെല്ലാം പരിഗണിച്ചാണ് നടപടി.&lt;/p&gt;&lt;p&gt;പിഴയില്&zwj; നിന്ന് ഒരു ലക്ഷം യുഎസ് ഡോളര്&zwj; വിവേചനത്തിനെതിരായ പ്രവര്&zwj;ത്തനങ്ങള്&zwj;ക്കായി നിര്&zwj;ബന്ധിതമായി ഉപയോഗിക്കാനും ഫിഫ നിര്&zwj;ദേശിച്ചിട്ടുണ്ട്. അര്&zwj;ജന്റീനയുടെ പരിശീലക സംഘത്തില്&zwj; ഉള്&zwj;പ്പെട്ട റോബേര്&zwj;ട്ട് അയാലയ്ക്ക് മുന്ന് മത്സരങ്ങളിലും വിലക്കുണ്ട്, ഒപ്പം മൂന്ന് ലക്ഷം യുഎസ് ഡോളര്&zwj; പിഴയും, 28 ലക്ഷം രൂപ. സ്പാനിഷ് നിരയില്&zwj; നിന്ന് യുവതാരം ഗവിക്കെതിരെ മാത്രമാണ് നടപടിയുള്ളത്. അയാലയ്ക്ക് സമാനമാണ് ഗവിക്കുള്ള പിഴയും.&lt;/p&gt;&lt;p&gt;10 മത്സരങ്ങളുടെ ബാൻ പെരെഡസിനെ അര്&zwj;ജന്റീനൻ ടീമില്&zwj; നിന്ന് ഒരു വര്&zwj;ഷത്തോളം മാറ്റി നിര്&zwj;ത്താൻ കെല്&zwj;പ്പുള്ളതാണ്. എല്ലാത്തിന്റേയും തുടക്കം മൊളിനയുടെ പ്രവൃത്തിയില്&zwj; നിന്നായിരുന്നു. ഫൈനല്&zwj; വിസിലിന് ശേഷം ടീം അംഗങ്ങള്&zwj;ക്കൊപ്പം ആഘോഷിക്കാൻ ഓടിയ സ്പാനിഷ് നായകൻ റോഡ്രിയെ യാതൊരു പ്രകോപനവുമില്ലാതെ മൊളിനെ കയ്യേറ്റം ചെയ്തു. ഇതോടെ റോഡ്രി പ്രതികരിക്കാൻ ഒരുങ്ങി. ഏറ്റുമുട്ടലൊഴിവാക്കുന്നതിനായി സ്പാനിഷ് താരം എറിക്ക് ഗാര്&zwj;ഷ്യ ഇരുവര്&zwj;ക്കുമിടയിലേക്ക് എത്തി, ഒപ്പം പെരെഡസും.&lt;/p&gt;&lt;p&gt;പെരെഡസ് വന്നതോടുകൂടിയാണ് സ്ഥിതി സങ്കീര്&zwj;ണമായത്. ഏറ്റവും അഗ്രസീവായി സ്പാനിഷ് താരങ്ങളെ നേരിട്ടതും പെരെഡസായിരുന്നു. ഓടിയെത്തിയ ശേഷം എറിക്ക് ഗാര്&zwj;ഷ്യയെ പെരെഡസ് മൈതാനത്തേക്ക് തള്ളിയിട്ടു. എഴുന്നേറ്റുവന്ന എറിക്കിനെ കഴുത്തില്&zwj; പിടിച്ച് വീണ്ടും പെരെഡസ് ആക്രമിച്ചു. പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്&zwj; സഹതാരങ്ങളില്&zwj; നിന്നുണ്ടായെങ്കിലും പെരെഡസ് പിന്മാറിയിരുന്നില്ല, റഫറി ഇടപെട്ടിട്ടും സ്ഥിതിഗതികള്&zwj;ക്ക് മാറ്റമുണ്ടായില്ല.&lt;/p&gt;&lt;p&gt;അര്&zwj;ജന്റീനയുടെ പരിശീലകൻ ലയണല്&zwj; സ്കലോണി ഉള്&zwj;പ്പെടെ എത്തിയാണ് പെരെഡസില്&zwj; നിന്ന് എറിക്കിനെ സംരക്ഷിച്ചത്. പിന്നാലെ ഗവിയിലേക്ക് പെരെഡസ് തിരിയുകയായിരുന്നു. ഗവിയെ മൈതാനത്തേക്ക് പലകുറി തള്ളിയിടുകയും ഇടിക്കുകയും ചെയ്തു, മൊളിന ഗവിയുടെ ട്രെയിനിങ് ബിബ് വലിച്ചുകീറി. പെരെഡസിന് വിൻചീച് ചുവപ്പ് കാര്&zwj;ഡ് കൊടുത്ത് പുറത്താക്കിയ ശേഷമാണ് കാര്യങ്ങള്&zwj; അല്&zwj;പ്പമെങ്കിലും ശാന്തമായത്.&lt;/p&gt;&lt;p&gt;മത്സരത്തിലുടനീളം സ്പാനിഷ് താരങ്ങള്&zwj;ക്കെതിരെ പെരെഡെസിന്റേത് സമാന സമീപനമായിരുന്നു. ഫൈനലിനിടെ ഓണ്&zwj;ഫീല്&zwj;ഡ് റഫറി സ്ലാവ്കൊ വിൻചീച് അര്&zwj;ജന്റീനയുടെ നായകൻ മെസിയോട് പെരെഡസിനെ നിയന്ത്രിക്കാൻ പലകുറി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങള്&zwj; പുറത്തുവന്നിരുന്നു. റെഫറിയുടെ ക്യാമറിയലെ ദൃശ്യങ്ങള്&zwj; പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സ്പാനിഷ് ടീം ലോകകിരീടം ഉയര്&zwj;ത്തിയപ്പോള്&zwj; അര്&zwj;ജന്റീൻ താരങ്ങളും സപ്പോര്&zwj;ട്ട് സ്റ്റാഫും പുറം തിരിഞ്ഞുനിന്നതും ഏറെ വിമര്&zwj;ശനങ്ങള്&zwj;ക്ക് കാരമണായിരുന്നു.&lt;/p&gt;&lt;p&gt;അര്&zwj;ജന്റീനയ്ക്ക് കളത്തില്&zwj; പൂര്&zwj;ണമായും പന്ത് നിഷേധിച്ചുകൊണ്ടായിരുന്നു സ്പെയിൻ മത്സരത്തെ ഡൊമിനേറ്റ് ചെയ്തത്. ഇതോടെ അഗ്രസീവായ ഫൗളുകളിലൂടെ പന്ത് വീണ്ടെടുക്കാമെന്ന തന്ത്രത്തിലേക്ക് കടക്കുകയായിരുന്നു അര്&zwj;ജന്റീന. 24 ഫൗളുകളാണ് അര്&zwj;ജന്റീന ചെയ്തത്, അഞ്ച് യെല്ലോ കാര്&zwj;ഡും ലഭിച്ചു. പെരെഡസിന്റെ ഉള്&zwj;പ്പെടെ രണ്ട് റെഡ് കാര്&zwj;ഡും. യെലോ കാര്&zwj;ഡ് പലതും ലഭിച്ചത് റഫറിയോട് കയര്&zwj;ത്തതുമൂലമായിരുന്നു.&lt;/p&gt;&lt;p&gt;സ്പെയിന്റെ സമ്പൂര്&zwj;ണമായ ആധിപത്യത്തിന് മുന്നില്&zwj; ഓര്&zwj;ത്തിരിക്കാൻ ഒന്നുമില്ലാത്തൊരു ഫൈനല്&zwj; അര്&zwj;ജന്റീന സമ്മാനിച്ചു, അത് അവസാനിക്കുമ്പോള്&zwj; ഫൈനല്&zwj; വരെ അസാധാരണ നിമിഷങ്ങളുടം സൃഷ്ടാക്കളായി വാഴ്ത്തപ്പെട്ടവര്&zwj; വെറുക്കപ്പെട്ടവരായി പരിണമിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[sports-special]]></category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/fifa-bans-argentina-player-after-world-cup-final-brawl-paredes-gets-10-match-ban-articleshow-9xgs6wl"/>
        </item>
        <item>
            <title><![CDATA[`വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്'; ഓണാഘോഷത്തിന് പരമ്പരാ​ഗത വേഷത്തിന് വിലക്കുമായി സ്കൂൾ അധികൃതർ]]></title>
            <link>https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg</guid>
            <pubDate>Sat, 22 Aug 2026 12:55:01 +0530</pubDate>
            <description><![CDATA[ഓണാഘോഷത്തിന് പരമ്പരാഗത വേഷത്തിന് വിലക്കുമായി സ്കൂൾ. കോഴിക്കോട് അൽ ഫാറൂഖ് റസിഡൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കേരള സാരിയും മുണ്ടും ധരിച്ച് എത്തിയ വിദ്യാർത്ഥികൾക്ക് സ്കൂൾ അധികൃതർ പ്രവേശനം വിലക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m030008q8typapezvst9qrqb,imgname-onam--1--1786807058711.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്&zwj;. അല്&zwj;-ഫാറൂഖ് റസിഡന്&zwj;ഷ്യല്&zwj; സീനിയര്&zwj; ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്&zwj;ത്ഥികളെ ആഘോഷത്തില്&zwj; പങ്കെടുക്കാന്&zwj; സ്കൂള്&zwj; അധികൃതര്&zwj; അനുവദിക്കുകയും ചെയ്തില്ല.&lt;/p&gt;&lt;p&gt;ദിവസങ്ങള്&zwj;ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്&zwj;ത്ഥികളുടെ ആഘോഷമാണ് സ്കൂള്&zwj; അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്&zwj; ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്&zwj;ച്ചെ 1.38നാണ് പ്രിന്&zwj;സിപ്പാള്&zwj; ഉത്തരവിറക്കുന്നത്. ഇതോടെ കുട്ടികള്&zwj; നിരാശയിലായി. ചിലര്&zwj; സാരിയും മുണ്ടും ധരിച്ച് സ്കൂളിലെത്തിയെങ്കിലും ഓണാഘോഷ വേദിയിലേക്കുള്ള പ്രവേശനം സ്കൂള്&zwj; അധികൃതര്&zwj; വിലക്കി.&lt;/p&gt;&lt;p&gt;ഓണാഘോഷത്തിനായി ഓരോ വിദ്യാര്&zwj;ത്ഥികളും വിഭവങ്ങള്&zwj; തയ്യാറാക്കി കൊണ്ട് വരണമെന്ന് സ്കൂള്&zwj; അധികൃതര്&zwj; നിര്&zwj;ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം വിഭവങ്ങള്&zwj; ഉണ്ടാക്കി വന്നവര്&zwj;ക്ക് അതും ഉപയോഗിക്കാനായില്ല. പ്രതിഷേധം കടുത്തതോടെ ഒടുവില്&zwj; പതിനൊന്നര മണിയോടെ വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് പ്രവേശനം നല്&zwj;കി. എന്നാല്&zwj; ഇതിനകം ഓണാഘോഷം പകുതി പിന്നിട്ടിരുന്നു. മുന്&zwj; വര്&zwj;ഷങ്ങളിലൊന്നും സ്കൂളില്&zwj; ഇത്തരമൊരു നിരോധനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച നടന്ന പിടിഎ മീറ്റിങ്ങിൽ പോലും ഇത്തരമൊരു നിര്&zwj;ദേശം ഉണ്ടായിരുന്നുമില്ല. പ്രിന്&zwj;സിപ്പാളിനെ ബന്ധപ്പെടാന്&zwj; ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/school-authorities-ban-traditional-attire-for-onam-celebrations-in-kozhikode-articleshow-063pfeg"/>
        </item>
        <item>
            <title><![CDATA[പെരെഡസിന് വീട്ടിലിരിക്കാം! 'തല്ലിത്തോറ്റ' മെസിപ്പടയ്ക്ക് 'ഗപ്പ്' കൊടുത്ത് ഫിഫ | Argentina | Peredes]]></title>
            <link>https://www.asianetnews.com/videos/sports/fifa-probes-argentina-paredes-faces-possible-ban-videoshow-s8dpfip</link>
            <guid isPermaLink="true">https://www.asianetnews.com/videos/sports/fifa-probes-argentina-paredes-faces-possible-ban-videoshow-s8dpfip</guid>
            <pubDate>Sat, 22 Aug 2026 14:08:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr2g6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഒരു തലമുറയുടെ ബാല്യവും കൗമാരവുമെല്ലാം തന്നിലേക്ക് ആകര്&zwj;ഷിച്ച മനുഷ്യൻ വിതുമ്പോള്&zwj; മൈതാനത്തെ മാന്യതയുടെ സീമകളെല്ലാം ലംഘിച്ചു ആല്&zwj;ബിസെലസ്റ്റകള്&zwj;. അസാധാരണ നിമിഷങ്ങളിലൂടെ ഫുട്ബോള്&zwj; ലോകത്തെയാകെ അമ്പരപ്പിച്ചെത്തിയ അര്&zwj;ജന്റീന, ഒരൊറ്റ പകലില്&zwj; ഏറ്റവും വെറുക്കപ്പെട്ട സംഘമായി അതോടെ പരിണമിക്കുകയായിരുന്നു. തല്ലാനിറങ്ങിയ എല്ലാവർക്കുമെതിരെ ഒടുവില്&zwj; ഫിഫ വടിയെടുത്തു&lt;/p&gt;]]></content:encoded>
            <category><![CDATA[Sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/sports/fifa-probes-argentina-paredes-faces-possible-ban-videoshow-s8dpfip"/>
        </item>
        <item>
            <title><![CDATA[2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി "ഖലീഫ"; ഒഫിഷ്യല്‍ കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/prithvirajs-khaleefa-official-collection-articleshow-6ov7nrg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prithvirajs-khaleefa-official-collection-articleshow-6ov7nrg</guid>
            <pubDate>Sat, 22 Aug 2026 14:06:35 +0530</pubDate>
            <description><![CDATA[ഖലീഫയുടെ ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m9s8qkgw63myjhzqrawj9s,imgname-prithvirajs-khaleefa-official-collection-1787387749107.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ആഗോള റിലീസായി എത്തിയ &quot;ഖലീഫ&quot;ക്ക് വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ. ചിത്രം റിലീസ് ചെയ്ത് 2 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 22.85 കോടി രൂപയാണ്. 14.5 കോടിയാണ് ചിത്രം നേടിയ ആദ്യ ദിന ആഗോള കലക്ഷൻ. ഗംഭീര പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം നിറഞ്ഞ സദസ്സുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി.&lt;/p&gt;&lt;p&gt;ഒരു പൃഥ്വിരാജ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിംഗ് ആണ് ഖലീഫ സ്വന്തമാക്കിയത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം രസിപ്പിക്കുന്നുണ്ട് എന്ന് തീയേറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. തീയേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ട് പ്രദർശനം തുടരുന്ന ചിത്രത്തിന്, പൃഥ്വിരാജ് ആരാധരും, മോഹൻലാൽ ആരാധകരും, മാസ്സ് സിനിമകളെ സ്നേഹിക്കുന്ന മലയാളത്തിലെ യുവ പ്രേക്ഷകരും ത്രസിപ്പിക്കുന്ന സ്വീകരണമാണ് നൽകിയത്.&lt;/p&gt;&lt;p&gt;മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ തകർപ്പൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഗംഭീര ആക്ഷൻ പ്രകടനം കൊണ്ട് രോമാഞ്ചം സമ്മാനിക്കുന്ന പൃഥ്വിരാജ്, വൈകാരിക രംഗങ്ങളിലും പ്രണയ രംഗങ്ങളിലും കയ്യടി നേടുന്നുണ്ട്. മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കി മാറ്റുന്നുണ്ട്. പ്രേക്ഷകർക്ക് കയ്യടിച്ചും വിസിലടിച്ചും ആവേശം കൊണ്ടും ആസ്വദിക്കാൻ കഴിയുന്ന ഒരു ഗംഭീര ഫെസ്റ്റിവൽ മാസ്സ് ആക്ഷൻ ഡ്രാമ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഖലീഫ 2 ഇൽ മോഹൻലാൽ നായകനായി എത്തും. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്&zwnj;ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ. ഈ ചിത്രത്തിലൂടെ ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവർ ആദ്യമായി മലയാളത്തിൽ എത്തിയപ്പോൾ, ഇവരെ കൂടാതെ ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്&zwj;ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. 'പോക്കിരി രാജ&rsquo;യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിച്ച ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ചിത്രീകരിച്ചത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം - പൃഥ്വിരാജ് ടീം ഒന്നിച്ച ചിത്രം കൂടിയാണിത്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റിംഗ് - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മോഹൻദാസ്, ആക്ഷൻ - യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ - സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ് - മഷർ ഹംസ, കലാസംവിധാനം - വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് - അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് - ജാബിർ സുലൈം, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്&zwj;ണൻ, പ്രൊഡക്ഷൻ കൺട്രോളർ - റെനി ദിവാകർ, വിനോഷ് കൈമൾ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prithvirajs-khaleefa-official-collection-articleshow-6ov7nrg"/>
        </item>
        <item>
            <title><![CDATA[വള്ളംകളി ആവേശത്തിൽ പുന്നമട; ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് | Nehru Trophy]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-excitement-mounts-as-heats-conclude-videoshow-lrdakmx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-excitement-mounts-as-heats-conclude-videoshow-lrdakmx</guid>
            <pubDate>Sat, 22 Aug 2026 14:05:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr202" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വള്ളംകളി ആവേശത്തിൽ പുന്നമട; ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക്, കര്&zwj;ണാടക, കേരളം മുഖ്യമന്ത്രിമാര്&zwj; ഉടൻ എത്തും, സ്റ്റാര്&zwj;ട്ടിങ് പോയിന്റിൽ ഓട്ടോമാറ്റിക് ട്രാക് സംവിധാനം Nehru Trophy Boat Race | Punnamada | Kuttanad | Alappuzha&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-excitement-mounts-as-heats-conclude-videoshow-lrdakmx"/>
        </item>
        <item>
            <title><![CDATA[ജലമേള കാണാൻ വൻ ജനസാ​ഗരം; ചെറുവളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാന ഘട്ടത്തിൽ | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-heats-finale-draws-huge-crowds-videoshow-5w9w4kz</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-heats-finale-draws-huge-crowds-videoshow-5w9w4kz</guid>
            <pubDate>Sat, 22 Aug 2026 14:05:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr1za" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ചെറുവളളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ അവസാന ഘട്ടത്തിൽ; നെഹ്റു ട്രോഫി വളളംകളി കാണാൻ ആളുകൾ ഒഴുകിയെത്തുന്നു Nehru Trophy Boat Race | Punnamada | Kuttanad | Alappuzha&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-heats-finale-draws-huge-crowds-videoshow-5w9w4kz"/>
        </item>
        <item>
            <title><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കൽ സര്‍പ്രൈസുമായി റെയിൽവേ; ഒന്നിച്ചെതിര്‍ക്കാൻ സര്‍ക്കാര്‍]]></title>
            <link>https://www.asianetnews.com/videos/news/railways-surprise-move-to-split-palakkad-division-videoshow-bmi596c</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/railways-surprise-move-to-split-palakkad-division-videoshow-bmi596c</guid>
            <pubDate>Sat, 22 Aug 2026 14:05:17 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr1ya" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; തീരുമാനത്തിനെതിരെ ഓറ്റക്കെട്ടായി പ്രതിഷേധിക്കാൻ സര്&zwj;ക്കാര്&zwj;, വിജ്ഞാപനം ഇറങ്ങുന്നത് എംപിമാരടക്കം ആരു അറിയാതെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/railways-surprise-move-to-split-palakkad-division-videoshow-bmi596c"/>
        </item>
        <item>
            <title><![CDATA[സര്‍ക്കാര്‍ ആശുപത്രികളിൽ ഇനി 24×7 സ്പെഷ്യലിസ്റ്റ് സേവനം; പുനലൂരിൽ പദ്ധതി തുടങ്ങി]]></title>
            <link>https://www.asianetnews.com/videos/news/punalur-pilots-24x7-specialist-care-in-govt-hospitals-videoshow-1agk7oe</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/punalur-pilots-24x7-specialist-care-in-govt-hospitals-videoshow-1agk7oe</guid>
            <pubDate>Sat, 22 Aug 2026 14:05:15 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr1y6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാറ്റത്തിനൊരുങ്ങി സര്&zwj;ക്കാര്&zwj; ആശുപത്രികൾ; 24&times;7 സ്പെഷ്യലിസ്റ്റ് സേവനം ലഭ്യമാക്കാൻ തീരുമാനം, പുനലൂര്&zwj; താലൂക്ക് ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി തുടങ്ങി, എന്നാൽ വെല്ലുവിളികൾ ഏറെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/punalur-pilots-24x7-specialist-care-in-govt-hospitals-videoshow-1agk7oe"/>
        </item>
        <item>
            <title><![CDATA[റിട്ടയർമെന്റിന് ആര് ലോൺ തരും? Gulf NRI ഓർക്കേണ്ട 5 കാര്യങ്ങൾ | Retire with Pride | EP02]]></title>
            <link>https://www.asianetnews.com/video/retire-with-pride-diaz-investment-videoshow-pzo6ea7</link>
            <guid isPermaLink="true">https://www.asianetnews.com/video/retire-with-pride-diaz-investment-videoshow-pzo6ea7</guid>
            <pubDate>Sat, 22 Aug 2026 14:03:30 +0530</pubDate>
            <description><![CDATA[ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് Retirement Planning എന്തുകൊണ്ട് ആദ്യ പരിഗണനകളിലൊന്നാകണം എന്ന് ഈ എപ്പിസോഡ് വിശദീകരിക്കുന്നു]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqzue" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;വീട്, കാർ, മക്കളുടെ പഠനം&mdash;ഇവയ്ക്കെല്ലാം ലോൺ കിട്ടാം. പക്ഷേ Retirement കഴിഞ്ഞുള്ള മാസച്ചെലവിന് ആരാണ് ലോൺ തരുന്നത്?&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;ഗൾഫ് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് Retirement Planning എന്തുകൊണ്ട് ആദ്യ പരിഗണനകളിലൊന്നാകണം എന്ന് ഈ എപ്പിസോഡ് വിശദീകരിക്കുന്നു.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;Asianet News Online in association with Diaz Invest Private Limited അവതരിപ്പിക്കുന്ന &ldquo;Retire with Pride&rdquo; പരമ്പരയുടെ ഈ എപ്പിസോഡിൽ, Diaz Invest Private Limited-ന്റെ CEO &amp;amp; Founderയും retirement planning expert-ഉമായ Primson Diaz, റിട്ടയർമെന്റ് പ്ലാനിംഗിന്റെ പ്രാധാന്യവും അതിനെ മറ്റു financial goals-ൽ നിന്ന് വ്യത്യസ്തമാക്കുന്ന അഞ്ച് പ്രധാന കാര്യങ്ങളും വിശദീകരിക്കുന്നു.&amp;nbsp;&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;ഈ എപ്പിസോഡിൽ അറിയാം:&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;✅ ഗൾഫ് മലയാളികൾ Retirement Planning മാറ്റിവയ്ക്കരുതാത്തത് എന്തുകൊണ്ട്&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ planning തുടങ്ങുന്നതിന്റെ പ്രാധാന്യം&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ Retirement-ന് ലോൺ ലഭിക്കാത്തതിന്റെ കാരണം&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ Inflation ഭാവിയിലെ monthly expenses-നെ എങ്ങനെ ബാധിക്കാം&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ Longevity എന്തുകൊണ്ട് Retirement Planning-ലെ വലിയ challenge ആണ്&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ Medical Insurance മാത്രം എല്ലാ retirement medical expenses-നും മതിയാകണമെന്നില്ലാത്തത് എന്തുകൊണ്ട്&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;✅ Retirement Planning-ൽ &ldquo;No U-turn&rdquo; എന്ന ആശയത്തിന്റെ പ്രാധാന്യം&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;അടുത്ത എപ്പിസോഡുകളും Retirement updates-ഉം നഷ്ടപ്പെടാതിരിക്കാൻ &ldquo;Retire with Pride&rdquo; WhatsApp Community-യിൽ ചേരുക:&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt; JOIN NOW&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;&lt;u&gt;https://chat.whatsapp.com/L97XZLcvFt6DcAFsnp7TRD&lt;/u&gt;&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;നിങ്ങളുടെ Retirement സംബന്ധമായ ചോദ്യങ്ങൾ അയയ്ക്കാം:&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt; retirewithpride@diazinvest.com&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt; New Episodes:&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;Every 2nd and 4th Saturday at 12:30 PM IST on the official Asianet News YouTube channel.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;DISCLAIMER&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;This programme is produced by Asianet News Online in association with Diaz Invest Private Limited and is intended solely for investor education and awareness.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;The views and opinions expressed herein are those of the featured expert and do not necessarily reflect the views of Asianet News Online. Nothing contained in this programme constitutes personalised investment advice or an offer, solicitation or recommendation to buy, sell or hold any investment product. Viewers are advised to carefully consider their individual investment objectives and risk appetite and to consult a qualified professional before making any investment decision.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;Mutual Fund investments are subject to market risks. Please read all scheme-related documents carefully before investing.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;Past performance is not indicative of, and does not guarantee, future returns.&lt;/span&gt;&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span&gt;&lt;span&gt;Expert: Primson Diaz&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;Diaz Invest Private Limited&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;AMFI-Registered Mutual Fund Distributor&lt;/span&gt;&lt;/span&gt;&lt;span&gt;&lt;span&gt;ARN-295869&lt;/span&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[video]]></category>
            <dc:creator>vishnu k</dc:creator>
            <atom:link href="https://www.asianetnews.com/video/retire-with-pride-diaz-investment-videoshow-pzo6ea7"/>
        </item>
        <item>
            <title><![CDATA[പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിന് 2007 ൽ കേരളം സതംഭിപ്പിച്ചു; ഇന്ന് മിണ്ടാട്ടമില്ലാതെ ബിജെപി]]></title>
            <link>https://www.asianetnews.com/videos/news/kerala-s-2007-protest-vs-bjp-s-silence-on-palakkad-videoshow-uxbhgz8</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kerala-s-2007-protest-vs-bjp-s-silence-on-palakkad-videoshow-uxbhgz8</guid>
            <pubDate>Sat, 22 Aug 2026 14:02:44 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazr1m2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ ഉണ്ടാക്കിയതിൽ 2007 ൽ കേരളം സതംഭിപ്പിച്ച ബിജെപി; ഭരണം കിട്ടിയപ്പോൾ പ്രതിഷേധം മറന്നോയെന്ന് വിമർശനം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kerala-s-2007-protest-vs-bjp-s-silence-on-palakkad-videoshow-uxbhgz8"/>
        </item>
        <item>
            <title><![CDATA[വെപ്പ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ പുരോഗമിക്കുന്നു,  ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്സ് ഉച്ചയ്ക്ക്]]></title>
            <link>https://www.asianetnews.com/videos/news/veppu-heats-underway-chundan-boat-races-begin-soon-videoshow-ec1kr0b</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/veppu-heats-underway-chundan-boat-races-begin-soon-videoshow-ec1kr0b</guid>
            <pubDate>Sat, 22 Aug 2026 14:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazquoe" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വെപ്പ് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്&zwj; പുരോഗമിക്കുന്നു, ചുണ്ടന്&zwj; വള്ളങ്ങളുടെ ഹീറ്റ്സിനായി കാത്തിരുന്ന് ആരാധകര്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/veppu-heats-underway-chundan-boat-races-begin-soon-videoshow-ec1kr0b"/>
        </item>
        <item>
            <title><![CDATA[തിരൂർ പുഴയിൽ ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം; കാണാതായ ഭ‍ർത്താവ് ബസിൽ യാത്രചെയ്യുന്നതിനിടെ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</link>
            <guid isPermaLink="true">https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn</guid>
            <pubDate>Sat, 22 Aug 2026 13:54:50 +0530</pubDate>
            <description><![CDATA[ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m962xkz8x0x5w9s8j6hc7f,imgname-tirur-murder-1787387120563.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരൂർ(മലപ്പുറം): ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈനെയാണ് തിരൂർ പൂക്കയിൽവെച്ച് സ്വകാര്യ ബസിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യംചെയ്തുവരികയാണ്.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ(37)യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽനിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല. ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിട്ടായിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/woman-body-found-in-tirur-river-husband-caught-from-private-bus-pookayil-bazar-tirur-articleshow-amkt1cn"/>
        </item>
        <item>
            <title><![CDATA[കാർഡുകൾ നീക്കം ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല; വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ]]></title>
            <link>https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5</guid>
            <pubDate>Sat, 22 Aug 2026 13:44:42 +0530</pubDate>
            <description><![CDATA[വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m02rpswdt6qerzer5ygda17a,imgname-satheesan-meta-1786799417229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പൊലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ. പൊലീസോ കോടതിയോ പരാതിയോ ഉത്തരവോ നൽകിയിരുന്നില്ലെന്നും നീക്കം ചെയ്ത 16 വാർത്തകൾ പുന:സ്ഥപിച്ചെന്നും മെറ്റ വ്യക്തമാക്കി. വാർത്തകൾ നീക്കം ചെയ്തത് മെറ്റയുടെ ഓട്ടോമേറ്റഡ് സാങ്കേതിക പിഴവ് ആണെന്നും മെറ്റ മറുപടി നൽകി. പൊലീസ് ചോദിച്ച 7 ചോദ്യങ്ങൾക്ക് ആണ് മെറ്റ രേഖാമൂലം മറുപടി നൽകിയത്. സൈബർ ഡിവിഷൻ എസ് പി അങ്കിത് ആഗോകാണ് കത്ത് നൽകിയത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/meta-submitted-written-response-to-police-regarding-the-complaint-about-the-removal-of-news-reports-articleshow-ozqrew5"/>
        </item>
        <item>
            <title><![CDATA[15 വർഷത്തെ തിരച്ചിലിനൊടുവിൽ പിടിയിലായി, പണം തട്ടിയെടുത്ത കേസിൽ 72-കാരൻ ഡൽഹി പോലീസിന്‍റെ വലയിൽ]]></title>
            <link>https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd</guid>
            <pubDate>Sat, 22 Aug 2026 13:36:16 +0530</pubDate>
            <description><![CDATA[കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m8278c9q2vdgpzrfcqb6pb,imgname-fotojet---2026-08-22t133521.652-1787385945356.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72-കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് പോലീസ് പിടികൂടി. ഹരി സിംഗ് ഷെഖാവത്ത് എന്നയാളാണ് ക്രൈംബ്രാഞ്ചിന്&zwj;റെ പിടിയിലായത്. രാജസ്ഥാൻ സ്വദേശിയായ ഇയാളെ കോടതി നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും, പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2009-ൽ ഡൽഹിയിലെ കരോൾ ബാഗിലുള്ള ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയാകുന്നത്.&lt;/p&gt;&lt;p&gt;രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ രാജു തെഹാത് സംഘത്തിലെ അംഗമായിരുന്നു ഷെഖാവത്ത്. ഈ സംഘത്തിലെ മറ്റ് ചിലർ വ്യവസായിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ ഗൂഢാലോചനയിൽ പ്രധാന പങ്കുവഹിച്ചതും, വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങൾ കൊള്ളസംഘത്തിന് കൈമാറിയതും ഷെഖാവത്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ ഒളിവിൽ പോയതിനെ തുടർന്ന് 2011-ലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. തുടർന്ന് വർഷങ്ങളായി പോലീസിന്&zwj;റെ വിവിധ സംഘങ്ങൾ ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു.&lt;/p&gt;&lt;p&gt;പ്രതി മഥുരയിലെ രാധാകുണ്ഡ് പ്രദേശത്ത് വ്യാജ പേരിൽ സന്യാസിയുടെ വേഷത്തിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശം വളയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും, ഇയാളെ പിന്നീട് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/15-years-on-the-run-72-year-old-wanted-criminal-arrested-in-mathura-articleshow-27h3srd"/>
        </item>
        <item>
            <title><![CDATA[ചെന്നൈ ആസ്ഥാനം കേരളത്തിലേക്ക് മാറ്റാത്തത് എന്തുകൊണ്ട്?ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധമെന്ന് ഷാഫി പറമ്പിൽ]]></title>
            <link>https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph</guid>
            <pubDate>Sat, 22 Aug 2026 13:23:12 +0530</pubDate>
            <description><![CDATA[കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. അഡ്മിനിസ്‌ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m7arxm65h096k8d35pp1e6,imgname-vlcsnap-2026-08-22-13h21m59s97-1787385177012.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;മംഗലാപുരത്തെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് ഒഴിവാക്കിയ നടപടി കടുത്ത രാഷ്ട്രീയ അവഗണനയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ ആരോപിച്ചു. ഡിവിഷൻ മാറ്റം കേരളത്തോടുള്ള ദയാവധത്തിന് മുന്നോടിയായുള്ള നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഡ്മിനിസ്&zwnj;ട്രേഷൻ ആണ് മാനദണ്ഡമെങ്കിൽ ചെന്നൈയിലുള്ള ദക്ഷിണ റെയിൽവേ ആസ്ഥാനം എന്തുകൊണ്ട് കേരളത്തിലേക്ക് മാറ്റുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിനായി ഒരു സോൺ വേണമെമെന്നത് നാളുകളായുള്ള ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.കൂടുതൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ കേരളത്തിലേക്ക് നീട്ടാനുള്ള നടപടികൾക്ക് ബിജെപി നേതാക്കൾ തന്നെ തുരങ്കം വയ്ക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡിവിഷൻ കേന്ദ്രീകരിച്ചും ദില്ലിയിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും കെപിസിസി ഉടൻ സമരം പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/why-wasnt-the-chennai-headquarters-moved-to-kerala-shafi-parambil-says-the-division-change-is-a-euthanasia-for-kerala-articleshow-i6otmph"/>
        </item>
        <item>
            <title><![CDATA[വീണ  എന്റെ മകൾ ആയതുകൊണ്ട് വിചിത്രമായ നടപടിയും ഉണ്ടാകുന്നു,എന്റെ കെെകൾ ശുദ്ധമാണ്: പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/videos/news/pinarayi-veena-targeted-my-hands-are-clean-videoshow-ghq3c9w</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-veena-targeted-my-hands-are-clean-videoshow-ghq3c9w</guid>
            <pubDate>Sat, 22 Aug 2026 13:17:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/q2WIqcG8rYc" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;വീണ എന്റെ മകൾ ആയതുകൊണ്ട് വിചിത്രമായ നടപടിയും ഉണ്ടാകുന്നു, ഞാനോ എന്റെ മകളോ ഒരു ഹവാല ഇടപാടിലും ഉൾപ്പെട്ടിട്ടില്ല, എന്റെ കെെകൾ ശുദ്ധമാണ്: പിണറായി വിജയൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-veena-targeted-my-hands-are-clean-videoshow-ghq3c9w"/>
        </item>
        <item>
            <title><![CDATA[യൂറിനെറി ഇൻഫെക്ഷൻ ; സ്ത്രീകളിൽ കാണുന്ന ആറ് ലക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/health/urinary-infection-symptoms-common-in-women-7vkh2e1</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/urinary-infection-symptoms-common-in-women-7vkh2e1</guid>
            <pubDate>Sat, 22 Aug 2026 13:16:59 +0530</pubDate>
            <description><![CDATA[പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ അണുബാധ ഉണ്ടാകാൻ സാധ്യതയെന്ന് ഐ.എൽ.എസ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഗൗതം പിപാറ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk6cmv8hza25pxjxyfsba2h0,imgname-fotojet---2026-03-08t150131.733-1772962344209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ അണുബാധ ഉണ്ടാകാൻ സാധ്യതയെന്ന് ഐ.എൽ.എസ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഗൗതം പിപാറ പറയുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;സ്ത്രീകളിലെ മൂത്രനാളിയിലെ അണുബാധ ഇന്ന് കൂടി വരുന്നതായി കാണുന്നു. മൂത്രനാളി, മൂത്രസഞ്ചി, മൂത്രവാഹിനികൾ (ureters), വൃക്കകൾ എന്നിവയുൾപ്പെടെ മൂത്രനാളി വ്യവസ്ഥയുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന, സ്ത്രീകളിൽ കണ്ടുവരുന്ന ഏറ്റവും സാധാരണമായ അണുബാധകളിലൊന്നാണ് മൂത്രനാളിയിലെ അണുബാധ (UTI). പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് ഈ അണുബാധ ഉണ്ടാകാൻ സാധ്യതയെന്ന് ഐ.എൽ.എസ് ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ഗൗതം പിപാറ പറയുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;മൂത്രനാളിയിലേക്ക് ബാക്ടീരിയകൾ പ്രവേശിക്കുന്നതുമൂലം ഉണ്ടാകുന്ന അണുബാധയാണിത്. മൂത്രനാളി, മൂത്രസഞ്ചി അല്ലെങ്കിൽ വൃക്കകൾ എന്നിവയെ ഇത് ബാധിക്കാം. മിക്ക കേസുകളിലും മൂത്രസഞ്ചിയെയാണ് ഇത് ബാധിക്കുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന എരിച്ചിൽ അല്ലെങ്കിൽ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, കുറഞ്ഞ അളവിൽ മൂത്രം പോകുക, അടിവയറ്റിൽ അസ്വസ്ഥത എന്നിവയും, ചിലപ്പോൾ മൂത്രത്തിന് നിറവ്യത്യാസം (തെളിഞ്ഞതല്ലാത്ത അവസ്ഥ), ദുർഗന്ധം അല്ലെങ്കിൽ രക്തം കലർന്ന അവസ്ഥ എന്നിവയും ഇതിന്റെ സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ മൂത്രനാളിക്ക് നീളം കുറവാണ്. മാത്രമല്ല, അത് മലദ്വാരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇക്കാരണത്താൽ ബാക്ടീരിയകൾക്ക് മൂത്രസഞ്ചിയിലെത്തുന്നത് എളുപ്പമാകുന്നു. ലൈംഗിക ബന്ധം, ഗർഭധാരണം, ആർത്തവവിരാമം എന്നിവ അണുബാധ സാധ്യത വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.&lt;/p&gt;&lt;img&gt;&lt;p&gt;മൂത്രസഞ്ചിയിലെ അണുബാധയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, അത് മൂത്രനാളിയിലൂടെ (യൂറീറ്റർ) മുകളിലേക്ക് പടരുകയും വൃക്കയിൽ അണുബാധയ്ക്ക് (പൈലോനെഫ്രൈറ്റിസ്) കാരണമാവുകയും ചെയ്തേക്കാം. പനി, വിറയൽ, ഛർദ്ദി, ശരീരത്തിന്റെ വശങ്ങളിലോ പുറകിലോ അനുഭവപ്പെടുന്ന വേദന എന്നിവ വൃക്കയിലെ അണുബാധയുടെ ലക്ഷണങ്ങളാകാം; ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.&lt;/p&gt;&lt;img&gt;&lt;p&gt;ചിലർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, മൂത്രനാളിയിലെ അണുബാധ ആവർത്തിച്ച് ഉണ്ടാകാറുണ്ട്. വീണ്ടും അണുബാധയുണ്ടാകുന്നതു കൊണ്ടോ അല്ലെങ്കിൽ മൂത്രസഞ്ചി പൂർണ്ണമായി ഒഴിയാതിരിക്കുക, മൂത്രക്കല്ല്, മൂത്രമൊഴുക്കിലെ തടസ്സം, തുടങ്ങിയ പ്രശ്നങ്ങൾ മൂലമോ ഇത് സംഭവിക്കാം. അണുബാധ ആവർത്തിച്ചുണ്ടാകുന്ന സാഹചര്യത്തിൽ, സ്വയം ചികിത്സിക്കുന്നതിന് പകരം ഒരു ഡോക്ടറെ സമീപിക്കുകയോ കൃത്യമായ പരിശോധനകൾ നടത്തുകയോ വേണം.&lt;/p&gt;&lt;img&gt;&lt;p&gt;ഉണ്ട്. പുരുഷന്മാർക്കും മൂത്രനാളിയിലെ അണുബാധ അഥവാ UTI ഉണ്ടാകാം. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വലിപ്പം കൂടുക, മൂത്രസഞ്ചി പൂർണ്ണമായി ശൂന്യമാക്കാൻ കഴിയാത്ത അവസ്ഥ, മൂത്രനാളിയിലെ കല്ല്, മൂത്രനാളി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയുമായി പുരുഷന്മാരിലെ ഇത്തരം അണുബാധകൾക്ക് ബന്ധമുണ്ടായേക്കാം.&lt;/p&gt;&lt;img&gt;&lt;p&gt;ധാരാളം വെള്ളം കുടിക്കുക, മൂത്രം ദീർഘനേരം പിടിച്ചുനിർത്താതിരിക്കുക, മൂത്രസഞ്ചി പൂർണ്ണമായും ഒഴിഞ്ഞുപോകാത്ത അവസ്ഥ ഒഴിവാക്കുക, ടോയ്&zwnj;ലറ്റ് ഉപയോഗിച്ച ശേഷം നന്നായി വൃത്തിയാക്കുക, ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക എന്നിവയിലൂടെ ഇതിനുള്ള സാധ്യത കുറയ്ക്കാം. ജനനേന്ദ്രിയ ഭാഗങ്ങളുടെ ശുചിത്വം പാലിക്കുന്നതും പ്രധാനമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മൂത്രമൊഴിക്കുമ്പോൾ അനുഭവപ്പെടുന്ന എരിച്ചിൽ എല്ലായ്പ്പോഴും മൂത്രനാളിയിലെ അണുബാധ മൂലമാകണമെന്നില്ല. ഈ ലക്ഷണം വിട്ടുമാറാത്തതോ ഇടയ്ക്കിടെ ഉണ്ടാകുന്നതോ ആണെങ്കിൽ, ഒപ്പം പനി, മൂത്രത്തിൽ രക്തം കാണപ്പെടുക, കഠിനമായ വേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ ഗർഭാവസ്ഥയിലോ പുരുഷന്മാരിലോ ആണ് ഇത് കാണപ്പെടുന്നതെങ്കിൽ ഒരു ഡോക്ടറെ സമീപിച്ച് മൂത്രപരിശോധന നടത്തേണ്ടത് പ്രധാനമാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/urinary-infection-symptoms-common-in-women-7vkh2e1"/>
        </item>
        <item>
            <title><![CDATA[വില 10 ലക്ഷം; യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ; തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തർ പ്രദേശിൽ സുരക്ഷാ ക്രമീകരണങ്ങൾ]]></title>
            <link>https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp</guid>
            <pubDate>Sat, 22 Aug 2026 13:16:38 +0530</pubDate>
            <description><![CDATA[ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകും. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സുരക്ഷാ ക്രമീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 52 നേതാക്കൾക്ക് ജാക്കറ്റ് നൽകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6x3frmm8m07bk26jz03zm,imgname--uttar-pradesh-leaders-bullet-proof-jacket-1787384729080.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ - പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. ഔദ്യോ​ഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്&zwj;വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവ&zwj;രടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ എട്ട് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോ&zwj;ർട്ടിൽ പറയുന്നു.&lt;/p&gt;&lt;p&gt;10 ലക്ഷം രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ഓരോ നേതാക്കൾക്കും നൽകുന്നത്. ആദ്യഘട്ടത്തിൽ എട്ട് നേതാക്കൾക്ക് ജാക്കറ്റുകൾ ലഭിച്ചുകഴിഞ്ഞതായി റിപ്പോ&zwj;ർട്ടിൽ പറയുന്നു. ശേഷിക്കുന്ന 44 നേതാക്കൾക്ക് രണ്ടാം​ഘട്ടത്തിൽ ജാക്കറ്റുകൾ വിതരണം ചെയ്യും. സ്വതന്ത്ര ദേവ് സിങ്, ജയ്വീ&zwj;ർ സിങ്, മഹേന്ദ്ര സിങ് എന്നിവരുൾപ്പെടെ ഉള്ള ബിജെപി നേതാക്കൾക്കും സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, നേതാക്കളും പ്രമുഖരുമടങ്ങിയ 98 പേ&zwj;ർക്ക് വിവിധ വിഭാ​ഗങ്ങളിലുള്ള സുരക്ഷ ഏർപ്പെടുത്തിയതായി ഔദ്യോ​ഗിക വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.&lt;/p&gt;&lt;p&gt;അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം ആരംഭിച്ചതിനിടെയാണ് ഇപ്പോഴത്തെ സുരക്ഷാ ക്രമീകരണം. ഉത്തർ പ്രദേശിൽ ഹാട്രിക് വിജയം ലക്ഷ്യമിടുന്ന ഭരണകക്ഷിയായ ബിജെപി, അടുത്തിടെ സംസ്ഥാന തെരഞ്ഞെടുപ്പ് ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെയും സഹ ഇൻചാ&zwj;ർജായി ജ​ഗദീഷ് ഈശ്വർഭായ് പട്ടേലിനെയും നിയമിച്ചിരുന്നു. സംഘടനാ ചുമതലകളിൽ ഒബിസി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് പ്രാമുഖ്യം നൽകാനും ബിജെപി നീക്കമാരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘടനാശേഷി മനസ്സിലാക്കാനും സ്ഥാനാർത്ഥികളെ കണ്ടെത്താനുമായി മുഴുവൻ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു ബിജെപി സർവേയും ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/bulletproof-jackets-for-leaders-in-uttar-pradesh-ahead-of-assembly-election-say-report-articleshow-bokegcp"/>
        </item>
        <item>
            <title><![CDATA[ഭാര്യയെ കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/videos/news/husband-arrested-for-wife-s-murder-body-found-in-sack-videoshow-bxgbcl1</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/husband-arrested-for-wife-s-murder-body-found-in-sack-videoshow-bxgbcl1</guid>
            <pubDate>Sat, 22 Aug 2026 13:15:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazquwu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറത്ത് ഭാര്യയെ കൊന്ന് ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തിയ ഭർത്താവ് പിടിയിൽ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസിൽ നിന്ന് പൊലീസ് പിടികൂടി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/husband-arrested-for-wife-s-murder-body-found-in-sack-videoshow-bxgbcl1"/>
        </item>
        <item>
            <title><![CDATA[സിപിഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിൽ വന്നതല്ല; വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി പിണറായി]]></title>
            <link>https://www.asianetnews.com/videos/news/pinarayi-counters-vellappally-no-shortcuts-in-cpim-videoshow-1fkgx9e</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-counters-vellappally-no-shortcuts-in-cpim-videoshow-1fkgx9e</guid>
            <pubDate>Sat, 22 Aug 2026 13:15:20 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazquv2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;എ എൻ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമര്&zwj;ശത്തെ തള്ളി പിണറായി വിജയൻ; സിപിഎമ്മിൽ ഒരു നേതാവും കുറുക്കുവഴിയിൽ വന്നതല്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്ഥാവന അസംബന്ധമെന്നും പ്രതിപക്ഷ നേതാവ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-counters-vellappally-no-shortcuts-in-cpim-videoshow-1fkgx9e"/>
        </item>
        <item>
            <title><![CDATA[കുടുംബവഴക്കിനൊടുവിൽ ക്രൂരത; ഗാസിയാബാദിൽ ഭാര്യയെയും കൗമാരക്കാരിയായ മകളെയും വെട്ടിക്കൊലപ്പെടുത്തി, ഇളയ മകൾക്ക് ഗുരുതര പരിക്ക്]]></title>
            <link>https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2</guid>
            <pubDate>Sat, 22 Aug 2026 13:13:34 +0530</pubDate>
            <description><![CDATA[ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും പതിനാറുകാരിയായ മകളെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി നാൽപ്പതുകാരൻ. ആക്രമണത്തിൽ ഇയാളുടെ ഒമ്പത് വയസുള്ള ഇളയ മകൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഗാസിയാബാദിലെ ടിൻകരി ഏരിയയിലെ ഡെൽറ്റ കോളനിയിലാണ് നാടിനെ നടുക്കിയ ഈ ഇരട്ടക്കൊലപാതകം നടന്നത്. രാജീവ് എന്നയാളാണ് കൃത്യം ചെയ്ത് കടന്നുകളഞ്ഞത്.&lt;/p&gt;&lt;p&gt;രാജീവിന്&zwj;റെ ഭാര്യ ശിവാനി (38), മൂത്ത മകൾ നികിത (16) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരിയായ ഇളയ മകളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില നിലവിൽ ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വൈകി രാജീവും ഭാര്യ ശിവാനിയും തമ്മിൽ രൂക്ഷമായ തർക്കവും വഴക്കുമുണ്ടായി. തർക്കം മൂത്തതോടെ കോപാകുലനായ രാജീവ് വീട്ടിനുള്ളിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധമെടുത്ത് ശിവാനിയെയും മക്കളെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ബഹളം കേട്ട അയൽക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്&zwnj;മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രാജീവിനെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ghaziabad-double-murder-man-kills-wife-and-teenage-daughter-after-family-dispute-articleshow-wylevw2"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്കില്ല, ഇക്കാര്യത്തിൽ ചര്‍ച്ചയില്ലെന്ന് പിണറായി]]></title>
            <link>https://www.asianetnews.com/videos/news/pinarayi-rules-out-deputy-opposition-leader-post-for-cpi-videoshow-li0otxw</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-rules-out-deputy-opposition-leader-post-for-cpi-videoshow-li0otxw</guid>
            <pubDate>Sat, 22 Aug 2026 13:12:49 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazquiq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പ്രതിപക്ഷ ഉപനേതാവ് പദവി; കെ എൻ ബാലഗോപലിന് സ്ഥാനം നൽകാൻ തീരുമാനത്തിൽ തന്നെ സിപിഎം, വിഷയത്തിൽ ഒരു ചര്&zwj;ച്ചയില്ലെന്ന സൂചന നൽകി പിണറായി വിജയൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-rules-out-deputy-opposition-leader-post-for-cpi-videoshow-li0otxw"/>
        </item>
        <item>
            <title><![CDATA[കുഞ്ഞിന് മരുന്ന് കൊടുക്കുന്നതിൽ ദമ്പതിമാർ തമ്മിൽ തർക്കം; ഐടി ജീവനക്കാരനെ ഭാര്യയുടെ ബന്ധുക്കൾ അടിച്ചുകൊന്നു; നാലുപേർ പിടിയിൽ]]></title>
            <link>https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7</link>
            <guid isPermaLink="true">https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7</guid>
            <pubDate>Sat, 22 Aug 2026 13:11:41 +0530</pubDate>
            <description><![CDATA[കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6k7qpqsndyyk34y8tt85v,imgname-adobe-techie-vinay-gupta-rekha-1787384405750.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനയ് ​ഗുപ്തയുടെ ഭാര്യ രേഖ, രേഖയുടെ രണ്ട് സഹോദരന്മാർ, സഹോദരഭാര്യ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.&lt;/p&gt;&lt;p&gt;പ്രമുഖ ഐടി കമ്പനിയായ അഡോബിയിലെ പ്രതിവർഷം 60 ലക്ഷത്തോളം രൂപ ശമ്പളമുള്ള ജീവനക്കാരനാണ് വിനയ് ​ഗുപ്ത. മൂന്നരവർഷം മുൻപാണ് വിനയ് ​ഗുപ്തയും രേഖയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വിനയ് ​ഗുപ്തയുടെ മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനയ് ​ഗുപ്തയും രേഖയും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെ രേഖ സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് അച്ഛനും രണ്ട് സഹോദരന്മാരും അമ്മാവനും സഹോദരഭാര്യയും ഉൾപ്പെടെയുള്ള ബന്ധുക്കളെയും കൂട്ടിയാണ് തിരികെയെത്തിയത്. വീട്ടിലെത്തിയ ഇവർ വിനയ് ​ഗുപ്തയെ മർദിച്ചു. വിനയ് ​ഗുപ്തയെ നിരന്തരം ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് ആരോപണം. മർദനത്തിന് മുൻപ് രേഖ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തതായും വിനയ് ​ഗുപ്തയുടെ ബന്ധുക്കൾ ആരോപിച്ചു.&lt;/p&gt;&lt;p&gt;രേഖയും വീട്ടുകാരും എത്തിയപ്പോൾ വിനയ് ​ഗുപ്തയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നു. അതിഥികൾക്ക് ശീതളപാനീയവും മറ്റും വാങ്ങാനായി ഇവർ പുറത്തുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. താൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും ചേർന്ന് മകനെ മർദിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അമ്മ പറഞ്ഞു. തടയാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടർന്നു. മകനെ മർദിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും പ്രതികൾ കേട്ടില്ലെന്നും വിനയ് ​ഗുപ്തയുടെ അമ്മ കണ്ണീരോടെ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;ക്രൂരമർദനമേറ്റ് അവശനായ വിനയ് ​ഗുപ്തയെ ഒരു അയൽക്കാരൻ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ചുമലിൽ താങ്ങിയെടുത്താണ് ഇദ്ദേഹം വിനയ് ​ഗുപ്തയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സമയവും രേഖയും വീട്ടുകാരും ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിനയ് ​ഗുപ്തയുടെ മരണം സംഭവിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, രേഖയുടെ സഹോദരന്മാർ നേരത്തേയും വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ചതായും ആരോപണമുണ്ട്. രേഖയും വിനയ് ​ഗുപ്തയും തമ്മിൽ നേരത്തേയും ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതുകാരണം രേഖ ഒറ്റയ്ക്കാണ് പാചകം ചെയ്തിരുന്നത്. ചെറിയ പ്രശ്നങ്ങളുടെ പേരിലാണ് രേഖയുടെ സഹോദരന്മാർ നേരത്തേ വിനയ് ​ഗുപ്തയെ കൊല്ലാൻ ശ്രമിച്ച സംഭവമുണ്ടായതെന്നും ബന്ധുക്കൾ ആരോപിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/adobe-techie-vinay-gupta-killed-by-wife-rekha-and-family-articleshow-pxg9qa7"/>
        </item>
        <item>
            <title><![CDATA[വീണയ്ക്കെതിരായ ഇഡി റെയിഡിനെ കുറിച്ച് എന്തുകൊണ്ട് വിഡി സതീശൻ സംസാരിക്കുന്നില്ല: കെ സുരേന്ദ്രൻ]]></title>
            <link>https://www.asianetnews.com/videos/news/surendran-questions-satheesan-s-silence-on-veena-s-ed-raid-videoshow-6t822mv</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/surendran-questions-satheesan-s-silence-on-veena-s-ed-raid-videoshow-6t822mv</guid>
            <pubDate>Sat, 22 Aug 2026 13:11:21 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/3Z57vm8bDaA" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ 5 വർഷങ്ങളിൽ പിണറായി വിജയനെതിരെ സംസാരിച്ച വിഡി സതീശൻ ഇഡി റെയിഡിൽ ഇപ്പോൾ എന്തുകൊണ്ട് സംസാരിക്കുന്നില്ല; മൗനം കോൺ​ഗ്രസ് നേതാക്കളിലും മാസപ്പടി കേസ് അന്വേഷണം വരുമെന്ന് അറിയാവുന്നത് കൊണ്ട്: കെ സുരേന്ദ്രൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/surendran-questions-satheesan-s-silence-on-veena-s-ed-raid-videoshow-6t822mv"/>
        </item>
        <item>
            <title><![CDATA[അയ്യോ, ഇത് നമ്മുടെ സാരിയല്ലേ? 'മാക്സി ഡ്രസ്' എന്നും പറഞ്ഞ് വില്പനയ്ക്ക്, വില 26,000, അടിച്ചുമാറ്റിയെന്ന് വിമർശനം]]></title>
            <link>https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv</guid>
            <pubDate>Sat, 22 Aug 2026 13:10:37 +0530</pubDate>
            <description><![CDATA[സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്‌സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m6g8dh5pthzq0b7dycz8g6,imgname-new-project---2026-08-22t130756.856-1787384308145.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സാരിയെ 'മാക്സി ഡ്രസ്' എന്ന് വിളിച്ചു; ഫാഷൻ ബ്രാൻഡിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സാരി അവരുടെ തനതായ വസ്ത്രമാണ്. പലരും അഭിമാനത്തോടെയാണ് അതിനെ കാണുന്നത്. വിശേഷദിവസങ്ങളിൽ ആളുകൾ ഏറ്റവുമധികം ധരിക്കാൻ ഇഷ്ടപ്പെടുന്നതും സാരി ആയിരിക്കും. എന്നാൽ അതിനെ വെറും 'മാക്സി ഡ്രസ്' (Maxi Dress) എന്നും പറഞ്ഞ് വിൽക്കുന്ന കാലിഫോർണിയൻ ഫാഷൻ ബ്രാൻഡിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. പ്രശസ്ത ബ്രാൻഡായ JW PEI -ക്കെതിരെയാണ് ത്രെഡ്സ് പ്ലാറ്റ്&zwnj;ഫോമിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നത്.&lt;/p&gt;&lt;p&gt;സാധാരണ സാരി എങ്ങനെയാണോ പ്ലീറ്റുകളൊക്കെ എടുത്ത് ധരിക്കുന്നത് അങ്ങനെ തന്നെ ധരിച്ചിരിക്കുന്ന ചിത്രമാണ് ബ്രാൻഡ് വെബ്&zwnj;സൈറ്റിൽ 'ഡ്രേപ്ഡ് മാക്സി ഡ്രസ്' എന്ന പേരിൽ കാണിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 26,000 രൂപയോളമാണ് വില വരുന്നത്.&lt;/p&gt;&lt;p&gt;സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്&zwnj;സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പരമ്പരാഗത ദക്ഷിണേഷ്യൻ സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ വസ്ത്രമെന്നും, സാരിയുടെ സിഗ്നേച്ചർ ഡ്രേപ്പായ അരയിലെ മടക്കുകളും തോളിൽ നിന്ന് വീഴുന്ന പല്ലുവും ഇതിൽ പുനരാവിഷ്കരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് പിന്നീട് വിശദീകരിച്ചു.&lt;/p&gt;&lt;strong&gt;View on Threads&lt;/strong&gt;&lt;p&gt;&lt;/p&gt;&lt;p&gt;വസ്ത്രത്തിന്റെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ട് ഒരു ത്രെഡ്സ് യൂസർ കുറിച്ചത് ഇങ്ങനെയാണ്, 'ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർ ആയാൽപോലും, മറ്റ് സാംസ്കാരിക തനിമയുള്ള വസ്ത്രങ്ങൾ അടിച്ചുമാറ്റാനുള്ള അവകാശമാകുന്നില്ല. കുറഞ്ഞപക്ഷം ക്രെഡിറ്റെങ്കിലും നൽകൂ!'&lt;/p&gt;&lt;p&gt;'ഇത് ഓവർലേ ഡ്രസ് ഒന്നുമല്ല, ഇതൊരു സാരിയാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'ഫാഷൻ ഇൻഡസ്ട്രി പെട്ടെന്ന് എന്തിനാണ് ഞങ്ങളുടെ സംസ്കാരത്തെ രൂപം മാറ്റി ഉപയോ​ഗിക്കുന്നത്' എന്ന് മറ്റൊരാൾ ചോദിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/los-angeles-fashion-brand-labelled-saree-as-draped-maxi-dress-online-backlash-articleshow-2t2gcnv"/>
        </item>
        <item>
            <title><![CDATA['ഹവാല ഇടപാട് നടത്തിയിട്ടില്ല'; ഇരുകൈകളും ഉയര്‍ത്തി വീണ്ടും കടുപ്പിച്ച് പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/videos/news/pinarayi-vijayan-s-defiant-stand-on-hawala-charges-videoshow-h6s6dzq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-vijayan-s-defiant-stand-on-hawala-charges-videoshow-h6s6dzq</guid>
            <pubDate>Sat, 22 Aug 2026 13:10:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqu9a" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാസപ്പടി കേസിലെ ആരോപണങ്ങൾ തള്ളി ശക്തമായ ഭാഷയിൽ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; താനും കുടുംബവും ഹവാല ഇടപാട് നടത്തിയിട്ടില്ല, തന്റെ കൈകൾ ശുദ്ധമെന്നും പിണറായി വിജയൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-vijayan-s-defiant-stand-on-hawala-charges-videoshow-h6s6dzq"/>
        </item>
        <item>
            <title><![CDATA[ഏഷ്യാനെറ്റ് ന്യൂസ് ഗ്രാമോത്സവത്തിനൊരുങ്ങി പാലാ; ആശംസകളുമായി ഇടിമണ്ണിക്കല്‍ ഗോള്‍ഡ്& ഡയമണ്ട്സ്]]></title>
            <link>https://www.asianetnews.com/videos/news/asianet-news-gramolsavam-pala-gears-up-for-festivities-videoshow-5lddtp3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/asianet-news-gramolsavam-pala-gears-up-for-festivities-videoshow-5lddtp3</guid>
            <pubDate>Sat, 22 Aug 2026 13:10:08 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqu8u" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ഗ്രാമോത്സവത്തിനൊരുങ്ങി പാലാ; ആശംസകളുമായി ഇടിമണ്ണിക്കല്&zwj; ഗോള്&zwj;ഡ് ആന്&zwj;റ് ഡയമണ്ട്സ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/asianet-news-gramolsavam-pala-gears-up-for-festivities-videoshow-5lddtp3"/>
        </item>
        <item>
            <title><![CDATA[ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു]]></title>
            <link>https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo</link>
            <guid isPermaLink="true">https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo</guid>
            <pubDate>Sat, 22 Aug 2026 13:05:17 +0530</pubDate>
            <description><![CDATA[ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m5z8fqz9gxqcdbsr681rms,imgname-man-collapses-and-dies-1787383751159.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവ.റ്റി.ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് ആറ് മണിയോടെയാണ് സഭവം. കോളജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെ ദാസ് ബേബി കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഗ്രേസി. മക്കൾ: ബിൻസി, ജാൻസി. മരുമകൻ: ജിജോ.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/man-collapses-and-dies-while-attending-onam-celebration-in-vandanam-td-medical-college-articleshow-1ubmvyo"/>
        </item>
        <item>
            <title><![CDATA[ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്രയുടെ കാലാവധി; സുപ്രീംകോടതിയിൽ ഹർജി നല്‍കി മലയാളി അഭിഭാഷക]]></title>
            <link>https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8</guid>
            <pubDate>Sat, 22 Aug 2026 13:00:42 +0530</pubDate>
            <description><![CDATA[ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് മലയാളി അഭിഭാഷക സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമാവലി പ്രകാരം രണ്ട് വർഷം കാലാവധിയുള്ള പദവിയിൽ മിശ്ര തുടരുന്നത് ചട്ടലംഘനമാണെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxsxqnsnvwehcj6ecpspnq8v,imgname-----------------------2026-07-18t114311.772-1784355215157.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്രയുടെ തുടർച്ചയായ കാലാവധി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജി. മലയാളി അഭിഭാഷക യോഗ മായ എം ജിയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. മിശ്രയുടെ ചെയർമാൻ സ്ഥാനത്തെ തുടർച്ചയും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളും ഭരണ സംവിധാനവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഹര്&zwj;ഡിയിലെ ആവശ്യം.&lt;/p&gt;&lt;p&gt;2012 ലാണ് മനൻ കുമാർ മിശ്ര ആദ്യമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ പദവിയിലേക്ക് എത്തുന്നത്. 2014ൽ ചെറിയ ഇടവേളയ്ക്ക് ശേഷം നവംബർ മുതൽ വീണ്ടും ചെയർമാനായി തുടരുകയാണെന്നാണ് ഹർജിയിൽ പറയുന്നത്. 2025 മാർച്ചിലും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാമത്തെ തുടർച്ചയായ ചെയർമാൻ കാലാവധിയാണെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. 2025 ഏപ്രിലിലെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഗസറ്റ് വിജ്ഞാപനത്തിൽ 2025 ഏപ്രിൽ 17 മുതൽ 2030 ഏപ്രിൽ 16 വരെ അഞ്ച് വർഷത്തെ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിയമാവലി പ്രകാരം ചെയർമാനും വൈസ് ചെയർമാനും രണ്ട് വർഷത്തെ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് ഹർജിയിൽ വാദിക്കുന്നു. അതുകൊണ്ട് ഒരു ഭരണപരമായ വിജ്ഞാപനത്തിലൂടെ ചട്ടങ്ങളിൽ പറയുന്ന കാലാവധിക്കപ്പുറം ചെയർമാന്റെ കാലാവധി നീട്ടാനാകില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. പുതിയ തെരഞ്ഞെടുപ്പ് വേണമെന്നും ഹര്&zwj;ജിയില്&zwj; ആവശ്യം ഉന്നയിക്കുന്നു.&lt;/p&gt;&lt;p&gt;2025ലെ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും നിലവിലെ ചെയർമാനും വൈസ് ചെയർമാനും സ്ഥാനമൊഴിയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സ്വതന്ത്ര മേൽനോട്ടത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും വൈസ് ചെയർമാനും ഒരേ വ്യക്തികൾ ദീർഘകാലം തുടരുന്ന സാഹചര്യം ഒഴിവാക്കാൻ കാലാവധി പരിധി, പരമാവധി ടേം, കൂളിങ് ഓഫ് കാലയളവ്, സംസ്ഥാന-പ്രദേശ അടിസ്ഥാനത്തിലുള്ള റൊട്ടേഷൻ സംവിധാനം എന്നിവ കൊണ്ടുവരണമെന്നും ഹർജി ആവശ്യപ്പെടുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/malayali-lawyer-files-petition-in-supreme-court-against-bar-council-chairman-manan-kumar-mishra-tenure-articleshow-lrcg9n8"/>
        </item>
        <item>
            <title><![CDATA['ഈ കെെകൾ ശുദ്ധമാണ്, വീണ എന്റെ മകളായതുകൊണ്ടാണ് ഇഡിയുടെ ഇത്തരം വിചിത്ര നടപടി']]></title>
            <link>https://www.asianetnews.com/videos/news/my-hands-are-clean-ed-s-probe-targets-my-daughter-videoshow-dgol5o7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/my-hands-are-clean-ed-s-probe-targets-my-daughter-videoshow-dgol5o7</guid>
            <pubDate>Sat, 22 Aug 2026 13:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqkyy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാസപ്പടി കേസിലെ ഇഡി അന്വേഷണത്തെ കുറിച്ച് പ്രതികരണവുമായി പിണറായി വിജയൻ; വീണ തന്റെ മകളായതുകൊണ്ടാണ് ഇഡിയുടെ ഇത്തരം വിചിത്ര നടപടിയെന്ന് വിമർശനം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/my-hands-are-clean-ed-s-probe-targets-my-daughter-videoshow-dgol5o7"/>
        </item>
        <item>
            <title><![CDATA[ശബരിമല ക്ഷേത്രക്കൊളള; പിഎസ് പ്രശാന്തിന് ജാമ്യമില്ല, മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം]]></title>
            <link>https://www.asianetnews.com/videos/news/sabarimala-theft-bail-for-ajikumar-prashanth-denied-videoshow-r6nehna</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sabarimala-theft-bail-for-ajikumar-prashanth-denied-videoshow-r6nehna</guid>
            <pubDate>Sat, 22 Aug 2026 13:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqkbe" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ശബരിമല ക്ഷേത്രക്കൊളള കേസിൽ മുൻ ദേവസ്വം ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം; പിഎസ് പ്രശാന്തിന് ജാമ്യം അനുവദിച്ചില്ല&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sabarimala-theft-bail-for-ajikumar-prashanth-denied-videoshow-r6nehna"/>
        </item>
        <item>
            <title><![CDATA['തീരുമാനം ഏകപക്ഷീയം'; പാലക്കാട് റെയില്‍വെ ഡിവിഷന്‍ വെട്ടിമുറിക്കലില്‍ മുഖ്യമന്ത്രി]]></title>
            <link>https://www.asianetnews.com/videos/news/palakkad-division-split-cm-calls-decision-unilateral-videoshow-hbkr3xn</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/palakkad-division-split-cm-calls-decision-unilateral-videoshow-hbkr3xn</guid>
            <pubDate>Sat, 22 Aug 2026 13:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqk82" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;റെയില്&zwj;വെ ബോര്&zwj;ഡിന്&zwj;റെ തീരുമാനം ഏകപക്ഷീയം; പാലക്കാട് റെയില്&zwj;വെ ഡിവിഷന്&zwj; വെട്ടിമുറിക്കലില്&zwj; മുഖ്യമന്ത്രി, തീരുമാനം പിന്&zwj;വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/palakkad-division-split-cm-calls-decision-unilateral-videoshow-hbkr3xn"/>
        </item>
        <item>
            <title><![CDATA[വിലക്കയറ്റം ആശങ്കയുണ്ടാക്കുന്നു, സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല: പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/videos/news/pinarayi-vijayan-questions-govt-s-action-on-price-hikes-videoshow-qtx1omt</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pinarayi-vijayan-questions-govt-s-action-on-price-hikes-videoshow-qtx1omt</guid>
            <pubDate>Sat, 22 Aug 2026 13:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqj5q" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നിത്യോപയോഗ സാധനങ്ങൾക്ക് അനുദിനം വില വര്&zwj;ദ്ധിക്കുന്നു, ഓണക്കാലത്തെങ്കിലും സര്&zwj;ക്കാര്&zwj; കാര്യക്ഷമമായി ഇടപെടുമെന്ന പ്രതീക്ഷ ജനങ്ങൾക്ക് ഉണ്ടായിരുന്നു, അതിപ്പോൾ തെറ്റി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pinarayi-vijayan-questions-govt-s-action-on-price-hikes-videoshow-qtx1omt"/>
        </item>
        <item>
            <title><![CDATA[ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ; 'പ്രയോഗം നടത്താൻ പാടില്ലാത്തത്']]></title>
            <link>https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq</guid>
            <pubDate>Sat, 22 Aug 2026 12:57:21 +0530</pubDate>
            <description><![CDATA[ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്നും എംവി ഗോവിന്ദൻ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktejbsnhs2ssktpazkbagkf7,imgname-mv-govindan-1780752967345.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളപ്പാപള്ളിയോടുള്ളത് നിലപാട് മാറ്റമല്ല. ഷംസീർ ലീഗാണെന്ന് പറയുന്നത് ശരിയായ നിലപാടല്ല. വെള്ളാപ്പള്ളി നടേശൻ ഷംസീറിനോട്&zwnj; പറഞ്ഞ പ്രയോഗം നടത്താൻ പാടില്ലാത്തതാണെന്നും ഞങ്ങളിൽ എല്ലാ മതക്കാരും ഉണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;&lt;p&gt;വെള്ളാപ്പള്ളിയുടേത് വർഗീയ നിലപാടണോ എന്ന് ആലോചിച്ചു പറയാം. വർഗീയ പരാമർശം ആണെങ്കിൽ അങ്ങനെ പറയുന്നതിൽ മടിയില്ല. ഇവിടെ വർഗീയമല്ല, ലീഗിനെയാണ് പറഞ്ഞത്. ലീഗ് വർഗീയമാണോ. ലീഗിനെ വർഗീയ പട്ടികയിലാണോ പെടുത്തിയത്. ലീഗിന് വർഗീയ പാർട്ടിയുടെ പട്ടികയിൽ പെടുത്തിയിട്ടില്ല. ചില വർഗീയ നിലപാടുകൾ ലീഗ് എടുക്കാറുണ്ട്. ബിജെപിയുടെയും ഇഡി യുടെയും കൂടെയാണ് കോൺഗ്രസ്. അവർ എല്ലാവരും ചേർന്നാണ് ഇഡി നീക്കം ആസൂത്രണം ചെയ്തത്. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞങ്ങൾ ഇടപെടേണ്ടതില്ല. ബിസിനസ്&zwnj; ബിസിനസ്സ് ആയി നടക്കട്ടെ. അതിന്റെ പേരിൽ പാർട്ടി നേതാക്കൾക്ക് എതിരെ വന്നാൽ നിയമപരമയും രാഷ്ട്രീയമായും നേരിടുമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-state-secretary-mv-govindan-against-vellappally-natesan-over-an-shamseer-articleshow-xvzcamq"/>
        </item>
        <item>
            <title><![CDATA[7 വയസുകാരന് സ്നാക്‌സും സോഫ്റ്റ് ഡ്രിങ്കും നൽകി തനിച്ചാക്കി; മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn</link>
            <guid isPermaLink="true">https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn</guid>
            <pubDate>Sat, 22 Aug 2026 12:55:42 +0530</pubDate>
            <description><![CDATA[ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m5rnpb6bgvwzccvxncxrdd,imgname-fotojet---2026-08-22t125519.563-1787383535307.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടോക്കിയോ: ഏഴ് വയസ്സുള്ള മകന് പലഹാരങ്ങളും സോഫ്റ്റ് ഡ്രിങ്കും നൽകിയ ശേഷം, കുട്ടിയെ കാറിനുള്ളിൽ തനിച്ചാക്കി ജപ്പാനിലെ ഏറ്റവും വലിയ പർവ്വതമായ മൗണ്ട് ഫുജി കയറാൻ പോയ പിതാവ് അറസ്റ്റിൽ. 42-കാരനായ ചൈനീസ് പൗരൻ ഷാങ് ലിയാങ് ആണ് സംഭവത്തിൽ പോലീസിന്&zwj;റെ പിടിയിലായത്. കുട്ടിയെ തനിച്ചാക്കിയതിന് വ്യാഴാഴ്ച രാത്രിയാണ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഷാങ് തന്&zwj;റെ മകനുമായി മൗണ്ട് ഫുജിയുടെ അഞ്ചാം സ്റ്റേഷനിലുള്ള പാർക്കിംഗ് ഏരിയയിലെത്തുന്നത്. തുടര്&zwj;ന്ന് കുട്ടിയെ കാറിൽ തനിച്ചിരുത്തി ഇയാൾ പർവ്വതം കയറാനായി പോയി.&lt;/p&gt;&lt;p&gt;രാത്രി 8:20 ഓടെ പാർക്കിംഗ് ഏരിയയിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു കുട്ടി കാറിനുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്നത് കണ്ടു. പരിശോധിച്ചപ്പോൾ കുട്ടി സുരക്ഷിതനാണെന്ന് കണ്ടെങ്കിലും കൂടെ ആരും ഉണ്ടായിരുന്നുമില്ല. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി നടത്തിയ അന്വേഷണത്തിനിടെ, രാത്രി 11:30 ഓടെയാണ് ഷാങ് മലകയറ്റം പൂർത്തിയാക്കി കാറിന് അടുത്തേക്ക് തിരികെ എത്തി. തുടര്&zwj;ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു&lt;/p&gt;&lt;p&gt;ചോദ്യം ചെയ്യലിൽ ഷാങ് കുറ്റം സമ്മതിച്ചു. അഞ്ചാം സ്റ്റേഷൻ വരെ മകനൊപ്പം നടന്നു കയറിയ ശേഷം, അതിനു മുകളിലേക്ക് കയറാൻ കുട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് അവനെ സ്നാക്സും കുടിവെള്ളവും നൽകി കാറിൽ ഇരുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. കുട്ടിയെ ഉപേക്ഷിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും ഇയാൾ വാദിച്ചു. വേനൽക്കാലത്ത് മൗണ്ട് ഫ്യൂജി കയറാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനങ്ങളും തണുപ്പും കാരണം അപകട സാധ്യതകൾ നിറഞ്ഞ ഈ പ്രദേശത്ത് കുട്ടിയെ മണിക്കൂറുകളോളം തനിച്ചാക്കി പോയത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/father-arrested-after-leaving-7-yearold-son-alone-in-car-to-climb-mount-fuji-articleshow-ca89vqn"/>
        </item>
        <item>
            <title><![CDATA[മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയക്കും]]></title>
            <link>https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm</guid>
            <pubDate>Sat, 22 Aug 2026 12:42:44 +0530</pubDate>
            <description><![CDATA[റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz3ear4ybyxrdfzc6dj0rrs0,imgname-mixcollage-03-aug-2026-02-42-pm-4725-1785748349086.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്&zwj;പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തീരുമാനം പുനപരിശോധിക്കണെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി എംപി മാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങുമെന്ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും, വരുമാനം ഗണ്യമായി കുറയാനും കാരണമാകും.&lt;/p&gt;&lt;p&gt;നിലവില്&zwj; സതേണ്&zwj; റെയില്&zwj;വേയില്&zwj; ഉള്&zwj;പ്പെട്ട ഉള്ളാള്&zwj; മുതല്&zwj; മംഗലാപുരം വരെയുള്ള പ്രദേശങ്ങള്&zwj; സൗത്ത് വെസ്റ്റേണ്&zwj; റെയില്&zwj;വേയില്&zwj; ലയിക്കുന്നതോടെ സതേണ്&zwj; റെയില്&zwj;വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്&zwj;റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്&zwj;ഹമാണെന്നും സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്&zwj;ച്ചകള്&zwj; നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്&zwj; തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്. അടിയന്തരമായ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്&zwj;ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്&zwj;വെ മന്ത്രിക്കും കത്തയയ്ക്കുമെന്നും, സംസ്ഥാനത്തെ എം.പിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാന്&zwj; കേന്ദ്ര സര്&zwj;ക്കാരിന് മേല്&zwj; സമ്മര്&zwj;ദം ചെലുത്തും എന്നും മുഖ്യമന്ത്രി വിഡി സതീശൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.&lt;/p&gt;&lt;p&gt;പാലക്കാട് റെയില്&zwj;വേ ഡിവിഷനു കീഴില്&zwj; ഏറ്റവുമധികം വരുമാനം സൃഷ്ടിക്കുന്ന പനന്പൂര്&zwj; സ്റ്റേഷന്&zwj; ഉള്&zwj;പ്പെടെ കര്&zwj;ണാടകയിലെ ഉളളാല്&zwj; മുതല്&zwj; മംഗലാപുരം അടക്കമുളള ഭാഗങ്ങള്&zwj; മൈസൂര്&zwj; ഡിവിഷനിലേക്ക് മാറ്റിക്കൊണ്ടുളള സുപ്രധാന തീരുമാനം റെയില്&zwj;വേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പുറത്തിറക്കിയ ഉത്തരവ് വന്നപ്പോഴാണ് ജനപ്രതിനിധികള്&zwj; അടക്കം അറിഞ്ഞത്. കര്&zwj;ണാടകയുടെ സമ്മര്&zwj;ദ്ദത്തെത്തുടര്&zwj;ന്നാണ് ഈ തീരുമാനമെന്നും ഇതിനെതിരെ പാര്&zwj;ലമെന്&zwj;റില്&zwj; ശക്തമായി പ്രതികരിക്കുമെന്നും വികെ ശ്രീകണ്ഠന്&zwj; എംപി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്&zwj;റെ ചിറകരിയാനുളള നീക്കമാണ് നടക്കുന്നതെന്ന് എംകെ രാഘവന്&zwj; എംപി ആരോപിച്ചു. ഈ വിഷയത്തില്&zwj; പാർലമെന്&zwj;റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് കേരളത്തില്&zwj; നിന്നുളള എംപിമാർ വ്യക്തമാക്കി. കേരളത്തിന് സ്വന്തമായി റെയില്&zwj;വേ സോണ്&zwj;, പാലക്കാട് തിരുവനന്തപുരം ഡിവിഷനുകളെ ശക്തിപ്പെടുത്തല്&zwj; തുടങ്ങിയ ആവശ്യങ്ങള്&zwj; കേരളത്തില്&zwj; നിന്നുളള എംപിമാര്&zwj; ഉന്നയിച്ച് വരവെയായിരുന്നു കേരളത്തിന്&zwj;റെ പ്രതീക്ഷകള്&zwj;ക്ക് മങ്ങലേല്&zwj;പ്പിക്കുന്ന തീരുമാനം പുറത്ത് വന്നത്. ഒക്ടോബര്&zwj; ഒന്നുമുതലാണ് ഡിവിഷന്&zwj; വിഭജനം നിലവില്&zwj; വരിക.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-opposes-mangaluru-transfer-to-mysuru-railway-division-says-cm-vd-satheesan-articleshow-uhlt8sm"/>
        </item>
        <item>
            <title><![CDATA[കുടുംബശ്രീ-കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; പിരിഞ്ഞ് പോകാൻ നിർദ്ദേശം, സ്റ്റേ വാങ്ങി ജീവനക്കാർ]]></title>
            <link>https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5</guid>
            <pubDate>Sat, 22 Aug 2026 12:20:14 +0530</pubDate>
            <description><![CDATA[കിലയിലെ കരാർ കഴിഞ്ഞ 28 പേരോട് പിരിഞ്ഞ് പോകാൻ നിർദ്ദേശം നല്‍കി. പിന്നാലെ ജീവനക്കാർ സ്റ്റേ വാങ്ങി. മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ അധിക പറ്റെന്നാണ് തദ്ദേശ വകുപ്പിന്‍റെ വിലയിരുത്തൽ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k6as7ksrjc8n5qfqp38ysqhd,imgname-kudumbashree-1759151116082.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ സർക്കാർ നീക്കം. അള്ളി പിടിച്ചിരിക്കുന്ന അട്ടകളെ എടുത്ത് പുറത്തിടുമെന്നാണ് മന്ത്രി കെ എം ഷാജിയുടെ പരസ്യ പ്രതികരണം. അതേസമയം, കിലയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കരാർ ജീവനക്കാർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിച്ചു.&lt;/p&gt;&lt;p&gt;യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് മുതൽ വിവിധ വകുപ്പുകളിലെ സിപിഎം കരാർ നിയമനങ്ങൾ റദ്ദാക്കുകയും, മറ്റ് നിയമനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ കുടുംബശ്രീ - കിലാ പദ്ധതികളിലെ സിപിഎം നിയമനങ്ങൾ അപ്പാടെ എടുത്ത് കളയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് മന്ത്രി കെ എം ഷാജി. മുപ്പതിനായിരം മുതൽ ഒരു ലക്ഷം വരെ ശമ്പളം വാങ്ങുന്നവരാണ് കിലയിലും കുടുംബശ്രീയിലുമുള്ളത്. കിലയിൽ കഴിഞ്ഞ സർക്കാർ നിയമിച്ച കരാർ കഴിഞ്ഞ 28 ജീവനക്കാരെ പിരിച്ചു വിടാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇവർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതോടെ തീരുമാനം മരവിപ്പിച്ചു.&lt;/p&gt;&lt;p&gt;82 വയസ്സുള്ള ആൾ വരെ ജോലി ചെയ്യുന്ന പദ്ധതിയിൽ ഉള്ളവർ പരിണിത പ്രജ്ഞരല്ലെന്നാണ് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ. കുടുംബശ്രീയിൽ മാത്രം 2500 ന് മുകളിൽ താൽക്കാലിക ജീവനക്കാരുണ്ട്. കഴിഞ്ഞ സർക്കാർ പുതിയ പോസ്റ്റുകൾ ഉണ്ടാക്കി പാർട്ടി നിയമനങ്ങൾ നടത്തിയെന്നും വിമർശനം ഉയരുന്നു. തദ്ദേശ വകുപ്പിലെ കരാർ നിയമനങ്ങളിൽ പരിണിത പ്രജ്ഞരായവരെ കൊണ്ടുവന്ന് ഉടച്ചു വാർക്കലാണ് ലക്ഷ്യം. അതേസമയം, യുഡിഎഫിന് താല്പര്യമുള്ള ആളുകളെ നിയമിച്ചാൽ ലക്ഷ്യം ഉദ്ദേശിച്ച പോലെ പൂർത്തിയാകുമോ എന്നതും കണ്ടറിയണം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/cpm-appointments-from-kudumbashree-and-kila-projects-employees-secure-stay-order-articleshow-hmw20v5"/>
        </item>
        <item>
            <title><![CDATA[പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt</guid>
            <pubDate>Sat, 22 Aug 2026 12:42:19 +0530</pubDate>
            <description><![CDATA[സ്പീക്കര്‍ നൽകുന്ന കത്തിൽ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്‍റെ പേരാകുമെന്ന് പിണറായി വിജയൻ വ്യക്തമാക്കി. ചര്‍ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്‍ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്‍ പ്രതികരിക്കില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxqhhptsc8ectayrb8hptrb9,imgname-pinarayi-vijayan-1784275327833.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ലെന്ന് ആവര്&zwj;ത്തിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്പീക്കര്&zwj; നൽകുന്ന കത്തിൽ ഉപനേതാവായി നിര്&zwj;ദ്ദേശിക്കുന്നത് സിപിഎം നേതാവിന്&zwj;റെ പേരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്&zwj;ച്ചയിലിരിക്കുന്ന വിഷയത്തിൽ പാര്&zwj;ട്ടി ആവശ്യം പിണറായി തള്ളിയതിൽ അതൃപ്തിയുണ്ടെങ്കിലും സിപിഐ പരസ്യമായി ഇപ്പോള്&zwj; പ്രതികരിക്കില്ല.&lt;/p&gt;&lt;p&gt;എൽഡിഎഫിനെ പ്രതിസന്ധിയിലാക്കി മൂന്ന് മാസമായി തുടരുന്ന പ്രശ്നമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ ദിവസം എത്ര നീണ്ടാലും നിലപാട് മാറ്റാൻ സിപിഎം തയ്യാറല്ല. സിപിഐയ്ക്ക് വഴങ്ങാൻ ഇല്ലെന്ന് പിണറായി ആവര്&zwj;ത്തിച്ച് പറയുന്നതിൽ തെളിയുന്നത് ഇതാണ്. എൽഡിഎഫിലെ പദവികള്&zwj; ഏതെങ്കിലും പാര്&zwj;ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് പറഞ്ഞ് ഉപനേതാവ് പദവിക്കായുള്ള അവകാശവാദം സിപിഐയും വിടുന്നില്ല. അനുനയിപ്പിക്കാൻ എൽഡിഎഫ് കണ്&zwj;വീനര്&zwj; എം എൻ സ്മാരകത്തിൽ വന്ന് സംസ്ഥാന സെക്രട്ടറിയെ കണ്ടെങ്കിലും സിപിഐ വഴങ്ങിയില്ല. സെക്രട്ടറി പരസ്യമായ ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകുന്നത് സിപിഐയ്ക്കും വിട്ടു കൊടുക്കുന്നത് സിപിഎമ്മിനും അഭിമാന പ്രശ്നമായതോടെ മുന്നണി യോഗം പോലും ചേരുന്നത് അനിശ്ചിതത്വത്തിലായിരുന്നു.&lt;/p&gt;&lt;p&gt;വിഷയം മാറ്റി വെച്ച് കഴിഞ്ഞ തിങ്കളാഴ്ച ഇടതുമുന്നണി ചേര്&zwj;ന്നു. പക്ഷേ അവിടെ ആരും ഉപനേതാവ് വിഷയം ഉയര്&zwj;ത്തിയില്ല. മുന്നണി മര്യാദ പാലിച്ച് ഉന്നയിക്കാതിരുന്നതെന്ന് സിപഐ ഇപ്പോള്&zwj; വിശദീകരിക്കുന്നു. എന്നിട്ടും പിണറായി വിജയന്&zwj; തങ്ങളുടെ ആവശ്യം പരസ്യമായ ആവര്&zwj;ത്തിച്ച് തള്ളുന്നതിലെ നീരസമാണ് ഇപ്പോള്&zwj; പാര്&zwj;ട്ടിക്ക്. അമ്മാതിരി അതൃപ്തിയൊന്നും കണക്കിലെടുക്കുന്നില്ലെന്നാണ് സിപിഎമ്മിന്&zwj;റെ നിലപാട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Nirmala babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pinarayi-vijayan-says-will-not-be-given-deputy-leader-of-the-opposition-post-to-cpi-articleshow-a3msnbt"/>
        </item>
        <item>
            <title><![CDATA[സംവരണ വിരുദ്ധ കൂട്ടായ്മ സമരം; ദില്ലി കനത്ത ജാഗ്രതയിൽ, ജന്തർമന്തറിലേക്കുള്ള പ്രവേശനം വിലക്കി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2</guid>
            <pubDate>Sat, 22 Aug 2026 12:39:19 +0530</pubDate>
            <description><![CDATA[സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്‍വേഷന്‍ റിഫോം ആന്തോളന്‍ പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m4tshhgtcjx9vypvkebcsh,imgname-fotojet---2026-08-22t123844.754-1787382556209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;സംവരണ വിരുദ്ധ കൂട്ടായ്മ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിനാൽ ദില്ലി കനത്ത ജാഗ്രതയിൽ. ഇന്നലെ റിസര്&zwj;വേഷന്&zwj; റിഫോം ആന്തോളന്&zwj; പരിപാടിക്കിടെ പൊലീസിനും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. 65 പേരെ കസ്റ്റഡിയിലെടുത്തു. സ്ഥിതികണക്കിലെടുത്ത് ജന്തർമന്തറിലേക്കുള്ള പ്രവേശനം പൊലീസ് വിലക്കി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.&lt;/p&gt;&lt;p&gt;നീറ്റ് പരീക്ഷാര്&zwj;ത്ഥി ഹര്&zwj;ഷ് ദുബെ നേതൃത്വം നല്&zwj;കുന്ന റിസര്&zwj;വേഷന്&zwj; റിഫോം ആന്തോളന്&zwj; എന്ന ക്യാംപയിന്റെ നേതൃത്വത്തില്&zwj; നടന്ന പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. ഇന്നലെ രാത്രിയിലും ജന്തർമന്തറിൽ പ്രതിഷേധക്കാർ തുടർന്നതോടെ പൊലീസ് ഇവരെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. ജാതിയുടെ അടിസ്ഥാനത്തില്&zwj; അല്ലാതെ സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്&zwj; ആയിരിക്കണം സംവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പട്ടികജാതി/പട്ടികവര്&zwj;ഗ (അതിക്രമങ്ങള്&zwj; തടയല്&zwj;) നിയമം പിന്&zwj;വലിക്കണമെന്നും പ്രതിഷേധക്കാര്&zwj; ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നല്&zwj;കിയിരുന്നില്ല. രാംലീലാ മൈതാനിയിലാണ് പ്രതിഷേധത്തിന് അനുമതി നൽകിയത്. എന്നാൽ പ്രതിഷേധക്കാർ കൂട്ടമായി ജന്തർമന്തറിലേക്ക് എത്തിയത് പൊലീസിനെ വലച്ചു. സമരത്തിനെത്തിയവരിൽ കൂടുതലും യുപിയിൽ നിന്നുള്ളവരായിരുന്നു. സമരം രാത്രിയിലും തുടർന്നതോടെയാണ് ഒടുവിൽ പൊലീസ് നടപടി.&lt;/p&gt;&lt;p&gt;സിജെപി സമരത്തിലെ സംഘർഷത്തിന് പിന്നാലെ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് വീണ്ടും ആൾക്കൂട്ടം സംഘടിച്ച് എത്തിയത്. സമരക്കാർ ദില്ലിയിലെ പലയിടത്തും ചെറിയ സംഘങ്ങളായി തുടരുകയാണ്. ഇവർ സംഘടിച്ചെത്തുന്നത് സംഘർഷത്തിന് ഇടയാക്കാതിരിക്കാനാണ് കൂടുതൽ കേന്ദ്രസേനയെ അടക്കം വിന്യസിച്ചിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/anti-reservation-protest-delhi-on-high-alert-police-ban-entry-to-jantar-mantar-articleshow-pktgab2"/>
        </item>
        <item>
            <title><![CDATA[സന്ദീപ് പ്രദീപ് ചിത്രം 'കോസ്മിക് സാംസൺ' ടീസർ നാളെ]]></title>
            <link>https://www.asianetnews.com/entertainment-news/cosmic-samson-starring-sandeep-pradeep-produced-by-weekend-blockbusters-teaser-will-be-released-tomorrow-articleshow-igskxuw</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/cosmic-samson-starring-sandeep-pradeep-produced-by-weekend-blockbusters-teaser-will-be-released-tomorrow-articleshow-igskxuw</guid>
            <pubDate>Sat, 22 Aug 2026 12:38:10 +0530</pubDate>
            <description><![CDATA[സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോസ്മിക് സാംസൺ'. സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ മുകേഷ്, മിയ ജോർജ്, അൽഫോൻസ് പുത്രൻ എന്നിവരും അഭിനയിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbswbmzwjsbbsny8yq8xzawm,imgname-sandeep-pradeep-cosmic-samson-1765026419708.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്&zwnj;സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ് അഭികൃഷ് ആണ്. ചിത്രത്തിന്റെ ടീസർ നാളെ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. എക്കോയ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാലോകം ചിത്രത്തെ നോക്കികാണുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.&lt;/p&gt;&lt;p&gt;മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കോ പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പിആർഒ - ശബരി&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/cosmic-samson-starring-sandeep-pradeep-produced-by-weekend-blockbusters-teaser-will-be-released-tomorrow-articleshow-igskxuw"/>
        </item>
        <item>
            <title><![CDATA[യുണിവന്റ്സ് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡ്‌സിൽ കിംസ്ഹെൽത്തിന് അംഗീകാരം]]></title>
            <link>https://www.asianetnews.com/health/kimshealth-recognized-at-univants-healthcare-excellence-awards-articleshow-md9a91d</link>
            <guid isPermaLink="true">https://www.asianetnews.com/health/kimshealth-recognized-at-univants-healthcare-excellence-awards-articleshow-md9a91d</guid>
            <pubDate>Sat, 22 Aug 2026 12:32:01 +0530</pubDate>
            <description><![CDATA[‘ഇംപ്രൂവിംഗ് പെരിനേറ്റൽ ഔട്ട്കംസ് ആൻഡ് പ്രൊട്ടക്ടിംഗ് സേഫ്റ്റി ത്രൂ ലബോറട്ടറി മെഡിസിൻ ഗൈഡഡ് റിസ്ക് സ്ട്രാറ്റിഫിക്കേഷൻ ഓഫ് ആന്റിനേറ്റൽ അലോഇമ്യൂണൈസേഷന്’ എലൈറ്റ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m4d7r03eswp1a147ygb20c,imgname-ccb4e7b4-834a-4099-8ab4-d7c70ee0e471-1787382112000.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;യുണിവന്റ്സ് ഹെൽത്ത്&zwnj;കെയർ എക്സലൻസ് പുരസ്കാരങ്ങളിൽ രണ്ട് അംഗീകാരങ്ങൾ നേടി കിംസ്ഹെൽത്ത്. രോഗികളുടെ സുരക്ഷയും ചികിത്സാഫലങ്ങളും മെച്ചപ്പെടുത്തുന്നതിനായി കിംസ്ഹെൽത്ത് നടപ്പാക്കിയ നൂതന ആരോഗ്യപരിചരണ പദ്ധതികൾക്കാണ് ഈ അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചത്.&lt;/p&gt;&lt;p&gt;&lsquo;ഇംപ്രൂവിംഗ് പെരിനേറ്റൽ ഔട്ട്കംസ് ആൻഡ് പ്രൊട്ടക്ടിംഗ് സേഫ്റ്റി ത്രൂ ലബോറട്ടറി മെഡിസിൻ ഗൈഡഡ് റിസ്ക് സ്ട്രാറ്റിഫിക്കേഷൻ ഓഫ് ആന്റിനേറ്റൽ അലോഇമ്യൂണൈസേഷന്&rsquo; എലൈറ്റ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ഗർഭിണിയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡികൾ കുഞ്ഞിന്റെ ചുവന്ന രക്താണുക്കളെ ആക്രമിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് ഗർഭകാല അലോഇമ്യൂണൈസേഷൻ. ഈ അവസ്ഥ നേരത്തെ കണ്ടെത്തി നിയന്ത്രിക്കുന്നതിലൂടെ ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥകൾ നേരത്തെ തിരിച്ചറിയാനും കുഞ്ഞുങ്ങളെ കൃത്യമായി നിരീക്ഷിക്കാനും സാധിക്കുന്നു.&lt;/p&gt;&lt;p&gt;ആവശ്യമായ ഘട്ടങ്ങളിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തുക ഉൾപ്പെടെയുള്ള സമയബന്ധിത ചികിത്സ നൽകാനും അതേസമയം കുറഞ്ഞ അപകടസാധ്യതയുള്ള അമ്മമാരിൽ ആവശ്യമില്ലാത്ത ചികിത്സകൾ ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കുന്നു.&lt;/p&gt;&lt;p&gt;&lsquo;നഴ്സ്-ലെഡ് ആന്റി-കോഗുലേഷൻ ക്ലിനിക്ക് ഫോർ ഇംപ്രൂവ്ഡ് സേഫ്റ്റി ആൻഡ് റെഡ്യൂസ്ഡ് കോംപ്ലിക്കേഷൻസ് ഇൻ പേഷ്യന്റ്സ് ടേക്കിംഗ് ഓറൽ ആന്റികോഗുലേഷൻ&rdquo; എന്ന പദ്ധതിക്ക് ഡിസ്റ്റിങ്ഷൻ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. പ്രത്യേക പരിശീലനം നേടിയ നഴ്സിന്റെ നേതൃത്വത്തിലാണ് ഈ ക്ലിനിക്ക് പ്രവർത്തിക്കുന്നത്.&lt;/p&gt;&lt;p&gt;രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് വ്യക്തിഗത പരിചരണം, മരുന്നിന്റെ അളവ് നിരീക്ഷിക്കൽ, രോഗികൾക്കുള്ള ബോധവത്കരണം, തുടർപരിചരണം എന്നിവ ക്ലിനിക്കിലൂടെ നൽകുന്നു. 24 മണിക്കൂറും ടെലിഫോൺ സഹായവും ലഭ്യമാണ്. നിലവിൽ 1,200 രോഗികൾക്ക് ക്ലിനിക്കിന്റെ സേവനം ലഭിക്കുന്നുണ്ട്&lt;/p&gt;&lt;p&gt;തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അബോട്ട് ഗ്ലോബൽ ഡയറക്ടർ ട്രീഷ്യ എച്ച്. റവാലിക്കോയിൽ നിന്ന് കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ളയുടെ സാന്നിധ്യത്തിൽ കിംസ്ഹെൽത്ത് പ്രതിനിധി സംഘം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. യുണിവാന്റ്സ് പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ ആശുപത്രിക്ക് രണ്ട് പുരസ്കാരങ്ങൾ ലഭിക്കുന്നത്.&lt;/p&gt;&lt;p&gt;&ldquo;യുണിവന്റ്സ് ഹെൽത്ത്&zwnj;കെയർ എക്സലൻസ് പുരസ്കാരങ്ങളിൽ രണ്ട് അംഗീകാരങ്ങൾ നേടാനായത് കിംസ്ഹെൽത്തിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. രോഗികളുടെ സുരക്ഷ, ക്ലിനിക്കൽ മികവ്, കൂട്ടായ പ്രവർത്തനം, നൂതന ആശയങ്ങൾ എന്നിവയ്ക്ക് ഞങ്ങൾ നൽകുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണിത്. രോഗികൾക്ക് മികച്ച ചികിത്സയും സുരക്ഷിതമായ പരിചരണവും ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്ക് ഈ അംഗീകാരം കൂടുതൽ പ്രചോദനമാകുമെന്ന് ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.&lt;/p&gt;&lt;p&gt;ആരോഗ്യപരിചരണ രംഗത്ത് രോഗികളുടെ പരിചരണത്തിലും ചികിത്സാഫലങ്ങളിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നൂതന പദ്ധതികളെ അംഗീകരിക്കുന്ന ആഗോള പുരസ്കാരമാണ് യുണിവന്റ്സ് ഹെൽത്ത്&zwnj;കെയർ എക്സലൻസ് പുരസ്കാരം. ആരോഗ്യമേഖലയിലെ പ്രമുഖ സംഘടനകളുടെയും വിദഗ്ധരുടെയും അടങ്ങുന്ന ഏഴംഗ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച എൺപതിലേറെ അപേക്ഷകളിൽ നിന്നാണ് 2026-ലെ അവാർഡിനായി കിംസ്ഹെൽത്തിനെ തിരഞ്ഞെടുത്തത്.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/health/kimshealth-recognized-at-univants-healthcare-excellence-awards-articleshow-md9a91d"/>
        </item>
        <item>
            <title><![CDATA[പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം, കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി; വിദ്യാർത്ഥിനികളുടെ പരാതികളിലും കേസ് വേണമെന്നാവശ്യം]]></title>
            <link>https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh</link>
            <guid isPermaLink="true">https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh</guid>
            <pubDate>Sat, 22 Aug 2026 12:29:17 +0530</pubDate>
            <description><![CDATA[ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m48crm7ksj8rjzs6pwrq3p,imgname-fotojet--60--1787381953300.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പ&zwj;ാലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ വിജയിച്ച സാഹചര്യത്തിൽ പരിക്കേറ്റ കൂടുതൽ വിദ്യാർത്ഥികളുടെ കേസുകൾ ഏറ്റെടുക്കാനുള്ള നീക്കവുമായി കോൺഗ്രസ്. ലൈംഗിക അതിക്രമം നേരിട്ടെന്ന വിദ്യാർത്ഥിനികളുടെ പരാതിയിലും എഫ്ഐആർ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെടും. കോൺഗ്രസിൻ്റെയും പുതിയ കൂട്ടായ്മകളുടെയും സമരങ്ങൾ തിരിച്ചടിയാകുന്ന അന്തരീക്ഷം മറികടക്കാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുമെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു.&lt;/p&gt;&lt;p&gt;ഇന്നലത്തെ മിന്നൽ സമരം വിജയിച്ച ശേഷം അമിത് ഷായ്ക്കെതിരെ വിഷയം സജീവമാക്കി നിർത്തും എന്നാണ് രാഹുൽ ഗാന്ധി സൂചന നൽകിയത്. സാഹിൽ ലോച്ചാബിൻ്റെ പരാതിയിൽ കേസ് എടുത്തതോടെ പെല്ലറ്റ് ഗൺ ഉപയോഗം ഇതാദ്യമായി എഫ്ഐആറിൽ ഇടം പിടിച്ചിരിക്കുകയാണ്. പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി എന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. രാഹുൽ ഗാന്ധിയെ കണ്ട ചില പെൺകുട്ടികൾ ഇക്കാര്യം പറഞ്ഞിരുന്നു. ഈ പരാതികളിലും എഫഐആർ വേണം എന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കും. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ സമിതി ഇത് ആദ്യം പരിഗണിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;എന്നാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഇത് തടസ്സമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. പരാതി നൽകാൻ തയാറായി വിദ്യാർത്ഥിനികൾ വന്നാൽ രാഹുൽ ഗാന്ധി സമാന നീക്കം നടത്തും എന്നാണ് സൂചന. പൊലീസ് രാഹുൽ ഗാന്ധിയുടെ ആവശ്യം അംഗീകരിച്ചത് കോൺഗ്രസ് ക്യാംപിന് വലിയ ആവേശമായി. വിഷയം സജീവമാക്കാൻ രാഹുൽ ഗാന്ധിക്കായെന്ന് പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുവ രോഷം തണുപ്പിക്കാനും തെരുവിലെ സമരങ്ങൾ വിജയിക്കുന്ന സാഹചര്യം മറികടക്കാനുമുള്ള വഴികൾ ബിജെപി ഭാരവാഹികളുടെ യോഗത്തിൽ ചർച്ചയായി. പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ കൂടെ നിർത്തിയും ജെൻ സീകളുമായുള്ള ആശയവിനിമയം കൂട്ടിയും മുന്നോട്ടു പോകാനാണ് ബിജെപി തീരുമാനം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/congress-to-take-up-more-cases-of-injuries-from-pellet-attacks-articleshow-ftpiryh"/>
        </item>
        <item>
            <title><![CDATA[മം​ഗളൂരു മൈസൂരു ഡിവിഷനിൽ; കർണാടകയുടെ ദീർ​​ഘനാളത്തെ ആവശ്യമെന്ന് റെയിൽവേ സഹമന്ത്രി; പ്രതിഷേധമുയർത്തി കേരളത്തിലെ കോൺഗ്രസ് എംപിമാർ]]></title>
            <link>https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h</link>
            <guid isPermaLink="true">https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h</guid>
            <pubDate>Sat, 22 Aug 2026 12:17:19 +0530</pubDate>
            <description><![CDATA[പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മംഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m3r2seetvkead2x10wfq59,imgname-mangaluru-railway-station-palakkad-railway-division-1787381418798.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെം​ഗളൂരു: മം​ഗളൂരുവിലെ റെയിൽപാത സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനം ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണെന്ന് കർണാടകയിൽനിന്നുള്ള റെയിൽവേ സഹമന്ത്രി വി. സോമണ്ണ. ഈ തീരുമാനം തീരദേശ കർണാടകയുടെ ഏറെക്കാലത്തെ ആവശ്യം പരി​ഗണിച്ചുള്ള സുപ്രധാന നടപടിയാണ്. ഇത് മേഖലയിലെ റെയിൽവേ വികസനത്തിനും പ്രത്യേകിച്ച് മം​ഗളൂരുവിന്റെ വികസനത്തിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള ഭാ​ഗം സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന് കീഴിലേക്ക് മാറ്റാൻ കഴിഞ്ഞദിവസമാണ് റെയിൽവേ ബോർഡ് തീരുമാനമെടുത്തത്. ഒക്ടോബറിൽ ഇത് പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് ' ഡെക്കാൻ ഹെറാൾഡ് ' നൽകിയ റിപ്പോർട്ടിലാണ് ഈ തീരുമാനം കർണാടകയുടെ ദീർഘനാളത്തെ ആവശ്യം പരി​ഗണിച്ചാണെന്നുള്ള റെയിൽവേ സഹമന്ത്രിയുടെ പ്രതികരണവുമുള്ളത്.&lt;/p&gt;&lt;p&gt;മം​ഗളൂരു-ഉള്ളാൾ പാത മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തെ മം​ഗളൂരു എംപി ബ്രിജേഷ് ഛൗട്ടയും സ്വാ​ഗതംചെയ്തു. 2024-ൽ എംപിയായി അധികാരമേറ്റതിന് പിന്നാലെ താൻ മുൻ​ഗണന നൽകിയ വിഷയങ്ങളിലൊന്നാണ് ഇതെന്നും ഇതോടെ മം​ഗളൂരുവിലെ റെയിൽപാതകളെല്ലാം ഒരു കുടക്കീഴിലായെന്നും അദ്ദേഹം പറഞ്ഞു. മം​ഗളൂരു മേഖലയുടെ ദീർഘകാലത്തെ ആവശ്യമാണ് സഫലമാകുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഇക്കാര്യം ആവശ്യപ്പെട്ട് നിരന്തരം കണ്ടിരുന്നു. മം​ഗളൂരുവിന്റെ വികസനത്തിന് സഹായകമാകുന്ന തീരുമാനമെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി സോമണ്ണ തുടങ്ങിയവരോട് നന്ദിയുണ്ടെന്നും മം​ഗളൂരു എംപി കൂട്ടിച്ചേർത്തു. അതേസമയം, പാലക്കാട് ഡിവിഷൻ വെട്ടിമുറിയ്ക്കാനുള്ള റെയിൽവേ തീരുമാനത്തിനെതിരേ കേരളത്തിൽ വൻ പ്രതിഷേധമാണുയരുന്നത്. ആരുമായും ആലോചിക്കാതെയാണ് റെയിൽവേ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഈ തീരുമാനമെന്നും വി.കെ. ശ്രീകണ്ഠൻ ആരോപിച്ചിരുന്നു. റെയിൽവേയുടേത് പാലക്കാട് ഡിവിഷനെ തകർക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് എം.കെ. രാഘവൻ എംപിയും ആരോപിച്ചു.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷന്റെ ഭാ​ഗമായിരുന്ന മം​ഗളൂരുവിൽനിന്ന് ഉള്ളാൾ വരെയുള്ള റെയിൽപാതയാണ് മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നത്. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ എംഡിയ്ക്കും റെയിൽവേ ബോർഡ് ഇതുസംബന്ധിച്ച നിർദേശം കഴിഞ്ഞദിവസം കൈമാറി. അതേസമയം, മം​ഗളൂരുവിന് സമീപത്തെ തോക്കൂർ റെയിൽവേ സ്റ്റേഷൻ കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ തുടരും. കൊങ്കൺ റെയിൽവേയുടെയും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെയും ഇന്റർചേഞ്ച് പോയിന്റായി തോക്കൂർ റെയിൽവേ സ്റ്റേഷൻ തുടരും. മം​ഗളൂരു മുതൽ ഉള്ളാൾ വരെയുള്ള പാത സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് മാറ്റുന്നതോടെ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനും മാറും. നിലവിൽ പാഡീൽ സ്റ്റേഷനായിരുന്നു ഇന്റർചേഞ്ച് സ്റ്റേഷൻ. പുതിയ തീരുമാനത്തോടെ ഉള്ളാൾ സ്റ്റേഷൻ സൗത്ത് വെസ്റ്റേൺ റെയിൽവേയ്ക്കും ദക്ഷിണ റെയിൽവേയ്ക്കും ഇടയിലുള്ള ഇന്റർചേഞ്ച് സ്റ്റേഷനാകും. ഡിവിഷൻ മാറ്റവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പുനഃക്രമീകരണത്തിനും തസ്തികകളുടെയും കൺട്രോൾ ബോർഡുകളുടെയും കൈമാറ്റത്തിനും റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Afeef M</dc:creator>
            <atom:link href="https://www.asianetnews.com/india-news/mangaluru-shifted-to-mysuru-railway-division-from-palakkad-railway-division-railway-minister-v-somanna-articleshow-nm0tg5h"/>
        </item>
        <item>
            <title><![CDATA[വിജയ് ചിത്രം 'ജന നായകൻ' ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; എവിടെ കാണാം?]]></title>
            <link>https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-started-ott-streaming-articleshow-nro00ix</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-started-ott-streaming-articleshow-nro00ix</guid>
            <pubDate>Sat, 22 Aug 2026 12:14:58 +0530</pubDate>
            <description><![CDATA[വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകൻ' തിയേറ്റർ വിജയത്തിന് ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം സീ ഫൈവിലാണ് ലഭ്യമായിട്ടുള്ളത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzfng1v002pqs74synhpmv81,imgname-thalapathy-kacheri--jana-nayagan-1786158516064.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെന്നിന്ത്യൻ സൂപ്പർതാരമായിരുന്ന വിജയ്&zwnj;യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ ചിത്രമായിരുന്നു ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുയാണ്. സീ ഫൈവിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സെൻസർ വിവാദങ്ങളിൽ പെട്ട് റിലീസ് വൈകിയ ചിത്രം ജൂലൈ 23 നാണ് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയത്.&lt;/p&gt;&lt;p&gt;വിജയ് ആരാധകർക്കുള്ള ഒരു ട്രിബ്യൂട്ട് പോലെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. വിജയ്&zwnj;യുടെ മികച്ച നൃത്തച്ചുവടുകളും ഗാനത്തിന്റെ പ്രത്യേകതയാണ്. പൂജ ഹെഗ്&zwnj;ഡെയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മലയാളത്തിൽ നിന്ന് മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ വിജയ്ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര അണിനിരക്കുന്നു. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/jana-nayagan-starring-vijay-started-ott-streaming-articleshow-nro00ix"/>
        </item>
        <item>
            <title><![CDATA[പിഎസ്‍സി നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ, പിഎസ്‍സി സെക്രട്ടറിയെ ഗവർണർ വിളിച്ച് വരുത്തി]]></title>
            <link>https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv</guid>
            <pubDate>Sat, 22 Aug 2026 08:01:16 +0530</pubDate>
            <description><![CDATA[പിഎസ്‍സി സെക്രട്ടറിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ വിളിച്ച് വരുത്തി. പിഎസ്‍സി ചെയർമാന്‍റെ അറിവില്ലാതെയാണ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gyxy2xjhm3zy8k2dpmrpjy,imgname-fotojet---2026-08-21t065805.578-1787275704413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;പിഎസ്&zwj;സി പരീക്ഷാ ക്രമക്കേട് പരാതികളിൽ ശക്തമായി ഇടപെടാൻ കരുക്കൾ നീക്കി ലോക്ഭവൻ. ചെയർമാൻ അറിയാതെ പിഎസ്&zwj;സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിപ്പിച്ച ഗവർണർ വിശദീകരണം തേടി. അതേസമയം, ക്രമക്കേട് പരാതികളിൽ അന്വേഷണം പിഎസ്&zwj;സി ചെയര്&zwj;മാനിലേയ്ക്ക് ഉള്&zwj;പ്പെടെ നീങ്ങുന്നതായാണ് വിവരം.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച വൈകീട്ടാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്&zwj;സി സെക്രട്ടറി സാജു ജോർജ്ജിനെ ലോക്ഭവനിലേക്ക് വിളിപ്പിച്ചത്. ക്രമക്കേടിൽ എന്ത് നടപടി എടുത്തെന്നായിരുന്നു അറിയേണ്ടത്. ക്രൈംബ്രാഞ്ച് അന്വേഷണ വിവരങ്ങളും അതിനോടുള്ള പിഎസ്&zwj;സിയുടെ നിലപാടും സെക്രട്ടറി വിശദീകരിച്ചു. ആരോപണങ്ങളിൽ ആഭ്യന്തര വിജലൻസെടുക്കുന്ന നടപടികളും അറിയിച്ചു. കർണാടക ഝാർഖണ്ട് മോഡൽ ഇടപടലിനുള്ള നിയമസാധ്യതകൾ ലോക്ഭവൻ തേടുന്നുണ്ടെന്നാണ് വിവരം. സിസാ തോമസിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി വൈകിയതിന് ഡിജിപിയെ വിളിച്ച് വരുത്തിയ ലോക്ഭവന്&zwj;റെ നടപടി കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവും ഒരേ സ്വരത്തിൽ വിമർശിച്ചതിന് പിന്നാലെയാണ് പിഎസ്&zwj;സി സെക്രട്ടറിയെ വിളിപ്പിച്ചത്.&lt;/p&gt;&lt;p&gt;അതേസമയം, പിഎസ്എസി നിയമന ക്രമക്കേട് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന&zwj;്റെ മൊഴിയെടുപ്പ് തുടരുകയാണ്. കംപ്യൂട്ടര്&zwj; ഹാര്&zwj;ഡ് ഡിസ്ക് ഉള്&zwj;പ്പെടെയുള്ളവയുടെ സൈബര്&zwj; ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം പിഎസ്&zwj;സിയിലെ ഉന്നതരെ ചോദ്യം ചെയ്യാനാണ് തീരുമാനം. തെളിവ് ശേഖരണം പൂര്&zwj;ത്തിയായ ശേഷം പ്രതികളുടെ പേര് ഉള്&zwj;പ്പെടുത്തി കോടതിക്ക് റിപ്പോര്&zwj;ട്ട് നല്&zwj;കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/psc-recruitment-fraud-raj-bhavan-prepares-for-strong-intervention-governor-summons-psc-secretary-articleshow-qyc6byv"/>
        </item>
        <item>
            <title><![CDATA[മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/biotin-food-for-hair-growth-ttgsxkb</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/biotin-food-for-hair-growth-ttgsxkb</guid>
            <pubDate>Sat, 22 Aug 2026 12:11:09 +0530</pubDate>
            <description><![CDATA[മുടി കരുത്തോടെ വളരാൻ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ 6 ഭക്ഷണങ്ങൾ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01krtmf0hd7fa5zrz559ay2fkp,imgname-mixcollage-17-may-2026-03-01-pm-945-1779010339373.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/biotin-food-for-hair-growth-ttgsxkb"/>
        </item>
        <item>
            <title><![CDATA['ഈ കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല'; ഇഡി അന്വേഷണത്തിൽ പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8</guid>
            <pubDate>Sat, 22 Aug 2026 12:09:29 +0530</pubDate>
            <description><![CDATA[മകൾക്കെതിരായ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാംഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അന്വേഷണവുമായി സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m32x1p3ajtq3c9rvpp76qb,imgname-pinarayi-vijayan-1787380724790.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മകൾ വീണ ടിയ്ക്കെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പിണറായി വിജയൻ, തൻ്റെ കൈകൾ ശുദ്ധമാണെന്നും വ്യക്തമാക്കി. അന്വേഷണവുമായി വീണ സഹകരിച്ചുവെന്നും ഇനിയും സഹകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;&lt;p&gt;വീണ തന്റെ മകളാണ് എന്ന പേരിലാണല്ലോ ഇത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നത്. വീണ ഒരുപാട് സ്വത്തിൻ്റെ ഉടമ അല്ല. ഇതിൽ കേൾക്കുന്ന പണവും വലുതല്ല. തന്റെ മകളായതിനാൽ വിചിത്രമായ നടപടികൾ കൂടി വരികയാണ്. സാധാരണ ഇഡി വാർത്താക്കുറിപ്പ് ഇറക്കാറില്ല, വെബ്സൈറ്റിലാണ് വിവരം നൽകാറ്. ഈ വിഷയത്തിൽ വാർത്താക്കുറിപ്പ് പുറത്തിറക്കി. വാർത്താക്കുറിപ്പിൽ പി വിജയൻ എന്നാണ് പറഞ്ഞിരിക്കുന്നത്. മുൻ മുഖ്യമന്ത്രി എന്നും പറഞ്ഞു. എന്താണ് അങ്ങനെ പറയാൻ കാരണമെന്ന് പിണറായി വിജയൻ ചോദിച്ചു.&lt;/p&gt;&lt;p&gt;ഇത്തരം കാര്യങ്ങളിൽ തനിക്കെതിരെ വാർത്ത നൽകുന്ന ചില മാധ്യമങ്ങൾ ഉണ്ട്. ഭർത്താവ് മുഹമ്മദ് റിയാസിൻ്റെ അക്കൗണ്ടിലേക്ക് വീണ പണം മാറ്റിയെന്ന വാ&zwj;ർത്ത നൽകിയത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ്. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നത്. അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയുണ്ടാകില്ല. താനോ തൻ്റെ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല. അതിൽ പൂർണ ബോധ്യമുണ്ട്. ഈ കൈകൾ ശുദ്ധമാണ്. ഇനിയും ശുദ്ധമായിരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;&lt;p&gt;മുമ്പ് തനിക്കെതിരെ നടന്ന സിബിഐ അന്വേഷണത്തെക്കുറിച്ചും പിണറായി വിജയൻ പറഞ്ഞു. &quot;എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996ൽ ഒരാൾ കണ്ണൂരിൽ വന്ന് സമീപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. എന്നാൽ എൻ്റെ നിലപാട് സിബിഐയ്ക്ക് ബോധ്യപ്പെട്ടു. ഞങ്ങളെ കുടുക്കാനായി ആളുകൾ ഏറെക്കാലമായി പിന്നാലെയുണ്ട്&quot;- പിണറായി വിജയൻ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-on-ed-probe-against-daughter-veena-t-articleshow-84o90x8"/>
        </item>
        <item>
            <title><![CDATA[വെളളത്തിൽ തുഴയുടെ താളം; കരയിൽ ചെണ്ടമേളത്തിൽ കൊട്ടിക്കയറി കുട്ടനാട്ടിലെ പെൺപുലികൾ]]></title>
            <link>https://www.asianetnews.com/videos/news/kuttanad-s-tigresses-rise-to-the-rhythm-of-the-race-videoshow-i1uoggq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kuttanad-s-tigresses-rise-to-the-rhythm-of-the-race-videoshow-i1uoggq</guid>
            <pubDate>Sat, 22 Aug 2026 12:07:14 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqj7q" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളംകളിയിൽ കൊട്ടിക്കയറി പെൺകരുത്ത്; 20 വർഷത്തിലേറെയായുളള തുടരുന്ന പതിവ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kuttanad-s-tigresses-rise-to-the-rhythm-of-the-race-videoshow-i1uoggq"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി വള്ളംകളി; ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം അൽപ്പ സമയത്തിനകം]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-small-boat-heats-to-begin-soon-videoshow-9fu7xzc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-small-boat-heats-to-begin-soon-videoshow-9fu7xzc</guid>
            <pubDate>Sat, 22 Aug 2026 12:06:53 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqj4m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വള്ളംകളി; ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരം അൽപ്പ സമയത്തിനകം, ഫിനിഷിങ് പോയിന്റിൽ ജനത്തിരക്ക് കൂടുന്നു, വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-small-boat-heats-to-begin-soon-videoshow-9fu7xzc"/>
        </item>
        <item>
            <title><![CDATA[കേരളത്തിന് തിരിച്ചടിയായി പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കൽ; ഉണ്ടാകാൻ പോകുന്നത് വൻ നഷ്ടം]]></title>
            <link>https://www.asianetnews.com/videos/news/palakkad-division-bifurcation-a-major-setback-for-kerala-videoshow-oqnkdg5</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/palakkad-division-bifurcation-a-major-setback-for-kerala-videoshow-oqnkdg5</guid>
            <pubDate>Sat, 22 Aug 2026 12:00:00 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqayy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കേരളത്തിന് തിരിച്ചടിയായി റെയിൽവേ നടപടി; പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിക്കുറച്ചാൽ ഉണ്ടാകുക 1000 കോടി എങ്കിലും നഷ്ടം, വിജ്ഞാപനം ഇറങ്ങുന്നത് എംപിമാരടക്കം ആരു അറിയാതെ,യത്രക്കാരും ആശങ്കയിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/palakkad-division-bifurcation-a-major-setback-for-kerala-videoshow-oqnkdg5"/>
        </item>
        <item>
            <title><![CDATA['പാലക്കാട് റെയില്‍വെ ഡിവിഷനെ തകര്‍ക്കാനുള്ള ബോധപൂര്‍വമുള്ള നീക്കം']]></title>
            <link>https://www.asianetnews.com/videos/news/a-deliberate-move-to-dismantle-palakkad-railway-division-videoshow-6e0437i</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/a-deliberate-move-to-dismantle-palakkad-railway-division-videoshow-6e0437i</guid>
            <pubDate>Sat, 22 Aug 2026 12:00:00 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqawi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'പാലക്കാട് റെയില്&zwj;വെ ഡിവിഷനെ തകര്&zwj;ക്കാനുള്ള ബോധപൂര്&zwj;വമുള്ള നീക്കം'; എം.കെ രാഘവന്&zwj; എംപി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/a-deliberate-move-to-dismantle-palakkad-railway-division-videoshow-6e0437i"/>
        </item>
        <item>
            <title><![CDATA[ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു, പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല; പിണറായി വിജയൻ]]></title>
            <link>https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe</guid>
            <pubDate>Sat, 22 Aug 2026 11:44:40 +0530</pubDate>
            <description><![CDATA[ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചുവരുത്തിയത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യുഡിഎഫ് സർക്കാർ സംഘപരിവാർ വിധേയത്വം കാണിക്കുന്നുവെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzkcpvdp044cbd1fxvs46n6k,imgname-pinarayi--3--1786283519414.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പൊലീസ് മേധാവിയെ വിളിച്ചു വരുത്തിയ ഗവർണർ നടപടി ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തുമിത് ഉണ്ടായിട്ടുണ്ടെന്ന് ഒഴുക്കൻ മറുപടിയാണ് മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. സർക്കാരിന്റെ അധികാരത്തിൽ ഗവർണർ കടന്നുകയറുന്ന നിലപാടിനെ അന്ന് ചേർത്തിട്ടുണ്ട്. എൽഡിഎഫ് സർക്കാർ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് നാടിന് അറിയാം. യുഡിഎഫ് സർക്കാർ തുടർച്ചയായി സംഘപരിവാർ വിധേയത്വം കാണിച്ചു കൊണ്ടിരിക്കുന്നു. ശക്തമായ നിലപാട് സ്വീകരിക്കുന്നത് വലിയ സന്ദേശം നൽകും. എന്നാൽ സർക്കാർ അത് ചെയ്യുന്നില്ലെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;p&gt;കേരള വിസി ​ഡോ. മോഹൻ കുന്നുമ്മലിനെതിരെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. വിദ്യാർത്ഥികൾ വിസിയെ പരസ്യമായി തള്ളിയെന്നും ഐഷി ഘോഷിനെ തടഞ്ഞ വിഷയത്തിലും സർക്കാർ കുറ്റകരമായ മൗനം പാലിക്കുന്നുവെന്നും പിണറായി പറഞ്ഞു. ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പിൽ ലഭിക്കുമോ എന്നതിലും ഉറപ്പില്ല. 3 മാസം കൊണ്ട് ധനസ്ഥിതി മാറ്റിക്കാണിച്ചു തരും എന്നതായിരുന്നു മുഖ്യമന്ത്രിയുടെ അവകാശ വാദം. മൂന്നുമാസത്തിനുള്ളിൽ കടമെടുപ്പ് പരിധി കവിഞ്ഞു. രണ്ടായിരത്തി 22 കോടി മാത്രമാണ് ഇനി അവശേഷിക്കുന്ന മാസത്തെ കടമെടുപ്പ് പരിധി. വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. മുമ്പ് കടം വാങ്ങുന്നത് വിമർശിച്ച മുഖ്യമന്ത്രി അന്ന് പറഞ്ഞത് തെറ്റായിരുന്നു എന്ന് പറയാൻ തയ്യാറാകുമോ. കടം വാങ്ങുന്നത് നല്ലതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. പൂവില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല. കടം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അധികാരമൊഴിയുമ്പോൾ 6000 കോടി മിച്ചമുള്ള ഖജനാവാണ് എൽഡിഎഫ് ഏൽപ്പിച്ചതെന്നും പിണറായി പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opposition-leader-pinarayi-vijayan-against-governor-rajendra-arlekar-articleshow-w1hmvfe"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി തുടങ്ങി പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g</guid>
            <pubDate>Sat, 22 Aug 2026 11:38:44 +0530</pubDate>
            <description><![CDATA[കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂര്&zwj;: &lt;/strong&gt;നിരവധി ക്രിമിനല്&zwj; കേസുകളില്&zwj; പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.&lt;/p&gt;&lt;p&gt;അതേസമയം, കാപ്പ ചുമത്തിയതോടെ അര്&zwj;ജുന്&zwj; ആയങ്കിയെ കണ്ണൂര്&zwj; സെന്&zwj;ട്രല്&zwj; ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അ&zwj;ർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും. ഇന്നലെയാണ് അര്&zwj;ജുന്&zwj; ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-criminal-case-accused-arjun-ayanki-by-thalassery-cjm-court-articleshow-zva797g"/>
        </item>
        <item>
            <title><![CDATA[ദി യു.എ.ഇ ലോട്ടറി: മൂന്നാമത്തെ 5 മില്യൺ ദിർഹം വിജയി; വീണ്ടുമൊരു മെഗാ സമ്മാനം]]></title>
            <link>https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7</guid>
            <pubDate>Sat, 22 Aug 2026 11:27:25 +0530</pubDate>
            <description><![CDATA[ദുബായിൽ താമസിക്കുന്ന സെൻ അരിയാനെ ഗാർസെലസ് ആണ് വിജയി. ദി യു.എ.ഇ ലോട്ടറി ചരിത്രത്തിൽ ഈ സമ്മാനത്തുക നേടുന്ന മൂന്നാമത്തെയാളാണ് സെൻ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0xner6343450q7s6k9412,imgname-the-uae-lottery-landscape-1787378456024.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദി യു.എ.ഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 5 മില്യൺ ദിർഹം ഫിലിപ്പീൻസിൽ നിന്നുള്ള 38 വയസ്സുകാരിക്ക്.&lt;/p&gt;&lt;p&gt;ദുബായിൽ താമസിക്കുന്ന സെൻ അരിയാനെ ഗാർസെലസ് ആണ് വിജയി. ദി യു.എ.ഇ ലോട്ടറി ചരിത്രത്തിൽ ഈ സമ്മാനത്തുക നേടുന്ന മൂന്നാമത്തെയാളാണ് സെൻ.&lt;/p&gt;&lt;p&gt;കഴിഞ്ഞ ആഞ്ച് ആഴ്ച്ചകൾക്കിടെ രണ്ടു പേർക്ക് 30 മില്യൺ ദിർഹവും നേടാനായെന്ന് ദി യു.എ.ഇ ലോട്ടറി പറഞ്ഞു. മൂന്നു മാസങ്ങൾക്കിടെ 65 മില്യൺ ദിർഹമാണ് സമ്മാനമായി നൽകിയത്. ലക്കി ഡേ വഴി ഇതുവരെ 280 മില്യൺ ദിർഹം വിജയികൾക്ക് ലഭിച്ചു.&lt;/p&gt;&lt;p&gt;&ldquo;സെൻ അരിയാനെയുടെ വിജയം ഞങ്ങൾ ആഘോഷിക്കുകയാണ്, അവരെ ദി യു.എ.ഇ ലോട്ടറിയുടെ വമ്പൻ വിജയങ്ങൾ നേടിയവരുടെ കൂട്ടത്തിലേക്ക് ക്ഷണിക്കുന്നു. വലിയ സമ്മാനങ്ങൾ അടിക്കടി ഉണ്ടാകുന്നതിനിടെ മറ്റൊരു 5 മില്യൺ ദിർഹം വിജയി കൂടെയായി. ഓരോ വിജയിയുടെയും കഥ വ്യത്യസ്തമാണ്. അവരുടെ കഥ അറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു.&rdquo; &ndash; ദി യു.എ.ഇ ലോട്ടറി വക്താവ് പറഞ്ഞു.&lt;/p&gt;&lt;p&gt;സെൻ ഗാർസെലസും പ്രതികരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;&ldquo;എനിക്കിത് ആദ്യം ഉൾക്കൊള്ളാനായില്ല. ഞാൻ എന്റെ ഭർത്താവിനോട് ചോദിച്ചു, ഇതിലെത്ര പൂജ്യം ഉണ്ടെന്ന്.&rdquo;&lt;/p&gt;&lt;p&gt;ദി യു.എ.ഇ ലോട്ടറിയുടെ ഗെയിമുകൾ പ്രവർത്തിക്കുന്നത് ജി.സി.ജി.ആർ.എ (ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി) നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത് സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുമെന്നും ദി യു.എ.ഇ ലോട്ടറി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/the-uae-lottery-second-prize-aed-5-million-third-winner-announced-articleshow-5ofivt7"/>
        </item>
        <item>
            <title><![CDATA[ശബരിമല സ്വർണക്കൊള്ള: മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം; പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ തള്ളി]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6</guid>
            <pubDate>Sat, 22 Aug 2026 11:24:17 +0530</pubDate>
            <description><![CDATA[ശബരിമല സ്വർണക്കൊള്ളയിൽ മുൻ ബോർഡ് അംഗം എ അജികുമാറിന് ജാമ്യം. പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0hbb0vcddfdntezzg44w1,imgname-fotojet--59--1787378052448.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ബോർഡ് അം​ഗം എ അജികുമാറിന് ജാമ്യം. എന്നാൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസം 23നാണ് അജികുമാറിനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്തത്.&lt;/p&gt;&lt;p&gt;2019ലെ സ്വര്&zwj;ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്തിൻ്റെ വിശദീകരണം. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഢാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-former-board-member-a-ajikumar-in-sabarimala-gold-theft-case-articleshow-9517yg6"/>
        </item>
        <item>
            <title><![CDATA[ആഡംബര അപ്പാർട്മെന്‍റ്, സ്വർണം, വാഹനങ്ങൾ; തെലങ്കാന റവന്യൂ ഉദ്യോഗസ്ഥ്‍റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, 6.87 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി]]></title>
            <link>https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1</guid>
            <pubDate>Sat, 22 Aug 2026 11:28:48 +0530</pubDate>
            <description><![CDATA[വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നടപടി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0rgpfa33xfbpqt3apjt1n,imgname-fotojet---2026-08-22t112750.268-1787378287310.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ തെലങ്കാനയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ ആന്&zwj;റി കറപ്ഷൻ ബ്യൂറോയുടെ നടപടി. രംഗറെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണം ആർ.ഡി.ഒ ഓഫീസിലെ ഡിവിഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തഹസിൽദാറുമായ ദേസാനി ശ്രീനിവാസ് റെഡ്ഡിക്കെതിരെയാണ് കേസ് എടുത്തത്. വ്യാഴാഴ്ച ഇയാളുടെ വീട്, ഓഫീസ്, ബന്ധുക്കളുടെയും കൂട്ടാളികളുടെയും വീടുകൾ ഉൾപ്പെടെ ഏഴു കേന്ദ്രങ്ങളിൽ എ.സി.ബി സംഘം ഒരേസമയം റെയ്ഡ് നടത്തി. പരിശോധനയിൽ ഔദ്യോഗിക രേഖകൾ പ്രകാരം 6.87 കോടി രൂപയുടെ ആസ്തി കണ്ടെത്തി. എന്നാൽ വിപണി മൂല്യത്തിൽ 50 മുതൽ 60 കോടി രൂപ വരെ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;കർമൻഘട്ടിൽ 2.63 കോടി രൂപ മൂല്യമുള്ള രണ്ട് റെസിഡൻഷ്യൽ ഫ്ളാറ്റുകളും, സരൂർനഗറിലെ കർമൻഘട്ടിൽ 1.61 കോടി രൂപ മൂല്യമുള്ള ആഡംബര അപ്പാർട്ട്മെന്&zwj;റും കണ്ടെത്തി. കൂടാതെ, 25.50 ലക്ഷം രൂപ വിലമതിക്കുന്ന 10 ഏക്കറിലധികം കാർഷിക ഭൂമിയും, ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമായി 62.84 ലക്ഷം രൂപ മൂല്യമുള്ള 8 തുറസ്സായ പ്ലോട്ടുകളും ബാലാപൂരിലെ 'നരേന്ദ്ര ബാർ ആൻഡ് റെസ്റ്റോറന്റിൽ' പങ്കാളിയെന്ന നിലയിൽ 86 ലക്ഷം രൂപയുടെ നിക്ഷേപവും ഉദ്യോഗസ്ഥനുണ്ട്.&lt;/p&gt;&lt;p&gt;5.85 ലക്ഷം രൂപ വിലമതിക്കുന്ന 680 ഗ്രാം സ്വർണാഭരണങ്ങളും 59 ലക്ഷം രൂപ വിലമതിക്കുന്ന 3 കാറുകളും 2 ഇരുചക്ര വാഹനങ്ങളും 11 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുസാധനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡില്&zwj; കണക്കാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശ്രീനിവാസ് റെഡ്ഡിക്കെതിരെ എ.സി.ബി കേസെടുത്തിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹൈദരാബാദിലെ പ്രത്യേക എ.സി.ബി കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ റിമാൻഡിൽ വിടുമെന്നും പോലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ഇതിനുമുൻപും 2009 ഡിസംബറിൽ മഹേശ്വരം മണ്ഡലത്തിൽ മണ്ഡൽ റവന്യൂ ഇൻസ്&zwnj;പെക്ടറായി സേവനമനുഷ്ഠിക്കവെ ശ്രീനിവാസ് റെഡ്ഡിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് എ.സി.ബി കേസെടുത്തിരുന്നതായി അധികൃതർ വ്യക്തമാക്കി. ഇയാളുടെ കൂടുതൽ സ്വത്തുവകകളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/acb-raids-telangana-revenue-officers-properties-finds-assets-worth-rs-6-crore-articleshow-iyd4km1"/>
        </item>
        <item>
            <title><![CDATA[ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നിര്‍മിച്ച 'എഡിറ്റഡ്' IDSFFK മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു]]></title>
            <link>https://www.asianetnews.com/entertainment-news/edited-a-man-who-edits-himself-documentary-by-honey-rk-has-selected-for-the-international-short-film-festival-of-kerala-articleshow-28q9t8a</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/edited-a-man-who-edits-himself-documentary-by-honey-rk-has-selected-for-the-international-short-film-festival-of-kerala-articleshow-28q9t8a</guid>
            <pubDate>Sat, 22 Aug 2026 09:37:12 +0530</pubDate>
            <description><![CDATA[ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമ്മിച്ച് ഹണി ആർ.കെ സംവിധാനം ചെയ്ത 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി, പതിനെട്ടാമത് IDSFFK-യുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘Edited’ Directed by Honey RK, has been selected for the IDSFFK competition section.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m0rn7japv2gaj7t9xvvxwc,imgname-782598910-1785699066182807-9082069093391510404-n--1--1787378291954.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സീനിയര്&zwj; അസി. എഡിറ്റര്&zwj; ഹണി ആർ.കെ സംവിധാനം ചെയ്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ നിർമ്മിച്ച ഡോക്യുമെന്ററി 'എഡിറ്റഡ്: എ മാന്&zwj; ഹു എഡിറ്റ്&zwnj;സ് ഹിംസെല്&zwj;ഫ്' പതിനെട്ടാമത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ (IDSFFK) മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് വച്ചാണ് മേള അരങ്ങേറുന്നത്. നേരത്തെ ഡല്&zwj;ഹി ഷോര്&zwj;ട്സ് ഇന്റര്&zwj;നാഷണല്&zwj; ഫിലിം ഫെസ്റ്റിവലില്&zwj; മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു. പതിനാറ് വര്&zwj;ഷത്തോളം സിനിമാ എഡിറ്റിംഗ് മേഖലയില്&zwj; സജീവമായി പ്രവര്&zwj;ത്തിച്ചശേഷം നാട്ടില്&zwj; മടങ്ങിയെത്തി ഓട്ടോഡ്രൈവറായി ജോലി നോക്കുന്ന പയ്യന്നൂര്&zwj; അരവഞ്ചാല്&zwj; സ്വദേശിയായ നാരായണന്റെ ജീവിതകഥയാണ് 'എഡിറ്റഡ്: എ മാന്&zwj; ഹു എഡിറ്റ്&zwnj;സ് ഹിംസെല്&zwj;ഫ്'.&lt;img&gt;&lt;/p&gt;&lt;p&gt;മലയാളത്തിലെ അനേകം ഹിറ്റ് സിനിമകളുടെ ചിത്രസംയോജന സഹായിയായിരുന്നു നാരായണന്&zwj;. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായ 'ഏയ് ഓട്ടോ', 'വൈശാലി', 'വന്ദനം', 'കിലുക്കം' തുടങ്ങിയ സിനിമകള്&zwj; നാരായണന്റെ കൈയിലൂടെയാണ് തിരശ്ശീലയിലെത്തിയത്. നിരൂപക പ്രശംസ നേടിയ 'തനിയെ' എന്ന സിനിമയുടെ എഡിറ്ററുമാണ് നാരായണന്&zwj;. ഈ ചിത്രത്തിന് നാരായണന് ഏഷ്യാനെറ്റ് ഫിലം അവാര്&zwj;ഡ് ലഭിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;പ്രിയദര്&zwj;ശന്&zwj;, ഭരതന്&zwj;, വേണു നാഗവള്ളി തുടങ്ങിയ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്&zwj;ത്തിച്ചിരുന്ന നാരായണന്&zwj; സിനിമാ തിരിക്കുകളില്&zwj; നില്&zwj;ക്കുമ്പോള്&zwj; ഓട്ടിസം ബാധിതനായ മകന്റെ സംരക്ഷണാര്&zwj;ഥം സിനിമാലോകം ഉപേക്ഷിച്ച് നാട്ടില്&zwj; വന്നതാണ്. മകന്റെ കാര്യങ്ങള്&zwj; നോക്കാനും ജീവിത ചെലവുകള്&zwj; കണ്ടെത്താനുമായി ഓട്ടോ ഡ്രൈവറായി ജോലി നോക്കേണ്ടി വന്ന നാരായണന്റെ ജീവിതം ഒരു സിനിമാക്കഥ പോലെ അസാധാരണമാണ്. നിലവില്&zwj; ഓട്ടോ തൊഴിലാളിയായ നാരായണന്റെ ഹൃദയസ്പര്&zwj;ശിയായ ജീവിത കഥയാണ് 'എഡിറ്റഡ്' എന്ന ഡോക്യുമെന്ററി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ഓണ്&zwj;ലൈന്&zwj; എഡിറ്റര്&zwj; മുരളീധരന്&zwj; എ. കെയാണ് നിര്&zwj;മാണം. ഡിഒപി മില്&zwj;ട്ടണ്&zwj; പി ടി. എഡിറ്റ്&amp;amp; സൗണ്ട് ഡിസൈന്&zwj; ഷഫീഖാന്&zwj;. ഗ്രാഫിക്സ് പ്രമോദ് കെ ടി, അസോസിയേറ്റ് ക്യാമറ ആഷിന്&zwj; പ്രസാദ്. സബ്ടൈറ്റില്&zwj; സോണി ആര്&zwj; കെ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/edited-a-man-who-edits-himself-documentary-by-honey-rk-has-selected-for-the-international-short-film-festival-of-kerala-articleshow-28q9t8a"/>
        </item>
        <item>
            <title><![CDATA['അർധരാത്രി റെയിൽവേയുടെ തീരുമാനം, ആരുമറിഞ്ഞില്ല'; പാലക്കാട് ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as</guid>
            <pubDate>Sat, 22 Aug 2026 11:15:56 +0530</pubDate>
            <description><![CDATA[അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0m01tr6er0actdx8b1mh9ns,imgname-palakkad-railway-division-vk-sreekandan-mp-1787377543942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം കർണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. കേരളത്തിലെ എംപിമാരോ സർക്കാരോ അറിയാതെയാണ് ഡിവിഷൻ വിഭജനം നടത്തിയത്. വരുമാനവും ഫണ്ടും കുറച്ച് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനെതിരേ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;&lt;p&gt;അർധരാത്രിയാണ് റെയിൽവേയുടെ തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാരുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും വരുമാനമുള്ള ഡിവിഷനാണ് പാലക്കാട്. ആ പാലക്കാടിനെ വിഭജിക്കാനുള്ള കാരണമെന്താണെന്ന് വിശദീകരിക്കാതെ, ആരുമായും ചർച്ച ചെയ്യാതെയാണ് രാത്രിക്ക് രാത്രി ഈ തീരുമാനമെടുത്തത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. മം​ഗളൂരു മാറ്റുന്നതോടെ ദീർഘദൂര ട്രെയിനുകളൊന്നും ഇനി പാലക്കാടിനുണ്ടാകില്ല. വരുമാന നഷ്ടം പാലക്കാടിനെയും കേരളത്തിന്റെ റെയിൽവേ വികസനത്തെയും ​ഗുരുതരമായി ബാധിക്കുമെന്നും പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കഴിഞ്ഞ​ദിവസമാണ് ദക്ഷിണറെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ മം​ഗളൂരു മുതൽ കേരള അതിർത്തിയിലെ ഉള്ളാൾ വരെയുള്ള ഭാ​ഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ മൈസൂരു ഡിവിഷന്റെ ഭാ​ഗമാക്കാൻ തീരുമാനമെടുത്തത്. 2007-ൽ സേലം ഡിവിഷൻ രൂപവത്കരിച്ചപ്പോൾ പാലക്കാട് ഡിവിഷനിൽനിന്ന് ഒരുഭാ​ഗം മാറ്റിയിരുന്നു. പുതിയ വിഭജനത്തോടെ മം​ഗളൂരു സെൻട്രൽ, ജങ്ഷൻ സ്റ്റേഷനുകളും ന്യൂ മം​ഗളൂരു തുറമുഖത്തോട് ചേർന്ന പനമ്പൂർ പോർട്ട് സ്റ്റേഷനും പാലക്കാട് ഡിവിഷന് നഷ്ടമാകും. ഇത് വലിയതോതിൽ വരുമാനം കുറയാനും കാരണമാകും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-bifurcation-vk-sreekandan-mp-response-articleshow-woxx1as"/>
        </item>
        <item>
            <title><![CDATA[തോളൂരില്‍ ടെക്സ്റ്റയിൽ ഷോപ്പ് ഉടമയുടെ വീടിന്‍റെ അടുക്കളവാതിൽ തകർത്തു, അലമാരകൾ കുത്തിപ്പൊളിച്ച് കവർന്നത് 50 പവൻ; അന്വേഷണം]]></title>
            <link>https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm</link>
            <guid isPermaLink="true">https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm</guid>
            <pubDate>Sat, 22 Aug 2026 11:15:13 +0530</pubDate>
            <description><![CDATA[കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്‍ ഷക്കീറിന്റെ ഭാര്യയും കുട്ടികളും വീട്ടില്‍ നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്‍ച്ചെ 1.30നാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അലമാരകള്‍ തകര്‍ത്ത് സാധന സമാഗ്രികള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kzjx4pms14q6dbd9xwet71,imgname-gold-stolen-from-locked-house-1787377054869.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കേച്ചേരി തോളൂരില്&zwj; ടെക്സ്റ്റയില്&zwj; ഉടമയുടെ വീട് കുത്തി തുറന്ന് വന്&zwj; കവര്&zwj;ച്ച. വീടിനുള്ളലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവന്&zwj; ആഭരണങ്ങള്&zwj; മോഷ്ടാക്കൾ കവര്&zwj;ന്നു. പറപ്പൂരില്&zwj; ടെക്സ്റ്റയില്&zwj; കട നടത്തുന്ന തോളൂര്&zwj; നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് കവര്&zwj;ച്ച നടന്നത്. വീടിന്റെ പിറകുവശത്തെ വാതില്&zwj; തകര്&zwj;ത്ത് അകത്തുകടന്ന മോഷ്ടാക്കള്&zwj; ബെഡ്&zwnj;റൂമിലെ അലമാരകള്&zwj; കുത്തിപ്പൊളിച്ചാണ് സ്വര്&zwj;ണ്ണാഭരണങ്ങള്&zwj; കവര്&zwj;ന്നത്. പിറകു വശത്തെ വാതില്&zwj; കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്&zwj;ത്താണ് മോഷ്ടാക്കള്&zwj; വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്റെ വീടിന്റെ പിറകുവശം റെയില്&zwj;വേ ട്രാക്കായതിനാല്&zwj; ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്&zwj; ഷക്കീറിന്റെ ഭാര്യയും കുട്ടികളും വീട്ടില്&zwj; നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്&zwj;ച്ചെ 1.30നാണ് അവര്&zwj; വീട്ടില്&zwj; തിരിച്ചെത്തിയത്. വീടിനുള്ളില്&zwj; പ്രവേശിച്ചപ്പോള്&zwj; അലമാരകള്&zwj; തകര്&zwj;ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്&zwj; വാരി വലിച്ചിട്ട നിലയിലായിരുന്നു. തുടര്&zwj;ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്&zwj; നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്ന സമയത്താണ് ആസൂത്രിതമായി മോഷണം നടത്തിയത്.&lt;/p&gt;&lt;p&gt;വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളയാളാണ് മോഷ്ടാവെന്ന സംശയവും പൊലീസിനുണ്ട്. ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന സ്വര്&zwj;ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്&zwj;പ്പെടെ സ്ഥലത്തെത്തി പരിശോധനകള്&zwj; നടത്തി തെളിവുകള്&zwj; ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/50-sovereigns-of-gold-stolen-from-locked-house-in-thrissur-parapur-police-starts-investigation-articleshow-hkvkfdm"/>
        </item>
        <item>
            <title><![CDATA[വ്യാപാര ചർച്ചകൾ പാളി; കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ്; ഇനി ചർച്ചയ്ക്കില്ലെന്ന് മാർക്ക് കാർണി]]></title>
            <link>https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr</guid>
            <pubDate>Sat, 22 Aug 2026 11:13:49 +0530</pubDate>
            <description><![CDATA[യുഎസ് - കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടു. വെള്ളിയാഴ്ച നടന്ന ദീർഘമായ ചർച്ചകളാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രഖ്യാപനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k8zk1skrv8as5w4padfw8b37,imgname-thumb-15-1761996760696.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: യുഎസ് - കാനഡ വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് ശനിയാഴ്ച മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.&lt;/p&gt;&lt;p&gt;മൂന്ന് ദിവസമായി വാഷിങ്ടണിൽ നടന്ന യുഎസ് - കാനഡ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും കാനഡയുടെ യുഎസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും തമ്മിലായിരുന്നു ദീർഘമായ ചർച്ച നടന്നത്. താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ യുഎസുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. പുതിയ താരിഫുകൾക്കെതിരെ കാനഡ ഡോളറിന് ഡോളർ എന്ന കണക്കിൽ തിരിച്ചടിക്കുമെന്നും മാർക്ക് കാർണി വ്യക്തമാക്കി. കാനഡയുടെ ചർച്ചാ പ്രതിനിധികളോട് യുഎസിൽനിന്ന് മടങ്ങാനും കനേഡിയൻ പ്രധാനമന്ത്രി നിർദേശം നൽകി.&lt;/p&gt;&lt;p&gt;യുഎസുമായുള്ള ചർച്ചയിൽ അവസാന നിമിഷം വരെ കാനഡയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആത്മാർത്ഥമായും കഠിനമായും പരിശ്രമിച്ചുവെന്ന് മാർക്ക് കാർണി പറഞ്ഞു. എന്നിരുന്നാലും അവസാന നിമിഷം യുഎസ് മുന്നോട്ടുവെച്ച നിബന്ധനകളിലെ മാറ്റങ്ങൾ അന്യായവും സാമ്പത്തികമായി ലാഭകരമല്ലാത്തതുമായിരുന്നു. കൂടാതെ അവ ഏതൊരു കരാറിന്റെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കാനഡയിൽ നിന്നുള്ള സ്റ്റീൽ, തടി, വാഹനങ്ങൾ തുടങ്ങിയ ഇറക്കുമതികൾക്കാകും പുതിയ താരിഫ് ബാധകമാകുക. യുഎസ് നടപടി, കാനഡയുടെ തകർച്ചയിലായ സമ്പദ്&zwj;വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് തിരിച്ചടിയായേക്കാം.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-to-impose-50-percent-tariff-for-canadian-products-after-trade-deal-fails-articleshow-38fdofr"/>
        </item>
        <item>
            <title><![CDATA[വിധി പറയാനിരിക്കെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി]]></title>
            <link>https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq</guid>
            <pubDate>Sat, 22 Aug 2026 11:10:18 +0530</pubDate>
            <description><![CDATA[പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04fy66ab9mwasc8p6s0nmxa,imgname-death--13--1786857330889.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇടുക്കി: &lt;/strong&gt;പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കുറിഞ്ഞി സ്വദേശി തങ്കച്ചൻ(65) ആണ് മരിച്ചത്. കേസിൽ ഈയാഴ്ച അന്തിമവിധി പറയാനിരിക്കുകയാണ് സംഭവം. തങ്കച്ചൻ ഹാജരാവാത്തതിനെ തുടർന്ന് വിധി പറയൽ മാറ്റിവെച്ചിരുന്നു. 2017ലായിരുന്നു കേസിന്നാസ്പദമായ സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു തങ്കച്ചൻ.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pocso-case-accused-found-dead-idukki-articleshow-yf4bhrq"/>
        </item>
        <item>
            <title><![CDATA[പഴയ ഓട്ടോ ഇനി വേണ്ട; തെലങ്കാനയുടെ ഇലക്ട്രിക് വിപ്ലവം]]></title>
            <link>https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4</link>
            <guid isPermaLink="true">https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4</guid>
            <pubDate>Sat, 22 Aug 2026 11:08:45 +0530</pubDate>
            <description><![CDATA[മലിനീകരണം കുറയ്ക്കുന്നതിനായി തെലങ്കാന സർക്കാർ 'ഓട്ടോറിക്ഷ ഇലക്ട്രിക് കൺവേർഷൻ സ്കീം-2026' അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് ആക്കി മാറ്റുന്നതിനോ പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനോ ₹1.50 ലക്ഷം വരെ സബ്‌സിഡി നൽകും. ഇത് ഓട്ടോ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvwfgs3wswh2531ne67f7jyw,imgname-electric-auto-1782293488764.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മ&lt;/strong&gt;ലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയ പദ്ധതിയുമായി തെലങ്കാന സർക്കാർ. പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകൾ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനാണ് പുതിയ പദ്ധതി. &lsquo;തെലങ്കാന ഓട്ടോറിക്ഷ ഇലക്ട്രിക് കൺവേർഷൻ സ്&zwj;കീം-2026&rsquo; എന്നാണ് പദ്ധതിയുടെ പേര്. ഹൈദരാബാദിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പദ്ധതിക്ക് തെലങ്കാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി സംസ്ഥാന ഗതാഗത മന്ത്രി പൊന്നം പ്രഭാകർ അറിയിച്ചു.&lt;/p&gt;&lt;h2&gt;18,766 ഓട്ടോറിക്ഷകൾക്ക് അർഹത&lt;/h2&gt;&lt;p&gt;സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം നിലവിൽ ക്യൂആർഇ മേഖലയിൽ സർവീസ് നടത്തുന്ന 18,766 ഓട്ടോറിക്ഷകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 11,254 ഡീസൽ ഓട്ടോറിക്ഷകളും 7,512 പെട്രോൾ ഓട്ടോറിക്ഷകളും ഉൾപ്പെടുന്നു. യോഗ്യരായ വാഹന ഉടമകൾക്ക് പഴയ ഓട്ടോറിക്ഷ ഇലക്ട്രിക് വാഹനമാക്കി മാറ്റുകയോ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുകയോ ചെയ്യാം. രണ്ട് ഓപ്ഷനുകൾക്കാണ് സർക്കാർ സബ്&zwnj;സിഡി നൽകുന്നത്.&lt;/p&gt;&lt;h2&gt;പഴയ ഓട്ടോ ഇലക്ട്രിക്കാക്കാം&lt;/h2&gt;&lt;p&gt;നിലവിലുള്ള ഓട്ടോറിക്ഷയുടെ ചേസിസ് നിലനിർത്തി ഇലക്ട്രിക് കിറ്റ് സ്ഥാപിച്ച് വാഹനം ഇലക്ട്രിക് ആക്കാനുള്ള അവസരമാണ് ആദ്യത്തേത്. എഐഎസ്-123 മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത ഇലക്ട്രിക് കിറ്റുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇതിനായി സർക്കാർ പരമാവധി ₹1.50 ലക്ഷം വരെ സാമ്പത്തിക സഹായം നൽകും. യഥാർത്ഥ കൺവേർഷൻ ചെലവ് ₹1.50 ലക്ഷത്തിൽ താഴെയാണെങ്കിൽ ആ തുകയായിരിക്കും സബ്&zwnj;സിഡിയായി ലഭിക്കുക. ഇലക്ട്രിക് കിറ്റിന്റെ വില, ഇൻസ്റ്റലേഷൻ ചെലവ്, ആവശ്യമായ ഫിറ്റിങ്ങുകൾ എന്നിവയും ഈ സാമ്പത്തിക സഹായത്തിൽ ഉൾപ്പെടും. വാഹന ഉടമകൾക്ക് സ്ഥിരമായി ഘടിപ്പിക്കുന്ന ബാറ്ററിയോ നീക്കം ചെയ്യാവുന്ന ബാറ്ററി സംവിധാനമോ തിരഞ്ഞെടുക്കാനും സാധിക്കും.&lt;/p&gt;&lt;h2&gt;പുതിയ ഇലക്ട്രിക് ഓട്ടോ വാങ്ങാം&lt;/h2&gt;&lt;p&gt;പഴയ പെട്രോൾ അല്ലെങ്കിൽ ഡീസൽ ഓട്ടോറിക്ഷ ഒഴിവാക്കി പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാനും പദ്ധതിയിൽ അവസരമുണ്ട്. സർക്കാർ അംഗീകരിച്ച ഫാക്ടറി നിർമിത ഇലക്ട്രിക് പാസഞ്ചർ ത്രീ വീലർ വാങ്ങുന്നവർക്ക് ₹1.50 ലക്ഷം സ്ഥിര സബ്&zwnj;സിഡി ലഭിക്കും. വാഹനം വാങ്ങുമ്പോൾ തന്നെ ഡീലർ സബ്&zwnj;സിഡി തുക ഓൺ-റോഡ് വിലയിൽ നിന്ന് കുറയ്ക്കും. ഇതോടെ ഉപഭോക്താവിന്റെ പ്രാരംഭ സാമ്പത്തിക ബാധ്യത കുറയും.&lt;/p&gt;&lt;h2&gt;മലിനീകരണം കുറയ്ക്കാൻ ലക്ഷ്യം&lt;/h2&gt;&lt;p&gt;പഴയ പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളെ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിലൂടെ നഗരത്തിലെ മലിനീകരണം കുറയ്ക്കാനാണ് തെലങ്കാന സർക്കാർ ലക്ഷ്യമിടുന്നത്. ഓട്ടോ ഡ്രൈവർമാരുടെ ഇന്ധനച്ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. തെലങ്കാനയുടെ ദീർഘകാല വികസന ലക്ഷ്യങ്ങളായ &lsquo;തെലങ്കാന റൈസിങ് വിഷൻ 2047&rsquo;നുമായി ബന്ധപ്പെടുത്തിയാണ് പദ്ധതിയും നടപ്പാക്കുന്നത്. പഴയ ഓട്ടോറിക്ഷകൾക്ക് പകരം കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കുന്നതോടെ നഗര ഗതാഗത രംഗത്തും വലിയ മാറ്റത്തിന് വഴിയൊരുങ്ങുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[auto-blog]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/auto-blog/telangana-electric-auto-rickshaw-scheme-articleshow-qyq97p4"/>
        </item>
        <item>
            <title><![CDATA['അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി'; ഭർത്താവിനെക്കുറിച്ച് കണ്ണു നിറഞ്ഞ് സംസാരിച്ച് അനുമോൾ]]></title>
            <link>https://www.asianetnews.com/entertainment-news/actor-anumol-about-husband-articleshow-py2ter4</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/actor-anumol-about-husband-articleshow-py2ter4</guid>
            <pubDate>Sat, 22 Aug 2026 11:06:17 +0530</pubDate>
            <description><![CDATA[ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷ് ആണെന്നും അനുമോൾ വെളിപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kzexbqm8r1xffsb855scpt,imgname-actor-anumol-about-husband-1787376924023.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് അടുത്തിടെയാണ് മിനിസ്ക്രീൻ താരവും ബിഗ് ബോസ് സീസൺ 7 വിജയിയുമായ അനുമോൾ വിവാഹിതയായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. തമിഴ്നാട് സ്വദേശിയായ ഭുവനേശ് രാജേന്ദിറിനെ ആണ് അനുമോൾ വിവാഹം ചെയ്തിരിക്കുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അധികം വിവരങ്ങളൊന്നും അനുമോൾ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ഭർത്താവ് ഭുവനേഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ആദ്യം പ്രപ്പോസ് ചെയ്തത് ഭുവനേഷ് ആണെന്നും അനുമോൾ പറയുന്നുണ്ട്. കണ്ണു നിറഞ്ഞാണ് ഭുവനേഷിന്റെക്കുറിച്ച് അനുമോൾ വീഡിയോയിൽ സംസാരിക്കുന്നത്.&lt;/p&gt;&lt;p&gt;''എനിക്ക് തിരുവനന്തപുരം വിട്ടു പോകാന്&zwj; ഭയങ്കര ബുദ്ധിമുട്ടാണ്. പുറത്ത് എവിടെ പോയാലും, അത് ജോലിയുടെ ആവശ്യത്തിനായാൽ പോലും എത്രയും പെട്ടന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചെത്താന്&zwj; ഞാന്&zwj; ആഗ്രഹിക്കും. കൊച്ചിയില്&zwj; പോയാല്&zwj; ആദിലയും നൂറയും എപ്പോഴും വഴക്ക് പറയും, അവരുടെ അടുത്ത് നില്&zwj;ക്കുന്നില്ല എന്ന്. എന്നെ സംബന്ധിച്ച് പെട്ടന്ന് ജോലി തീര്&zwj;ത്ത് എനിക്ക് നാട്ടില്&zwj; തിരിച്ചെത്തണം. ചെറിയൊരു സിറ്റി ആയിരുന്നെങ്കിലും തിരുവനന്തപുരമാണ് എനിക്കിഷ്ടം. തിരുവനന്തപുരം വിട്ട് പോകരുത് എന്ന് എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ ഞാന്&zwj; അങ്ങോട്ട് പറയുന്നതിന് മുന്&zwj;പേ ഭുവന്&zwj; ഇങ്ങോട്ട് പറഞ്ഞു, നിന്റെ വീടും അച്ഛനും അമ്മയും ബന്ധുക്കളുമൊക്കെ ഒക്കെ ഇവിടെയല്ലേ, അതുകൊണ്ട് പുള്ളി തന്നെ ഇങ്ങോട്ടേക്ക് മാറിക്കോളാം എന്ന്. ഞാനും അമ്മയും മാത്രമല്ലേയുള്ളൂ, ഞങ്ങളിങ്ങോട്ട് വരാം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. മുംബൈ ബേസ്ഡ് കമ്പനിയില്&zwj; ജോലി ചെയ്യുകയാണ് ഭുവന്&zwj;, വര്&zwj;ക്ക് ഫ്രം ഹോം ആണ്. അതുകൊണ്ട് കുഴപ്പമില്ല'', അനുമോൾ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/actor-anumol-about-husband-articleshow-py2ter4"/>
        </item>
        <item>
            <title><![CDATA['24×7 സ്പെഷ്യാലിറ്റി സേവനം പൊതുജനങ്ങൾക്ക് ഉപകാരമാണ്, എന്നാൽ എങ്ങനെ എന്നത് ചോദ്യമാണ്']]></title>
            <link>https://www.asianetnews.com/videos/news/the-question-behind-beneficial-24x7-specialty-service-videoshow-5zop5v6</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/the-question-behind-beneficial-24x7-specialty-service-videoshow-5zop5v6</guid>
            <pubDate>Sat, 22 Aug 2026 11:06:16 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqbam" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;24&times;7 സ്പെഷ്യാലിറ്റി സേവനം പൊതുജനങ്ങൾക്ക് ഉപകാരമാണ്, എന്നാൽ എങ്ങനെ നടപ്പിലാകും എന്നത് ചോദ്യമാണ്, നിലവിൽ മേജര്&zwj; ആശുപത്രികളിൽ ആളുകൾ കുറവാണ്'; KGMOA പ്രതിനിധി ഡോ. സുനിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/the-question-behind-beneficial-24x7-specialty-service-videoshow-5zop5v6"/>
        </item>
        <item>
            <title><![CDATA[PSC ക്രമക്കേടിൽ ഉന്നതരെ ചോദ്യം ചെയ്യാൻ SIT; കമ്പ്യൂട്ടർ, ഹാർഡ് ഡിസ്കുകൾ പരിശോധിക്കും | PSC Exam]]></title>
            <link>https://www.asianetnews.com/videos/news/sit-to-probe-top-officials-in-psc-exam-irregularity-videoshow-dzcqcq2</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sit-to-probe-top-officials-in-psc-exam-irregularity-videoshow-dzcqcq2</guid>
            <pubDate>Sat, 22 Aug 2026 11:06:15 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqbbi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;PSC ക്രമക്കേടിൽ SIT ചോദ്യം ചെയ്യൽ തുടരുന്നു; ഉന്നതരെയും ചോദ്യം ചെയ്യും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sit-to-probe-top-officials-in-psc-exam-irregularity-videoshow-dzcqcq2"/>
        </item>
        <item>
            <title><![CDATA[സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം]]></title>
            <link>https://www.asianetnews.com/videos/news/govt-hospitals-24/7-specialist-doctor-service-begins-videoshow-c9d0aqi</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/govt-hospitals-24/7-specialist-doctor-service-begins-videoshow-c9d0aqi</guid>
            <pubDate>Sat, 22 Aug 2026 11:06:05 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqbai" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം; ജില്ല, ജനറൽ ആശുപത്രികളിൽ 6മാസത്തിനകം പദ്ധതി പൂർത്തിയാക്കും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/govt-hospitals-24/7-specialist-doctor-service-begins-videoshow-c9d0aqi"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ജീവനക്കാരനാണ്, ആറന്മുള വള്ളസദ്യക്ക് പാസ് തരപ്പെടുത്താം; 3000 മുതൽ 5000 രൂപവരെ പോക്കറ്റിലാക്കി യുവാവ്, അന്വേഷണം]]></title>
            <link>https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp</guid>
            <pubDate>Sat, 22 Aug 2026 11:03:54 +0530</pubDate>
            <description><![CDATA[ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. 2000 രൂപയാണ് ഇവരിൽ നിന്നും പ്രതി തട്ടിച്ചത്. ആവശ്യപ്പെട്ട തുക നൽകി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01gaws9cq5fb3vehk035nnz80m,imgname-new-project--52-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ അന്വേഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വ്യാജേന വള്ളസദ്യയ്ക്ക് പാസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 3000 മുതൽ 5000 രൂപ വരെയാണ് ഇയാൾ കൈക്കലാക്കിയത്. ആറന്മുളസദ്യക്ക് പുറത്തുനിന്നുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്യാൻ നൽകേണ്ടത് 300 രൂപയാണ്. എന്നാൽ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരനാണെന്നും ആറന്മുള ക്ഷേത്രത്തിലാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചാണ് യുവാവ് തട്ടിപ്പ് നടത്തുന്നത്. ഹരിപ്പാട് സ്വദേശിനിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. 2000 രൂപയാണ് ഇവരിൽ നിന്നും പ്രതി തട്ടിച്ചത്.&lt;/p&gt;&lt;p&gt;ആവശ്യപ്പെട്ട തുക നൽകി ആറന്മുള സദ്യക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതാണെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ് സദ്യ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇവരെ യുവാവ് തെറ്റിദ്ധരിപ്പിച്ചത്. ക്ഷേത്രത്തിലെത്തിയപ്പോൾ ഇങ്ങനെ ഒരു ജീവനക്കാരൻ ഇല്ലെന്നാണ് അധികൃതർ പറഞ്ഞത്. ഗൂഗിൾ പേ വഴിയാണ് പണം വാങ്ങിയത്. തുടർന്ന് ഹരിപ്പാട് സ്വദേശിനി ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സമാനമായ തട്ടിപ്പ് നേരത്തെയും നടന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ആറന്മുള സ്റ്റേഷനിൽ നേരത്തെ തന്നെ നൽകിയിരുന്നു. കബളിപ്പിക്കപ്പെട്ടവരിൽ ഏറെയും സ്ത്രീകളാണ്.&lt;/p&gt;&lt;p&gt;സമാനമായ തട്ടിപ്പ് സംബന്ധിച്ച് വീണ്ടും പരാതി എത്തിയതോടെ ശക്തമായ നടപടി വേണമെനാണ് പള്ളിയോട സേവാസംഘം ഭാരവാഹികൾ ആവശ്യപ്പെടുന്നത്. പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ്സുകൾ 10 ദിവസം മുൻപേ തീർന്നിരുന്നു. ഇക്കൊല്ലം ഇനി സ്പെഷ്യൽ പാസുകൾ ഇല്ലന്നിരിക്കെയാണ് അത് മറച്ചു വെച്ചുള്ള തട്ടിപ്പ്. സംഭവത്തിൽ ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/local-news/youth-poses-as-devaswom-board-employee-scams-devotees-promising-aranmula-valla-sadhya-passes-articleshow-rs598fp"/>
        </item>
        <item>
            <title><![CDATA[പാലക്കാട് ഡിവിഷൻ വിഭജനം കര്‍ണാടകയിലെ ബിജെപിയെ പ്രീണിപ്പിക്കാൻ: വി കെ ശ്രീകണ്ഠൻ]]></title>
            <link>https://www.asianetnews.com/videos/news/palakkad-split-to-appease-karnataka-bjp-sreekandan-videoshow-kczgfsx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/palakkad-split-to-appease-karnataka-bjp-sreekandan-videoshow-kczgfsx</guid>
            <pubDate>Sat, 22 Aug 2026 11:03:25 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqazq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കാരണം പോലും സര്&zwj;ക്കാരുമായും ജനപ്രതിനിധികളുമായും ചര്&zwj;ച്ച ചെയ്യാതെ രാത്രിക്ക് രാത്രി തീരുമാനം, ശക്തമായ പ്രതിഷേധിക്കും: വി കെ ശ്രീകണ്ഠൻ എംപി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/palakkad-split-to-appease-karnataka-bjp-sreekandan-videoshow-kczgfsx"/>
        </item>
        <item>
            <title><![CDATA[നാസയുടെ രക്ഷാദൗത്യം പരാജയപ്പെട്ടപ്പോൾ, ചൈനയുടെ പ്ലാനുകൾ ജയിക്കുമ്പോൾ |eOrbit]]></title>
            <link>https://www.asianetnews.com/videos/news/nasa-s-setback-how-china-s-space-plan-prevailed-videoshow-mahmrd5</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nasa-s-setback-how-china-s-space-plan-prevailed-videoshow-mahmrd5</guid>
            <pubDate>Sat, 22 Aug 2026 11:03:11 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazqaye" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നാസയുടെ രക്ഷാദൗത്യം പരാജയപ്പെട്ടപ്പോൾ, ചൈനയുടെ പ്ലാനുകൾ ജയിക്കുമ്പോൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nasa-s-setback-how-china-s-space-plan-prevailed-videoshow-mahmrd5"/>
        </item>
        <item>
            <title><![CDATA[ഫോക്‌സ്‌വാഗൺ കോംപാക്ട് എസ്‌യുവി; വിപണി പിടിക്കാൻ പുതിയ താരം?]]></title>
            <link>https://www.asianetnews.com/automobile/four-wheels/volkswagen-new-compact-suv-india-articleshow-gr5vx6b</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/volkswagen-new-compact-suv-india-articleshow-gr5vx6b</guid>
            <pubDate>Sat, 22 Aug 2026 11:01:40 +0530</pubDate>
            <description><![CDATA[ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണിയിലേക്ക് ഫോക്‌സ്‌വാഗൺ എത്തുന്നു. 2027-ൽ പുറത്തിറങ്ങുന്ന ഈ വാഹനം സ്കോഡ കൈലാക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന പുതിയ എസ്‌യുവിയിൽ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും ആധുനിക ഫീച്ചറുകളും പ്രതീക്ഷിക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kz7pp50x756e7ef59aqjpc,imgname-vw-compact-suv-1787376687813.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഇ&lt;/strong&gt;ന്ത്യയിലെ ഏറ്റവും മത്സരാധിഷ്ഠിതമായ നാല് മീറ്ററിൽ താഴെയുള്ള എസ്&zwnj;യുവി വിഭാഗത്തിലേക്ക് ഫോക്&zwnj;സ്&zwnj;വാഗൺ എത്തുന്നു. 2027ഓടെ പുതിയ കോംപാക്ട് എസ്&zwnj;യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. വാഹനത്തിന്റെ പേര്, പൂർണ സവിശേഷതകൾ എന്നിവ ഫോക്&zwnj;സ്&zwnj;വാഗൺ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സ്കോഡ കൈലാക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ എസ്&zwnj;യുവിയെന്നാണ് റിപ്പോർട്ടുകൾ. വിപണിയിലെത്തിയാൽ മാരുതി ബ്രെസ, ടാറ്റ നെക്&zwnj;സോൺ, ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ, സ്കോഡ കൈലാക്ക് തുടങ്ങിയ മോഡലുകളുമായാകും പ്രധാന മത്സരം.&lt;/p&gt;&lt;h2&gt;ഫോക്&zwnj;സ്&zwnj;വാഗൺ ടെറയുടെ രൂപസാദൃശ്യം&lt;/h2&gt;&lt;p&gt;പുതിയ കോംപാക്ട് എസ്&zwnj;യുവിയുടെ രൂപകൽപ്പനയ്ക്ക് ബ്രസീൽ വിപണിയിൽ വിൽക്കുന്ന ഫോക്&zwnj;സ്&zwnj;വാഗൺ ടെറയിൽനിന്ന് പ്രചോദനം ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇന്ത്യൻ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡിസൈനിൽ മാറ്റങ്ങൾ വരുത്തും. സ്ലിം എൽഇഡി ഹെഡ്&zwnj;ലാമ്പുകൾ, പരസ്പരം ബന്ധിപ്പിച്ച ലൈറ്റ് സ്ട്രിപ്പ്, സ്പോർട്ടി ബമ്പർ, റൂഫ് റെയിലുകൾ, പിന്നിലെ എൽഇഡി ലൈറ്റുകൾ തുടങ്ങിയവ വാഹനത്തിൽ പ്രതീക്ഷിക്കാം. കൂടുതൽ സ്പോർട്ടി രൂപം ആഗ്രഹിക്കുന്നവർക്കായി ജിടി പതിപ്പും ഫോക്&zwnj;സ്&zwnj;വാഗൺ അവതരിപ്പിച്ചേക്കും.&lt;/p&gt;&lt;h2&gt;4 മീറ്ററിൽ താഴെ നീളം&lt;/h2&gt;&lt;p&gt;ഇന്ത്യയിലെ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പുതിയ എസ്&zwnj;യുവിയുടെ നീളം 4 മീറ്ററിൽ താഴെയായിരിക്കും. ബ്രസീലിൽ വിൽക്കുന്ന ഫോക്&zwnj;സ്&zwnj;വാഗൺ ടെറയ്ക്ക് 4.15 മീറ്റർ നീളമുണ്ട്. എന്നാൽ ഇന്ത്യയിലെത്തുന്ന പതിപ്പിന്റെ വലുപ്പം കുറച്ചായിരിക്കും. ഇന്ത്യൻ വിപണിയിലെ കോംപാക്ട് എസ്&zwnj;യുവി വിഭാഗത്തിൽ ശക്തമായ മത്സരത്തിന് ഇത് വാഹനത്തെ സഹായിക്കും. വ്യത്യസ്ത ബാഡ്ജുകളും ഡിസൈൻ ഘടകങ്ങളുമുള്ള സ്പോർട്ടി ജിടി പതിപ്പ് കൂടി എത്തിയാൽ മോഡൽ നിര കൂടുതൽ വിപുലമാകും.&lt;/p&gt;&lt;h2&gt;കൈലാക്കിന് സമാനമായ ക്യാബിൻ&lt;/h2&gt;&lt;p&gt;പുതിയ ഫോക്&zwnj;സ്&zwnj;വാഗൺ എസ്&zwnj;യുവിയുടെ അകത്തളത്തിന് സ്കോഡ കൈലാക്കുമായി സാമ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ. 10 ഇഞ്ച് ടച്ച്&zwnj;സ്&zwnj;ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്&zwnj;പ്ലേ, വയർലെസ് ഫോൺ കണക്റ്റിവിറ്റി, ഓട്ടോമാറ്റിക് എസി, സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾ ലഭിച്ചേക്കും. വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഉയർന്ന വേരിയന്റുകളിൽ പ്രതീക്ഷിക്കാം. കുടുംബ യാത്രകൾക്ക് കൂടുതൽ സൗകര്യപ്രദമായ ക്യാബിനായിരിക്കും വാഹനത്തിന്റേത്.&lt;/p&gt;&lt;h2&gt;1.0 ലിറ്റർ ടർബോ പെട്രോൾ&lt;/h2&gt;&lt;p&gt;പവർട്രെയിനിന്റെ കാര്യത്തിൽ സ്കോഡ കൈലാക്കിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ ഫോക്&zwnj;സ്&zwnj;വാഗൺ എസ്&zwnj;യുവിയിലും എത്തുകയെന്നാണ് റിപ്പോർട്ടുകൾ. 6 സ്പീഡ് മാനുവൽ, 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്&zwnj;സ് ഓപ്ഷനുകൾ ലഭിച്ചേക്കും. ശക്തമായ എൻജിനും ആധുനിക ഫീച്ചറുകളും ചേരുന്നതോടെ പുതിയ എസ്&zwnj;യുവി ഇന്ത്യൻ കുടുംബങ്ങൾക്കിടയിൽ ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷ.&lt;/p&gt;&lt;h2&gt;വില എത്രയായിരിക്കും?&lt;/h2&gt;&lt;p&gt;പുതിയ ഫോക്&zwnj;സ്&zwnj;വാഗൺ എസ്&zwnj;യുവിയുടെ വില 8 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക വിലയും വാഹനത്തിന്റെ പേരും സവിശേഷതകളും കമ്പനി പിന്നീട് പ്രഖ്യാപിക്കും. മാരുതി ബ്രെസയും ടാറ്റ നെക്&zwnj;സോണും ഉൾപ്പെടെ നിരവധി ജനപ്രിയ മോഡലുകൾ ആധിപത്യം പുലർത്തുന്ന വിഭാഗത്തിലേക്കാണ് ഫോക്&zwnj;സ്&zwnj;വാഗൺ എത്തുന്നത്. അതിനാൽ തന്നെ പുതിയ എസ്&zwnj;യുവിയുടെ വിലയും ഫീച്ചറുകളും നിർണായകമാകും.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/volkswagen-new-compact-suv-india-articleshow-gr5vx6b"/>
        </item>
        <item>
            <title><![CDATA['എനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെ';  VC മോഹനന്‍ കുന്നുമ്മല്‍]]></title>
            <link>https://www.asianetnews.com/videos/news/vc-kunnummal-reveals-motives-behind-sanghi-label-videoshow-z0l2bc9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/vc-kunnummal-reveals-motives-behind-sanghi-label-videoshow-z0l2bc9</guid>
            <pubDate>Sat, 22 Aug 2026 11:00:52 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/ugcKe1ihPAU" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;'രാജ്യം ഭരിക്കുന്നത് തന്നെ ആര്&zwj; എസ് എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവര്&zwj;, അവര്&zwj;ക്ക് മോഹനൻ കുന്നുമ്മലിന്&zwj;റെ സഹായം ആവശ്യമില്ല'; കേരള സര്&zwj;വകലാശാല വിസി മോഹനന്&zwj; കുന്നുമ്മല്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/vc-kunnummal-reveals-motives-behind-sanghi-label-videoshow-z0l2bc9"/>
        </item>
        <item>
            <title><![CDATA[നിന്റെ ശബ്ദം പെൺകുട്ടികളുടേത് പോലെ, ഒരുപാട് കളിയാക്കലുകൾ കേട്ടു, ഒടുവിൽ; അനുഭവം പറഞ്ഞ് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6</guid>
            <pubDate>Sat, 22 Aug 2026 10:59:57 +0530</pubDate>
            <description><![CDATA[കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kz4ndymardepc5j3x24sm5,imgname-new-project---2026-08-22t105730.695-1787376588222.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തന്റെ ശബ്ദത്തിന്റെ പേരിൽ വർഷങ്ങളോളം കളിയാക്കലുകളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് എഴുത്തുകാരനും അധ്യാപകനുമായ ദീപക് രാമോല. ഹാർവാർഡ് ബിരുദധാരി കൂടിയാണ് ദീപക്. ഇൻസ്റ്റഗ്രാമിലാണ് ദീപക് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്. ഒടുവിൽ താൻ തന്നെത്തന്നെ അം​ഗീകരിച്ചുവെന്നാണ് ദീപക് പറയുന്നത്. അതിന് ഒപ്പം നിന്ന മനുഷ്യർക്ക് സ്നേഹവും നന്ദിയും അറിയിക്കുക കൂടി ചെയ്തു ദീപക്.&lt;/p&gt;&lt;p&gt;തന്റെ ശബ്ദം ഒരു കുട്ടിയുടേത് പോലെയോ പെൺകുട്ടിയുടേത് പോലെയോ ആണെന്നും പറഞ്ഞ് സ്കൂൾ കാലം മുതൽ ആളുകൾ തന്നെ പരിഹസിച്ചിരുന്നു. സമീപകാലത്തുണ്ടായ ഒരു മോശം അനുഭവം സ്കൂൾ കാലത്തെ അധിക്ഷേപങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഇടയാക്കി. എന്നാൽ, 11-ാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ ഇംഗ്ലീഷ് അധ്യാപികയുമായുണ്ടായ ഒരു സംഭാഷണമാണ് തന്റെ കാഴ്ചപ്പാട് മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കരഞ്ഞുകൊണ്ടിരുന്ന തന്നെ കണ്ട ഇംഗ്ലീഷ് അധ്യാപിക പ്രഗതി കപൂർ ചോദിച്ചത് ഇങ്ങനെയാണ്; 'നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണോ?' താൻ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നായിരുന്നു ദീപക്കിന്റെ മറുപടി. 'ഇനി മുതൽ നിനക്ക് സംസാരിക്കാനേ കഴിഞ്ഞില്ലെങ്കിലോ? അപ്പോൾ നിനക്ക് കുഴപ്പമുണ്ടാകുമോ?' എന്നായി അടുത്ത ചോദ്യം. തനിക്കിനിയും ഒരുപാട് കാര്യങ്ങൾ പറയാനുള്ളതിനാൽ അത് പറ്റില്ലെന്നായിരുന്നു ദീപകിന്റെ മറുപടി.&lt;/p&gt;&lt;p&gt;'ശരി, അപ്പോൾ ആ കാര്യത്തിൽ തീരുമാനമായി, നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണ്. നിനക്ക് നിന്റെ ശബ്ദം ഇഷ്ടമാണെങ്കിൽ, നിന്റെ ശബ്ദത്തെ നീ തന്നെ ഉൾക്കൊള്ളണം, ഒപ്പം നിന്റെ കഥയെയും' എന്നും അധ്യാപിക പറഞ്ഞതായി ദീപക് പറയുന്നു.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Deepak Ramola (@deepakramola)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;താൻ സ്വയം അംഗീകരിച്ച ഒരു കാര്യത്തിന്റെ പേരിൽ മറ്റുള്ളവർക്ക് തന്നെ ചെറുതാക്കാനോ തോൽപ്പിക്കാനോ കഴിയില്ലെന്ന് ആ അധ്യാപിക തന്നെ ഓർമ്മിപ്പിച്ചതായും ദീപക് കൂട്ടിച്ചേർത്തു. 'അന്ന് മുതൽ എന്റെ ശബ്ദത്തെ ഓർത്ത് ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല' എന്നും ദീപക് പറയുന്നു. നിരവധിപ്പേരാണ് ദീപക്കിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ സ്വയം അം​ഗീകരിച്ചാൽ അയാളെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ലെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.&lt;/p&gt;]]></content:encoded>
            <category><![CDATA[video-cafe-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/your-voice-is-like-a-girl-years-of-bullying-teacher-helped-to-overcome-viral-video-deepak-ramola-articleshow-8i6l7b6"/>
        </item>
        <item>
            <title><![CDATA[ലക്ഷ്യമിട്ടത് മുതിർന്ന അമേരിക്കൻ പൗരന്മാരെ, തട്ടിയത് 62 കോടിയിലധികം; ഗുജറാത്ത് സ്വദേശി കാനഡയിൽ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5</guid>
            <pubDate>Sat, 22 Aug 2026 10:54:48 +0530</pubDate>
            <description><![CDATA[അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwg2ha7g7c7t5qqceym0q34,imgname-mumbai-immigration-officer-crypto-investment-fraud-79-lakh-loss-whatsapp-eg-plan-scam-cyber-crime-case-3-1771556652358.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: അമേരിക്കയിലെ വൃദ്ധരായ പൗരന്മാരെ ലക്ഷ്യമിട്ട് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയായ ഇന്ത്യൻ യുവാവ് കാനഡയിൽ പിടിയിലായി. ഗുജറാത്ത് സ്വദേശിയും അമേരിക്കയിലെ ന്യൂജേഴ്&zwnj;സിയിൽ താമസിച്ചിരുന്നയാളുമായ ജയ് സുനിൽഭാർത്തി ഗോ സ്വാമി (21) എന്നയാളാണ് അറസ്റ്റിലായത്. തട്ടിപ്പിലൂടെ നേടുന്ന പണത്തിന്&zwj;റേയും സ്വർണത്തിന്&zwj;റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഫോൺ വഴിയും ഇന്&zwj;റർനെറ്റ് വഴിയും വൃദ്ധരെ ബന്ധപ്പെടുന്ന തട്ടിപ്പുസംഘം, അവരുടെ ബാങ്ക് അക്കൗണ്ടുകളും വ്യക്തിഗത വിവരങ്ങളും അപകടത്തിലാണെന്ന് ആദ്യം വിശ്വസിപ്പിക്കുന്നു. തുടർന്ന് ബാങ്കിലുള്ള സമ്പാദ്യം പൂർണ്ണമായി പിൻവലിച്ച് പണമായോ സ്വർണ്ണമായോ ഗിഫ്റ്റ് കാർഡുകളായോ മാറ്റാൻ ആവശ്യപ്പെടും. ബാങ്ക് അക്കൗണ്ട് സംരക്ഷിക്കാനെന്ന വ്യാജേന പോലീസ് അല്ലെങ്കിൽ ഔദ്യോഗിക ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തുന്ന ഗോസ്വാമിയെപ്പോലുള്ള ആളുകൾ ഇരകളിൽ നിന്ന് നേരിട്ട് പണവും സ്വർണ്ണവും കൈപ്പറ്റുകയും തട്ടിപ്പ് സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;59 നും 87 നും ഇടയിൽ പ്രായമുള്ള 9 മുതിർന്ന പൗരന്മാരിൽ നിന്നായി ഏകദേശം 75 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 62 കോടിയിലധികം രൂപ) ഇയാൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തു. ന്യൂയോർക്ക്, ന്യൂജേഴ്&zwnj;സി എന്നിവിടങ്ങളിലായി കുറഞ്ഞത് 9 തവണയെങ്കിലും ഇയാൾ നേരിട്ട് ഇരകളിൽ നിന്ന് പണവും സ്വർണ്ണവും കൈപ്പറ്റിയതായായും അതിന് ഗൂഢാലോചന നടത്തിയതായും തെളിഞ്ഞിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 നും 2026 ഏപ്രിൽ 6 നും ഇടയിൽ അമേരിക്കയിലെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇയാൾ 90,000 ഡോളറിലധികം നിക്ഷേപിച്ചതായി കണ്ടെത്തി. തട്ടിപ്പിൽ പങ്കാളിയായതിന് ലഭിച്ച പ്രതിഫലമാണിതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17-ന് കോടതിയിൽ ഹാജരാക്കിയ ഗോസ്വാമിയെ ചില ഉപാധികളോടെ വിട്ടയച്ചിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം ഇയാൾ കാനഡയിലേക്ക് കടക്കുകയും ഓഗസ്റ്റ് 18 വൈകുന്നേരം ടൊറന്റോയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. വിവരമറിഞ്ഞ അമേരിക്കൻ അന്വേഷണ ഏജൻസികൾ കാനഡയോട് സഹായം അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 20-ന് ടൊറന്റോ പിയേഴ്&zwnj;സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് കനേഡിയൻ അധികൃതർ ഇയാളെ തടഞ്ഞുവെക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/gujarati-man-arrested-in-canada-for-targeting-elderly-americans-in-fraud-articleshow-rggk3t5"/>
        </item>
        <item>
            <title><![CDATA[കാപ്പി യഥാർത്ഥത്തിൽ കൊഴുപ്പ് കുറയ്ക്കാൻ നല്ലതോ?]]></title>
            <link>https://www.asianetnews.com/health/is-coffee-actually-good-for-reducing-fat-articleshow-devaw3r</link>
            <guid isPermaLink="true">https://www.asianetnews.com/health/is-coffee-actually-good-for-reducing-fat-articleshow-devaw3r</guid>
            <pubDate>Sat, 22 Aug 2026 10:53:20 +0530</pubDate>
            <description><![CDATA[നാഡീവ്യൂഹത്തെയും ഊർജ്ജ ഉപാപചയ പ്രവർത്തനങ്ങളെയും ബാധിക്കാൻ കഴിയുന്ന കഫീൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കാനും വിശപ്പ്, കൊഴുപ്പ് ഉപാപചയം എന്നിവയെ സ്വാധീനിക്കാനും കഫീന് കഴിയുമെന്ന് മുൻകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwp7p2eetxv953zp9qyz8j29,imgname-indian-coffee-1783157688782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകത്തിലെ ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് കാപ്പി. കൂടുതൽ കാപ്പി കുടിക്കുന്നവരിൽ ശരീരത്തിലെ മൊത്തം കൊഴുപ്പും വയറിലെ കൊഴുപ്പും കുറവാണെന്ന് പഠനങ്ങൾ പറയുന്നു. 'നോർത്തേൺ ഫിൻലാൻഡ് ബർത്ത് കോഹോർട്ട് 1966'-ന്റെ ഭാഗമായ, 46 വയസ്സുള്ള 2,264 മുതിർന്നവരിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് ഔലു സർവകലാശാലയിലെ ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.&lt;/p&gt;&lt;p&gt;നാഡീവ്യൂഹത്തെയും ഊർജ്ജ ഉപാപചയ പ്രവർത്തനങ്ങളെയും ബാധിക്കാൻ കഴിയുന്ന കഫീൻ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്. ഊർജ്ജ ഉപഭോഗം വർദ്ധിപ്പിക്കാനും വിശപ്പ്, കൊഴുപ്പ് ഉപാപചയം എന്നിവയെ സ്വാധീനിക്കാനും കഫീന് കഴിയുമെന്ന് മുൻകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;പതിവായുള്ള കാപ്പി കുടി ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞ ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് ഈ പുതിയ പഠനം മുൻപുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. പതിവായി കാപ്പി കുടിക്കുന്നവരിൽ കുറഞ്ഞ ശരീര-കൊഴുപ്പ് ശതമാനം, കുറഞ്ഞ വിസറൽ ഫാറ്റ് (ആന്തരാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ്), കൂടിയ അസ്ഥി-പേശി പിണ്ഡം എന്നിവ കാണാനായെന്ന് ​ഗവേഷകർ പറയുന്നു.&lt;/p&gt;&lt;p&gt;മധുരമില്ലാത്ത കട്ടൻ കാപ്പി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിലെ കഫീൻ ഉപാപചയ പ്രവർത്തനത്തെ (metabolism) താൽക്കാലികമായി വർദ്ധിപ്പിക്കുകയും, കൊഴുപ്പ് വിഘടിപ്പിക്കുന്നത് കൂട്ടുകയും, വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ, പഞ്ചസാര, ക്രീം അല്ലെങ്കിൽ സിറപ്പുകൾ എന്നിവ ചേർക്കുന്നത് പെട്ടെന്ന് തന്നെ കലോറി വർദ്ധിപ്പിക്കുകയും ഈ ഗുണങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;മിതമായ അളവിലുള്ള കാപ്പി ഉപഭോഗം സാധാരണയായി ദിവസവും 1 മുതൽ 3 കപ്പ് വരെ&mdash;പൊതുവെ സുരക്ഷിതമാണ്. മാത്രമല്ല, ഇത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണകരമായ സംരക്ഷണം നൽകുകയും ചെയ്യാം. എന്നാൽ, അമിതമായ അളവിൽ കഴിക്കുന്നത് രക്തസമ്മർദ്ദമോ പൊട്ടാസ്യം അളവോ വർദ്ധിപ്പിക്കാൻ കാരണമായേക്കാം.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/health/is-coffee-actually-good-for-reducing-fat-articleshow-devaw3r"/>
        </item>
        <item>
            <title><![CDATA[മൂന്നാം വാരത്തില്‍ തുടക്കം, വിദേശ കളക്ഷൻ കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/vismaya-mohanlals-thudakkams-overseas-collection-report-out-articleshow-h4bz9l9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vismaya-mohanlals-thudakkams-overseas-collection-report-out-articleshow-h4bz9l9</guid>
            <pubDate>Sat, 22 Aug 2026 10:50:49 +0530</pubDate>
            <description><![CDATA[വിസ്‍മയ മോഹൻലാലിന്റെ തുടക്കത്തിന്റെ വിദേശ കളക്ഷൻ റിപ്പോര്‍ട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kyk695byzbk5vspn94dgsv,imgname-vismaya-mohanlals-thudakkams-overseas-collection-report-out-1787376015653.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിസ്&zwj;മയ മോഹന്&zwj;ലാലിന്&zwj;റെ ബിഗ് സ്ക്രീന്&zwj; അരങ്ങേറ്റ ചിത്രം തുടക്കം മൂന്നാം വാരത്തില്&zwj; തിയറ്ററുകളില്&zwj; പ്രദര്&zwj;ശനം തുടരുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്&zwj;മ്മിച്ചിരിക്കുന്നത് ആശിര്&zwj;വാദ് സിനിമാസിന്&zwj;റെ ബാനറില്&zwj; ആന്&zwj;റണി പെരുമ്പാവൂര്&zwj; ആണ്. 2018 എന്ന വന്&zwj; വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്&zwj; ഇന്&zwj;ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്&zwj;ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്&zwj;ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. ആഗോളതലത്തില്&zwj; തുടക്കം ഇതുവരെയായായി 42കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 16 കോടിയും നേടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്&zwj; പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്&zwj;റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്&zwj; തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്&zwj; ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്&zwj; മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്&zwj; പ്രതികരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്&zwj;ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്&zwj;, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vismaya-mohanlals-thudakkams-overseas-collection-report-out-articleshow-h4bz9l9"/>
        </item>
        <item>
            <title><![CDATA[ഒന്നരക്കോടി രൂപ ജീവനാംശം ചോദിച്ചത് പ്രകോപിപ്പിച്ചു? ബാങ്ക് മാനേജരെ ഭർത്താവ് വെടിവെച്ച് കൊന്നതിൽ അന്വേഷണം; ദുരൂഹമായി വാട്സാപ്പ് സ്റ്റാറ്റസും]]></title>
            <link>https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</link>
            <guid isPermaLink="true">https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv</guid>
            <pubDate>Sat, 22 Aug 2026 10:36:46 +0530</pubDate>
            <description><![CDATA[ഓഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kxtzpp6nnksprtrcz7cbxr,imgname-lucknow-murder-divya-mishra-1787375222486.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിന് മുന്നിലിട്ട് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഖ്നൗവിലെ ഐസിഐസിഐ ബാങ്കിലെ മാനേജർ ദിവ്യ മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പൊലീസ് കൂടുതൽ വിവരങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടിരിക്കുന്നത്.&lt;/p&gt;&lt;p&gt;എസ്ബിഐ ജീവനക്കാരനായ മാനസ് ബാജ്പേയി ആണ് ഭാര്യയായ ദിവ്യ മിശ്രയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരി ഷീബയെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. ഓ​ഗസ്റ്റ് 20 വ്യാഴാഴ്ചയായിരുന്നു സംഭവം.&lt;/p&gt;&lt;p&gt;മാനസ് ബാജ്പേയിയും ദിവ്യ മിശ്രയും തമ്മിലുള്ള വിവാഹമോചനക്കേസും ദിവ്യ മിശ്ര ഒന്നരക്കോടി രൂപ ജീവനാംശമായി ആവശ്യപ്പെട്ടതുമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഇത് മാത്രമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഇതും കൊലപാതകത്തിന് പ്രേരിപ്പിച്ചിരിക്കാം എന്നാണ് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നത്.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 18-ന് ഇവരുടെ വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ വാദം നടന്നിരുന്നു. ഈ വാദത്തിനിടെയാണ് ദിവ്യ മിശ്ര ഭർത്താവിൽനിന്ന് ജീവനാംശമായി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടത്. കോടതി നടപടികൾക്ക് പിന്നാലെ മാനസ് ബാജ്പേയിയെ ഏറെ അസ്വസ്ഥനായി കാണപ്പെട്ടുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഇതിനുപിന്നാലെയാകാം പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് കരുതുന്നു.&lt;/p&gt;&lt;p&gt;2017-ലാണ് ദിവ്യ മിശ്രയും മാനസ് ബാജ്പേയിയും വിവാഹിതരായത്. എന്നാൽ, കഴിഞ്ഞ നവംബർ മുതൽ ഇരുവരും രണ്ടിടങ്ങളിലായാണ് താമസം. കഴിഞ്ഞ ജനുവരിയിൽ ദിവ്യ മിശ്ര വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുംചെയ്തു. ദമ്പതിമാർക്ക് മക്കളില്ല.&lt;/p&gt;&lt;p&gt;വിവാഹശേഷമുള്ള ആദ്യനാളുകളിൽ ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നീട് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ദിവ്യ സ്വന്തം വീട്ടിലേക്കും പോയി. 2018-ൽ മാനസിന്റെ അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചതോടെ ദിവ്യ തിരികെയെത്തി. എന്നാൽ, സഹോദരി ഷീബയ്ക്കൊപ്പം വീട്ടിൽ താമസിക്കുന്നതിനെച്ചൊല്ലി ദിവ്യ ഭർത്താവുമായി വഴക്കിട്ടു. 2019-ൽ മാനസിന്റെ അമ്മ മരിച്ചു. ഇതോടെ ദിവ്യ വീണ്ടും സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് തിരിച്ചെത്തിയെങ്കിലും മാനസികവെല്ലുവിളി നേരിടുന്ന ഭർതൃസഹോദരിയെച്ചൊല്ലി വഴക്ക് പതിവായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.&lt;/p&gt;&lt;h2&gt;വാട്സാപ്പ് സ്റ്റാറ്റസിലും അന്വേഷണം...&lt;/h2&gt;&lt;p&gt;ലഖ്നൗ ​ഗോമതി ന​ഗറിലെ ഐസിഐസിഐ ബാങ്ക് ഓഫീസിന് മുന്നിൽവെച്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് മാനസ് ബാജ്പേയി ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഓഫീസിൽനിന്ന് ഭാര്യയെ വിളിച്ചിറക്കിയശേഷം കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോ​ഗിച്ച് വെടിയുതിർക്കുകയായിരുന്നു. ശേഷം വീട്ടിലെത്തിയ പ്രതി ഉച്ചത്തിൽ ടിവി ഓൺചെയ്തു. തുടർന്നാണ് സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ സ്വയം വെടിയുതിർത്ത് മരിച്ചു.&lt;/p&gt;&lt;p&gt;ജീവനൊടുക്കുന്നതിന് മുൻപ് മാനസ് ബാജ്പേയി ഒരു വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നു. എന്നെ വഞ്ചിച്ച ഭാര്യയെ കൊലപ്പെടുത്തിയെന്നും ഭാര്യയുടെ സഹോദരി പ്ര​ഗ്യയ്ക്കും ഇവരുടെ ഭർത്താവ് ഭരത്തിനും എല്ലാം അറിയാമെന്നുമായിരുന്നു വാട്സാപ്പ് സ്റ്റാറ്റസ്. ഇതനുസരിച്ച് പൊലീസ് ദിവ്യയുടെ സഹോദരിയിൽനിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യൂട്യൂബറായ പ്ര​ഗ്യ മിശ്രയ്ക്കും ഭർത്താവ് ഭരതിനും ദിവ്യയുടെ കുടുംബപ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇവരുടെ ബന്ധുക്കളുടെ പ്രതികരണം. കേസിൽ മാനസ് ബാജ്പേയിയുടെ മൊബൈൽഫോൺ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/lucknow-divya-mishra-murder-manas-bajpayi-articleshow-nt9zcwv"/>
        </item>
        <item>
            <title><![CDATA[റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി]]></title>
            <link>https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx</guid>
            <pubDate>Sat, 22 Aug 2026 10:21:45 +0530</pubDate>
            <description><![CDATA[കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kwycsab937wzktay3vwx5c,imgname-sreekandan-mp-on-palakkad-divison-split-1787374285610.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പാലക്കാട്: &lt;/strong&gt;പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി രംഗത്ത്. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള ഈ അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാൻ വേണ്ടിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണിതെന്നും എം.പി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നത് വഴി വരുമാനവും ഫണ്ടും കുറച്ച് ഈ ഡിവിഷനെ പൂർണ്ണമായും തകർക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും ശ്രീകണ്ഠൻ ആരോപിച്ചു. ജനവിരുദ്ധമായ റെയിൽവേയുടെ ഈ നീക്കത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/railway-minister-broke-his-promise-vk-sreekandan-mp-says-division-of-karnataka-to-appease-bjp-articleshow-tyaxgdx"/>
        </item>
        <item>
            <title><![CDATA[കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം]]></title>
            <link>https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4</guid>
            <pubDate>Sat, 22 Aug 2026 10:21:34 +0530</pubDate>
            <description><![CDATA[ആലപ്പുഴയിൽ അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. കരുവാറ്റ സ്വദേശി രാജീവിനെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയായ പ്രബലേഷിന് മൂന്നു വർഷം തടവും ശിക്ഷ വിധിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kwwvq5mq2yex5qgga7cvq2,imgname-alappuzha-murder-court-verdict--1787374235365.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട് വെട്ടിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കരുവാറ്റ വാലുചിറ വീട്ടിൽ രാജീവിനെയാണ് (43) മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവി ശിക്ഷിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടാം പ്രതി കുന്നേൽതറയിൽ പ്രബലേഷിന് (38) മൂന്നു വർഷം തടവും 25,000 രൂപ പിഴയും വിധിച്ചു. ആയുധനിയമ പ്രകാരം ഏഴു വർഷവും തെളിവ് നശിപ്പിച്ചതിന് മൂന്നു വർഷവും കഠിനതടവ് അനുഭവിച്ച ശേഷമേ കൊലപാതകക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് ഒന്നാം പ്രതി അനുഭവിക്കേണ്ടതുള്ളൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;2017 മാർച്ച് അഞ്ചിന് രാത്രി പത്തോടെ കരുവാറ്റ ഒന്നാം വാർഡിലായിരുന്നു സംഭവം. പാടശേഖരത്തിലിരുന്ന് രാജീവും പ്രബലേഷും മദ്യപിച്ചത് അമ്മാവന്റെ മകനായ കരുവാറ്റ വാലുചിറ വീട്ടിൽ സുജിത് (43) ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായത്. തന്റെ അമ്മയ്ക്ക് കുടുംബ ഓഹരി കുറഞ്ഞുപോയെന്ന പേരിൽ സുജിത്തുമായി വാക്കുതർക്കത്തിലേർപ്പെട്ട രാജീവ്, മൂർച്ചയേറിയ വാളുമായി എത്തി തലയിൽ ആഞ്ഞുവെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച സുജിത്തിന്റെ അമ്മ ശോഭയുടെ കൈപ്പത്തിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഹരിപ്പാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു രാവിലെ മരിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;ഹരിപ്പാട് എസ്ഐ ആയിരുന്ന എസ് എസ് ബൈജു രജിസ്റ്റർ ചെയ്ത കേസിൽ സിഐടി മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സജികുമാർ എന്നിവർ ഹാജരായി. എഎസ്ഐ ഡി സിന്ധു, സിപിഒ എസ് അനീഷ്, സീനിയർ സിപിഒ സജികുമാർ എന്നിവർ സഹായികളായി.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/life-imprisonment-for-man-who-killed-cousin-at-karuvatta-of-alappuzha-articleshow-99kblg4"/>
        </item>
        <item>
            <title><![CDATA[16-ാം DYFI സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം; ആദ്യ വനിത പ്രസി‍ഡന്റാകാൻ ചിന്ത ജറോം]]></title>
            <link>https://www.asianetnews.com/videos/news/chintha-jerome-to-lead-dyfi-as-first-woman-president-videoshow-ft7gyfi</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/chintha-jerome-to-lead-dyfi-as-first-woman-president-videoshow-ft7gyfi</guid>
            <pubDate>Sat, 22 Aug 2026 10:21:04 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/cMDvnLu0CRQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;16-ാം DYFI സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരിൽ സമാപനം; പ്രസി&zwj;ഡന്റായി ചിന്ത ജറോമും എം വിജിൻ സെക്രട്ടറിയുമായുള്ള പാനലിനെ സിപിഎം സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു, സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/chintha-jerome-to-lead-dyfi-as-first-woman-president-videoshow-ft7gyfi"/>
        </item>
        <item>
            <title><![CDATA[കാപ്പ ചുമത്തിയതിന് പിന്നാലെ അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ നടപടി]]></title>
            <link>https://www.asianetnews.com/videos/news/arjun-ayanki-transferred-to-kannur-jail-under-kaapa-videoshow-atel20k</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/arjun-ayanki-transferred-to-kannur-jail-under-kaapa-videoshow-atel20k</guid>
            <pubDate>Sat, 22 Aug 2026 10:15:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazq452" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അർജുൻ ആയങ്കിയുടെ ജയിൽ മാറ്റാൻ നടപടി; വളപട്ടണം എസ് എച്ച് ഒ കോടതിയിൽ അപേക്ഷ നൽകും, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/arjun-ayanki-transferred-to-kannur-jail-under-kaapa-videoshow-atel20k"/>
        </item>
        <item>
            <title><![CDATA[കായൽ തിരതൊട്ട്  പിബിസി പളളാത്തുരുത്തിയുടെ മേൽപ്പാടം ചുണ്ടൻ; ആവേശവുമായി കരക്കാർ]]></title>
            <link>https://www.asianetnews.com/videos/news/pbc-s-melpadam-chundan-hits-water-igniting-excitement-videoshow-94cgw09</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pbc-s-melpadam-chundan-hits-water-igniting-excitement-videoshow-94cgw09</guid>
            <pubDate>Sat, 22 Aug 2026 10:14:44 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/4G7kGajQm0o" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പളളാത്തുരുത്തി പിബിസി തുഴയുന്ന മേൽപ്പാടം ചുണ്ടൻ നീറ്റിലിറക്കി; ഇത്തവണ കപ്പ് തൂക്കുമെന്ന് കരക്കാർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pbc-s-melpadam-chundan-hits-water-igniting-excitement-videoshow-94cgw09"/>
        </item>
        <item>
            <title><![CDATA[ആരാകും ജലരാജാവ്?; ആവേശത്തിന്റെ ആരവങ്ങൾ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം]]></title>
            <link>https://www.asianetnews.com/videos/news/who-will-be-crowned-the-new-king-of-the-waters-videoshow-l6plz27</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/who-will-be-crowned-the-new-king-of-the-waters-videoshow-l6plz27</guid>
            <pubDate>Sat, 22 Aug 2026 10:14:15 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazq3ua" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആരാകും ജലരാജാവ്?; ആവേശത്തിന്റെ ആരവങ്ങൾ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം, പങ്കെടുക്കുന്നത് 22 ചുണ്ടൻ വള്ളങ്ങൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/who-will-be-crowned-the-new-king-of-the-waters-videoshow-l6plz27"/>
        </item>
        <item>
            <title><![CDATA[യുക്രൈനെ വിറപ്പിക്കാൻ കിമ്മിന്റെ ‘ഡ്രോൺ പട’; റഷ്യയിൽ വൻ ഉത്തരകൊറിയൻ സൈനിക വിന്യാസം |  Ukraine War]]></title>
            <link>https://www.asianetnews.com/videos/news/north-korean-drones-in-russia-a-new-threat-to-ukraine-videoshow-9pq6xl1</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/north-korean-drones-in-russia-a-new-threat-to-ukraine-videoshow-9pq6xl1</guid>
            <pubDate>Sat, 22 Aug 2026 10:13:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazq3pa" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;റഷ്യയിലേക്ക് പുതുതായി എത്തിയ 8,500 ഉത്തരകൊറിയൻ സൈനികരിൽ ഉക്രൈനിലെ സൈനിക താവളങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള അത്യാധുനിക ഡ്രോൺ യൂണിറ്റും ഉൾപ്പെട്ടിട്ടുണ്ടെന്ന് യുക്രൈനിയൻ ഡിഫൻസ് ഇന്റലിജൻസ് ഡെപ്യൂട്ടി മേധാവി മേജർ ജനറൽ വാദിം സ്കിബിറ്റ്സ്കി വ്യക്തമാക്കിയിരിക്കുകയാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/north-korean-drones-in-russia-a-new-threat-to-ukraine-videoshow-9pq6xl1"/>
        </item>
        <item>
            <title><![CDATA[കഴിഞ്ഞ തവണ ജസ്റ്റ് മിസ്... ഇത്തവണ പിബിസി പള്ളാത്തുരുത്തി അടിക്കും]]></title>
            <link>https://www.asianetnews.com/videos/news/pbc-pallathuruthy-a-shot-at-redemption-this-time-videoshow-gxnsgf9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pbc-pallathuruthy-a-shot-at-redemption-this-time-videoshow-gxnsgf9</guid>
            <pubDate>Sat, 22 Aug 2026 10:12:25 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazq3di" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കഴിഞ്ഞ തവണ ജസ്റ്റ് മിസ്... ഇത്തവണ പിബിസി പള്ളാത്തുരുത്തി അടിക്കും; പുന്നമടയില്&zwj; നെഹ്റു ട്രോഫി ആവേശം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pbc-pallathuruthy-a-shot-at-redemption-this-time-videoshow-gxnsgf9"/>
        </item>
        <item>
            <title><![CDATA[പെൺകുട്ടികളുമായി സംവദിക്കാൻ രാഹുൽ​ഗാന്ധിയെത്തും; ഇൻഫ്ലുവൻസർമാരെ പെെസ കൊടുത്ത് കൊണ്ടുവരുവെന്ന് BJP]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-to-meet-girls-amid-bjp-s-paid-influencer-claim-videoshow-tx7gvra</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-to-meet-girls-amid-bjp-s-paid-influencer-claim-videoshow-tx7gvra</guid>
            <pubDate>Sat, 22 Aug 2026 10:10:00 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/Uv_OMXZ9lBE" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;രാഹുൽ​ഗാന്ധിയുടെ ഛാത്രാം കി ​ഗൂഞ്ച് ഇന്ന് പൂനെയിൽ നടക്കും; ഇൻഫ്ലുവൻസർമാരെ പെെസ കൊടുത്ത് പരിപാടിയിൽ എത്തിക്കുന്നുവെന്ന പരിഹാസവുമായി ബിജെപി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-to-meet-girls-amid-bjp-s-paid-influencer-claim-videoshow-tx7gvra"/>
        </item>
        <item>
            <title><![CDATA[സർക്കാർ ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം; ആദ്യം പുനലൂർ ആശുപത്രിയിൽ]]></title>
            <link>https://www.asianetnews.com/videos/news/govt-hospitals-to-launch-24/7-specialist-service-in-punalur-videoshow-6ec6gw6</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/govt-hospitals-to-launch-24/7-specialist-service-in-punalur-videoshow-6ec6gw6</guid>
            <pubDate>Sat, 22 Aug 2026 10:07:26 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/sxQYBbvSK3E" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;സര്&zwj;ക്കാര്&zwj; ജില്ലാ-ജനറല്&zwj; ആശുപത്രികളില്&zwj; 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം നടപ്പാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്; ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ നടപ്പാക്കും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/govt-hospitals-to-launch-24/7-specialist-service-in-punalur-videoshow-6ec6gw6"/>
        </item>
        <item>
            <title><![CDATA[ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കോഴിക്കോട് സ്വദേശി രാഘവനാണ് മരിച്ചത്]]></title>
            <link>https://www.asianetnews.com/videos/news/kozhikode-man-on-scooter-killed-in-goods-auto-crash-videoshow-d6fns7a</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kozhikode-man-on-scooter-killed-in-goods-auto-crash-videoshow-d6fns7a</guid>
            <pubDate>Sat, 22 Aug 2026 10:07:25 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/mFUNF79VrGg" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കോഴിക്കോട് സ്വദേശി രാഘവനാണ് മരിച്ചത്, മകൾക്ക് നിസാരപരിക്ക്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kozhikode-man-on-scooter-killed-in-goods-auto-crash-videoshow-d6fns7a"/>
        </item>
        <item>
            <title><![CDATA[യുവാക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ സമരം ജയിച്ചു; കൂടുതൽ വിദ്യാര്‍ത്ഥികളുടെ പരാതി ഏറ്റെടുക്കും]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-s-student-protest-a-success-more-aid-vowed-videoshow-9koh2kp</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-s-student-protest-a-success-more-aid-vowed-videoshow-9koh2kp</guid>
            <pubDate>Sat, 22 Aug 2026 10:07:23 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/Hcul3DUHGVg" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;യുവാക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ സമരം ജയിച്ചു; പരിക്കേറ്റ കൂടുതൽ വിദ്യാര്&zwj;ത്ഥികളുടെ പരാതി ഏറ്റെടുക്കും, രാഹുൽ ഗാന്ധിയെ ചെറുക്കാൻ തന്ത്രങ്ങൾ ആലോചിച്ച് ബിജെപി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-s-student-protest-a-success-more-aid-vowed-videoshow-9koh2kp"/>
        </item>
        <item>
            <title><![CDATA[നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/health/foods-to-increase-your-good-cholesterol-levels-48vt7p4</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/foods-to-increase-your-good-cholesterol-levels-48vt7p4</guid>
            <pubDate>Sat, 22 Aug 2026 10:07:12 +0530</pubDate>
            <description><![CDATA[ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn8sh6s30zw4wx7wzhg7xvdg,imgname-mixcollage-03-apr-2026-09-57-am-220-1775190448931.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;ഇന്ന് മിക്കവരിലും കണ്ട് വരുന്ന ജീവിതശെെലി രോ​ഗങ്ങളിലൊന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിലെ ഓരോ കോശത്തിലും കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണം ദഹിപ്പിക്കുക, ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇതിന് സുപ്രധാനമായ പങ്കുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;കൊളസ്ട്രോളിൽ പ്രധാനമായും രണ്ട് തരങ്ങളാണുള്ളത്. HDL അഥവാ &lsquo;നല്ല കൊളസ്ട്രോളും&rsquo; LDL അഥവാ 'മോശം കൊളസ്ട്രോളും'. എച്ച്ഡിഎൽ കൊളസ്ട്രോളിനെയാണ് &quot;നല്ല&quot; കൊളസ്ട്രോൾ എന്ന് പറയുന്നത്. നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;കൊളസ്&zwnj;ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഓട്സ്. എൽ.ഡി.എൽ. (LDL) അഥവാ 'മോശം കൊളസ്&zwnj;ട്രോൾ' കുറയ്ക്കാൻ സഹായിക്കുന്ന ലയിക്കുന്ന നാരുകൾ (soluble fibre) ഓട്&zwnj;സ്&zwnj;മീലിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ നാരുകൾക്ക് രക്തപ്രവാഹത്തിലേക്ക് കൊളസ്&zwnj;ട്രോൾ ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കാൻ സാധിക്കും.&lt;/p&gt;&lt;img&gt;&lt;p&gt;സോയാബീനും ടോഫു, സോയാ പാൽ തുടങ്ങിയ സോയാബീൻ ഉൽപ്പന്നങ്ങളും കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും 25 ഗ്രാം സോയ പ്രോട്ടീൻ കഴിക്കുന്നത് എൽഡിഎൽ (LDL) കൊളസ്ട്രോൾ അഞ്ച് മുതൽ ആറ് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ ലഭ്യമാക്കുന്നതിലൂടെ എൽ.ഡി.എൽ. (LDL) അളവ് കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കാനും, ഹൃദയമിടിപ്പിലുണ്ടാകുന്ന ക്രമക്കേടുകൾ തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാനും ഒമേഗ-3 സഹായിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ബദാം, വാൾനട്ട്, നിലക്കടല തുടങ്ങിയവയും മറ്റ് പരിപ്പുവർഗ്ഗങ്ങളും കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. ദിവസവും വിവിധ നട്സുകൾ കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചേക്കാം.&lt;/p&gt;&lt;img&gt;&lt;p&gt;പയർവർഗ്ഗങ്ങളിൽ ലയിക്കുന്ന നാരുകൾ (soluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കാൻ സമയമെടുക്കുന്നതിനാൽ, ഭക്ഷണം കഴിച്ചതിനുശേഷം ദീർഘനേരത്തേക്ക് വയറു നിറഞ്ഞതായി അനുഭവപ്പെടുന്നു. ഹൃദയാരോഗ്യം ഉറപ്പാക്കാൻ ബ്ലാക്ക്-ഐഡ് ബീൻസ് (black-eyed beans), കിഡ്&zwnj;നി ബീൻസ്, പരിപ്പ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.&lt;/p&gt;&lt;img&gt;&lt;p&gt;ഉലുവയിൽ ലയിക്കുന്ന നാരുകളും സാപോണിനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ വീണ്ടും ആഗിരണം ചെയ്യപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ആറാഴ്ചക്കാലം ഉലുവപ്പൊടി കഴിച്ചത് മൊത്തം കൊളസ്ട്രോൾ, എൽ.ഡി.എൽ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/foods-to-increase-your-good-cholesterol-levels-48vt7p4"/>
        </item>
        <item>
            <title><![CDATA[തീ പിടിത്തം; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന വാഹനങ്ങൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം]]></title>
            <link>https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d</guid>
            <pubDate>Sat, 22 Aug 2026 10:06:20 +0530</pubDate>
            <description><![CDATA[ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന 'പെൻഗ്വിൻ ടൂവിലർ വർക്ക്‌ഷോപ്പിനാണ്' ഇന്നലെ രാത്രി തീപിടിച്ചത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kw2jn8qar97b23h9z4zv54,imgname-fotojet---2026-08-22t100556.560-1787373374120.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷന് സമീപമുള്ള കല്ലമ്പലത്ത് തീ പിടിത്തം. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന 'പെൻഗ്വിൻ ടൂവിലർ വർക്ക്&zwnj;ഷോപ്പിനാണ്' ഇന്നലെ രാത്രി തീപിടിച്ചത്. വർക്ക്&zwnj;ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിന്&zwj;റെ ഘടനയ്ക്കും ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല.&lt;/p&gt;&lt;p&gt;നെയ്യാറ്റിൻകരയിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയോചിതമായ ഇടപെടൽ കാരണം തീ സമീപത്തെ മറ്റ് കടകളിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞു. പ്രാഥമിക നിഗമനപ്രകാരം ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമായതെന്നാണ് കരുതുന്നത്. എങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/balaramapuram-fire-penguin-two-wheeler-workshop-gutted-in-blaze-articleshow-alsgz7d"/>
        </item>
        <item>
            <title><![CDATA[ഇനി പുതിയ ട്രെയിൻ കിട്ടാനും നീട്ടാനും ബുദ്ധിമുട്ടാകും;പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ യാത്രക്കാർ]]></title>
            <link>https://www.asianetnews.com/videos/news/palakkad-division-split-may-hurt-future-train-services-videoshow-rb9ppvg</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/palakkad-division-split-may-hurt-future-train-services-videoshow-rb9ppvg</guid>
            <pubDate>Sat, 22 Aug 2026 10:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpt8m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ചതിൽ ആശങ്കയുമായി യാത്രക്കാർ; മം​ഗലാപുരം സ്റ്റേഷൻ പാലക്കാട് ഡിവിഷനിൽ നിന്ന് മാറിയതോടെ വടക്കൻ കേരളത്തിലേക്കുളള യാത്ര ബുദ്ധിമുണ്ടാകുമെന്നാണ് ആശങ്ക&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/palakkad-division-split-may-hurt-future-train-services-videoshow-rb9ppvg"/>
        </item>
        <item>
            <title><![CDATA[നൃത്തച്ചുവടുകളുമായി ഷംന കാസിം, സംഗീതം അനിരുദ്ധ്; 'ജയിലർ 2' ലെ 'അല്ല ബോലലോ' ലിറിക്കൽ വീഡിയോ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/ala-bolelo-lyric-video-jailer-2-superstar-rajinikanth-sun-pictures-nelson-anirudh-articleshow-6ykqdqk</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/ala-bolelo-lyric-video-jailer-2-superstar-rajinikanth-sun-pictures-nelson-anirudh-articleshow-6ykqdqk</guid>
            <pubDate>Sat, 22 Aug 2026 09:50:32 +0530</pubDate>
            <description><![CDATA[നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2', അശ്വിൻ മാരിമുത്തുവിന്റെ 'ധർമൻ' എന്നിവയാണ് രജനികാന്തിന്റെ പുതിയ ചിത്രങ്ങൾ. വൻ താരനിര അണിനിരക്കുന്ന ജയിലർ 2 ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kn2ks3n2hnfc35hc0pwzvz,imgname-ala-bolelo---lyric-video---jailer-2-1787366035235.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 റിലീസിനൊരുങ്ങുകയാണ്. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യനായി വീണ്ടുമെത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് രജനി ആരാധകർ. മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ ചചിത്രത്തിലെ അല്ല ബോലലോ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിയരിക്കുയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ഷംന കാസിം ചടുലമായ നൃത്തച്ചുവടുകളോടെയാണ് ഗാനത്തിലെത്തുന്നത്. അതേസമയം ഈ വർഷം ദീപാവലി റിലീസായി ചിത്രമെത്തുമെന്നാണ് റിപ്പോർട്ടുകൾ.&lt;/p&gt;&lt;p&gt;മുത്തുവേൽ പാണ്ഡ്യനായി ഗംഭീര പ്രകടനം നടത്തിയ രജിനിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്ന് കൂടിയായിരുന്നു സിനിമയിലേത്. തമിഴ് സിനിമയില്&zwj; ഏറ്റവും വലിയ ഓപണിം​ഗ് വരാന്&zwj; സാധ്യതയുള്ള അപ്കമിം​ഗ് പ്രോജക്റ്റുമാണ് ജയിലര്&zwj; 2. അനിരുദ്ധ് രവിചന്ദര്&zwj; തന്നെയാണ് രണ്ടാം ഭാഗത്തിന്&zwj;റെയും സംഗീത സംവിധാനം നിര്&zwj;വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്&zwj; രംഗങ്ങളാല്&zwj; സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.&lt;/p&gt;&lt;p&gt;അശ്വിൻ മാരിമുത്തു സംവിധാനം ചെയ്യുന്ന 'ധർമൻ' ആണ് രജനികാന്ത് നായകനാവുന്ന മറ്റൊരു ചിത്രം. കമൽ ഹാസന്റെ രാജ്കമൽ ഇന്റർനാഷണൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുയായാണ്. ചിത്രത്തില്&zwj; ഡോക്ടറുടെ വേഷത്തില്&zwj; രജനികാന്തെത്തും, ഡ്രാഗണ്&zwj; ഒരുക്കിയ അശ്വത്ത് മാരിമുത്തുവാണ് സംവിധാനം ചെയ്യുന്നത്. സംഗീതം നിര്&zwj;വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്&zwj;. സിമ്രാൻ ആണ് നായികയായി എത്തുന്നത്. കമല്&zwj;ഹാസൻ രാജ് കമല്&zwj; ഫിലിംസ് ഇന്റര്&zwj;നാഷണലും റെഡ് ജയന്റും ചേര്&zwj;ന്നാണ് ധര്&zwj;മന്റെ നിര്&zwj;മാണം. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ ശ്രദ്ധേയമായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/ala-bolelo-lyric-video-jailer-2-superstar-rajinikanth-sun-pictures-nelson-anirudh-articleshow-6ykqdqk"/>
        </item>
        <item>
            <title><![CDATA[വൻ കുതിപ്പുമായി പൃഥ്വിരാജിന്റെ ഖലീഫ, കളക്ഷൻ കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/prithvirajs-khaleefa-global-collection-articleshow-tsguxx0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prithvirajs-khaleefa-global-collection-articleshow-tsguxx0</guid>
            <pubDate>Sat, 22 Aug 2026 09:45:35 +0530</pubDate>
            <description><![CDATA[ആഗോളതലത്തില്‍ ഖലീഫ ഇതുവരെ നേടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ktv27t1h05j1qftjvvh3c4,imgname-prithvirajs-khaleefa-global-collection-1787372079354.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജ് സുകുമാരൻ നായകനായി വേഷമിട്ട ഏറ്റവും പുതിയ ചിത്രം ഖലീഫ ഓഗസ്റ്റ് 20ന് തിയറ്ററുകളിൽ എത്തിയിരുന്നു. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ഖലീഫയ്ക്ക് നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഖലീഫ ആഗോളതലത്തില്&zwj; ഇതുവരെ 20 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്&zwj;ക്കിന്റെ റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി&zwj;ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി&zwj;ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prithvirajs-khaleefa-global-collection-articleshow-tsguxx0"/>
        </item>
        <item>
            <title><![CDATA[പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു, പ്രതി അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go</guid>
            <pubDate>Sat, 22 Aug 2026 09:43:27 +0530</pubDate>
            <description><![CDATA[പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jxvsdtvybtt3p7wq6hpawymg,imgname-fotojet--68--1750058068861.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിടുകയും ചെയ്തു. ദുർമന്ത്രവാദത്തിന്&zwj;റെ ഭാഗമായാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പ്രതിയായ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.&lt;/p&gt;&lt;p&gt;തേബദമുണ്ഡ ഗ്രാമത്തിലെ നിവാസിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ ഇയാളെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21-നാണ് ബഗഡ ഗ്രാമത്തിലെ ഒരു കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ സന്തോഷ് ഖർസെലിന്&zwj;റെ മൃതദേഹം കണ്ടെത്തുന്നത്. അന്വേഷണത്തിൽ, സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;ആദ്യം, മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സാഹു പോലീസിനോട് പറഞ്ഞത്. എന്നാൽ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. മൂന്ന് വർഷം മുൻപ് തന്നെ ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനാണ് ഈ കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചു. ഇയാളുടെ പൂജാമുറി പരിശോധിച്ച പോലീസ് അവിടെ കുഴിച്ചിട്ട നിലയിൽ കൊല്ലപ്പെട്ടയാളുടെ തല വീണ്ടെടുത്തു.&lt;/p&gt;&lt;p&gt;പോലീസ് പറയുന്നതനുസരിച്ച് കൊല്ലപ്പെട്ട സന്തോഷും പ്രതിയായ സാഹുവും തമ്മിൽ മുൻപരിചയമൊന്നും ഉണ്ടായിരുന്നില്ല. യാദൃച്ഛികമായി കണ്ടുമുട്ടിയ സന്തോഷിനെ സാഹു വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കാനായി തല മറ്റെവിടെയെങ്കിലും ഉപേക്ഷിച്ചതാണെന്നാണ് പോലീസ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ പൂജാമുറിയിൽ നിന്ന് തല കണ്ടെടുക്കുക കൂടി ചെയ്തതോടെയാണ് ഇതിന് പിന്നിലെ ദുർമന്ത്രവാദത്തിന്&zwj;റെ വശം വ്യക്തമായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/odisha-murder-man-beheads-stranger-in-suspected-black-magic-ritual-articleshow-gvbu6go"/>
        </item>
        <item>
            <title><![CDATA[ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം; 'പക്ഷപാതപരമായ സംഘടന, സ്വന്തം അജണ്ടകളുണ്ട്']]></title>
            <link>https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1</guid>
            <pubDate>Sat, 22 Aug 2026 09:33:21 +0530</pubDate>
            <description><![CDATA[ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്ത്. യുഎസ്‍സിഐആ‍ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്രം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kt4fcf3mxae8cbjtf44cq1,imgname-uscirf-on-rss-1787371339151.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡത്തി (യുഎസ്&zwj;സിഐആ&zwj;ർഎഫ്) ൻ്റെ ആവശ്യത്തിനെതിരെ കേന്ദ്രസർക്കാർ. യുഎസ്&zwj;സിഐആ&zwj;ർഎഫ് പക്ഷപാതപരമായ സംഘടനയാണെന്നും സ്വന്തം അജണ്ടകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് രൺദീ&zwj;ർ ജയ്സ്വാൾ വിമർശിച്ചു. യുഎസ് ഭരണകൂടം ആർഎസ്എസിന് ഉപരോധം ഏർപ്പെടത്തണമെന്നായിരുന്നു യുഎസ്&zwj;സിഐആ&zwj;ർഎഫിൻ്റെ ആവശ്യം. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തിന് മുന്നോടിയായാണ് യുഎസ്&zwj;സിഐആ&zwj;ർഎഫ് രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;യുഎസ്&zwj;സിഐആ&zwj;ർഎഫിന് സ്വന്തം അജണ്ടകളുണ്ടെന്നും വിശ്വാസ്യതയില്ലെന്നും വിദേശകാര്യ വക്താവ് രൺദീ&zwj;ർ ജയ്സ്വാൾ പ്രതികരിച്ചു. &quot;അതൊരു പക്ഷപാതപരമായ സംഘടനയാണ്. സ്വന്തം അജണ്ടകളുള്ളതും വിശ്വാസ്യതയില്ലാത്തതുമായ ഇത്തരം സംഘടനകളിൽനിന്ന് നമ്മൾ വിട്ടുനിൽക്കണമെന്നാണ് ഞാൻ പറയുക. ഇന്ത്യയുടെ ബഹുസ്വരമായ ചട്ടക്കൂടിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനോ ഇവിടെയുള്ള വിവിധ സമൂഹങ്ങളുടെ സൗഹാർദപരമായ സഹവർത്തിത്വത്തെ അംഗീകരിക്കാനോ യുഎസ്&zwj;സിഐആ&zwj;ർഎഫ് തയ്യാറാകുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നില്ല&quot;- രൺദീ&zwj;ർ ജയ്സ്വാൾ പറഞ്ഞു.&lt;/p&gt;&lt;p&gt;ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതിൻ്റെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്&zwj;സിഐആ&zwj;ർഎഫ് ചെയർമാനും പാക് വംശജനുമായ&lt;/p&gt;&lt;p&gt;ആസിഫ് മഹ്മുദ് ആണ് സംഘടനയ്ക്ക് ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ആർഎസ്എസ് മത സ്വാതന്ത്ര്യ ലംഘനത്തിന് ഉത്തരവാദികളാണെന്നും ആർഎസ്എസ് നേതാക്കൾക്ക് യുഎസ് സർക്കാർ ഉപരോധം ഏർപ്പെടുത്തണമെന്നുമാണ് യുഎസ്&zwj;സിഐആ&zwj;ർഎഫിൻ്റെ ആവശ്യം.&lt;/p&gt;&lt;p&gt;ഇതാദ്യമായല്ല, ആർഎസ്എസിനെതിരെ യുഎസ്&zwj;സിഐആ&zwj;ർഎഫ് രംഗത്തെത്തുന്നത്. നേരത്തെ, ഇന്ത്യയിൽ മതാചാര സ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ചു യുഎസ്&zwj;സിഐആ&zwj;ർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇന്ത്യയെ 'പ്രത്യേകം ആശങ്കപ്പെടേണ്ട രാജ്യ'മായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ്&zwj;സിഐആ&zwj;ർഎഫ്, ആര്&zwj;എസ്എസിനും റിസർച്ച് ആൻഡ് അനാലിസിസ് വിംഗിനും ഉപരോധം ഏര്&zwj;പ്പെടുത്തുന്നതിന് പിന്തുണ നൽകുന്നതായും അറിയിച്ചിരുന്നു. അതേസമയം ആർഎസ്എസ് മേധാവിയുടെ യുഎസ് സന്ദർശനത്തെ എതിർത്ത യുഎസ്&zwj;സിഐആ&zwj;ർഎഫ് നടപടിയെ അപലപിച്ച് യുസ് കേന്ദ്രീകരിച്ചുള്ള ഹിന്ദു പാക്ട് എന്ന സംഘടന രംഗത്തെത്തി. ഈ മാസം 29നാണ് മോഹൻ ഭാഗവത് യുഎസിലെ ന്യൂയോർക്കിൽ എത്തുക.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-against-uscirf-over-demand-to-sanction-rss-articleshow-b7uvxx1"/>
        </item>
        <item>
            <title><![CDATA[സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം]]></title>
            <link>https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b</guid>
            <pubDate>Sat, 22 Aug 2026 09:29:12 +0530</pubDate>
            <description><![CDATA[സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kstze0fdkdgvt3wj0rgksm,imgname-government-hospitals-1787371027904.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്&zwj; 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികൾക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കൽ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകൾ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.&lt;/p&gt;&lt;p&gt;സർജറി, ഓർത്തോ, ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവൻ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ഉണ്ടാകും. രാത്രിയും ഒരു സ്പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളിൽ സംസ്ഥാനത്ത് പൂർണമായി പദ്ധതി നടപ്പാക്കാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ എസ് പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ. പുനലൂർ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കും. തിരുവനന്തപുരം ജനറൽ, കൊല്ലം ജില്ലാ ആശുപത്രികളിൽ ഇനി 24 മണിക്കൂർ കാത്ത് ലാബും ഉണ്ടാവും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-changes-are-coming-to-government-hospitals-in-kerala-specialist-services-will-now-be-available-24-hours-articleshow-gyk3f8b"/>
        </item>
        <item>
            <title><![CDATA[കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം; സ്റ്റേ വാങ്ങി ജീവനക്കാർ]]></title>
            <link>https://www.asianetnews.com/videos/news/kudumbashree-kila-staff-win-stay-against-removal-bid-videoshow-hxv3t0g</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kudumbashree-kila-staff-win-stay-against-removal-bid-videoshow-hxv3t0g</guid>
            <pubDate>Sat, 22 Aug 2026 09:18:43 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/HunutDAvYK4" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മുപ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ അധിക പറ്റെന്ന് തദ്ദേശ വകുപ്പിൽ വിലയിരുത്തൽ; കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് സിപിഎം നിയമനങ്ങൾ ഒഴിവാക്കാൻ നീക്കം, സ്റ്റേ വാങ്ങി ജീവനക്കാർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kudumbashree-kila-staff-win-stay-against-removal-bid-videoshow-hxv3t0g"/>
        </item>
        <item>
            <title><![CDATA['യുവാക്കളെ പാറ്റകളാക്കി മാറ്റി, ലഹരിക്കടമികളാക്കി മാറ്റാൻ ശ്രമിക്കുന്നു, പിന്നിൽ വിദേശ ശക്തികൾ']]></title>
            <link>https://www.asianetnews.com/videos/news/foreign-agenda-to-turn-youth-into-drug-slaves-videoshow-blzg2fy</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/foreign-agenda-to-turn-youth-into-drug-slaves-videoshow-blzg2fy</guid>
            <pubDate>Sat, 22 Aug 2026 09:17:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/G392YzTbcZo" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;'യുവാക്കളെ പാറ്റകളാക്കി മാറ്റി, ലഹരിക്കടമികളാക്കി മാറ്റാൻ ശ്രമിക്കുന്നു, പിന്നിൽ വിദേശ ശക്തികൾ', സിജെപിക്കെതിരെ വീണ്ടും കേരള വിസി മോഹനൻ കുന്നുമ്മൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/foreign-agenda-to-turn-youth-into-drug-slaves-videoshow-blzg2fy"/>
        </item>
        <item>
            <title><![CDATA[ആദ്യ ശ്രമം പരാജയപ്പട്ടു, രണ്ടാം തവണ ലാന്‍റ് ചെയ്യാനുള്ള ശ്രമത്തിനിടെ റൺവേക്ക് തൊട്ടടുത്ത് റഡാറുമായി ബന്ധം നഷ്ടപ്പെട്ടു; വിമാനം തകർന്ന് 8 മരണം]]></title>
            <link>https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9</guid>
            <pubDate>Sat, 22 Aug 2026 09:16:11 +0530</pubDate>
            <description><![CDATA[അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0krkk65aaex9kcdd4hrd57n,imgname-alaska-plane-crash-1787369737412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന 8 പേരും കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാർ, യു.എസ് ആർമി കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ 2 ജീവനക്കാർ, 4 കോൺട്രാക്ട് തൊഴിലാളികൾ എന്നിവരാണ് മരിച്ചത്. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആങ്കറേജിൽ നിന്ന് 725 കിലോമീറ്റർ പടിഞ്ഞാറുള്ള 'കേപ് ന്യൂവെൻഹാം ലോംഗ് റേഞ്ച് റഡാർ സെന്ററിന് സമീപത്താണ് ദാരുണമായ അപകടം സംഭവിച്ചത്.&lt;/p&gt;&lt;p&gt;റഡാർ കേന്ദ്രത്തിൽ അറ്റകുറ്റപ്പണിക്കായി വിദഗ്ധരെ കൊണ്ടുവന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. 'സെക്യൂരിറ്റി ഏവിയേഷൻ' കമ്പനിയുടെ ഡബിൾ എഞ്ചിൻ 'സെസ്ന 441 എന്ന ചാർട്ടർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം പൈലറ്റുമാർക്ക് റൺവേ നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. പൂർണ്ണമായും ഇൻസ്ട്രുമെന്റ് സംവിധാനങ്ങളെ ആശ്രയിച്ചാണ് ലാൻഡിംഗിന് ശ്രമിച്ചത്. കാഴ്ചപരിധി തീരെ കുറവായതിനാൽ ആദ്യത്തെ ലാൻഡിംഗ് ശ്രമം പൈലറ്റുമാർ ഉപേക്ഷിച്ചിരുന്നു. തുടർന്ന് രണ്ടാം തവണ ലാൻഡ് ചെയ്യാൻ ശ്രമിക്കവെ, റൺവേയിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയും പർവതനിരകൾക്ക് സമീപം തകർന്നു വീഴുകയുമായിരുന്നു. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ.&lt;/p&gt;&lt;p&gt;ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയന്റെ മിസൈൽ ആക്രമണങ്ങൾ നേരത്തെ അറിയാൻ നിർമ്മിച്ചതാണ് കേപ് ന്യൂവെൻഹാമിലെ റഡാർ കേന്ദ്രം. നിലവിൽ റഷ്യ, ചൈന, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വ്യോമചലനങ്ങൾ നിരീക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെ എന്ത് അറ്റകുറ്റപ്പണികൾക്കാണ് ജീവനക്കാർ പോയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/international-news/plane-that-crashed-near-alaska-was-making-2nd-landing-attempt-amid-heavy-fog-articleshow-7igp8e9"/>
        </item>
        <item>
            <title><![CDATA[ഏഷ്യാനെറ്റ് ന്യൂസിന്റെ പാല ഗ്രാമോത്സവം; ഇന്ന് ആഘോഷങ്ങൾക്ക് തുടക്കമാകും]]></title>
            <link>https://www.asianetnews.com/videos/news/asianet-news-pala-festival-celebrations-begin-today-videoshow-zara32z</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/asianet-news-pala-festival-celebrations-begin-today-videoshow-zara32z</guid>
            <pubDate>Sat, 22 Aug 2026 09:15:14 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazptsi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ ഗ്രാമം നമ്മുടെ അഭിമാനം എന്ന സന്ദേശവുമായി ഏഷ്യാനെറ്റ് ന്യൂസിന്റെ പാല ഗ്രാമോത്സവം ഇന്ന്; ഉച്ചയ്ക്ക് രണ്ട് മുതൽ ആഘോഷങ്ങൾക്ക് തുടക്കം, പാലായുടെ സമീപ പഞ്ചായത്തുകളും വിപുലമായ പരിപാടിയുടെ ഭാഗമാകും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/asianet-news-pala-festival-celebrations-begin-today-videoshow-zara32z"/>
        </item>
        <item>
            <title><![CDATA[പാലത്തായി പോക്സോ കേസ്; പ്രതി പത്മരാജൻ ഇന്ന് പുറത്തിറങ്ങും]]></title>
            <link>https://www.asianetnews.com/videos/news/palathayi-pocso-case-accused-set-for-release-today-videoshow-gplh20a</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/palathayi-pocso-case-accused-set-for-release-today-videoshow-gplh20a</guid>
            <pubDate>Sat, 22 Aug 2026 09:15:04 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/an_dxH66KK0" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പാലത്തായി പോക്സോ കേസിൽ ജാമ്യം ലഭിച്ച പ്രതി പത്മരാജൻ ഇന്ന് പുറത്തിറങ്ങും; ജീവപര്യന്തം തടവ് ഹൈക്കോടതി മരവിപ്പിച്ചിരുന്നു, ഇത് അന്തിമ വിധിയല്ലെന്നും കോടതി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/palathayi-pocso-case-accused-set-for-release-today-videoshow-gplh20a"/>
        </item>
        <item>
            <title><![CDATA[അമ്പലപ്പുഴയിൽ ഇന്ന് പനിനീർക്കാവടിയാട്ടം... വള്ളംകളി ആവേശത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംഘവും..]]></title>
            <link>https://www.asianetnews.com/videos/news/ambalappuzha-s-kavadiyattam-vallamkali-asianet-reports-videoshow-cvoqnu6</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/ambalappuzha-s-kavadiyattam-vallamkali-asianet-reports-videoshow-cvoqnu6</guid>
            <pubDate>Sat, 22 Aug 2026 09:11:47 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/OpjlghvVgWk" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;അമ്പലപ്പുഴയിൽ ഇന്ന് പനിനീർക്കാവടിയാട്ടം... വള്ളംകളി ആവേശത്തിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംഘവും..&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/ambalappuzha-s-kavadiyattam-vallamkali-asianet-reports-videoshow-cvoqnu6"/>
        </item>
        <item>
            <title><![CDATA[കളളക്കടൽ പ്രതിഭാസം; തിരുവനന്തപുരം മുതൽ കണ്ണൂർ തീരം വരെ ഉയർന്ന തിരമാല]]></title>
            <link>https://www.asianetnews.com/videos/news/kallakkadal-phenomenon-high-waves-hit-the-kerala-coast-videoshow-ywgfy7k</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kallakkadal-phenomenon-high-waves-hit-the-kerala-coast-videoshow-ywgfy7k</guid>
            <pubDate>Sat, 22 Aug 2026 09:07:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpsp2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴയിൽ ഇന്ന് അവധി, തദ്ദേശസ്ഥാപനങ്ങളിലെ അം​ഗങ്ങൾക്ക് 2000 രൂപ ഉത്സവബത്ത&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kallakkadal-phenomenon-high-waves-hit-the-kerala-coast-videoshow-ywgfy7k"/>
        </item>
        <item>
            <title><![CDATA[വിദ്യാർത്ഥിനികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി; പരിപാടിക്ക് നിബന്ധനകളോടെ അനുമതി | Rahul Gandhi]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-s-student-interaction-gets-conditional-nod-videoshow-lst9lg7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-s-student-interaction-gets-conditional-nod-videoshow-lst9lg7</guid>
            <pubDate>Sat, 22 Aug 2026 09:07:16 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/7wt5237Ilmc" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;വിദ്യാർത്ഥിനികളുമായി സംവദിക്കാൻ രാഹുൽ ഗാന്ധി; പരിപാടിക്ക് നിബന്ധനകളോടെ അനുമതി, പതിനായിരം വിദ്യാർത്ഥിനികൾ പങ്കെടുക്കും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-s-student-interaction-gets-conditional-nod-videoshow-lst9lg7"/>
        </item>
        <item>
            <title><![CDATA[യുവാക്കൾക്കൊപ്പം രാഹുൽ; പരിക്കേറ്റ കൂടുതൽ വിദ്യാര്‍ത്ഥികളുടെ പരാതി ഏറ്റെടുക്കാൻ കോൺഗ്രസ്]]></title>
            <link>https://www.asianetnews.com/videos/news/rahul-congress-to-champion-injured-students-cause-videoshow-umvfkr0</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-congress-to-champion-injured-students-cause-videoshow-umvfkr0</guid>
            <pubDate>Sat, 22 Aug 2026 09:06:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpsj2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;യുവാക്കൾക്കൊപ്പം രാഹുൽ; പരിക്കേറ്റ കൂടുതൽ വിദ്യാര്&zwj;ത്ഥികളുടെ പരാതി ഏറ്റെടുക്കും, കേസുകൾ വേണമെന്ന ആവശ്യം ശക്തമാക്കും, മറുവശത്ത് രാഹുൽ ഗാന്ധിയെ ചെറുക്കാൻ ബിജെപി ആസൂത്രണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-congress-to-champion-injured-students-cause-videoshow-umvfkr0"/>
        </item>
        <item>
            <title><![CDATA['അവരെ പാറ്റകളെന്ന് വിളിക്കരുത്' CJP സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് VC മോഹനന്‍ കുന്നുമ്മല്‍]]></title>
            <link>https://www.asianetnews.com/videos/news/vc-kunnummal-denies-cockroach-slur-on-cjp-protest-videoshow-y78yzd2</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/vc-kunnummal-denies-cockroach-slur-on-cjp-protest-videoshow-y78yzd2</guid>
            <pubDate>Sat, 22 Aug 2026 09:04:53 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazps8u" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്&zwj;ക്കുന്നുവെന്ന പരമാര്&zwj;ശം;തന്&zwj;റെ വാക്കുകള്&zwj; തെറ്റായി വ്യാഖ്യാനിച്ചാണ് വിമര്&zwj;ശിക്കുന്നതെന്ന് VC മോഹനന്&zwj; കുന്നുമ്മല്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/vc-kunnummal-denies-cockroach-slur-on-cjp-protest-videoshow-y78yzd2"/>
        </item>
        <item>
            <title><![CDATA[സിജെപി സമരത്തിലെ പെല്ലറ്റ് ആക്രമണം: നീതിതേടി കൂടുതൽ വിദ്യാർത്ഥികൾ]]></title>
            <link>https://www.asianetnews.com/videos/news/pellet-attack-at-cjp-protest-more-students-seek-justice-videoshow-h1igd03</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pellet-attack-at-cjp-protest-more-students-seek-justice-videoshow-h1igd03</guid>
            <pubDate>Sat, 22 Aug 2026 09:04:23 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazps5y" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സിജെപി സമരത്തിലെ പെല്ലറ്റ് ആക്രമണം: നീതിതേടി കൂടുതൽ വിദ്യാർത്ഥികൾ, വിഷയം കൂടുതൽ സജീവമാക്കാൻ കോൺ​ഗ്രസ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pellet-attack-at-cjp-protest-more-students-seek-justice-videoshow-h1igd03"/>
        </item>
        <item>
            <title><![CDATA[ഹോട്ടലുകളിൽ പരിശോധന കർശനമാക്കി തുക്കാറാം മുണ്ടേ; മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് അടക്കം 13 ഭക്ഷണശാലകളുടെ ലൈസൻസ് തെറിച്ചു; അടിമുടി വൃത്തിഹീനം]]></title>
            <link>https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036</link>
            <guid isPermaLink="true">https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036</guid>
            <pubDate>Sat, 22 Aug 2026 09:03:51 +0530</pubDate>
            <description><![CDATA[സാമൂഹികമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0krf1nty1gp73s52t74x4xz,imgname-thukaram-mundhe-hotel-raid-1787369588410.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെത്തുടർന്ന് മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്, സൗത്ത് മുംബൈയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റ് തുടങ്ങിയ 13 സ്ഥാപനങ്ങളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷന്റേതാണ്(എഫ്ഡിഎ) നടപടി.&lt;/p&gt;&lt;p&gt;സാമൂഹി​കമാധ്യമങ്ങളിൽ 'റിയൽ സിങ്കം' എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനായ തുക്കാറാം മുണ്ടേ എഫ്ഡിഎ കമ്മീഷണറായി ചുമതലയേറ്റതിന് പിന്നാലെയാണ് വൻകിട ഹോട്ടലുകളിലടക്കം ഭക്ഷ്യസുരക്ഷാ വിഭാ​ഗം പരിശോധന കർശനമാക്കിയത്. അടുത്തിടെ മുംബൈയിലെ 89-ഓളം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ 71 സ്ഥാപനങ്ങൾക്ക് അധികൃതർ നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും ഉത്തരവിട്ടു.&lt;/p&gt;&lt;p&gt;വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയതിനുമാണ് വിവിധ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കിയത്. മുംബൈയിലെ പ്രശസ്തമായ ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിലെ റസ്റ്ററന്റിൽ നടത്തിയ പരിശോധനയിൽ ഈച്ചകളെയും ചത്ത പാറ്റകളെയുമാണ് അടുക്കളയിൽ കണ്ടെത്തിയത്. ഭക്ഷണസാധനങ്ങൾക്ക് സമീപം സോപ്പുപൊടിയടക്കമുള്ള രാസവസ്തുക്കൾ സൂക്ഷിച്ചതായും ഇതിനടുത്തായി ചവറ്റുകുട്ടകളും തുപ്പിയതിന്റെ അവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങൾ തറയിൽ വലിച്ചുവാരിയിട്ടതായും പരിശോധനയിൽ കണ്ടെത്തി. ഇറച്ചിയടക്കം സൂക്ഷിച്ചിരുന്നത് വൃത്തിഹീനമായ റഫ്രിജറേറ്ററുകളിലാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.&lt;/p&gt;&lt;p&gt;കൊളാബയിലെ മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലെ തറയിൽ ഭക്ഷണാവശിഷ്ടങ്ങളും ഭക്ഷണസാധനങ്ങളുമാണ് കണ്ടെത്തിയത്. അടുക്കളയിൽ പാറ്റകളുണ്ടായിരുന്നതായും വൃത്തിഹീനമായ അഴുക്കുപിടിച്ച തുണികളാണ് വൃത്തിയാക്കാനായി ഉപയോ​ഗിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മതിയായ ശീതീകരണ സംവിധാനങ്ങൾ ഇല്ലെന്നും അഴുക്കുപിടിച്ച തുണികളും വൃത്തി​ഹീനമായ പാദരക്ഷകളും കൈകാര്യംചെയ്ത ശേഷം കൈകഴുകാതെയാണ് ജീവനക്കാരൻ ഭക്ഷണമുണ്ടാക്കുന്നതെന്നും കണ്ടെത്തി. യഥാർഥ ചീസിന് പകരം കൃത്രിമ ചീസാണ് ഉപയോ​ഗിച്ചിരുന്നതെന്നും പരിശോധനയിൽ തെളിഞ്ഞു.&lt;/p&gt;&lt;p&gt;ഭക്ഷ്യസുരക്ഷാ വിഭാ​ഗം നടത്തിയ ആദ്യ റെയ്ഡിന് പിന്നാലെ എല്ലാ നിബന്ധനകളും പാലിക്കുന്നതായി കാണിച്ച് മക്ഡൊണാൾഡ്സ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, അധികൃതർ നടത്തിയ തുടർപരിശോധനയിൽ മിക്ക വീഴ്ചകളും പരിഹരിക്കപ്പെട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് ലൈസൻസ് റദ്ദാക്കിയത്.&lt;/p&gt;&lt;p&gt;മലാദിലെ നൊവാര റസ്റ്ററന്റ്, നരിമാൻ പോയിന്റിലെ സ്റ്റാറ്റസ് റസ്റ്ററന്റ്,ഖർ ജിംഖാന റസ്റ്ററൻസ്, സാന്റാക്രൂസിലെ ബജ്റങ് സ്വീറ്റ് മാർട്ട്, അന്ധേരി വെസ്റ്റിലെ എഎസ്എം ഹോട്ടൽസ് ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയ്ക്ക് പുറത്ത് നാ​ഗ്പുരിലെ ഡു ബ്രദേഴ്സ് ഷവർമ, നാസിക്കിലെ ആവന്തി സ്നാക്ക്സ്, അമരാവതിയിലെ പിന്റു യാദവ് സ്വീറ്റ്സ്, ഛത്രപതി സംഭാജി ന​ഗറിലെ പ്രഭാനി-ഛാപൻ ഭോ​ഗ് താലി റസ്റ്ററന്റ്, സ്റ്റാർ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങൾക്കും ലൈസൻസ് നഷ്ടമായി.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/thukaram-mundhe-mumbai-maharashtra-food-safety-hotel-raid-suspended-license-articleshow-51f3036"/>
        </item>
        <item>
            <title><![CDATA['ജെൻസികളെ പാറ്റകളെന്ന് വിളിക്കരുത്'; വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍]]></title>
            <link>https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5</guid>
            <pubDate>Sat, 22 Aug 2026 09:02:39 +0530</pubDate>
            <description><![CDATA[വിവാദമായ പാറ്റ പരാമർശത്തെ ന്യായീകരിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ചില വിദേശശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകളാക്കാൻ ശ്രമിക്കുന്നു. അതിനെ ചെറുത്തില്ലെങ്കിൽ താൻ എങ്ങനെ വി സിയാകുമെന്ന് ചോദ്യം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kr6fst42wb19gcpmv5h49n,imgname-mohanan-kunnummal-1787369307962.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്&zwj; എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്&zwj; ജെൻസികളെ ബോധപൂര്&zwj;വം പാറ്റകള്&zwj; ആക്കുന്നു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്&zwj;ക്കുന്നത് എന്ന പരാമർശത്തിൽ തന്&zwj;റെ വാക്കുകള്&zwj; തെറ്റായി വ്യാഖ്യാനിക്കുക ആയിരുന്നുവെന്നും മോഹനൻ കുന്നുമ്മൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.&lt;/p&gt;&lt;h2&gt;വിവാദങ്ങളിൽ പ്രതികരിച്ച് വിസി&lt;/h2&gt;&lt;p&gt;സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്&zwj; എന്ന് വിളിക്കരുതെന്നാണ് എന്&zwj;റെ അഭിപ്രായം. ചില വിദേശ ശക്തികള്&zwj; ജെൻസികളെ ബോധപൂര്&zwj;വം പാറ്റകളാക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്&zwj; താൻ എങ്ങനെ ഒരു വി സിയാകും. വിദേശത്ത് നിന്ന് എതിര്&zwj;ശബ്ദം ഉയര്&zwj;ന്നത് യാദൃശ്ചികമായി കാണാനാവില്ല. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ച വിവാദം. പറഞ്ഞത് മനസ്സിൽ ആകാത്തത് കൊണ്ടാണ് കുട്ടികള്&zwj; നിശബ്ദരായത്. മുതിര്&zwj;ന്ന കുട്ടികളായിരുന്നുവെങ്കിൽ പ്രതികരിച്ചേനെ. ചടങ്ങ് കഴിഞ്ഞ് അങ്കിള്&zwj; പറഞ്ഞത് മനസ്സിലായില്ലെന്ന് കുട്ടികള്&zwj; തന്നോട് പറഞ്ഞുവെന്നും മോഹനൻ കുന്നുമ്മൽ പറയുന്നു.&lt;/p&gt;&lt;p&gt;അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്&zwj;ക്കുന്നുവെന്ന പരമാര്&zwj;ശത്തില്&zwj; തന്&zwj;റെ വാക്കുകള്&zwj; തെറ്റായി വ്യാഖ്യാനിച്ചാണ് വിമര്&zwj;ശിക്കുന്നത്. താൻ ഉദ്ദേശിച്ചത് ഭൂമിയെ വണങ്ങുന്ന കാര്യമാണെന്ന് പറഞ്ഞ മോഹനൻ കുന്നുമ്മൽ, തനിക്ക് സംഘിമുദ്ര ചുമത്തുന്നത് ചില ലക്ഷ്യങ്ങളോടെയാണെന്നും കുറ്റപ്പെടുത്തി. രാജ്യം ഭരിക്കുന്നത് തന്നെ ആര്&zwj; എസ് എസ് ആശയങ്ങളിൽ വിശ്വസിക്കുന്നവരാണ്. അവര്&zwj;ക്ക് മോഹനൻ കുന്നുമ്മലിന്&zwj;റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. തന്നെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് മന്ത്രി റോജി ജോണിന് തന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഒരു വി സി ചെയ്യേണ്ട കാര്യങ്ങള്&zwj; മാത്രമാണ് താൻ ചെയ്യുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.&lt;/p&gt;&lt;h3&gt;എസ്എഫ്ഐയെ പരിഹസിച്ച് കേരള വി സി&lt;/h3&gt;&lt;p&gt;എസ്എഫ്ഐ പ്രവര്&zwj;ത്തകര്&zwj; തന്നെ മഹാബലിയായി ചിത്രീകരിച്ച് സര്&zwj;വകലാശാലക്ക് മുന്നിൽ കുഴിച്ചിട്ടു. ഇത് അംഗീകാരമായി താൻ കാണുന്നു. നന്മകള്&zwj; മാത്രം ചെയ്ത മഹാനായ ചക്രവര്&zwj;ത്തിയാണ് മഹാബലി. മഹാബലി ആരാണെന്ന് പോലും അറിയാതെയാണ് എസ്എഫ്ഐ ഇങ്ങനെ ചെയ്തതെന്നും മോഹനൻ കുന്നുമ്മൽ പരിഹസിച്ചു.&lt;/p&gt;&lt;p&gt;&lt;strong&gt;പുനര്&zwj;മൂല്യനിര്&zwj;ണയ വിവാദത്തില്&zwj; വിശദീകരണം&lt;/strong&gt;&lt;/p&gt;&lt;p&gt;എല്&zwj;എൽഎൽബി പുനര്&zwj;മൂല്യനിര്&zwj;ണയ വിവാദത്തില്&zwj; വിദഗ്ദ സമിതിയെ കൊണ്ട് അന്വേഷണം നടത്തിവരുന്നുവെന്നും മോഹനൻ കുന്നുമ്മൽ അറിയിച്ചു. ഉത്തരപേപ്പറുകള്&zwj; മുദ്രവെച്ച് സൂക്ഷിക്കാൻ നിര്&zwj;ദ്ദേശം നല്&zwj;കിയിട്ടുണ്ട്. പുനര്&zwj;മൂല്യനിര്&zwj;ണയം മാത്രം മതി എന്ന് ചിലര്&zwj; വാദിക്കുന്നതിൽ സംശയമുണ്ട്. ചോദ്യപ്പേപ്പര്&zwj; ചിലര്&zwj;ക്ക് നേരത്തെ ചോര്&zwj;ത്തിക്കിട്ടുന്നുവെന്ന് സംശയമുണ്ട്. എല്&zwj;എല്&zwj;എൽ ബിക്ക് ഇനി മുതൽ ഡബിള്&zwj; വാല്യുവേഷൻ മാത്രമായിരിക്കും ഉണ്ടാവുക. ചോദ്യപ്പേപ്പര്&zwj; പരീക്ഷാഹാളിൽ വെച്ച് ഓണ്&zwj;ലൈനായി നല്&zwj;കുന്ന സംവിധാനം കൊണ്ടുവരുമെന്നും വിസി കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-university-vc-mohanan-kunnummal-explanation-over-cjp-protest-controversy-statement-articleshow-c5652x5"/>
        </item>
        <item>
            <title><![CDATA[മാസം 10,000 രൂപ ഇഎംഐ; ഈ 10 കാറുകൾ സ്വന്തമാക്കാം, ഡൗൺ പേയ്‌മെന്‍റ് എത്രയെന്ന് അറിയാം]]></title>
            <link>https://www.asianetnews.com/automobile/four-wheels/10-cars-you-can-buy-with-a-rs-10000-emi-check-the-down-payment-articleshow-kn7wsg7</link>
            <guid isPermaLink="true">https://www.asianetnews.com/automobile/four-wheels/10-cars-you-can-buy-with-a-rs-10000-emi-check-the-down-payment-articleshow-kn7wsg7</guid>
            <pubDate>Sat, 22 Aug 2026 08:57:57 +0530</pubDate>
            <description><![CDATA[മാസം 10,000 രൂപയിൽ താഴെ ഇഎംഐയിൽ പുതിയ കാർ വാങ്ങാൻ സാധിക്കും. ആൾട്ടോ കെ10, ക്വിഡ്, ടിയാഗോ തുടങ്ങിയ ഹാച്ച്ബാക്കുകൾ മുതൽ എക്സ്റ്റർ പോലുള്ള കോംപാക്ട് എസ്‌യുവികൾ വരെ ഈ ബജറ്റിൽ ഉൾപ്പെടുത്താൻ ആവശ്യമായ ഡൗൺ പേയ്‌മെന്റ് വിവരങ്ങൾ ലേഖനത്തിൽ നൽകുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8w3e6w7xw3q2ygt4p4d9phq,imgname-lady-driver--1-.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പു&lt;/strong&gt;തിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ മാസം 10,000 രൂപയിൽ കൂടുതൽ ഇഎംഐ നൽകാൻ താൽപര്യമില്ലെങ്കിൽ മുന്നിലുള്ള ഓപ്ഷനുകൾ പരിമിതമാണ്. പ്രധാനമായും എൻട്രി ലെവൽ ഹാച്ച്ബാക്കുകളാണ് ഈ ബജറ്റിൽ ഉൾപ്പെടുന്നത്. എന്നാൽ ചില കോംപാക്ട് എസ്&zwnj;യുവികളും സെഡാനുകളും ഈ ഇഎംഐ പരിധിയിൽ എത്തും.&lt;/p&gt;&lt;h2&gt;കണക്കുകൾ എങ്ങനെ?&lt;/h2&gt;&lt;p&gt;അഞ്ച് വർഷം അഥവാ 60 മാസത്തെ കാർ ലോൺ, 9 ശതമാനം വാർഷിക പലിശനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഇഎംഐ കണക്കാക്കിയിരിക്കുന്നത്. ഇഎംഐ 10,000 രൂപയിൽ നിർത്തുന്നതിനായി ആവശ്യമായിടത്ത് ഡൗൺ പേയ്&zwnj;മെന്റ് ക്രമീകരിച്ചിട്ടുണ്ട്. യഥാർത്ഥ ഇഎംഐ ബാങ്ക്, സിബിൽ സ്കോർ, ഇൻഷുറൻസ്, രജിസ്ട്രേഷൻ ചെലവ്, ഡീലർ ഓഫറുകൾ, വാഹനം വാങ്ങുന്ന നഗരം തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് മാറാം.&lt;/p&gt;&lt;h2&gt;മാരുതി ആൾട്ടോ കെ10&lt;/h2&gt;&lt;p&gt;ഏകദേശം 4.14 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ കണക്കാക്കിയ ഓൺ-റോഡ് വില. ഡൗൺ പേയ്&zwnj;മെന്റ് ഇല്ലാതെ തന്നെ ഏകദേശം 8,600 രൂപ ഇഎംഐയിൽ കാർ സ്വന്തമാക്കാൻ കഴിയുമെന്നാണ് കണക്ക്. കുറഞ്ഞ വാങ്ങൽ ചെലവും പരിപാലനച്ചെലവും ആഗ്രഹിക്കുന്നവർക്ക് ഇത് പരിഗണിക്കാം.&lt;/p&gt;&lt;h2&gt;മാരുതി എസ്-പ്രെസ്സോ&lt;/h2&gt;&lt;p&gt;ഏകദേശം 3.92 ലക്ഷം രൂപ ഓൺ-റോഡ് വില വരുന്ന എസ്-പ്രെസ്സോയ്ക്ക് ഏകദേശം 8,100 രൂപയാണ് മാസ ഇഎംഐ. ഉയർന്ന ഡ്രൈവിംഗ് പൊസിഷൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ചെറിയ കാർ ആകർഷകമായേക്കാം.&lt;/p&gt;&lt;h2&gt;റെനോ ക്വിഡ്, ടാറ്റ ടിയാഗോ&lt;/h2&gt;&lt;p&gt;ഏകദേശം 5.07 ലക്ഷം രൂപയാണ് റെനോ ക്വിഡിന്റെ ഓൺ-റോഡ് വില. 25,000 രൂപ ഡൗൺ പേയ്&zwnj;മെന്റ് നൽകിയാൽ ഇഎംഐ 10,000 രൂപയിൽ എത്തിക്കാം. ടാറ്റ ടിയാഗോയ്ക്ക് ഏകദേശം 43,000 രൂപ ഡൗൺ പേയ്&zwnj;മെന്റ് ആവശ്യമായി വരും. നഗരയാത്രയ്ക്കൊപ്പം ഹൈവേ ഉപയോഗവും പരിഗണിക്കുന്നവർക്ക് ടിയാഗോ ശ്രദ്ധേയമായ ഓപ്ഷനാണ്.&lt;/p&gt;&lt;h2&gt;മാരുതി സെലേറിയോ, വാഗൺ ആർ&lt;/h2&gt;&lt;p&gt;സെലേറിയോയ്ക്ക് ഏകദേശം 44,000 രൂപയും വാഗൺ ആറിന് 77,000 രൂപയും ഡൗൺ പേയ്&zwnj;മെന്റ് കണക്കാക്കിയിട്ടുണ്ട്. രണ്ട് കാറുകൾക്കും ഏകദേശം 10,000 രൂപയാണ് പ്രതിമാസ ഇഎംഐ.&lt;/p&gt;&lt;h2&gt;ഈക്കോ മുതൽ ഔറ വരെ&lt;/h2&gt;&lt;p&gt;മാരുതി ഈക്കോയ്ക്ക് ഏകദേശം 1.04 ലക്ഷം രൂപയും ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിന് 1.45 ലക്ഷം രൂപയും ഡൗൺ പേയ്&zwnj;മെന്റ് വേണം. ഹ്യുണ്ടായ് എക്സ്റ്ററിന് ഏകദേശം 1.68 ലക്ഷം രൂപയും ഔറയ്ക്ക് 1.90 ലക്ഷം രൂപയും ഡൗൺ പേയ്&zwnj;മെന്റ് നൽകിയാൽ 10,000 രൂപ ഇഎംഐ പരിധിയിൽ എത്താം.&lt;/p&gt;&lt;h2&gt;ഇഎംഐ മാത്രം നോക്കരുത്&lt;/h2&gt;&lt;p&gt;കാർ വാങ്ങുമ്പോൾ ഇഎംഐ മാത്രം കണക്കാക്കി തീരുമാനമെടുക്കരുത്. ഡൗൺ പേയ്&zwnj;മെന്റ്, ആകെ പലിശ, ഇൻഷുറൻസ്, ഇന്ധനച്ചെലവ്, സർവീസ്, രജിസ്ട്രേഷൻ തുടങ്ങിയ അധിക ചെലവുകളും കണക്കിലെടുക്കണം. കുറഞ്ഞ ഇഎംഐ എന്നത് എല്ലായ്പ്പോഴും കുറഞ്ഞ ആകെ ചെലവ് എന്നല്ലെന്നതും ശ്രദ്ധിക്കണം.&lt;/p&gt;]]></content:encoded>
            <category><![CDATA[automobile/four-wheels]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/automobile/four-wheels/10-cars-you-can-buy-with-a-rs-10000-emi-check-the-down-payment-articleshow-kn7wsg7"/>
        </item>
        <item>
            <title><![CDATA['പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല'; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ]]></title>
            <link>https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1</guid>
            <pubDate>Sat, 22 Aug 2026 08:44:18 +0530</pubDate>
            <description><![CDATA[പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എംപി. റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി എംപി പ്രതികരിച്ചു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് ഉൾപ്പെടെ കത്ത് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kqaz7hyxkdqzw3p8k7kpzd,imgname-palakkad-railway-division-split-1787368406257.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉള്ളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമറിയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും എംപി കത്ത് നൽകി.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;റെയിൽവേ ബോർഡിന്റെ തീരുമാനം പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള നീക്കമാണെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയിൽവേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതെന്ന് എംപി പറഞ്ഞു.&lt;/p&gt;&lt;p&gt;പാലക്കാട് ഡിവിഷൻ കേരളത്തിന്റെ റെയിൽവേ സംവിധാനത്തിന്റെ നിർണായക ഘടകമാണ്. അതിന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്ന ഓരോ നടപടിയും ഭാവിയിൽ ഡിവിഷന്റെ ഭരണപരവും സാമ്പത്തികവുമായ ശക്തിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ തീരുമാനത്തെ ഒരു ചെറിയ ഭരണപരമായ മാറ്റമായി ലഘൂകരിച്ച് കാണാൻ കഴിയില്ല. കേരളത്തിന്റെ റെയിൽവേ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേരളത്തിലെ ബിജെപി നേതൃത്വം വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും എംപി ആവശ്യപ്പെട്ടു. കേരളത്തിന് അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമ്പോൾ അതിന്റെ മുഴുവൻ രാഷ്ട്രീയ നേട്ടവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാരിനും അവകാശപ്പെടുകയും കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ അതിൽ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനിൽക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ബിജെപി നേതാക്കൾ കേന്ദ്രസർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. പിന്തുണയ്ക്കുന്നില്ലെങ്കിൽ തീരുമാനം പിൻവലിപ്പിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്താൻ അവർ തയ്യാറാകണം. കേരളത്തിന്റെ താൽപര്യങ്ങളെക്കാൾ രാഷ്ട്രീയ സൗകര്യത്തിന് മുൻതൂക്കം നൽകുന്ന സമീപനം ഇനി കേരളം അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടലുകളെ ചെറുതാക്കി കാണിക്കുകയും റെയിൽവേ വികസനങ്ങളുടെ രാഷ്ട്രീയ ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ, കേരളത്തിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുന്നതിലൂടെ സ്വന്തം ഇരട്ടത്താപ്പാണ് തെളിയിക്കുന്നത്. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കുന്ന വിഷയത്തിൽ ആരാണ് കേരളത്തോടൊപ്പം നിൽക്കുന്നത് എന്നും ആരാണ് കേന്ദ്രസർക്കാരിന്റെ മുന്നിൽ മൗനം പാലിക്കുന്നതെന്നും ജനങ്ങൾ തിരിച്ചറിയും.&lt;/p&gt;&lt;p&gt;ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി ഈ വിഷയം നേരിട്ട് ചർച്ച ചെയ്യും. യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആശങ്കകളും പ്രതിഷേധവും അറിയിക്കും. പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയും ചെയ്യും. റെയിൽവേ ബോർഡിന്റെ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കാനും തീരുമാനം നടപ്പാക്കുന്നതിൽനിന്ന് പിന്മാറാനും ആവശ്യപ്പെടുമെന്നും എംപി അറിയിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിലെ യാത്രക്കാരുടെ താൽപര്യങ്ങൾക്ക് പ്രതികൂലമായ ഒരു തീരുമാനവും നിശബ്ദമായി അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരുമായി ഏകോപിപ്പിച്ച് ഈ വിഷയത്തിൽ സംയുക്തമായ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ നിൽക്കും. പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലും കേരളത്തിന്റെ പ്രതിഷേധം ശക്തമായി ഉയർത്തും. തീരുമാനം പിൻവലിക്കുന്നതുവരെ ഈ വിഷയത്തിൽ രാഷ്ട്രീയമായും പാർലമെന്ററി തലത്തിലും ജനകീയമായും പോരാട്ടം തുടരും. പാലക്കാട് ഡിവിഷനെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ വിട്ടുകൊടുക്കില്ല. കേരളത്തിന്റെ യാത്രക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. വികസനത്തിന്റെ പേരിൽ കേരളത്തിൽ വന്ന് രാഷ്ട്രീയ നേട്ടം കൊയ്യുകയും കേരളത്തിന് പ്രതികൂലമായ തീരുമാനങ്ങൾ വരുമ്പോൾ മൗനം പാലിക്കുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടും. കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്നോട്ടില്ല. പാലക്കാട് ഡിവിഷനെ തകർക്കാനുള്ള നീക്കം അനുവദിക്കില്ല. ഈ തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kodikunnil-suresh-mp-against-railway-board-decision-to-transfer-mangaluru-area-from-palakkad-division-articleshow-4d64rt1"/>
        </item>
        <item>
            <title><![CDATA[അതിർത്തി ലംഘിച്ച് മത്സ്യബന്ധനം: വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി]]></title>
            <link>https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx</guid>
            <pubDate>Sat, 22 Aug 2026 08:41:33 +0530</pubDate>
            <description><![CDATA[അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kq6ws6yqwyw6cwrk5p1rym,imgname-vlcsnap-2026-08-22-08h40m29s171-1787368272678.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;വർക്കല: &lt;/strong&gt;ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടയുകയും തുടർന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് എത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവസ്ഥലത്ത് അയിരൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചുവരികയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി തടസ്സപ്പെടുത്തുന്ന വലിയ ബോട്ടുകളുടെ അതിക്രമത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസ് ഇടപെടലിനെ തുടർന്ന് സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ടെങ്കിലും പ്രദേശത്ത് ഇപ്പോഴും വൻതുടർ പ്രതിഷേധ സാധ്യത നിലനിൽക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fishing-across-the-border-boat-workers-clash-in-varkala-articleshow-v8e3azx"/>
        </item>
        <item>
            <title><![CDATA[മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?]]></title>
            <link>https://www.asianetnews.com/gallery/health/what-happens-if-you-drink-pomegranate-juice-every-day-shd1r2y</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/what-happens-if-you-drink-pomegranate-juice-every-day-shd1r2y</guid>
            <pubDate>Sat, 22 Aug 2026 08:28:27 +0530</pubDate>
            <description><![CDATA[മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ke9gprkvg3xshvz77ng9he8g,imgname-mixcollage-06-jan-2026-04-52-pm-6641-1767698555515.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാതളനാരങ്ങ ജ്യൂസ് പതിവായി കുടിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?&lt;/p&gt;&lt;img&gt;&lt;p&gt;മാതളനാരങ്ങ ജ്യൂസ് പോഷകസമൃദ്ധവും രുചികരവുമായ ഒരു പാനീയമാണ്. ഉള്ളം തണുപ്പിക്കാൻ മാതളനാരങ്ങ കൊണ്ടുള്ള ഒരു ആരോഗ്യ പാനിയം. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്&zwj; അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ശരീരത്തിലെ ഇരുമ്പിന്&zwj;റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു..&lt;/p&gt;&lt;img&gt;&lt;p&gt;മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്&zwnj;സിഡന്റുകൾ ആരോഗ്യകരമായ രക്തയോട്ടത്തെ പിന്തുണയ്ക്കുക ചെയ്തേക്കാം. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച് ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ.&lt;/p&gt;&lt;img&gt;&lt;p&gt;മാതളനാരങ്ങ ജ്യൂസിൽ പ്യൂണിക്കലാഗിനുകൾ, ആന്തോസയാനിനുകൾ തുടങ്ങിയ പോളിഫെനോളുകൾ ഉൾപ്പെടെയുള്ള ആന്റിഓക്&zwnj;സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തെയും രക്തക്കുഴലുകളുടെ പ്രവർത്തനത്തെയും വിവിധ രീതികളിൽ സഹായിക്കാൻ ഈ സംയുക്തങ്ങൾക്ക് കഴിയും.&lt;/p&gt;&lt;img&gt;&lt;p&gt;രക്തക്കുഴലുകളിൽ നൈട്രിക് ഓക്സൈഡിന്റെ ലഭ്യത വർദ്ധിപ്പിക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും പ്യൂണിക്കാലാജിനുകൾക്ക് (punicalagins) സാധിച്ചേക്കാം. രക്തക്കുഴലുകൾക്ക് അയവ് നൽകാനും ഇവ സഹായിച്ചേക്കാം. രക്തയോട്ടവും രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ശരീരം ഉപയോഗിക്കുന്ന പ്രധാന തന്മാത്രകളിലൊന്നാണ് നൈട്രിക് ഓക്സൈഡ്.&lt;/p&gt;&lt;img&gt;&lt;p&gt;മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല രോഗങ്ങളെ അകറ്റി നിർത്തി രോഗ പ്രതിരോധ ശേഷി കൂട്ടുവാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കുന്നു. മാതളച്ചാറിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും അരുണ രക്താണുക്കളുടെ വർധനക്കും സഹായകരമാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മാതളനാരങ്ങയിൽ അടങ്ങിയ നൈട്രിക് ആസിഡ് ധമനികളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കം ചെയ്യാൻ സഹായിക്കും. 70 ശതമാനത്തിലധികം കൊളസ്&zwnj;ട്രോളും ഇല്ലാതാക്കാൻ മാതള നാരങ്ങക്ക് കഴിവുണ്ട്.&lt;/p&gt;&lt;img&gt;&lt;p&gt;ടൈപ്പ് 2 പ്രമേഹമുള്ളവർ മാതളനാരങ്ങ ജ്യൂസ് പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഒരു ഡോക്ടറെ കണ്ട് വിദ​​ഗ്ധ നിർദേശം തേടുക. മാതളനാരങ്ങയിലും അതിൻ്റെ ജ്യൂസിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അതിന് ഗ്ലൈസമിക് ഇൻഡക്സ് അല്പം കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/what-happens-if-you-drink-pomegranate-juice-every-day-shd1r2y"/>
        </item>
        <item>
            <title><![CDATA[ട്രിപ്പിന് വേണ്ടി വിളിച്ചുവരുത്തി, യാത്രയ്ക്കിടെ തർക്കം; 22 കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി സംഘം]]></title>
            <link>https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606</guid>
            <pubDate>Sat, 22 Aug 2026 08:25:08 +0530</pubDate>
            <description><![CDATA[ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kp91b4dhwbqytqxrc042qx,imgname-fotojet---2026-08-22t082441.364-1787367294308.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാറിനായി നടത്തിയ കൊലപാതകത്തിന് ശേഷം മൃതദേഹം രാജസ്ഥാനിലെ വനാതിർത്തിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഔറയ്യ സ്വദേശിയായ ആശിഷ് പാൽ ആണ് കൊല്ലപ്പെട്ടത്. ജൂലൈ 20-നാണ് സരിത വിഹാറിൽ നിന്ന് ജയ്പൂരിലേക്ക് ട്രിപ്പ് വിളിച്ച സംഘത്തോടൊപ്പം ഇയാൾ യാത്ര തിരിക്കുന്നത്.&lt;/p&gt;&lt;p&gt;യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി പ്രതികളും ആശിഷും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് പ്രതികൾ ആശിഷിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം മൃതദേഹം കാറിനുള്ളിൽ ഒളിപ്പിച്ചു. രാജസ്ഥാനിലെ മോഖംപുരയ്ക്ക് സമീപമുള്ള വനമേഖലയിൽ മൃതദേഹം തള്ളിയ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. ആദ്യം രാജസ്ഥാനിലെ മോഖംപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഡൽഹിയിലെ സരിത വിഹാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ, ഹൈവേ ടോൾ പ്ലാസ വിവരങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് ഡൽഹി പോലീസും രാജസ്ഥാൻ പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് പ്രതികൾ വലയിലായത്. അനിൽ ജാട്ട് (23), റാം (29), സുമിത് (20), സാനു (18), അർജുൻ റിൻവ (22),16 വയസ്സുകാരനായ ഒരാൾ എന്നിവരാണ് സംഭവത്തില്&zwj; പിടിയിലായത്.&lt;/p&gt;&lt;p&gt;പണമില്ലാതെ വന്നപ്പോൾ വാഹനം കവർച്ച ചെയ്യാൻ പ്രതികൾ മുൻകൂട്ടി ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ആശിഷിന്&zwj;റെ മൊബൈൽ ഫോണും പണവും ഉപയോഗിച്ച്, ഇയാളുടെ എ.ടി.എം കാർഡ് വഴി പണം പിൻവലിക്കാനും ശ്രമിച്ചു. കാറിന്&zwj;റെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം അജ്മീറിൽ തങ്ങിയ സംഘം, പിന്നീട് ജയ്പൂർ റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഡൽഹി പോലീസിന്&zwj;റെ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/22-year-old-taxi-driver-killed-after-being-called-for-jaipur-trip-articleshow-yeu7606"/>
        </item>
        <item>
            <title><![CDATA[PSC നിയമന തട്ടിപ്പ്; ശക്തമായ ഇടപെടലിനൊരുങ്ങി ലോക് ഭവൻ]]></title>
            <link>https://www.asianetnews.com/videos/news/psc-scam-lok-bhavan-prepares-decisive-action-videoshow-l9c37n0</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/psc-scam-lok-bhavan-prepares-decisive-action-videoshow-l9c37n0</guid>
            <pubDate>Sat, 22 Aug 2026 08:16:59 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpl7y" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;PSC സെക്രട്ടറിയെ വിളിച്ചുവരുത്തി പരീക്ഷ തട്ടിപ്പിന്റെ വിശദാംശങ്ങൾ തേടി ഗവർണർ; പി എസ് സി നിയമന തട്ടിപ്പിൽ ശക്തമായ ഇടപെടലിനൊരുങ്ങി ലോക് ഭവൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/psc-scam-lok-bhavan-prepares-decisive-action-videoshow-l9c37n0"/>
        </item>
        <item>
            <title><![CDATA['ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്'; നഷ്ടപ്പെട്ട ആ കപ്പ് തിരികെയെത്തിക്കാൻ പള്ളാത്തുരുത്തി]]></title>
            <link>https://www.asianetnews.com/videos/news/pallathuruthy-aims-to-reclaim-the-lost-trophy-videoshow-c84akki</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pallathuruthy-aims-to-reclaim-the-lost-trophy-videoshow-c84akki</guid>
            <pubDate>Sat, 22 Aug 2026 08:15:19 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpl02" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്, ഈ വെള്ളിക്കപ്പ് ഞങ്ങൾ ഉയർത്തും, അത് ട്രോഫി പിവിസി കൊണ്ടുവരും'; ആവേശം നിറച്ച് പള്ളാത്തുരുത്തി Nehru Trophy Boat Race | Punnamada | Kuttanad | Alappuzha&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pallathuruthy-aims-to-reclaim-the-lost-trophy-videoshow-c84akki"/>
        </item>
        <item>
            <title><![CDATA[ജലപൂരത്തിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ആവേശത്തില്‍ ജലോത്സവ പ്രേമികള്‍ | Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-prepares-for-the-spectacle-videoshow-012aku9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-prepares-for-the-spectacle-videoshow-012aku9</guid>
            <pubDate>Sat, 22 Aug 2026 08:15:04 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpkyq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പുന്നമടക്കായലില്&zwj; ഇന്ന് ആവേശപൂരം; നെഹ്റു ട്രോഫി വള്ളംകളി ഇന്ന്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-prepares-for-the-spectacle-videoshow-012aku9"/>
        </item>
        <item>
            <title><![CDATA[ജലപൂരത്തിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ആവേശത്തില്‍ ജലോത്സവ പ്രേമികള്‍]]></title>
            <link>https://www.asianetnews.com/videos/news/punnamada-prepares-as-nehru-trophy-excitement-mounts-videoshow-3was29q</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/punnamada-prepares-as-nehru-trophy-excitement-mounts-videoshow-3was29q</guid>
            <pubDate>Sat, 22 Aug 2026 08:14:25 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/7KnSCJBh3FQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ജലപൂരത്തിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ആവേശത്തില്&zwj; ജലോത്സവ പ്രേമികള്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/punnamada-prepares-as-nehru-trophy-excitement-mounts-videoshow-3was29q"/>
        </item>
        <item>
            <title><![CDATA[ബാങ്കിന്‍റെ പേരിൽ വ്യാജ ആപ്പ്! ഒറ്റ ക്ലിക്കിൽ പണം പോകും; ഫയർബേസിനെ ദുരുപയോഗം ചെയ്ത് വൻ തട്ടിപ്പ്]]></title>
            <link>https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</link>
            <guid isPermaLink="true">https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8</guid>
            <pubDate>Sat, 22 Aug 2026 08:13:46 +0530</pubDate>
            <description><![CDATA[പ്രമുഖ ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. ഈ വ്യാജ ആപ്പുകൾ ഉപയോക്താക്കളുടെ ഫോണിൽ നിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khwg2ha318rvnec3kxdaqffr,imgname-mumbai-immigration-officer-crypto-investment-fraud-79-lakh-loss-whatsapp-eg-plan-scam-cyber-crime-case-1771556652355.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പ്ര&lt;/strong&gt;മുഖ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ആപ്പുകളും നിർമിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ഗൂഗിളിന്റെ ഫയർബേസ് സേവനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് നൂറുകണക്കിന് അക്കൗണ്ടുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഗൂഗിളിനോട് നിർദേശിച്ചു. തട്ടിപ്പുകാർ ഫയർബേസ് ഉപയോഗിച്ച് ദോഷകരമായ സോഫ്റ്റ്&zwnj;വെയറുകൾ വിതരണം ചെയ്യുകയും ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് സാമ്പത്തിക വിവരങ്ങൾ ചോർത്തുകയും ചെയ്തതായി സർക്കാർ കണ്ടെത്തി.&lt;/p&gt;&lt;h2&gt;ഓഗസ്റ്റിൽ മാത്രം 57 വെബ്സൈറ്റുകൾ&lt;/h2&gt;&lt;p&gt;ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം ഓഗസ്റ്റിൽ മാത്രം ഫയർബേസിൽ പ്രവർത്തിച്ചിരുന്ന കുറഞ്ഞത് 57 വെബ്സൈറ്റുകളും ഡാറ്റാബേസുകളും നീക്കം ചെയ്യാൻ ഗൂഗിളിനോട് ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ ഫോണുകളിൽനിന്ന് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒറ്റത്തവണ പാസ്&zwnj;വേഡുകൾ തുടങ്ങിയ രഹസ്യ വിവരങ്ങൾ മോഷ്ടിക്കാൻ ഇവ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ. നോട്ടീസ് ലഭിച്ച് 3 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട ലിങ്കുകൾ നീക്കം ചെയ്യണമെന്നും നിർദേശമുണ്ട്.&lt;/p&gt;&lt;h2&gt;ബാങ്കുകളുടെ പേരിൽ വ്യാജ ആപ്പുകൾ&lt;/h2&gt;&lt;p&gt;നീക്കം ചെയ്യാൻ ആവശ്യപ്പെട്ട 57 വെബ്സൈറ്റുകളിലും ഡാറ്റാബേസുകളിലും 7 എണ്ണം പ്രമുഖ ഇന്ത്യൻ ബാങ്കുകളുടെ പേരും രൂപവും അനുകരിച്ചുള്ള വ്യാജ പേജുകളായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ പേരിലാണ് ചില വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിച്ചത്. പുതിയ ക്രെഡിറ്റ് കാർഡ്, റിവാർഡ്, ക്രെഡിറ്റ് പരിധി വർധന തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് ഉപയോക്താക്കളെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചത്.&lt;/p&gt;&lt;h2&gt;ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വിവരങ്ങൾ ചോരും&lt;/h2&gt;&lt;p&gt;ബാങ്കിങ് സേവനങ്ങളുടെ യഥാർഥ ആപ്പുകളെന്ന് തോന്നിക്കുന്ന തരത്തിലാണ് തട്ടിപ്പുകാർ ക്ഷുദ്ര ആപ്പുകൾ ഒരുക്കിയത്. ഉപയോക്താവ് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള ഫയർബേസ് ഡാറ്റാബേസിലേക്ക് കൈമാറപ്പെടും. ഇതുവഴി ഫോണിൽ ഇൻസ്റ്റാൾ ചെയ്ത മറ്റ് ആപ്പുകളിലേക്കും പ്രവേശനം നേടാനും ബാങ്കിങ് വിവരങ്ങൾ ഉപയോഗിച്ച് പണം തട്ടിയെടുക്കാനും തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് അധികൃതരുടെ കണ്ടെത്തൽ.&lt;/p&gt;&lt;h2&gt;കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ്&lt;/h2&gt;&lt;p&gt;കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ പേരിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സഹായധനം ലഭിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ്യാജ വെബ്സൈറ്റുകളിലെത്തിക്കുന്നതാണ് രീതി. പണം ലഭിക്കുന്നതിനായി പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഉപയോക്താവിന്റെ വിവരങ്ങൾ തട്ടിപ്പുകാരുടെ ഡാറ്റാബേസിലേക്ക് കൈമാറപ്പെടും.&lt;/p&gt;&lt;h2&gt;&lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; ഭീഷണി&lt;/h2&gt;&lt;p&gt;സൈബർ സുരക്ഷാ ഗവേഷകർ ഇത്തരം ക്ഷുദ്ര ആപ്പുകളെ &lsquo;ആൻഡ്രോയിഡ് ഗോഡ് മോഡ്&rsquo; എന്നാണ് വിശേഷിപ്പിക്കുന്നത്. ഉപയോക്താവിന്റെ ഫോണിൽ ഏതാണ്ട് പൂർണ നിയന്ത്രണം നേടാൻ തട്ടിപ്പുകാർക്ക് കഴിയുന്ന തരത്തിലുള്ള ക്ഷുദ്ര സോഫ്റ്റ്&zwnj;വെയറുകളെയാണ് ഈ പേരിൽ വിളിക്കുന്നത്. ബാങ്കിങ്, സർക്കാർ സേവനങ്ങൾ, വൈദ്യുതി തുടങ്ങിയ വിശ്വസനീയ സ്ഥാപനങ്ങളുടെ പേരും രൂപവും അനുകരിച്ചാണ് ഇത്തരം ആപ്പുകൾ പ്രചരിപ്പിക്കുന്നത്. സന്ദേശങ്ങളിലൂടെയും വിവിധ ഓൺലൈൻ മാർഗങ്ങളിലൂടെയും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയാണ് പതിവ്.&lt;/p&gt;&lt;h2&gt;ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ തട്ടിപ്പും&lt;/h2&gt;&lt;p&gt;ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ അതിവേഗം വർധിക്കുന്ന സാഹചര്യത്തിലാണ് സൈബർ തട്ടിപ്പുകളും വ്യാപകമാകുന്നത്. 2025ൽ സൈബർ തട്ടിപ്പിലൂടെ ഇന്ത്യക്കാർക്ക് ഏകദേശം 2.4 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കണക്ക്. 2026 മാർച്ചിൽ അവസാനിച്ച ഒരു വർഷത്തിൽ ഇന്ത്യയുടെ തത്സമയ പണമിടപാട് സംവിധാനത്തിലൂടെ മാത്രം ഏകദേശം 242 ബില്യൺ ഇടപാടുകൾ നടന്നു. ഇതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പണമിടപാട് വിപണികളിലൊന്നായി മാറിയിരിക്കുകയാണ്.&lt;/p&gt;&lt;h2&gt;ഗൂഗിളിന്റെ പ്രതികരണം&lt;/h2&gt;&lt;p&gt;ഫിഷിങ്, മാൽവെയർ സോഫ്റ്റ്&zwnj;വെയർ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ വ്യക്തമാക്കി. നിയമപാലന ഏജൻസികളിൽനിന്ന് ലഭിക്കുന്ന പരാതികളും ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[web-technology]]></category>
            <dc:creator>Prashobh Prasannan</dc:creator>
            <atom:link href="https://www.asianetnews.com/web-technology/google-firebase-misused-for-banking-scams-fake-sbi-icici-and-axis-apps-target-users-articleshow-to0fsb8"/>
        </item>
        <item>
            <title><![CDATA['മഴ പെയ്താൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.. തെന്നിവീഴും'; ദുരിതത്തിലായി 14 കുടുംബങ്ങൾ | Ernakulam]]></title>
            <link>https://www.asianetnews.com/videos/news/slippery-path-poses-risk-to-14-families-in-ernakulam-videoshow-rayggzl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/slippery-path-poses-risk-to-14-families-in-ernakulam-videoshow-rayggzl</guid>
            <pubDate>Sat, 22 Aug 2026 08:13:23 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpkse" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'മഴ പെയ്താൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്.. തെന്നിവീഴും'; ദുരിതത്തിലായി 14 കുടുംബങ്ങൾ, നാട്ടുകാരെ വലച്ച് വടക്കേക്കരയിലെ ദേശീയ പാത നിര്&zwj;മാണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/slippery-path-poses-risk-to-14-families-in-ernakulam-videoshow-rayggzl"/>
        </item>
        <item>
            <title><![CDATA['മലയാളികളാണ് ഏറ്റവും കൂടുതൽ എത്തുന്നത്'; സോഷ്യൽ മീഡിയയിൽ വൈറലായി ​ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടം]]></title>
            <link>https://www.asianetnews.com/videos/news/gundlupet-s-viral-vineyard-a-favorite-for-malayalis-videoshow-iu847qc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/gundlupet-s-viral-vineyard-a-favorite-for-malayalis-videoshow-iu847qc</guid>
            <pubDate>Sat, 22 Aug 2026 08:12:57 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpkrq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'മലയാളികളാണ് ഏറ്റവും കൂടുതൽ എത്തുന്നത്'; സോഷ്യൽ മീഡിയയിൽ വൈറലായി ​ഗുണ്ടൽപേട്ടിലെ മുന്തിരിത്തോട്ടം, മലയാളികളായ സുഹൃത്തുക്കൾ ചേർന്നാണ് ഈ മുന്തിരി തോട്ടം ഒരുക്കിയത്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/gundlupet-s-viral-vineyard-a-favorite-for-malayalis-videoshow-iu847qc"/>
        </item>
        <item>
            <title><![CDATA[കഴക്കൂട്ടത്ത് നോക്കൂകൂലി വിരട്ടൽ?; പാഴ്സൽ ലോറി തടഞ്ഞതിനെച്ചൊല്ലി തർക്കം | Kazhakkoottam]]></title>
            <link>https://www.asianetnews.com/videos/news/kazhakkoottam-lorry-blocked-in-nokku-kooli-dispute-videoshow-hsb7ha4</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kazhakkoottam-lorry-blocked-in-nokku-kooli-dispute-videoshow-hsb7ha4</guid>
            <pubDate>Sat, 22 Aug 2026 08:10:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpkk2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കഴക്കൂട്ടത്ത് നോക്കൂകൂലി വിരട്ടൽ?; പാഴ്സൽ ലോറി തടഞ്ഞതിനെച്ചൊല്ലി തർക്കം, ചർച്ചയ്ക്ക് വിളിച്ച് ലേബർ ഓഫീസർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kazhakkoottam-lorry-blocked-in-nokku-kooli-dispute-videoshow-hsb7ha4"/>
        </item>
        <item>
            <title><![CDATA[നമ്മുടെ ഗ്രാമം നമ്മുടെ അഭിമാനം: ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാ ഗ്രാമോത്സവം ഇന്ന് | Gramolsavam | Pala]]></title>
            <link>https://www.asianetnews.com/videos/news/pala-gramolsavam-asianet-news-celebrates-village-pride-videoshow-tceeulx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pala-gramolsavam-asianet-news-celebrates-village-pride-videoshow-tceeulx</guid>
            <pubDate>Sat, 22 Aug 2026 08:09:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpkgm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നമ്മുടെ ഗ്രാമം നമ്മുടെ അഭിമാനം: ഏഷ്യാനെറ്റ് ന്യൂസിന്റെ പാലാ ഗ്രാമോത്സവം ഇന്ന്, ഉച്ചയ്ക്ക് 2 മണിക്ക് മാർസ്ലീവ കൺവെൻഷൻ സെന്ററിൽ ആഘോഷപ്പൂരം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pala-gramolsavam-asianet-news-celebrates-village-pride-videoshow-tceeulx"/>
        </item>
        <item>
            <title><![CDATA[DYFI സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരിൽ സമാപനം; പ്രസിഡന്റായി ചിന്താ ജെറോം വന്നേക്കും | DYFI]]></title>
            <link>https://www.asianetnews.com/videos/news/chintha-jerome-poised-to-lead-dyfi-as-conference-ends-videoshow-ax9eclc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/chintha-jerome-poised-to-lead-dyfi-as-conference-ends-videoshow-ax9eclc</guid>
            <pubDate>Sat, 22 Aug 2026 08:09:22 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpk9q" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;DYFI സംസ്ഥാന സമ്മേളനത്തിന് ഇന്ന് തൃശ്ശൂരിൽ സമാപനം; പ്രസിഡന്റായി ചിന്താ ജെറോം വന്നേക്കും, സമാപന വേദിയിൽ 'മിസ' നാടകവും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/chintha-jerome-poised-to-lead-dyfi-as-conference-ends-videoshow-ax9eclc"/>
        </item>
        <item>
            <title><![CDATA[ആവേശം വാനോളം; ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിൽ തകർപ്പൻ ഓണാഘോഷം | Kozhikode]]></title>
            <link>https://www.asianetnews.com/videos/news/grand-onam-festivities-at-asianet-news-kozhikode-videoshow-7y4grlm</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/grand-onam-festivities-at-asianet-news-kozhikode-videoshow-7y4grlm</guid>
            <pubDate>Sat, 22 Aug 2026 08:07:09 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpk06" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പൂക്കളം, വിഭവസമൃദ്ധമായ സദ്യ, വാശിയേറിയ മത്സരങ്ങൾ; ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോയിൽ തകർപ്പൻ ഓണാഘോഷം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/grand-onam-festivities-at-asianet-news-kozhikode-videoshow-7y4grlm"/>
        </item>
        <item>
            <title><![CDATA[ചെന്നൈയിൽ ഓണാഘോഷം പൊടിപൂരം; KTDC പായസമേള വൻ ഹിറ്റ്]]></title>
            <link>https://www.asianetnews.com/videos/news/onam-in-chennai-ktdc-s-payasam-mela-a-grand-success-videoshow-7e59xzi</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-in-chennai-ktdc-s-payasam-mela-a-grand-success-videoshow-7e59xzi</guid>
            <pubDate>Sat, 22 Aug 2026 08:06:56 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjyi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈയിൽ ഓണാഘോഷം പൊടിപൂരം; ശ്രദ്ധനേടി KTDC പായസമേള, ഓണച്ചന്തകളിൽ വൻ തിരക്ക്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-in-chennai-ktdc-s-payasam-mela-a-grand-success-videoshow-7e59xzi"/>
        </item>
        <item>
            <title><![CDATA[സദ്യയെന്നാൽ ഇതാണ് സദ്യ; 101 വിഭവങ്ങളുമായി കാഞ്ചിയാർ സ്കൂളിൽ അപൂർവ്വ ഓണാഘോഷം]]></title>
            <link>https://www.asianetnews.com/videos/news/rare-onam-feast-kanchiyar-school-s-101-dish-sadya-videoshow-sqap8i7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rare-onam-feast-kanchiyar-school-s-101-dish-sadya-videoshow-sqap8i7</guid>
            <pubDate>Sat, 22 Aug 2026 08:06:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjyy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അവിയൽ, തോരൻ, എരിശ്ശേരി, ഓലൻ, കാളൻ....സദ്യയെന്നാൽ ഇതാണ് സദ്യ, 101 വിഭവങ്ങളുമായി കാഞ്ചിയാർ സ്കൂളിൽ അപൂർവ്വ ഓണാഘോഷം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rare-onam-feast-kanchiyar-school-s-101-dish-sadya-videoshow-sqap8i7"/>
        </item>
        <item>
            <title><![CDATA[ശബരിമല സ്വർണ്ണക്കൊള്ള: പിഎസ് പ്രശാന്തിന്റെയും അജികുമാറിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്]]></title>
            <link>https://www.asianetnews.com/videos/news/sabarimala-gold-heist-bail-verdict-awaited-today-videoshow-ynofd6z</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sabarimala-gold-heist-bail-verdict-awaited-today-videoshow-ynofd6z</guid>
            <pubDate>Sat, 22 Aug 2026 08:06:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjve" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ശബരിമല സ്വർണ്ണക്കൊള്ള: പിഎസ് പ്രശാന്തിന്റെയും അജികുമാറിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്, ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sabarimala-gold-heist-bail-verdict-awaited-today-videoshow-ynofd6z"/>
        </item>
        <item>
            <title><![CDATA['ഹോർമുസ് കടലിടുക്ക് അമേരിക്കൻ ഭൂപ്രദേശം, ഇറാന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ട്, അത് വേണോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല'; പ്രകോപിപ്പിച്ച് ട്രംപ്]]></title>
            <link>https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq</guid>
            <pubDate>Sat, 22 Aug 2026 08:05:19 +0530</pubDate>
            <description><![CDATA[ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഇറാനെ വീണ്ടും പ്രകോപിപ്പിച്ച് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kn3rhjqdk5zzwys50v8eh1,imgname-donald-trump--6--1787053688107----getty----asianet-1787366072882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിംഗ്ടൺ: ഇറാനെ ആണവായുധം കൈവശം വെക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാൻ ആണവായുധം നിർമ്മിച്ചാൽ മോശം കാര്യങ്ങൾ കാണേണ്ടിവരുമെന്ന് പറഞ്ഞ ട്രംപ്, ഹോർമുസ് കടലിടുക്കിനെ 'അമേരിക്കൻ ഭൂപ്രദേശം' എന്നും വിശേഷിപ്പിച്ചു. ഇറാന് അമേരിക്കയുമായി ചേർന്ന് കരാറുണ്ടാക്കാൻ ആഗ്രഹമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. സൗത്ത് കരോലിനയിലെ മർട്ടിൽ ബീച്ചിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.&lt;/p&gt;&lt;p&gt;&quot;ഇറാനെ ആണവായുധം ഉണ്ടാക്കാൻ നമ്മൾ അനുവദിക്കരുത്. അങ്ങനെ സംഭവിച്ചാൽ വളരെ മോശം കാര്യങ്ങൾ കാണേണ്ടി വരും. നമ്മൾ അവരെ തടഞ്ഞു, അവർക്ക് ഒരിക്കലും ആണവായുധം ലഭിക്കാൻ പോകുന്നില്ല&quot;- ട്രംപ് പറഞ്ഞു. ഒരു കരാറിനായി ഇറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അങ്ങനെയൊരു കരാറിന് വാഷിംഗ്ടൺ തയ്യാറാകുമോ എന്ന് സംശയമാണെന്നും ട്രംപ് പറഞ്ഞു. &quot;അവർക്ക് കരാറുണ്ടാക്കാൻ വലിയ ആഗ്രഹമുണ്ട്. പക്ഷെ അങ്ങനെയൊരു കരാർ വേണോ എന്ന് ഞങ്ങൾക്ക് തന്നെ ഉറപ്പില്ല. കാരണം, ഹോർമുസ് കടലിടുക്കിനെ ഞാനിപ്പോൾ കാണുന്നത് ഒരു അമേരിക്കൻ പ്രദേശമായിട്ടാണ്, അത് അമേരിക്കൻ മണ്ണാണ്&quot; - ട്രംപ് പറഞ്ഞു.&lt;/p&gt;&lt;p&gt;മർട്ടിൽ ബീച്ചിലെ റാലിക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണം ഉണ്ടെന്നും അതൊരു യുഎസ് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനെതിരെ ഉപരോധം നിലനിൽക്കുന്നതിനാൽ ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട മേഖലയിൽ യുഎസിന് പൂർണ നിയന്ത്രണമുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.&lt;/p&gt;&lt;p&gt;അടുത്തിടെ, ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ, ഹോർമുസ് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന എഐ നിർമ്മിത പങ്കുവെച്ചിരുന്നു. ഇറാന് സാമ്പത്തിക പിന്തുണ അടക്കം നൽകുന്ന രാജ്യങ്ങൾക്ക് കനത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രംപിൻ്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ ഉപ വിദേശകാര്യ മന്ത്രി കാസെം ഗരീബബാദി, ട്രംപിന്റെ വ്യാമോഹങ്ങൾ തങ്ങൾ തന്നെ തിരുത്തുമെന്നും പ്രതികരിച്ചിരുന്നു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ മൊഹ്&zwnj;സെൻ റെസായിയും ട്രംപിന്റെ പരാമർശങ്ങളെ വിമർശിച്ചു. ഉപരോധം പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാതെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നാണ് ഇറാൻ്റെ നിലപാട്.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-president-donald-trump-says-strait-of-hormuz-is-a-american-territory-articleshow-451w1nq"/>
        </item>
        <item>
            <title><![CDATA['നെഹ്റു ട്രോഫി വന്നതിന് ശേഷമാണ് ഞാൻ പുന്നമടക്കായലിലെ വള്ളം കളി കണ്ടുതുടങ്ങിയത്']]></title>
            <link>https://www.asianetnews.com/videos/news/how-the-nehru-trophy-sparked-my-love-for-vallam-kali-videoshow-d6f2egq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/how-the-nehru-trophy-sparked-my-love-for-vallam-kali-videoshow-d6f2egq</guid>
            <pubDate>Sat, 22 Aug 2026 08:03:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjii" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വന്നതിന് ശേഷമാണ് ഞാൻ പുന്നമടക്കായലിലെ വള്ളം കളി കണ്ടുതുടങ്ങിയത്; വള്ളംകളി വിശേഷങ്ങളുമായി ശ്രീകുമാരൻ തമ്പി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/how-the-nehru-trophy-sparked-my-love-for-vallam-kali-videoshow-d6f2egq"/>
        </item>
        <item>
            <title><![CDATA[ജലരാജാക്കന്മാരെ കാത്ത് പുന്നമട; നെഹ്റു ട്രോഫി വള്ളം കളി ഇന്ന്]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-awaits-its-champion-videoshow-d2lbb4l</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-awaits-its-champion-videoshow-d2lbb4l</guid>
            <pubDate>Sat, 22 Aug 2026 08:03:24 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjhy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ജലരാജാക്കന്മാരെ കാത്ത് പുന്നമട; നെഹ്റു ട്രോഫി വള്ളം കളി ഇന്ന്, മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-punnamada-awaits-its-champion-videoshow-d2lbb4l"/>
        </item>
        <item>
            <title><![CDATA[രണ്ട് വനിതകളുടെ കരുത്തിൽ പിബിസി പുന്നമട; ക്യാപ്റ്റനായി അനു ആൽബർട്ട്]]></title>
            <link>https://www.asianetnews.com/videos/news/pbc-punnamada-powered-by-two-women-captain-anu-albert-videoshow-4v95r6s</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pbc-punnamada-powered-by-two-women-captain-anu-albert-videoshow-4v95r6s</guid>
            <pubDate>Sat, 22 Aug 2026 08:03:21 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazpjg6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;രണ്ട് വനിതകളുടെ കരുത്തിൽ പിബിസി പുന്നമട; ക്യാപ്റ്റൻ അനു ആൽബർട്ടും വൈസ് ക്യാപ്റ്റൻ അന്ന റോസ് ജിന്റോയും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pbc-punnamada-powered-by-two-women-captain-anu-albert-videoshow-4v95r6s"/>
        </item>
        <item>
            <title><![CDATA[രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് പൂണെയിലെ കോളേജിൽ വൻ സംഘർഷം; എബിവിപി-എൻ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി]]></title>
            <link>https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp</link>
            <guid isPermaLink="true">https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp</guid>
            <pubDate>Sat, 22 Aug 2026 07:59:44 +0530</pubDate>
            <description><![CDATA[രാഹുൽ ഗാന്ധി നടത്തുന്ന 'ഛാത്രോം കി ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kmta14sk0tnrdpwa2vzew4,imgname-chhatron-ki-goonj-pune-college-1787365763108.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: പൂണെയിലെ കോളേജിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് മുൻപ് എ.ബി.വി.പി-എൻ.എസ്.യു.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കോളേജ് ഓഫ് എൻജിനീയറിങ് പൂണെ കാമ്പസിലാണ്(സിഒഇപി) വെള്ളിയാഴ്ച രാത്രി സംഘർഷമുണ്ടായത്. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.&lt;/p&gt;&lt;p&gt;വിദ്യാർഥികളുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാനായി രാഹുൽ ​ഗാന്ധി നടത്തുന്ന 'ഛാത്രോം കി ​ഗുഞ്ച്' ക്യാമ്പയിനിന്റെ മുന്നോടിയായാണ് പൂണെയിലെ കോളേജിൽ ഇരുവിഭാ​ഗം വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്യാനായി എൻ.എസ്.യു.ഐ പ്രവർത്തകർ വിദ്യാർഥിനികളെ നിർബന്ധിച്ചതായാണ് എ.ബി.വി.പിയുടെ ആരോപണം. എന്നാൽ, പരിപാടിക്ക് പിന്തുണ അറിയിച്ച രണ്ട് വിദ്യാർഥിനികളെ എ.ബി.വി.പി പ്രവർത്തകർ ഹോസ്റ്റലിൽ തടഞ്ഞുവെച്ചതായും ഇവരെ ഭീഷണിപ്പെടുത്തിയതായും എൻ.എസ്.യു.ഐ- കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പുറത്തുനിന്നുള്ള പാർട്ടി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു.&lt;/p&gt;&lt;p&gt;വിവരമറിഞ്ഞ് മുതിർന്ന കോൺ​ഗ്രസ് നേതാവ് വിജയ് വാഡേദിവാർ അടക്കമുള്ളവർ രാത്രി കാമ്പസിലെത്തി. എ.ബി.വി.പി പ്രവർത്തകർ വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് പരാതി അറിയിക്കുകയും രാ​​ഹുൽ ​ഗാന്ധിയുടെ പരിപാടിക്ക് പിന്തുണ അറിയിക്കുകയുംചെയ്ത രണ്ട് വിദ്യാർഥിനികളെയാണ് എ.ബി.വി.പി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതെന്ന് യൂത്ത് കോൺ​ഗ്രസ് നേതാവ് അക്ഷയ് ജയിനും ആരോപിച്ചു. അതേസമയം, എൻ.എസ്.യു.ഐ പ്രവർത്തകർ ഹോസ്റ്റലിലുള്ള വിദ്യാർഥിനികളെ നിർബന്ധിച്ച് പരിപാടിയിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചതായി എബിവിപി നേതാവ് അഥർവ് കുൽക്കർണിയും ആരോപിച്ചു. സംഘർഷത്തെത്തുടർന്ന് കാമ്പസിൽ പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/chhatron-ki-goonj-pune-coep-campus-abvp-nsui-clash-articleshow-ya6rnkp"/>
        </item>
        <item>
            <title><![CDATA['മൊഴി മാറ്റി നൽകാൻ പറഞ്ഞു, നീതി ലഭിച്ചില്ല', പൊലീസ് സ്റ്റേഷന് മുന്നിൽ ശവപ്പെട്ടിയുമായി സമരം നടത്തി ഒരു കുടുംബം]]></title>
            <link>https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi</guid>
            <pubDate>Sat, 22 Aug 2026 07:54:05 +0530</pubDate>
            <description><![CDATA[സ്‌കൂട്ടറില്‍ ഡെലിവറി വാന്‍ തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kmghpwe6y5xt2hzfy9dptz,imgname-sajeevan-21-08-1787365443292.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: സ്&zwnj;കൂട്ടറില്&zwj; ഡെലിവറി വാന്&zwj; തട്ടിയെന്നു പറഞ്ഞ് കയ്യേറ്റം ചെയ്ത സംഭവത്തിൽ നീതി ലഭിച്ചില്ലെന്ന് ആരോപണം. ഡെലിവറി വാന്&zwj; ഓടിച്ചിരുന്ന മാടായിക്കോണം സ്വദേശി കണ്ണാട്ട് വീട്ടില്&zwj; സജീവ് കുമാറിനെ (50) കുഴിക്കാട്ടുകോണം സ്വദേശി ബലറാം എന്നയാള്&zwj; ആക്രമിച്ചതായാണ് പരാതി. ആക്രമണത്തില്&zwj; സജീവ് കുമാറിന്&zwj;റെ മൂക്കിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂക്കിന്&zwj;റെ എല്ലിനും കണ്ണിന്&zwj;റെ രക്തക്കുഴലിനും പൊട്ടലും കൃഷ്ണമണിക്ക് പോറലും സംഭവിച്ചിട്ടുണ്ടെന്ന് സജീവ് കുമാറിന്&zwj;റെ ഭാര്യ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് നടന്ന സംഭവത്തില്&zwj; പോലീസിന്&zwj;റെ ഭാഗത്തുനിന്ന് നീതിയുക്തമായ യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബത്തിന്&zwj;റെ ആരോപണം. ഇതേത്തുടർന്ന് സജീവിന്&zwj;റെ കുടുംബം ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് മുന്&zwj;പില്&zwj; ശവപ്പെട്ടിയുമായി എത്തി സമരം നടത്തി.&lt;/p&gt;&lt;p&gt;ഇതിനിടയില്&zwj; മൊഴിയെടുക്കാന്&zwj; എത്തിയ പൊലീസ് കേസിന്&zwj;റെ ബലത്തിനെന്ന് പറഞ്ഞ് മൊഴി മാറ്റി നല്&zwj;കണമെന്ന് ആവശ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. തുടര്&zwj;ന്ന് പ്രതിക്കെതിരെ നിസാരവകുപ്പുകള്&zwj; ചുമത്തി കേസെടുത്ത് പ്രതിയെ വിട്ടയക്കുകയായിരുന്നു എന്നും ഇവർ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട സ്റ്റേഷനില്&zwj; പുതിയ സര്&zwj;ക്കിള്&zwj; ഇന്&zwj;സ്&zwnj;പെക്ടര്&zwj; ചാര്&zwj;ജ് എടുത്ത ദിവസമാണ് സമരം നടന്നത്. കേസ് വിവരങ്ങള്&zwj; അന്വേഷിച്ച് രണ്ടു ദിവസത്തിനുള്ളില്&zwj; നടപടിയെടുക്കാമെന്ന് അദ്ദേഹം സജീവ് കുമാറിന്&zwj;റെ കുടുംബത്തിന് ഉറപ്പുനല്&zwj;കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/delivery-van-driver-assaulted-in-thrissur-family-stages-protest-articleshow-2mtgrwi"/>
        </item>
        <item>
            <title><![CDATA[മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ രവി തേജ ചിത്രം 'ഇരുമുടി'; വിറ്റുപോയത് 1 മില്യൺ ടിക്കറ്റുകൾ]]></title>
            <link>https://www.asianetnews.com/entertainment-news/irumudi-movie-starring-ravi-teja-sold1-million-ticket-acros-bookmy-show-district-apps-articleshow-2ycggd3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/irumudi-movie-starring-ravi-teja-sold1-million-ticket-acros-bookmy-show-district-apps-articleshow-2ycggd3</guid>
            <pubDate>Sat, 22 Aug 2026 07:46:35 +0530</pubDate>
            <description><![CDATA[രവി തേജയെ നായകനാക്കി ശിവ നിർവാണ സംവിധാനം ചെയ്ത 'ഇരുമുടി' എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hfjyf260hk0092g1477t7y,imgname-irumudi-movie-1787293170144.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;രവി തേജയെ നായകനാക്കി ശിവ നിർവാണ ഒരുക്കുന്ന 'ഇരുമുടി' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ആദ്യ ദിവസം തന്നെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണ് ഇരുമുടി. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. ആഴത്തിലുള്ള ആത്മീയ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിത്രത്തിന് 'ഇരുമുടി' എന്ന ശക്തമായ പേര് നൽകിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. ഒരു മില്യൺ ടിക്കറ്റുകളാണ് ഇതുവരെ ചിത്രത്തതിന്റേതായി വിറ്റുപോയത്.&lt;/p&gt;&lt;p&gt;പരമ്പരാഗത അയ്യപ്പസ്വാമിവേഷം ധരിച്ച്, ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജയെ ഫസ്റ്റ് ലുക്കിലൂടെ അവതരിച്ചത്. ഒരു പെൺകുട്ടിയെ കൈകളിൽ ഏന്തുന്ന രവി തേജ കഥാപാത്രം, ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയും ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ചില കഥകൾ ജീവിതത്തിലെ ശരിയായ നിമിഷത്തിൽ നമ്മളെ തിരഞ്ഞെടുക്കുന്നുവെന്നും അത്തരമൊരു കഥയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഭാഗ്യമുണ്ടെന്ന് കരുതുന്നുവെന്നും രവി തേജ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. വിശ്വാസം ഏവരേയും മുന്നോട്ട് നയിക്കട്ടെയെന്നും ശിവ നിർവാണ, മൈത്രി മൂവി മേക്കേഴ്സ് എന്നിവർക്കൊപ്പം 'ഇരുമുടി' എന്ന പുതിയ യാത്ര ആരംഭിക്കുന്നതിൽ താൻ ആവേശഭരിതനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;മുമ്പ് കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രത്തെയാണ് രവി തേജ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ അച്ഛൻ- മകൾ ബന്ധം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള വേഷം ആദ്യമായി അവതരിപ്പിക്കുന്നതിനു പുറമെ, ഇതിലൂടെ ഒരു വലിയ മാറ്റത്തിനും കൂടി വിധേയനാവുകയാണ് രവി തേജ എന്ന നടനും പ്രിയാ ഭവാനി ശങ്കർ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.&lt;/p&gt;&lt;p&gt;കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്&zwnj;സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്&zwnj;ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/irumudi-movie-starring-ravi-teja-sold1-million-ticket-acros-bookmy-show-district-apps-articleshow-2ycggd3"/>
        </item>
        <item>
            <title><![CDATA[കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു; 21കാരൻ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33</link>
            <guid isPermaLink="true">https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33</guid>
            <pubDate>Sat, 22 Aug 2026 07:27:40 +0530</pubDate>
            <description><![CDATA[തൃശൂരിൽ കഞ്ചാവുമായി 21കാരൻ പിടിയിൽ. കനകക്കുന്ന് സ്വദേശി പ്രണവ് ആണ് പിടിയിലായത്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 55.45 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kjxcwrzvk7tf83w9yxmkb9,imgname-mixcollage-22-aug-2026-07-25-am-6872-1787363767192.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കുട്ടികള്&zwj;ക്കും യുവാക്കള്&zwj;ക്കും മറ്റും വില്&zwj;പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു. മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടില്&zwj; പ്രണവ് (21) ആണ് അറസ്റ്റിലായത്. മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.&lt;/p&gt;&lt;p&gt;കുട്ടികള്&zwj;ക്ക് കഞ്ചാവ് വില്&zwj;പനയ്ക്കായി സൂക്ഷിച്ചതിന് എന്&zwj;ഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്&zwj; 77 കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കോടതിയില്&zwj; ഹാജരാക്കിയ പ്രതിയെ റിമാന്&zwj;ഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷന്&zwj; എസ്ഐ അനില്&zwj;കുമാര്&zwj; ഒ പി, ജിഎസ് സിപിഒ ജിജീഷ് എം എസ്, സിപിഒ നിനല്&zwj;, ഹോംഗാര്&zwj;ഡ് വിനോദ് പി ടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/young-man-arrested-with-ganja-in-thrissur-articleshow-w0cpk33"/>
        </item>
        <item>
            <title><![CDATA[പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk</guid>
            <pubDate>Sat, 22 Aug 2026 07:20:11 +0530</pubDate>
            <description><![CDATA[വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kjdqy60x1r5b7snyk6gf3e,imgname-accident-death--1--1787363254214.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കോഴിക്കോട്: &lt;/strong&gt;കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. വള എടക്കോത്ത് മീത്തൽ രാഘവൻ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 യോട് കൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന മകൾ അനാമിക നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. പേരാമ്പ്ര ഗ്രാൻഡ് ഹൗസിൽ ജോലി ചെയ്യുന്ന അനാമികയെ വീട്ടിലേക്ക് കൂട്ടിവരുമ്പോഴായിരുന്നു അപകടം. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/accident-death-scooter-rider-dies-after-hit-by-goods-auto-in-kozhikode-perambra-articleshow-s7b6zhk"/>
        </item>
        <item>
            <title><![CDATA[പാലത്തായി പോക്സോ കേസ്: ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും]]></title>
            <link>https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp</guid>
            <pubDate>Sat, 22 Aug 2026 06:52:04 +0530</pubDate>
            <description><![CDATA[വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka0ed0tdg1zazzs00kk322m4,imgname-fotojet---2025-11-14t111558.008-1763099181901.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി ഇന്നലെ മരവിപ്പിച്ചിരുന്നു. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുദ്ധ്യങ്ങളും തിരുത്തുകളുമുണ്ടെന്ന പ്രതിയുടെ ഭാഗം പ്രസക്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അറുന്നൂറോളം വിദ്യാര്&zwj;ത്ഥികൾ പഠിക്കുന്ന സ്കൂളിൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ഇത്തരമൊരു സംഭവം നടക്കാനുള്ള സാധ്യതയിൽ സംശയം പ്രകടിപ്പിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ വര്&zwj;ഷം നവംബറിലാണ് ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ വിചാരണക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. വിചാരണക്കോടതി വിധിയിൽ പ്രഥമ ദൃഷ്ട്യാ തെറ്റുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ശിക്ഷ മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.&lt;/p&gt;&lt;p&gt;പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ആരോപിച്ചു. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palathayi-pocso-case-k-padmarajan-will-be-released-today-after-get-high-court-bail-articleshow-5q11ydp"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി വള്ളംകളി; ജലമേളയ്ക്കൊരുങ്ങി പുന്നമട, ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി]]></title>
            <link>https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq</guid>
            <pubDate>Sat, 22 Aug 2026 06:20:46 +0530</pubDate>
            <description><![CDATA[ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8wa3y4wv3r429gvys42smes,imgname-thumb-4.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമാണ് മുഖ്യാതിഥികളായി പങ്കെടുക്കുക.&lt;/p&gt;&lt;p&gt;ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്. പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഉണ്ടാകും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല. ജില്ലയിലെ എല്ലാ കെഎസ്ഇബി ഓഫീസുകൾക്കും അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.&lt;/p&gt;&lt;h2&gt;ആലപ്പുഴ നഗരത്തിലെ ഗതാഗത നിയന്ത്രണം&lt;/h2&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം. കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം. നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/nehru-trophy-boat-race-traffic-restrictions-in-alappuzha-holiday-educational-institutions-and-government-offices-today-articleshow-o4grwfq"/>
        </item>
        <item>
            <title><![CDATA[പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ്; മുഖ്യ പ്രതി പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3</link>
            <guid isPermaLink="true">https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3</guid>
            <pubDate>Sat, 22 Aug 2026 05:01:53 +0530</pubDate>
            <description><![CDATA[പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 37 കിലോ കഞ്ചാവുമായി കടന്നുകളഞ്ഞ സംഘത്തിലെ മറ്റ് രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0kam424twtbbgcet6smchat,imgname-drug-case-arrest-1787355074628.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: പെരുമ്പിലാവില്&zwj; ജില്ലാ ലഹരി വിരുദ്ധ സ്&zwnj;ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്&zwj; ശ്രമിച്ച മൂന്നംഗ സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റില്&zwj;. ചങ്ങരംകുളം സ്വദേശി അജ്മലിനെ (28) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 37 കിലോ കഞ്ചാവ് വില്&zwj;പ്പനക്കായി വാഹനത്തില്&zwj; കൊണ്ടുപോകുന്നതിനിടെ പിന്തുടര്&zwj;ന്നെത്തിയ ഡാൻസാഫ് സംഘത്തെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ജൂണ്&zwj; 17ന് നടന്ന സംഭവത്തിന് പിന്നാലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അജ്മല്&zwj; അന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുന്നംകുളം ചൊവ്വന്നൂര്&zwj; സ്വദേശി സനല്&zwj; (24) മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്&zwj; (25) എന്നിവരാണ് സംഭവ സ്ഥലത്തു നിന്ന് അറസ്റ്റിലായത്.&lt;/p&gt;&lt;p&gt;ഡാന്&zwj;സാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്&zwj;ന്ന് പെരുമ്പിലാവ് - പട്ടാമ്പി റോഡില്&zwj; വെച്ചാണ് പ്രതികളെ പിടികൂടിയത്. സിഫ്റ്റ് കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഡാന്&zwj;സാഫ് സംഘം കൈ കാണിച്ചെങ്കിലും കാര്&zwj; നിര്&zwj;ത്താതെ പോയി. പിന്നാലെയെത്തിയ പൊലീസുകാര്&zwj; സഞ്ചരിച്ച കാറില്&zwj; സംഘം സഞ്ചരിച്ചിരുന്ന കാറിടിച്ച് അപായപ്പെടുത്താന്&zwj; ശ്രമിച്ചു. കാറില്&zwj; നിന്നിറങ്ങി ഓടി രക്ഷപ്പെടാനും മൂന്നംഗ സംഘം ശ്രമിച്ചു. പിന്നീട് പൊലീസ് സിനിമാ സ്&zwnj;റ്റൈലില്&zwj; പിന്തുടര്&zwj;ന്നാണ് പിടികൂടിയത്.&lt;/p&gt;&lt;p&gt;ബെംഗളൂരുവിൽ നിന്നാണ് സംഘം കഞ്ചാവുമായി നാട്ടിലെത്തിയത്. അജ്മല്&zwj; പത്തോളം ക്രിമിനല്&zwj; കേസുകളിലും നാല് മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/case-of-attempt-to-endanger-dansaf-team-by-ramming-vehicle-at-perumbilavu-prime-accused-arrested-articleshow-tu31tg3"/>
        </item>
        <item>
            <title><![CDATA[മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9</link>
            <guid isPermaLink="true">https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9</guid>
            <pubDate>Sat, 22 Aug 2026 04:30:25 +0530</pubDate>
            <description><![CDATA[മ്യാൻമറിലെ സഗൈംഗ് മേഖലയിലെ ബുദ്ധ വിഹാരത്തിന് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvs6e92fwbp74qv66baxphtn,imgname-myanmar-army-1782183306319.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്.&lt;/p&gt;&lt;p&gt;വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബുകളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാസി വെളിപ്പെടുത്തി. നൂറിലധികം ആളുകൾ പങ്കെടുത്ത ഏഴു ദിവസം നീളുന്ന ധ്യാന പരിപാടിക്കിടെയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.&lt;/p&gt;&lt;p&gt;മ്യാൻമർ സൈന്യം വീടുകൾ, സ്കൂളുകൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങളും പീഡനങ്ങളും നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐ.ഐ.എം.എം ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്രമണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/14-killed-in-strike-on-myanmar-buddhist-monastery-during-meditation-retreat-articleshow-1n3h3x9"/>
        </item>
        <item>
            <title><![CDATA[ഐ ഫോണിന്‍റെ ഇഎംഐയെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ദുരന്തം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു]]></title>
            <link>https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw</guid>
            <pubDate>Sat, 22 Aug 2026 03:54:14 +0530</pubDate>
            <description><![CDATA[ഐഫോൺ ഇൻസ്‌റ്റാൾമെന്‍റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 18-കാരൻ മലമുകളിൽ നിന്ന് ചാടുമെന്ന് ഭീഷണി മുഴക്കുകയും രക്ഷിക്കാൻ ശ്രമിച്ച അച്ഛനോടൊപ്പം ബാലൻസ് തെറ്റി താഴേക്ക് വീഴുകയുമായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0k6x0a9b08exc3ed9prktwr,imgname-i-phone-dispute-1787351171401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: ഐഫോൺ ഇൻസ്&zwnj;റ്റാൾമെന്&zwj;റ് അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 18 വയസ്സുകാരനായ കുനാലും മാതാപിതാക്കളായ മുരളീധറും സംഗീതയുമാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.&lt;/p&gt;&lt;p&gt;ഐഫോൺ വാങ്ങിയ കുനാലിന് അതിന്റെ ഇഎംഐ കൃത്യമായി അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ കടുത്ത വഴക്കിനൊടുവിൽ, കുനാൽ സമീപത്തെ തിസ്ഗാവ് മലയുടെ മുകളിൽ കയറി. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാതാപിതാക്കളും നാട്ടുകാരും പൊലീസും ഫയർഫോഴ്സും യുവാവിനെ രക്ഷപ്പെടുത്താൻ ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചു.&lt;/p&gt;&lt;p&gt;താൻ മരിക്കാൻ പോവുകയാണെന്ന് കുനാൽ ആവർത്തിച്ചു. അമ്മയെ ഓർത്തെങ്കിലും മടങ്ങിവരാൻ മുൻ സർപഞ്ച് സഞ്ജയ് ജാധവ് അടക്കമുള്ളവർ കുനാലിനോട് അപേക്ഷിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചു കൂടിയവരിൽ ഒരാൾ കുനാലിന് ഐ ഫോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ഇതൊന്നും കുനാലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് ഒരു മണിയോടെ അച്ഛൻ മുരളിധർ മല കയറി കുനാലിന്&zwj;റെ സമീപമെത്തി. അച്ഛൻ മകന്&zwj;റെ കൈപിടിച്ച് വലിച്ചു കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇതിനിടെ ഇരുവർക്കും ബാലൻസ് തെറ്റുകയും രണ്ടു പേരും വലിയൊരു താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ഭർത്താവും മകനും കൺമുന്നിൽ വീണത് കണ്ട മാനസികാഘാതത്തിൽ സംഗീതയും തൊട്ടുപിന്നാലെ മലമുകളിൽ നിന്ന് താഴേക്ക് ചാടി. മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.&lt;/p&gt;&lt;p&gt;&lt;strong&gt;(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്&zwj; 'ദിശ' ഹെല്&zwj;പ് ലൈനില്&zwj; വിളിക്കുക. ടോള്&zwj; ഫ്രീ നമ്പര്&zwj;: Toll free helpline number: 1056, 0471-2552056)&lt;/strong&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/iphone-emi-dispute-teen-and-parents-met-with-tragic-end-articleshow-7xo0xgw"/>
        </item>
        <item>
            <title><![CDATA[റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തം]]></title>
            <link>https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso</link>
            <guid isPermaLink="true">https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso</guid>
            <pubDate>Sat, 22 Aug 2026 02:39:16 +0530</pubDate>
            <description><![CDATA[തൃശൂര്‍ തളിക്കുളം കൊപ്രക്കളത്ത് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാല്‍നടയാത്രികൻ മരിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ അപകട മരണമായതോടെ, കാൽനടയാത്രക്കാർക്കായി മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0k2enqd9spvnnwqfbqhjt65,imgname-accident-1787346507501.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം. ബൈക്കിടിച്ച് കാല്&zwj;നടയാത്രികന്&zwj; മരിച്ചു. തളിക്കുളം ചേര്&zwj;ക്കര സ്വദേശി രാജു (60) ആണ് മരിച്ചത്. വീട്ടിലേയ്ക്ക് പോകാനായി റോഡ് മുറിച്ചു കടക്കുമ്പോള്&zwj; ഗുരുവായൂര്&zwj; ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജുവിനേയും ബൈക്ക് യാത്രക്കാരായ മലപ്പുറം വെളിയംകോട് സ്വദേശി ഷംഷാദ് (31) പാലക്കാട് പട്ടാമ്പി സ്വദേശി മുനീര്&zwj; (38) എന്നിവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്&zwj; എത്തിച്ചു. പക്ഷേ രാജുവിന്&zwj;റെ ജീവൻ രക്ഷിക്കാനായില്ല.&lt;/p&gt;&lt;p&gt;അമ്മ: വിശാലാക്ഷി, ഭാര്യ: ബിജിത, മക്കള്&zwj;: രവീണ, ശ്രീയ.&lt;/p&gt;&lt;h2&gt;&lt;strong&gt;കൊപ്രക്കളത്ത് മേല്&zwj;പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു&lt;/strong&gt;&lt;/h2&gt;&lt;p&gt;ദേശീയ പാതയ്ക്ക് കറുകെ തളിക്കുളം കൊപ്രക്കളത്ത് നടന്നു പോകാവുന്ന മേല്&zwj;പ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാര്&zwj; ജനപ്രതിനിധികളുടെ നേതൃത്വത്തില്&zwj; ആക്ഷന്&zwj; കൗണ്&zwj;സില്&zwj; രൂപീകരിച്ച് പ്രവര്&zwj;ത്തനം നടത്തി കൊണ്ടിരിക്കേയാണ് മേല്&zwj;പ്പാലം ഇല്ലാത്തതു കൊണ്ടുമാത്രം രണ്ട് അപകട മരണങ്ങള്&zwj; സംഭവിച്ചത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജൂലൈ 14ന് കൊപ്രക്കളത്ത് ദേശീയപാത മുറിച്ചു കടക്കവേ തളിക്കുളം സ്വദേശിയായ ഇക്ബാല്&zwj; കാറിടിച്ച് മരിക്കാനിടയായി. ഈ അപകടം നടന്ന് ഒരു മാസം മാത്രം പിന്നിട്ടപ്പോഴാണ് വീണ്ടും അപകട മരണമുണ്ടായത്. ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലെ താമസക്കാരാണ് ഇരുവരും. കാല്&zwj; നടയായി റോഡ് മുറിച്ചു കടക്കുമ്പോഴാണ് രണ്ടു പേരുടേയും ജീവന്&zwj; അപഹരിക്കപ്പെട്ടത്.&lt;/p&gt;&lt;p&gt;ഈ അപകട സാധ്യത മുന്നില്&zwj;കണ്ടാണ് റോഡിന് കിഴക്കും പടിഞ്ഞാറുമായി വിദ്യാലയങ്ങളും ആരാധനാലയങ്ങളും ഓഡിറ്റോറിയങ്ങളുമുള്ള കൊപ്രക്കളത്ത് കാല്&zwj;നടയാത്രക്കാര്&zwj;ക്കായി മേല്&zwj;പ്പാലം നിര്&zwj;മ്മിക്കണമന്ന ആവശ്യവുമായി ആക്ഷന്&zwj; കൗണ്&zwj;സില്&zwj; രൂപീകരിക്കപ്പെട്ടത്. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് റഹ്മത്തുള്ള ചെയര്&zwj;മാനും പഞ്ചായത്തംഗങ്ങളായ ഇ വി എസ്. സ്മിത്ത് (കണ്&zwj;വീനര്&zwj;), ഷെമീര്&zwj; നാലകത്ത് (ട്രഷറര്&zwj;), നാട്ടുകാരനായ പി ഡി ജിന്&zwj;സ് (കോഡിനേറ്റര്&zwj;) എന്നിവരുടെ നേതൃത്വത്തില്&zwj; ഒപ്പ് ശേഖരണം നടത്തി ഗീതാ ഗോപി എം എല്&zwj; എക്ക് നിവേദനം നല്&zwj;കി.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/local-news/another-fatal-accident-while-crossing-the-road-demand-grows-strong-for-an-overbridge-at-koprakalam-articleshow-kzl2aso"/>
        </item>
        <item>
            <title><![CDATA['നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം'; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ ആവശ്യവുമായി തുർക്കി]]></title>
            <link>https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw</link>
            <guid isPermaLink="true">https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw</guid>
            <pubDate>Sat, 22 Aug 2026 01:18:48 +0530</pubDate>
            <description><![CDATA[ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്‍റർപോൾ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി തുർക്കി നീതിന്യായ മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkxcewxzsfx28zddnd1raded,imgname-benjamin-netanyahu-career-facts-1773733901247.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വംശഹത്യ കുറ്റം ചുമത്തി അന്താരാഷ്ട്ര അറസ്റ്റ് വാറന്&zwj;റ് പുറപ്പെടുവിക്കണമെന്ന് തുർക്കി ആവശ്യപ്പെട്ടു. ഇന്&zwj;റർപോളിന്&zwj;റെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾക്കായി നീതിന്യായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തോട് ശുപാർശ ചെയ്തതായി തുർക്കി നിയമ മന്ത്രി അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളിൽ തുർക്കി കടുത്ത എതിർപ്പ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.&lt;/p&gt;&lt;p&gt;ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് തുർക്കി പ്രസിഡന്&zwj;റ് റജബ് തയ്യിബ് ഉർദുഗാൻ നിരവധി തവണ പരസ്യമായി പറഞ്ഞിട്ടുണ്ട്. 430-ഓളം ജീവകാരുണ്യ പ്രവർത്തകരുമായി ഗാസ ലക്ഷ്യമാക്കി നീങ്ങിയ ഫ്ലോട്ടില്ല മേയ് മാസത്തിലാണ് ഇസ്രയേൽ സൈന്യം അന്താരാഷ്ട്ര കടലിടുക്കിൽ വെച്ച് തടഞ്ഞത്. ഈ നടപടി ആഗോള തലത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും സംഭവത്തിൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;നെതന്യാഹുവിനും മുതിർന്ന സൈനികൻ അഫെക് മൊസ്കോവിച്ചിനുമെതിരെ അന്താരാഷ്ട്ര റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടതായി തുർക്കി മന്ത്രി അകിൻ ഗുർലെക് എക്സിൽ സ്ഥിരീകരിച്ചു. ജൂലൈ 14-ന് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ, വ്യക്തിസ്വാതന്ത്ര്യം തടയൽ, മനഃപൂർവമുള്ള ആക്രമണം, സ്വത്ത് നശിപ്പിക്കൽ, കവർച്ച, വാഹനം തട്ടിയെടുക്കൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും ആശുപത്രിയും അടക്കമുള്ള കെട്ടിടങ്ങൾ ടാങ്കുകളും ബുൾഡോസറുകളും ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ മൊസ്കോവിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നതായി കുറ്റപത്രത്തെ ഉദ്ധരിച്ച് ഐ എച്ച് എ എന്ന വാര്&zwj;ത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/turkey-demands-interpol-red-notice-for-netanyahu-over-flotilla-interception-articleshow-a5z9niw"/>
        </item>
        <item>
            <title><![CDATA[പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും; വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന]]></title>
            <link>https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau</link>
            <guid isPermaLink="true">https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau</guid>
            <pubDate>Sat, 22 Aug 2026 00:22:54 +0530</pubDate>
            <description><![CDATA[വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, അഴുകിയ മീൻ എന്നിവയുൾപ്പെടെ പിടിച്ചെടുത്തതിനെ തുടർന്ന് ഈ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jtnmfqay2jghhm2bsz2k2t,imgname-varkala-hotels-1787338346999.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: വര്&zwj;ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്&zwj;ത്ഥങ്ങള്&zwj; പിടികൂടി. പിന്നാലെ അഞ്ച് ഹോട്ടലുകള്&zwj;ക്ക് നഗരസഭ നോട്ടീസ് നൽകി. വർക്കല നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളില്&zwj; നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ പദാര്&zwj;ത്ഥങ്ങള്&zwj; പിടികൂടിയത്. ഇതിനെ തുടര്&zwj;ന്നാണ് നടപടി.&lt;/p&gt;&lt;p&gt;പുന്നമൂട്, മൈതാനം, മുനിസിപ്പല്&zwj; ഓഫീസ് പരിസരം എന്നിവിടങ്ങളില്&zwj; പതിനൊന്ന് സ്ഥാപനങ്ങളില്&zwj; നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്&zwj; നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. പഴകിയ ചിക്കൻ കറി, ചിക്കൻ ഫ്രൈ, മീൻ ഫ്രൈ, അഴുകിയ മീൻ തുടങ്ങിയവയാണ് പിടിച്ചെടുത്തതിൽ അധികവും.&lt;/p&gt;&lt;p&gt;ഭക്ഷണ സാധനങ്ങള്&zwj; പിടിച്ചെടുത്ത അമ്മിക്കല്ല് ഹോട്ടല്&zwj;, ഇന്ദ്രപ്രസ്ഥ ബാര്&zwj; ഹോട്ടല്&zwj;, ഓലപ്പുര, തനി നാടന്&zwj; തട്ടുകട, വര്&zwj;ക്കല തട്ടുകട തുടങ്ങിയ ഹോട്ടലുകള്&zwj;ക്കെതിരെയാണ് നഗരസഭ നടപടി സ്വീകരിച്ചിരിക്കുന്നത്. പിഴ ഉൾപ്പെടെയുള്ള തുടര്&zwj; നടപടികള്&zwj; സ്വീകരിക്കുമെന്നും ഭക്ഷ്യശുചിത്വ പരിശോധന തുടരുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്&zwj; അറിയിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം സൂക്ഷിച്ചതിനും പഴകിയ മാംസം പിടികൂടിയതിനും മുൻപും വർക്കലയിൽ പ്രമുഖ കടകൾക്കെതിരെ അധികൃതരുടെ നടപടി ഉണ്ടായിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/inspections-conducted-at-hotels-in-varkala-stale-chicken-curry-fish-fry-etc-seized-articleshow-yc1bnau"/>
        </item>
        <item>
            <title><![CDATA[ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം]]></title>
            <link>https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k</link>
            <guid isPermaLink="true">https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k</guid>
            <pubDate>Sat, 22 Aug 2026 00:04:25 +0530</pubDate>
            <description><![CDATA[കോഴിക്കോട് താമരശ്ശേരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റു. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയെടുക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jskfz12pc9w9vmctfjtws1,imgname-thamaraserry-1787337228256.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: താമരശ്ശേരിയില്&zwj; ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്&zwj; വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് മര്&zwj;ദനം. സീനിയര്&zwj; വിദ്യാര്&zwj;ത്ഥികളുടെ മര്&zwj;ദനത്തില്&zwj; പരിക്കേറ്റ മൂന്ന് പേര്&zwj; ചികില്&zwj;സ തേടി. താമരശ്ശേരി ഗവ ഹയര്&zwj;സെക്കന്&zwj;ഡറി സ്കൂളില്&zwj; ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.&lt;/p&gt;&lt;p&gt;ഇന്നായിരുന്നു സ്കൂളിലെ ഓണാഘോഷ പരിപാടികള്&zwj;. ഒരേ ഡ്രസ് കോഡിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് സീനിയർ വിദ്യാർത്ഥികൾ തടയുകയായിരുന്നുവെന്ന് പ്ലസ് വണ്&zwj; വിദ്യാർത്ഥികൾ പറയുന്നു. തര്&zwj;ക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. മൂന്നു വിദ്യാര്&zwj;ത്ഥികള്&zwj;ക്ക് മുഖത്ത് പരിക്കേറ്റു. സീനിയര്&zwj; വിദ്യാര്&zwj;ത്ഥികള്&zwj; ആയുധമുപയോഗിച്ച് മര്&zwj;ദിച്ചെന്ന് പ്ലസ് വണ്&zwj; വിദ്യാര്&zwj;ത്ഥികള്&zwj; പറഞ്ഞു.&lt;/p&gt;&lt;p&gt;താമരശ്ശേരി പൊലീസ് വിദ്യാര്&zwj;ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്&zwj;ഷം മുമ്പ് താമരശ്ശേരിയില്&zwj; സഹപാഠികളുടെ മര്&zwj;ദനമേറ്റ് ഷഹബാസ് എന്ന പത്താം തരം വിദ്യാര്&zwj;ത്ഥിക്ക് ജീവന്&zwj; നഷ്ടമായത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/plus-one-students-beaten-up-by-seniors-during-onam-celebrations-in-thamarassery-articleshow-s7ryg2k"/>
        </item>
        <item>
            <title><![CDATA['വെള്ളാപ്പള്ളി നടേശന്‍റെ വർഗീയക്കലി പാർട്ടി നേതാക്കളോട് വേണ്ട'; ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കെ കെ രാഗേഷ്]]></title>
            <link>https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua</guid>
            <pubDate>Fri, 21 Aug 2026 23:29:59 +0530</pubDate>
            <description><![CDATA[എ എൻ ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നുവെന്ന് കെ കെ രാഗേഷ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jqehxwn3zs61ykfq83m9b5,imgname-k-k-ragesh-vellappally-1787334969275.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എ എൻ ഷംസീറിനെ കുറിച്ചുള്ള പരാമർശത്തിന് പിന്നിൽ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്ലീം വിരോധമാണെന്ന് കെ കെ രാഗേഷ് പ്രതികരിച്ചു. മുസ്ലീം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിക്ക് കലി ഉണരുന്നു. മതേതര പ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ ആക്രമിക്കുന്നത് നീചമാണ്. വൃത്തികെട്ട പ്രചാരവേല നടത്തുന്ന വെള്ളാപ്പള്ളിക്ക് എതിരെ പ്രതിഷേധം ഉയരണമെന്നും കെ കെ രാഗേഷ് പറഞ്ഞു.&lt;/p&gt;&lt;p&gt;എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല, ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാര സ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;കെ കെ രാഗേഷിന്&zwj;റെ പ്രതികരണം- പൂർണരൂപം&lt;/strong&gt;&lt;/h2&gt;&lt;p&gt;&quot;വെള്ളാപ്പള്ളി നടേശന്&zwj;റെ വർഗീയക്കലി പാർടി നേതാക്കളോട് വേണ്ട&lt;/p&gt;&lt;p&gt;വെള്ളാപ്പള്ളി നടേശന്റെ വിചിത്രമായ 'തെരഞ്ഞെടുപ്പ് വിശകലനം' കണ്ടു. ഒരു സമുദായം മുഴുവൻ താൻ പറയുന്നതിനനുസരിച്ചാണ് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്നാണ് ഇപ്പോഴും അദ്ദേഹം ധരിച്ചുവെച്ചിരിക്കുന്നത്. അതിനാൽ തന്നെ ആരെയും എന്തും പറയുക എന്നത് അദ്ദേഹത്തിന്&zwj;റെ വിചിത്രമായ ശീലമാണ്. അത് സമൂഹത്തിൽ വർഗീയചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമാണെങ്കിൽ ആ നാവിന് മൂർച്ച കൂടും. മുസ്ലീംവിരോധം കൊണ്ട് അന്ധമാകുമ്പോൾ കൂടുതൽ വിഷമിറങ്ങും. പലപ്പോഴും ഇരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കുന്നതു കൊണ്ടാവാം, അധികമാരും അതിനോട് ഏറ്റുമുട്ടി മിനക്കെടാറില്ല എന്നതാണ് വാസ്തവം.&lt;/p&gt;&lt;p&gt;എന്നാൽ വന്ന് വന്ന് താനിരിക്കുന്ന സ്ഥാനമേതെന്ന ഓർമ പോലും അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. മുസ്ലീം നാമധാരികളായ സിപിഐ(എം) നേതാക്കളെ കാണുമ്പോൾ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ആ കലിയുണരും. അതാണ് ഇന്ന് സ. എ എൻ ഷംസീറിനെപ്പറ്റി മോശം പരാമർശം നടത്തിയതിന്റെ അടിസ്ഥാനം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സംഘടനാ രംഗത്തേക്ക് വന്ന സഖാവാണ് ഷംസീർ. രണ്ട് തവണ തലശ്ശേരിയിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ സ്പീക്കറുമായിരുന്നു. ഹിന്ദു-മുസ്ലീം വർഗീയവാദികളുടെ ആക്രമണങ്ങൾ ഒരേപോലെ നേരിട്ടുകൊണ്ട് തന്നെയാണ് സഖാവ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. ഇത്തരത്തിൽ ദീർഘകാലം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സഖാവിനെയാണ് വെള്ളാപ്പള്ളി നടേശനെപ്പോലൊരാൾ വായിൽ തോന്നിയത് വിളിച്ചുപറഞ്ഞിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിലയിരുത്തൽ കീഴ്ഘടകം മുതൽ കേന്ദ്ര കമ്മിറ്റി വരെ ജനാധിപത്യപരമായ രീതിയിൽ പാർട്ടിയിൽ ഞങ്ങൾ നടത്തിക്കഴിഞ്ഞതാണ്. ബഹുജനങ്ങൾക്കിടയിലെ പ്രവർത്തനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പാർട്ടിക്കുണ്ട്. പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും ഉൾപ്പെടെ കേട്ട് ചർച്ച ചെയ്തതിന് ശേഷമാണ് ഞങ്ങൾ തീരുമാനങ്ങളിലേക്ക് പോകുന്നത്. ഈ പ്രക്രിയയിലേക്കാവട്ടെ ഞങ്ങളൊരു വർഗീയവാദിയുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടില്ല. ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുകയുമില്ല.&lt;/p&gt;&lt;p&gt;കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനും അവരുടെ നയങ്ങൾക്ക് കുടപിടിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാറിനുമെതിരെ നിരന്തരം ബഹുജനങ്ങളോട് സംവദിക്കുന്നവരാണ് ഞങ്ങൾ. ഈ ഘട്ടത്തിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുകയും വൃത്തികെട്ട പ്രചാരവേല സംഘടിപ്പിക്കുകയും ചെയ്യുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾക്കെതിരെ ശക്തമായ ജനവികാരം ഉയരണം. ദീർഘമായ, മതേതര പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെതിരെ വെള്ളാപ്പള്ളി ഇപ്പോഴെടുത്ത നിലപാട് നീചമാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്&quot;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-k-ragesh-criticize-vellappally-natesan-over-remarks-against-a-n-shamseer-articleshow-gec1nua"/>
        </item>
        <item>
            <title><![CDATA[പാലത്തായ് പോക്സോ കേസ്: പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്]]></title>
            <link>https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p</guid>
            <pubDate>Fri, 21 Aug 2026 23:00:45 +0530</pubDate>
            <description><![CDATA[പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ലെന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jnzwdgaxjq22n6va17vn3s,imgname-fotojet--58--1787333439920.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി കൊണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എൽഡിഎഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണ്. സർക്കാർ ഇടപെടൽ ഇല്ലാതെ പ്രോസിക്യൂഷൻ ലാഘവ ബുദ്ധിയോടെ കേസിനെ സമീപിക്കില്ല. ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ ആകില്ല എന്നും കെ കെ രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു.&lt;/p&gt;&lt;p&gt;ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ്റെ ശിക്ഷ ഹൈക്കോടതിയാണ് മരവിച്ചത്. ഉപാധികളോടെ ജാമ്യവും അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/k-k-ragesh-stated-that-padmarajan-obtained-bail-through-government-intervention-articleshow-zq5ee8p"/>
        </item>
        <item>
            <title><![CDATA[യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു; ചിത്രം ഓഗസ്റ്റ് 26 ന് തിയേറ്ററുകളിൽ]]></title>
            <link>https://www.asianetnews.com/entertainment-news/toxic-movie-starring-yash-directed-by-geetu-mohandas-advance-booking-started-articleshow-hdwmpf9</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/toxic-movie-starring-yash-directed-by-geetu-mohandas-advance-booking-started-articleshow-hdwmpf9</guid>
            <pubDate>Fri, 21 Aug 2026 22:47:13 +0530</pubDate>
            <description><![CDATA[യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ആക്ഷനും ഇമോഷനും പ്രാധാന്യമുള്ള ചിത്രമാണ്. കിയാര അദ്വാനി, നയൻതാര എന്നിവരുൾപ്പെടെ വലിയ താരനിര അണിനിരക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jesjtx0ag3f3g0sg7w8ddp,imgname-toxic-the-movie--yash--geetu-mohandas-1787325893469.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്. ആക്ഷനും ഇമോഷനും വയലൻസിനും പ്രാധാന്യമുള്ളൊരു സിനിമയാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തില്&zwj; ഇരട്ട വേഷത്തിലാകും യാഷെന്നും സൂചനയും ട്രെയിലർ നല്&zwj;കുന്നുണ്ട്. ആഗോളതലത്തിൽ ഓഗസ്റ്റ് 26 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. യുകെ അടക്കമുള്ള രാജ്യങ്ങളിൽ നേരത്തെ തന്നെ ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു.&lt;/p&gt;&lt;p&gt;അതേസമയം ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.&lt;/p&gt;&lt;p&gt;യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.&lt;/p&gt;&lt;p&gt;ദേശീയ അവാർഡ് ജേതാവായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ). ആക്ഷൻ രംഗങ്ങൾ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ് ഒപ്പം കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് KVN പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ടോക്സിക്, പിആര്&zwj;ഒ പ്രതീഷ് ശേഖർ ആണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/toxic-movie-starring-yash-directed-by-geetu-mohandas-advance-booking-started-articleshow-hdwmpf9"/>
        </item>
        <item>
            <title><![CDATA[കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പ്രീബയോട്ടിക് അടങ്ങിയ 7 ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/7-prebiotic-rich-foods-to-improve-gut-health-5mqz2vc</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/7-prebiotic-rich-foods-to-improve-gut-health-5mqz2vc</guid>
            <pubDate>Fri, 21 Aug 2026 22:45:26 +0530</pubDate>
            <description><![CDATA[കുടലിലെ നല്ല ബാക്റ്റീരിയകൾ നമ്മുടെ ആരോഗ്യത്തെയും ദഹനത്തെയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രീബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഇവയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwepqqvyw1574px8wvgsrqyx,imgname-fotojet---2026-07-01t165330.419-1782905036670.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/7-prebiotic-rich-foods-to-improve-gut-health-5mqz2vc"/>
        </item>
        <item>
            <title><![CDATA[കുഴികൾ അടയ്ക്കാനായി ഗ്രാവലുമായി എത്തി, റോഡ് തകർന്നുണ്ടായ ഗർത്തത്തിലേക്ക് വീണ് കൂറ്റൻ ലോറി]]></title>
            <link>https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq</link>
            <guid isPermaLink="true">https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq</guid>
            <pubDate>Fri, 21 Aug 2026 22:38:00 +0530</pubDate>
            <description><![CDATA[റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jmpxhykvtc045zc2xtjv83,imgname-nashik-truck-carrying-gravel-to-fill-potholes-falls-into-one-1787332097598.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു. പിൻ ഭാഗം റോഡിലെ കുഴിയിലേക്ക് വീണതോടെ വലിയ രീതിയിൽ കാരിയേജ് തുറന്ന് ഗ്രാവൽ കുഴിയിലേക്ക് വീണു. പിന്നാലെ ടിപ്പർ ലോറിയുടെ മുൻഭാഗം റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്ന നിലയിലായി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കുഴികൾ നികത്തുന്നതിനായി മെറ്റൽ കയറ്റി നാസിക്കിലെ കോളനി റോഡിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗംഗാപ്പൂർ റോഡിലൂടെ സഞ്ചരിക്കവേ പെട്ടെന്ന് റോഡിന്റെ ഒരു ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. റോഡ് തകർന്നതോടെ നിയന്ത്രണം വിട്ട ലോറി പുറകോട്ട് വലിയ ഗർത്തത്തിലേക്ക് വീഴുകയും വാഹനത്തിന്റെ മുൻചക്രങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.&lt;/p&gt;&lt;p&gt;नाशिकच्या गंगापूर रोड परिसरात खड्डे बुजवण्यासाठी आलेला ट्रकच खड्ड्यात पडल्याची घटना घडली आहे. या घटनेचा व्हिडिओ सोशल मीडियावर मोठ्या प्रमाणात व्हायरल होत आहे. pic.twitter.com/aQC2ZB13VO&lt;/p&gt;&lt;p&gt;&mdash; khalid Chougle (@ChougleKhalid) August 21, 2026&lt;/p&gt;&lt;p&gt;റോഡുകളുടെ മോശം അവസ്ഥയും നിർമ്മാണത്തിലെ അപാകതകളും വ്യക്തമാക്കുന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/ruck-carrying-gravel-to-fill-roadwork-related-potholes-got-stuck-in-a-newly-dug-section-of-nashik-articleshow-d18z4tq"/>
        </item>
        <item>
            <title><![CDATA[നല്ല ദഹനം ലഭിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/some-foods-to-include-in-your-diet-for-good-digestion-pdebyqc</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/some-foods-to-include-in-your-diet-for-good-digestion-pdebyqc</guid>
            <pubDate>Fri, 21 Aug 2026 22:36:41 +0530</pubDate>
            <description><![CDATA[നല്ല ദഹനം ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതും ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzv9abaqt5dbed19artqcng6,imgname-simple-ways-to-restore-gut-health--1--1786548399447.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/some-foods-to-include-in-your-diet-for-good-digestion-pdebyqc"/>
        </item>
        <item>
            <title><![CDATA[പിണറായി കുടുംബത്തിനായി സിപിഎം തെരുവിലേക്കോ?| | Vinu V John | News Hour 21 Aug 2026]]></title>
            <link>https://www.asianetnews.com/videos/news/is-the-cpm-protesting-for-the-pinarayi-family-videoshow-hhrwyc4</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/is-the-cpm-protesting-for-the-pinarayi-family-videoshow-hhrwyc4</guid>
            <pubDate>Fri, 21 Aug 2026 22:35:15 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/386v_BQeiRU" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പിണറായി കുടുംബത്തിനായി സിപിഎം തെരുവിലേക്കോ?, റിയാസിന്റെ കൂട്ടാളികളും കുടുങ്ങുമോ? | Vinu V John | News Hour 21 Aug 2026&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/is-the-cpm-protesting-for-the-pinarayi-family-videoshow-hhrwyc4"/>
        </item>
        <item>
            <title><![CDATA['കോഴിക്കോട്ടെ വമ്പൻ ബിസിനസുകാരുമായി വീണ തൈക്കണ്ടിയിലിനുള്ള ബന്ധം വലുതാണ്']]></title>
            <link>https://www.asianetnews.com/videos/news/uncovering-veena-thaikkandiyil-s-kozhikode-business-links-videoshow-oxg6p2z</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/uncovering-veena-thaikkandiyil-s-kozhikode-business-links-videoshow-oxg6p2z</guid>
            <pubDate>Fri, 21 Aug 2026 22:30:26 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazne7m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'കോഴിക്കോട്ടെ ബിസിനസുകാരുമായി വീണ തൈക്കണ്ടിയിലിനുള്ള ബന്ധം വലുതാണ്, അധികാര സംവിധാനങ്ങളുപയോ​ഗിച്ച് കാശ് സമ്പാദിക്കുന്ന പുത്തൻപണക്കാരുടെ കേന്ദ്രമായി മാറിക്കഴിഞ്ഞു, കേരളത്തിലെ പരസ്യസംവിധാനങ്ങളെ മൊത്തം നിയന്ത്രിക്കുന്നത് ഇവരാണ്'; എൻ.വി.ബാലകൃഷ്ണൻ ന്യൂസ് അവറിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/uncovering-veena-thaikkandiyil-s-kozhikode-business-links-videoshow-oxg6p2z"/>
        </item>
        <item>
            <title><![CDATA[ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച, 50 പവന്‍ ആഭരണങ്ങള്‍ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0</guid>
            <pubDate>Fri, 21 Aug 2026 22:29:45 +0530</pubDate>
            <description><![CDATA[കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 50 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jm54mpxxsrgpy8vyc7e15s,imgname-theft-kkm--1--1787331515030.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: കേച്ചേരി തോളൂരില്&zwj; ടെക്സ്റ്റയില്&zwj;സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്&zwj; കവര്&zwj;ച്ച. 50 പവന്&zwj; ആഭരണങ്ങള്&zwj; കവര്&zwj;ന്നു. പറപ്പൂരില്&zwj; ടെക്സ്റ്റയില്&zwj; കട നടത്തുന്ന തോളൂര്&zwj; നാലകത്ത് ഷക്കീറിന്&zwj;റെ വീട്ടിലാണ് കവര്&zwj;ച്ച നടന്നത്. വീടിന്&zwj;റെ പിറകുവശത്തെ വാതില്&zwj; തകര്&zwj;ത്ത് അകത്തുകടന്ന മോഷ്ടാക്കള്&zwj; ബെഡ്&zwnj;റൂമിലെ അലമാരകള്&zwj; കുത്തിപ്പൊളിച്ചാണ് സ്വര്&zwj;ണ്ണാഭരണങ്ങള്&zwj; കവര്&zwj;ന്നത്. പിറകു വശത്തെ വാതില്&zwj; കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്&zwj;ത്താണ് മോഷ്ടാക്കള്&zwj; വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്&zwj;റെ വീടിന്&zwj;റെ പിറകുവശം റെയില്&zwj;വേ ട്രാക്കാണ് ഇതിനാല്&zwj; ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്&zwj; ഷക്കീറിന്&zwj;റെ ഭാര്യയും കുട്ടികളും വീട്ടില്&zwj; നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു. പുലര്&zwj;ച്ചെ 1:30 നാണ് അവര്&zwj; വീട്ടില്&zwj; തിരിച്ചെത്തിയത്. വീടിനുള്ളില്&zwj; പ്രവേശിച്ചപ്പോള്&zwj; അലമാരകള്&zwj; തകര്&zwj;ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്&zwj; വാരി വലിച്ചിട്ട നിലയിലായിരുന്നു.&lt;/p&gt;&lt;p&gt;തുടര്&zwj;ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്&zwj; നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്ന സമയത്താണ് ആസൂത്രിതമായി മോഷണം നടത്തിയത്. വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളവനാണ് മോഷ്ടാവെന്ന സംശയവും പൊലീസിനുണ്ട്. ഷക്കീറിന്&zwj;റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിന്നുന്ന സ്വര്&zwj;ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്&zwj;പ്പെടെ സ്ഥലത്തെത്തി പരിശോധനകള്&zwj; നടത്തി തെളിവുകള്&zwj; ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-burglary-in-thrissur-textile-shop-owners-house-robbed-of-50-sovereigns-articleshow-f45adq0"/>
        </item>
        <item>
            <title><![CDATA['എക്‌സാലോജിക്‌ സേവനം കൊടുത്തത് CMRLന് മാത്രമാണ്, പിന്നെങ്ങനെ വീണ 21 കോടി സമ്പാദിച്ചു?']]></title>
            <link>https://www.asianetnews.com/videos/news/exalogic-cmrl-and-the-source-of-veena-s-21-crore-videoshow-vb15vr3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/exalogic-cmrl-and-the-source-of-veena-s-21-crore-videoshow-vb15vr3</guid>
            <pubDate>Fri, 21 Aug 2026 22:28:17 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazndvu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'എക്&zwnj;സാലോജിക്&zwnj; സേവനം കൊടുത്തത് CMRLന് മാത്രമാണ്, പിന്നെങ്ങനെ വീണ 21 കോടി സമ്പാദിച്ചു?'; ശരിയായ ദിശയിൽ നടക്കുന്ന അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമാക്കി ചിത്രീകരിക്കുകയാണ് സിപിഎമ്മെന്ന് ശ്രീജിത്ത് പണിക്കർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/exalogic-cmrl-and-the-source-of-veena-s-21-crore-videoshow-vb15vr3"/>
        </item>
        <item>
            <title><![CDATA[പാലത്തായ് പോക്സോ കേസ്: പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി]]></title>
            <link>https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u</guid>
            <pubDate>Fri, 21 Aug 2026 22:27:36 +0530</pubDate>
            <description><![CDATA[പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ka0cqqmx536e67r8pe66xxc9,imgname-fotojet---2025-11-14t104641.284-1763097435805.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു. ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷാവിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരു ലക്ഷം രൂപ ബോണ്ട്, രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരയായ കുട്ടിയുടെ മൊഴികളിൽ കാര്യമായ വൈരുധ്യങ്ങളും തിരുത്തലുകളും ഉണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു. 600ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു. വിചാരണക്കോടതി കഴിഞ്ഞവർഷമാണ് ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്.&lt;/p&gt;&lt;p&gt;2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന്&zwnj; തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചത്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്&zwj;പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bail-granted-to-accused-padmarajan-in-the-palathayi-pocso-case-articleshow-evpxa3u"/>
        </item>
        <item>
            <title><![CDATA[ജന്തർ മന്തറിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭയപ്പെട്ടതും അടിച്ചമർത്താൻ ശ്രമിച്ചതും ആരാണ്?]]></title>
            <link>https://www.asianetnews.com/videos/news/who-feared-and-suppressed-the-jantar-mantar-protest-videoshow-h3ciroq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/who-feared-and-suppressed-the-jantar-mantar-protest-videoshow-h3ciroq</guid>
            <pubDate>Fri, 21 Aug 2026 22:23:40 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/4hjC9o-_RMQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ജന്തർ മന്തറിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭയപ്പെട്ടതും അടിച്ചമർത്താൻ ശ്രമിച്ചതും ആരാണ്?&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/who-feared-and-suppressed-the-jantar-mantar-protest-videoshow-h3ciroq"/>
        </item>
        <item>
            <title><![CDATA['സാമ്പത്തിക മാനദണ്ഡം മാത്രം മതി'; ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം, പ്രതിഷേധക്കാരെ  പൊലീസ് ബലം പ്രയോഗിച്ച് നീക്കി]]></title>
            <link>https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu</link>
            <guid isPermaLink="true">https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu</guid>
            <pubDate>Fri, 21 Aug 2026 22:14:38 +0530</pubDate>
            <description><![CDATA[ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jkbdnr3fcejdz5rvy8q98c,imgname-fotojet--57--1787330672312.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. റിസർവേഷൻ ഹട്ടാവോ ആന്ദോളൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ആദ്യം പ്രതിഷേധത്തിന് അനുമതി നൽകാതിരുന്ന പൊലീസ് പിന്നീട് വൈകിട്ട് 4 മണിവരെ 500 പേർക്ക് മാത്രം അനുമതി നൽകി. എന്നാൽ, അനുവദിച്ച സമയം കഴിഞ്ഞും പ്രതിഷേധക്കാർ ജന്തർ മന്തിറിൽ തുടർന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇൻസ്റ്റാഗ്രാമിലെ റിസർവേഷൻ ഹട്ടാവോ ആന്ദോളൻ എന്ന പേജിലൂടെ ഉയർന്ന ആഹ്വാനത്തിന് പിന്നാലെയായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ജന്തർ മന്തറിലും സമീപ പ്രദേശങ്ങളിലും ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/protest-against-caste-based-reservation-at-jantar-mantar-articleshow-onl68hu"/>
        </item>
        <item>
            <title><![CDATA[അരങ്ങേറ്റത്തില്‍ കൈയടി നേടിയ വിസ്‍മയ; 'തുടക്കം' സക്സസ് ട്രെയ്‍ലര്‍ എത്തി]]></title>
            <link>https://www.asianetnews.com/music/thudakkam-success-trailer-mohanlal-vismaya-mohanlal-articleshow-vbk24kt</link>
            <guid isPermaLink="true">https://www.asianetnews.com/music/thudakkam-success-trailer-mohanlal-vismaya-mohanlal-articleshow-vbk24kt</guid>
            <pubDate>Fri, 21 Aug 2026 22:10:36 +0530</pubDate>
            <description><![CDATA[ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് വിസ്മയ അരങ്ങേറിയത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jjyt802tfkmskd3ymfdygh,imgname-fotojet--2--1787330259200.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിസ്മയ മോഹന്&zwj;ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്&zwj;റെ സക്സസ് ട്രെയ്&zwj;ലര്&zwj; പുറത്തെത്തി. വിസ്മയയുടെ അരങ്ങേറ്റ ചിത്രമെന്ന ഹൈപ്പില്&zwj; എത്തിയ ചിത്രത്തില്&zwj; മോഹന്&zwj;ലാലിന്&zwj;റെ അതിഥിവേഷവും പ്രേക്ഷകരില്&zwj; ആകാംക്ഷ വര്&zwj;ധിപ്പിച്ച ഘടകമാണ്. ആശിര്&zwj;വാദ് സിനിമാസിന്&zwj;റെ ബാനറില്&zwj; ആന്&zwj;റണി പെരുമ്പാവൂര്&zwj; നിര്&zwj;മ്മിച്ച ചിത്രം ഈ മാസം ഏഴാം തീയതിയാണ് തിയറ്ററുകളില്&zwj; എത്തിയത്. 2018 എന്ന വന്&zwj; വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്&zwj; ഇന്&zwj;ഡസ്ട്രിക്ക് ഉണ്ടായിരുന്നു.&lt;/p&gt;&lt;p&gt;ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്&zwj; പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിഷിന്&zwj;റെ പ്രകടനത്തിനും കൈയടി ലഭിച്ചിരുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്&zwj;ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്&zwj;, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.&lt;/p&gt;&lt;p&gt;ആദ്യ ദിനം മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് തുടര്&zwj; ദിനങ്ങളില്&zwj; സമ്മിശ്ര പ്രതികരണവും ലഭിച്ചു. എന്നാല്&zwj; വിസ്മയ മോഹന്&zwj;ലാലിനും ആശിശ് ജോ ആന്&zwj;റണിക്കും കൈയടി ലഭിച്ചിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. പ്രമുഖ ട്രാക്കര്&zwj;മാരായ സാക്നില്&zwj;കിന്&zwj;റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്&zwj; നിന്ന് 41 കോടിയാണ് ചിത്രം നേടിയത്. ഇതില്&zwj; ഇന്ത്യയില്&zwj; നിന്നുള്ള ഗ്രോസ് 25 കോടിയാണ്. വിദേശ മാര്&zwj;ക്കറ്റുകളില്&zwj; നിന്ന് നേടിയത് 16 കോടിയും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[music]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/thudakkam-success-trailer-mohanlal-vismaya-mohanlal-articleshow-vbk24kt"/>
        </item>
        <item>
            <title><![CDATA[പാലക്കാട് ഡിവിഷനെ 'വെട്ടിമുറിക്കാൻ' തീരുമാനം; മംഗളൂരു സ്റ്റേഷൻ അടക്കം ഇനി മൈസൂരു ഡിവിഷനിൽ]]></title>
            <link>https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n</guid>
            <pubDate>Fri, 21 Aug 2026 22:02:43 +0530</pubDate>
            <description><![CDATA[മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്‍റെ ഭാഗമാകും]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jjnmnh554s1cj3aqgsmmhv,imgname-whatsapp-image-2026-08-21-at-9.42.20-pm-1787329958576.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്&zwj;റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്&zwj;റെ അനുമതി കൂടി വേണ്ടി വരും.&lt;/p&gt;&lt;p&gt;പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/palakkad-railway-division-split-mangaluru-station-to-come-under-mysuru-division-articleshow-e21v73n"/>
        </item>
        <item>
            <title><![CDATA[വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട് പോയ അമ്മമാരെ ചേർത്തണച്ച് ഓണക്കോടിയുമായി ഐഎഎസ്, ഐപിഎസ് ദമ്പതികൾ]]></title>
            <link>https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4</guid>
            <pubDate>Fri, 21 Aug 2026 21:42:10 +0530</pubDate>
            <description><![CDATA[തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്‍റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jhfpv7b8352fzgmrgs395n,imgname-onam-sivil-servants-old-age-home-1787328715623.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: അമ്മമാരെ ചേർത്തണച്ചും സ്&zwnj;നേഹം നിറച്ചും ഓണസദ്യ വിളമ്പി, ഓണക്കോടി സമ്മാനിച്ച് ഐഎഎസ്, ഐപിഎസ് ദമ്പതികൾ. ആരോരുമില്ലെന്ന് എത്രയോ നാളുകളായി സ്വയം പറഞ്ഞവർക്കൊപ്പം ഒരുപകൽ നേരം കുടുംബ സമേതം കൂട്ടുചേർന്ന് അവര്&zwj; സ്&zwnj;നേഹം പങ്കിട്ടു. തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്&zwj;റെ ഭാഗമായി കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും. ഒത്തിരിയോണങ്ങൾ ഉറ്റവര്&zwj;ക്കൊപ്പം ഒരുമിച്ചുണ്ട് മക്കൾക്ക് വിളമ്പി ഒടുവില്&zwj; ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടു പോയി ജീവിത യാഥാർഥ്യങ്ങളിൽ പകച്ചുപോയവർക്ക് മുന്നിൽ സ്&zwnj;നേഹ നാമ്പായി മാറി എം ജി രാജമാണിക്യത്തിൻ്റെയും ആർ നിശാന്തിനിയുടെയും കുടുംബത്തിന്&zwj;റെയും കരുതലും ചേര്&zwj;ത്തണയ്ക്കലും. നാക്കിലയിൽ സ്&zwnj;നേഹത്തിൻ്റെ വറ്റ് വിളമ്പി അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. തിരുവനന്തപുരത്തെ ക്യാമറമാൻമാരുടെ സ്&zwnj;നേഹ കൂട്ടായ്മയാണ് അമ്മയോണം സംഘടിപ്പിച്ചത്. കെയർ ഹോമിലെ അമ്മമാർക്ക് ഇരുവരും ചേർന്ന് ഓണക്കോടി കൈമാറി, സ്&zwnj;നേഹപ്പുതപ്പണിയിച്ച് ഇരുവരും അമ്മമാരുടെ വാൽസല്യ നിധികളായി.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/local-news/ias-ips-couple-visits-old-age-home-to-celebrate-articleshow-gg9o7y4"/>
        </item>
        <item>
            <title><![CDATA[ഓണാഘോഷത്തിന് റീലെടുക്കാൻ വാഹനവുമായെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ കുടുങ്ങി; യുവാവ് എംഡിഎംഎയുമായി പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc</guid>
            <pubDate>Fri, 21 Aug 2026 21:42:10 +0530</pubDate>
            <description><![CDATA[ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp16h57p9ykh8wdv3jsbt7sb,imgname-kerala-police-vehicle-1776009385206.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് റീൽസ് ചെയ്യാൻ വാഹനവുമായെത്തിയ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. വടകര ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് ഇല്ലത്ത് പാലത്തിന് സമീപത്ത് നിന്നുമാണ് യുവാവ് എടച്ചേരി പൊലീസിന്&zwj;റെ പിടിയിലായത്. 29 കാരനായ വില്യാപ്പള്ളി സ്വദേശി ആസിഫിനെയാണ് 9.40 ഗ്രാം എംഡിഎംഎ യുമായി പൊലീസ് പിടികൂടിയത്. റീൽസ് ചെയ്യാൻ വിദ്യാർത്ഥികൾ വാടക്ക് എടുത്തതായിരുന്നു ജീപ്പ്. ഇതിന്&zwj;റെ ഡ്രൈവറായി എത്തിയതായിരുന്നു ആസിഫ്. വിദ്യാർത്ഥികൾ റീൽസ് ചെയ്യുമ്പോൾ സംശയം തോന്നിയ പൊലീസ്, ജീപ്പ് പരിശോധിക്കുകയും ആസിഫിൽ നിന്നും എംഡിഎംഎ പിടികൂടുകയുമായിരുന്നു. പ്രതിയെ വിദ്യാർത്ഥികൾക്ക് മുൻ പരിചയമില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-caught-with-mdma-after-arriving-for-onam-reels-in-vadakara-articleshow-tgearyc"/>
        </item>
        <item>
            <title><![CDATA[മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.]]></title>
            <link>https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs</link>
            <guid isPermaLink="true">https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs</guid>
            <pubDate>Fri, 21 Aug 2026 21:37:05 +0530</pubDate>
            <description><![CDATA[റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികന്‍ വേഗത കുറയ്ക്കുകയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jh4aeat9y15cbp50d6afh3,imgname-img-20260821-wa0014-1787328342472.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂര്&zwj;: മിനി ലോറിയില്&zwj; നിന്ന് ഇരുമ്പ് കമ്പികള്&zwj; തെറിച്ച് വീണ് ബൈക്ക് യാത്രികന്&zwj; മരിച്ചു. കുട്ടനെല്ലൂര്&zwj; സ്വദേശി ഷെറിന്&zwj; ആണ് മരിച്ചത്. തൃശൂര്&zwj; കുട്ടനെല്ലൂരിലെ ഹൈലൈറ്റ് മാളിന് മുന്നില്&zwj; വെച്ചായിരുന്നു അപകടം.&lt;/p&gt;&lt;p&gt;റോഡരികില്&zwj; നിര്&zwj;ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് മുന്നിലേക്ക് എടുത്തതിനെ തുടര്&zwj;ന്ന് ബൈക്ക് യാത്രികന്&zwj; വേഗത കുറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുമ്പ് സ്&zwnj;ക്വയര്&zwj; പൈപ്പുകളുമായി എത്തിയ മിനി ലോറി ഡ്രൈവര്&zwj; സഡന്&zwj; ബ്രേക്കിട്ടു. ഇതോടെ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പുകള്&zwj; കെട്ടഴിഞ്ഞ് മുന്നിലെ ബൈക്ക് യാത്രികന്റെ മുകളിലേക്ക് തെറിച്ചുവീഴുകയായിരുന്നു.&lt;/p&gt;&lt;p&gt;ദേഹമാസകലം ഇരുമ്പ് പൈപ്പുകള്&zwj; തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റ ഷെറിനെ നാട്ടുകാര്&zwj; ഉടന്&zwj;തന്നെ ആശുപത്രിയില്&zwj; എത്തിച്ചെങ്കിലും ജീവന്&zwj; രക്ഷിക്കാനായില്ല. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്&zwj; പുറത്തുവന്നിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/biker-killed-after-iron-rods-fall-off-mini-truck-in-thrissur-articleshow-apa2egs"/>
        </item>
        <item>
            <title><![CDATA[വിധേയൻമാരുടെ വിക്രിയകളെ കേരളം പൊറുക്കില്ല | Surgical Strike By Unni Balakrishnan]]></title>
            <link>https://www.asianetnews.com/videos/news/why-kerala-won-t-forgive-sycophants-surgical-strike-videoshow-kt8a92v</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/why-kerala-won-t-forgive-sycophants-surgical-strike-videoshow-kt8a92v</guid>
            <pubDate>Fri, 21 Aug 2026 21:15:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazn0by" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ജന്തർ മന്തറിലുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭയപ്പെട്ടതും അടിച്ചമർത്താൻ ശ്രമിച്ചതും ആരാണ്? പാറ്റകൾ അല്ലെന്ന് പറയാൻ ആവശ്യപ്പെട്ട വിസിയ്ക്ക് നിശ്ശബ്ദതയുടെ മറുപടി നൽകിയ കുട്ടികൾ നമ്മളെ പഠിപ്പിക്കുന്ന പാഠം എന്താണ്? കാണാം സർജിക്കൽ സ്ട്രൈക്ക്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/why-kerala-won-t-forgive-sycophants-surgical-strike-videoshow-kt8a92v"/>
        </item>
        <item>
            <title><![CDATA[രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഫലം കണ്ടു; പെല്ലറ്റ് ​ഗൺ കണ്ണിന് കാഴ്ച എടുത്ത സഹിലിന് ആശ്വാസം]]></title>
            <link>https://www.asianetnews.com/videos/news/rahul-s-move-brings-relief-to-pellet-gun-victim-sahil-videoshow-rk4bkc0</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-s-move-brings-relief-to-pellet-gun-victim-sahil-videoshow-rk4bkc0</guid>
            <pubDate>Fri, 21 Aug 2026 21:15:31 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/ZyUtq5T6tU4" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;രാഹുലിന്റെ അപ്രതീക്ഷിത നീക്കം ഫലം കണ്ടു; പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥിയുടെ പരാതിയിൽ വകുപ്പുകൾ ചേർത്ത് കേസെടുത്തു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-s-move-brings-relief-to-pellet-gun-victim-sahil-videoshow-rk4bkc0"/>
        </item>
        <item>
            <title><![CDATA[ജയ്‌പൂരിൽ CJP നേതാക്കൾക്ക് നേരെ ആക്രമണം; അശുതോഷ് റങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു]]></title>
            <link>https://www.asianetnews.com/videos/news/cjp-leaders-including-ashutosh-ranka-attacked-in-jaipur-videoshow-z2k67v7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cjp-leaders-including-ashutosh-ranka-attacked-in-jaipur-videoshow-z2k67v7</guid>
            <pubDate>Fri, 21 Aug 2026 21:12:36 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/iu7LKtJeHPo" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ജയ്&zwnj;പൂരിൽ സർക്കാർ സ്കൂൾ സന്ദർശനത്തിനിടെസിജെപി നേതാക്കൾക്ക് നേരെ ആക്രമണം; അശുതോഷ് റങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു, ആക്രമണത്തിന് പിന്നിൽ ബിജെപിയെൻ അഭിജിത് ദീപ്കെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cjp-leaders-including-ashutosh-ranka-attacked-in-jaipur-videoshow-z2k67v7"/>
        </item>
        <item>
            <title><![CDATA[തിരിച്ചറിയാനാകാത്തവർക്കെതിരെ കേസ്; പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ കേസ് എടുത്ത് ദില്ലി പൊലീസ്]]></title>
            <link>https://www.asianetnews.com/videos/news/delhi-police-file-case-in-pellet-gun-attack-on-unknowns-videoshow-oxleyh3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/delhi-police-file-case-in-pellet-gun-attack-on-unknowns-videoshow-oxleyh3</guid>
            <pubDate>Fri, 21 Aug 2026 21:12:13 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmzrm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാരകായുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, ജീവന് ഭീഷണി ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തനം നടത്തി തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ് ഐ ആർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/delhi-police-file-case-in-pellet-gun-attack-on-unknowns-videoshow-oxleyh3"/>
        </item>
        <item>
            <title><![CDATA[ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ, രക്ഷയ്ക്കായി പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ]]></title>
            <link>https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</link>
            <guid isPermaLink="true">https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir</guid>
            <pubDate>Fri, 21 Aug 2026 21:09:01 +0530</pubDate>
            <description><![CDATA[വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jfjjbhqgdgr4d7dfd6n92t,imgname-burglars-seek-police-help-1787326712177.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വൽസാദ്: ജ്വല്ലറി മോഷണ ശ്രമത്തിനിടെ കടയ്ക്ക് പുറത്ത് വടികളുമായി തടിച്ച് കൂടി നാട്ടുകാർ. ഒടുവിൽ രക്ഷനേടാനായി കടയ്ക്കുള്ളിൽ നിന്ന് പൊലീസിനെ വിളിച്ച് മോഷ്ടാക്കൾ. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സാർ ഞങ്ങൾ മോഷ്ടിച്ചു, നാട്ടുകാർ ഷട്ടർ അടച്ച് കടയ്ക്ക് മുന്നിൽ നിൽക്കുന്നു, രക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് മോഷ്ടാക്കൾ പൊലീസ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ടത്. വാപി നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൻജൻ ഗ്രാമത്തിലെ ബിജെ ജ്വല്ലറിയിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സ്ഥലത്തെത്തിയ പൊലീസ് മോഷ്ടാക്കളെ പിടികൂടി. ദിനേശ് സോൻകർ, വിപിൻ പാഥക് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിക്ക് ചുറ്റും മാരകായുധങ്ങളുമായി തടിച്ച് കൂടിയ നാട്ടുകാരിൽ നിന്ന് ഏറെ പണിപ്പെട്ടാണ് മോഷ്ടാക്കളെ പൊലീസ് വാഹനത്തിൽ കയറ്റിയത്.&lt;/p&gt;&lt;p&gt;ജ്വല്ലറിയുടെ പൂട്ട് തകർത്ത് അകത്തുകടന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ പോയ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കള്ളന്മാരുടെ പ്ലാൻ പൊളിച്ചത്. പ്രദേശവാസികൾ കടയുടെ ഷട്ടർ പുറത്തുനിന്ന് താഴേക്ക് വലിച്ചിട്ട് ഇവരെ ഉള്ളിൽ കുടുക്കുകയായിരുന്നു. വിവരമറിഞ്ഞ് വടികളുമായി നിരവധി ആളുകൾ ജ്വല്ലറിക്ക് മുന്നിൽ തടിച്ചുകൂടുകയും ഷട്ടർ തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ മോഷ്ടാക്കൾ കടയ്ക്കുള്ളിൽ പൂട്ടിയിരിക്കുകയും പോലീസിനെ വിളിച്ചു വരുത്തുകയുമായിരുന്നു. ഇവർ മോഷ്ചിക്കാൻ ശ്രമിച്ച ചില ആഭരണങ്ങളും പൂട്ട് തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/burglars-to-call-police-help-line-to-rescue-self-from-locals-during-jewelery-theft-articleshow-hc66dir"/>
        </item>
        <item>
            <title><![CDATA[നീതിയിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പെന്ന് രാഹുൽ ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-calls-it-the-first-step-to-justice-videoshow-26b33zr</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-calls-it-the-first-step-to-justice-videoshow-26b33zr</guid>
            <pubDate>Fri, 21 Aug 2026 21:08:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmz0i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'നീതിയിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്, ഇതൊരു തുടക്കം മാത്രം', പെല്ലറ്റ് ഗൺ ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് രാഹുൽ ഗാന്ധി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-calls-it-the-first-step-to-justice-videoshow-26b33zr"/>
        </item>
        <item>
            <title><![CDATA[മാസപ്പടി കേസ്; ഡയറിയിലെ കയ്യെഴുത്ത് വീണയുടേത് തന്നെയാണോ എന്ന് പരിശോധിക്കും]]></title>
            <link>https://www.asianetnews.com/videos/news/masappadi-case-veena-s-diary-handwriting-scrutinized-videoshow-c0egq78</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/masappadi-case-veena-s-diary-handwriting-scrutinized-videoshow-c0egq78</guid>
            <pubDate>Fri, 21 Aug 2026 21:06:49 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmymm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാസപ്പടി കേസിൽ വീണ ടി യുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി, ഡയറിയിലെ കയ്യെഴുത്ത് വീണയുടേത് തന്നെയാണോ എന്ന് പരിശോധിക്കും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/masappadi-case-veena-s-diary-handwriting-scrutinized-videoshow-c0egq78"/>
        </item>
        <item>
            <title><![CDATA[പത്തനംതിട്ടയിയിലേക്കൊരു കപ്പ്; കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമാകുന്ന വിജയം പിടിക്കാൻ നിരണംചുണ്ടൻ]]></title>
            <link>https://www.asianetnews.com/videos/news/niranam-chundan-s-quest-for-pathanamthitta-s-trophy-videoshow-3zdn27b</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/niranam-chundan-s-quest-for-pathanamthitta-s-trophy-videoshow-3zdn27b</guid>
            <pubDate>Fri, 21 Aug 2026 21:05:49 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmybu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നെഹ്റു ട്രോഫി വളളം കളിയിൽ ആവേശത്തിൽ വളളം ക്യാമ്പുകൾ; കഴിഞ്ഞവർഷം ഫൈനലിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച പത്തനംതിട്ടയിൽനിന്നുള്ള ഏകവള്ളം നിരണംചുണ്ടൻ ഇത്തവണ വിജയ പ്രതീക്ഷയിലാണ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/niranam-chundan-s-quest-for-pathanamthitta-s-trophy-videoshow-3zdn27b"/>
        </item>
        <item>
            <title><![CDATA[ഒറ്റപ്പാലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികനെ ബൈക്കിടിച്ചു]]></title>
            <link>https://www.asianetnews.com/videos/news/elderly-man-struck-by-a-bike-in-ottapalam-videoshow-npkz4ts</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/elderly-man-struck-by-a-bike-in-ottapalam-videoshow-npkz4ts</guid>
            <pubDate>Fri, 21 Aug 2026 21:05:21 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmy86" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഒറ്റപ്പാലത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികന് ബൈക്കിടിച്ച് ഗുരുതര പരിക്ക്, ബൈക്ക് യാത്രികരായ യുവാക്കൾക്കും പരിക്കേറ്റു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/elderly-man-struck-by-a-bike-in-ottapalam-videoshow-npkz4ts"/>
        </item>
        <item>
            <title><![CDATA[മിന്നൽ സമരവുമായി രാഹുൽ ​ഗാന്ധി; പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി പ്രതിഷേധം]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-s-impromptu-protest-with-pellet-gun-victim-videoshow-9cpusg5</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-s-impromptu-protest-with-pellet-gun-victim-videoshow-9cpusg5</guid>
            <pubDate>Fri, 21 Aug 2026 21:03:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmxz2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ദില്ലിയിൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധം തുടർന്ന് രാഹുൽ ​ഗാന്ധി; പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് നീതി ലഭിക്കണമെന്ന് ആവശ്യം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-s-impromptu-protest-with-pellet-gun-victim-videoshow-9cpusg5"/>
        </item>
        <item>
            <title><![CDATA[മാസപ്പടിയെ പ്രതിരോധിക്കാൻ പാർട്ടി| Munshi 21 August 2026]]></title>
            <link>https://www.asianetnews.com/videos/news/party-s-defense-in-maasappadi-row-munshi-21-aug-2026-videoshow-979lp5g</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/party-s-defense-in-maasappadi-row-munshi-21-aug-2026-videoshow-979lp5g</guid>
            <pubDate>Fri, 21 Aug 2026 21:02:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/LxX72tX0Mgs" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മാസപ്പടിയെ പ്രതിരോധിക്കാൻ പാർട്ടി| Munshi 21 August 2026&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/party-s-defense-in-maasappadi-row-munshi-21-aug-2026-videoshow-979lp5g"/>
        </item>
        <item>
            <title><![CDATA[എപ്പോഴും ക്ഷീണമാണോ? ഊർജ്ജക്കുറവിന് പിന്നിലെ പ്രധാന ശീലങ്ങൾ ഇവയാണ്]]></title>
            <link>https://www.asianetnews.com/health/do-you-always-feel-tired-here-are-the-key-habits-behind-low-energy-levels-articleshow-z44kdp1</link>
            <guid isPermaLink="true">https://www.asianetnews.com/health/do-you-always-feel-tired-here-are-the-key-habits-behind-low-energy-levels-articleshow-z44kdp1</guid>
            <pubDate>Fri, 21 Aug 2026 21:01:37 +0530</pubDate>
            <description><![CDATA[നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചില തെറ്റായ ശീലങ്ങളാണ് ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന വില്ലനെന്ന് വിദഗ്ധർ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jzt5b1fqk9p490n19sz8ebqn,imgname-tiredness--1--1752150935031.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിവസം മുഴുവൻ ക്ഷീണം അനുഭവപ്പെടുമ്പോൾ ഉറക്കമില്ലായ്മകൊണ്ടും മാനസികസമ്മർദ്ധം കൊണ്ടുമാണ് ഉണ്ടാകുന്നതെന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചില തെറ്റായ ശീലങ്ങളാണ് ഈ ക്ഷീണത്തിന് പിന്നിലെ പ്രധാന വില്ലനെന്ന് വിദഗ്ധർ പറയുന്നു. നമ്മൾ അറിയാതെ പോകുന്ന അത്തരം പ്രധാന ഭക്ഷണശീലങ്ങൾ താഴെ പറയുന്നവയാണ്.&lt;/p&gt;&lt;h2&gt;മധുരപലഹാരങ്ങൾ തരുന്ന താൽക്കാലിക ഊർജ്ജം&lt;/h2&gt;&lt;p&gt;ബിസ്&zwnj;ക്കറ്റോ മധുരമുള്ള പലഹാരങ്ങളോ കഴിക്കുമ്പോൾ താൽക്കാലികമായി ഊർജ്ജം ലഭിക്കുമെന്ന് തോന്നുമെങ്കിലും അത് അധികനേരം നീണ്ടുനിൽക്കില്ല. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ 30 മിനിറ്റിനുള്ളിൽ ശരീരം കൂടുതൽ തളരുന്നതായി കാണാം.&lt;/p&gt;&lt;h3&gt;ഉച്ചഭക്ഷണം മാത്രമല്ല ക്ഷീണത്തിന് കാരണം&lt;/h3&gt;&lt;p&gt;ഉച്ചയൂണിന് ശേഷമുള്ള ക്ഷീണത്തിന് കാരണം ആഹാരം മാത്രമല്ല, ശരീരത്തിന്റെ സ്വാഭാവികമായ ബയോളജിക്കൽ ക്ലോക്ക് കൂടിയാണ്. ഉച്ചകഴിഞ്ഞ് ശരീരത്തിന്റെ ഊർജ്ജ നില സ്വാഭാവികമായും കുറയാറുണ്ട്. ഇതിനൊപ്പം കൊഴുപ്പ് ഉയർന്ന അളവിലുള്ള വലിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉറക്കത്തിന് കാരണമാകുന്ന ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;വൈകുന്നേരങ്ങളിലെ കാപ്പി ഉപയോഗം&lt;/strong&gt;&lt;/p&gt;&lt;p&gt;കാപ്പി ഉന്മേഷം നൽകുമെങ്കിലും അത് കുടിക്കുന്ന സമയം വളരെ പ്രധാനമാണ്. ഉറങ്ങുന്നതിന് 6 മണിക്കൂർ മുമ്പ് പോലും കഫീൻ ശരീരത്തിലെത്തുന്നത് രാത്രിയിലെ ഉറക്കത്തിൽ നിന്ന് ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുത്തും. ഇത് ക്ഷീണം അനുഭവപ്പെടാൻ ഇടയാക്കുകയും ചെയ്യും.&lt;/p&gt;&lt;p&gt;&lt;strong&gt;മദ്യപാനം ഉറക്കത്തെ സഹായിക്കില്ല&lt;/strong&gt;&lt;/p&gt;&lt;p&gt;മദ്യം കഴിക്കുന്നത് നല്ല ഉറക്കം തരുമെന്നാണ് പലരും കരുതുന്നത്. എന്നാൽ മദ്യം ശരീരത്തിന് വിശ്രമം നൽകുകയല്ല, മറിച്ച് തലച്ചോറിനെ ബോധരഹിതാവസ്ഥയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന് ആവശ്യമായ 'ആർ.ഇ.എം സ്ലീപ്' തടസ്സപ്പെടുത്തുകയും രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/health/do-you-always-feel-tired-here-are-the-key-habits-behind-low-energy-levels-articleshow-z44kdp1"/>
        </item>
        <item>
            <title><![CDATA[മൂന്ന് മണിക്കൂർ; കുത്തിയിരുപ്പ് സമരം തുടർന്ന് രാഹുൽ ഗാന്ധി , കേസെടുക്കാതെ പിന്നോട്ടില്ലെന്ന് നിലപാട്]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-leads-sit-in-demands-firm-action-videoshow-bo3p3yt</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-leads-sit-in-demands-firm-action-videoshow-bo3p3yt</guid>
            <pubDate>Fri, 21 Aug 2026 21:01:28 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/9Y8YTE4Eiqw" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഒരു ഭാഗത്ത് കേന്ദ്രസേനയും പൊലീസും മറുഭാഗത്ത് രാഹുൽ ഗാന്ധിയും പെല്ലറ്റ് ആക്രമണത്തിനിരയായ വിദ്യാർത്ഥിയും; മൂന്ന് മണിക്കൂറായി സമരം തുടരുന്നു, കേസെടുക്കാതെ പിന്നോട്ടില്ലെന്ന് രാഹുൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-leads-sit-in-demands-firm-action-videoshow-bo3p3yt"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി]]></title>
            <link>https://www.asianetnews.com/videos/news/kannur-collector-invokes-kaapa-against-arjun-ayanki-videoshow-x4q6rx0</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kannur-collector-invokes-kaapa-against-arjun-ayanki-videoshow-x4q6rx0</guid>
            <pubDate>Fri, 21 Aug 2026 20:56:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/Tjh3Wn2SrKQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ആയങ്കി സമൂഹത്തിന് ഭീഷണിയെന്ന് ഉത്തരവ്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kannur-collector-invokes-kaapa-against-arjun-ayanki-videoshow-x4q6rx0"/>
        </item>
        <item>
            <title><![CDATA[ഓണം നാട്ടിൽ ആഘോഷിക്കാം; മുംബൈ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ]]></title>
            <link>https://www.asianetnews.com/videos/news/onam-special-train-from-mumbai-offers-festive-relief-videoshow-f1gdg6e</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-special-train-from-mumbai-offers-festive-relief-videoshow-f1gdg6e</guid>
            <pubDate>Fri, 21 Aug 2026 20:55:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/zFUwlq2z27g" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഓണം നാട്ടിൽ ആഘോഷിക്കാം; മുംബൈ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ, ഓഗസ്റ്റ് 23ന് മുംബൈയിൽ നിന്ന് തിരുവനന്തപുരം വരെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-special-train-from-mumbai-offers-festive-relief-videoshow-f1gdg6e"/>
        </item>
        <item>
            <title><![CDATA[കേസെടുക്കാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും]]></title>
            <link>https://www.asianetnews.com/videos/news/rahul-and-priyanka-demand-case-refuse-to-leave-videoshow-hltxpwr</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-and-priyanka-demand-case-refuse-to-leave-videoshow-hltxpwr</guid>
            <pubDate>Fri, 21 Aug 2026 20:53:57 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/NM0byHo6PYk" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;വിദ്യാർത്ഥി നേരിട്ടും ഇമെയിലിലൂടെയും പരാതി നൽകാൻ ശ്രമിച്ചു; പരാതിയിൽ കേസ്സെടുക്കുന്നതുവരെ പൊലീസ് സ്റ്റേഷനിൽ തുടരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-and-priyanka-demand-case-refuse-to-leave-videoshow-hltxpwr"/>
        </item>
        <item>
            <title><![CDATA[തിരക്ക് പരിഗണിച്ച് തീരുമാനം; നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾക്ക് കൂടി അനുവദിച്ചു, കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിലും സ്റ്റോപ്]]></title>
            <link>https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7</guid>
            <pubDate>Fri, 21 Aug 2026 20:53:40 +0530</pubDate>
            <description><![CDATA[ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hc4m1015httfyjdyf2v6h7,imgname-pexels-photo-37414659----rounak-kayal----pexels-1787289554975.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മുംബൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരം നോർത്ത് റൂട്ടിൽ അധികമായി നാല് ഓണം സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചതായി കെ സി വേണുഗോപാൽ എം പി. ഈ നാല് ട്രെയിനുകൾക്കും കരുനാഗപ്പള്ളി, കായംകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതായും എംപി അറിയിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് നേരത്തെ അനുവദിച്ചതിന് പുറമെ അധിക സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാൽ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തിയിരുന്നു. ഇതുൾപ്പെടെ ഈ ഓണക്കാലത്ത് റെയിൽവേ ഓണം സ്പെഷ്യലായി അനുവദിച്ച എല്ലാ ട്രെയിനുകൾക്കും കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിപ്പിക്കാനായതായി എം പി പറഞ്ഞു.&lt;/p&gt;&lt;p&gt;06575/06576 നമ്പർ എസ്.എം.വി.ടി ബെംഗളൂരു&ndash;തിരുവനന്തപുരം നോർത്ത് , 06573/06574- യശ്വന്ത്പുർ -തിരുവനന്തപുരം നോർത്ത്, 06579/06580 ബാംഗ്ലൂർ കന്&zwj;റോണ്&zwj;മെന്&zwj;റ് -തിരുവനന്തപുരം നോർത്ത്, 01463/01464 ലോകമാന്യ തിലക് -തിരുവനന്തപുരം നോർത്ത് എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-rush-four-additional-special-trains-get-stops-at-karunagappally-and-kayamkulam-articleshow-eu78wr7"/>
        </item>
        <item>
            <title><![CDATA[ശ്രദ്ധയ്ക്ക്, ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ]]></title>
            <link>https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr</guid>
            <pubDate>Fri, 21 Aug 2026 20:52:23 +0530</pubDate>
            <description><![CDATA[നെഹ്‌റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jempq0cp0v1cc42bb8hqb5,imgname-fotojet--56--1787325733600.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. നെഹ്&zwnj;റു ട്രോഫി വള്ളം കളിയുമായി ബന്ധപ്പെട്ടാണ് അവധി. അതേസമയം, ആലപ്പുഴ ജില്ലയിലെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്റെ എല്ലാ ഓഫീസുകൾക്കും നാളെ അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കുന്നതല്ല. ഓൺലൈൻ മാർഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണെന്നും വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്നും അധികൃതർ അറിയിച്ചു.&lt;/p&gt;&lt;p&gt;വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. നാളെ രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്&zwnj;സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/holiday-for-government-institutions-in-alappuzha-district-tomorrow-articleshow-owemvlr"/>
        </item>
        <item>
            <title><![CDATA[അൻപതിലധികം പ്രവർത്തകർ പൊലീസ് നിയന്ത്രണം മറികടന്ന് സ്റ്റേഷൻ കോമ്പൗണ്ടിൽ; നീതി കിട്ടും വരെ പ്രതിഷേധം]]></title>
            <link>https://www.asianetnews.com/videos/news/over-50-activists-breach-police-station-demand-justice-videoshow-7ni13uc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/over-50-activists-breach-police-station-demand-justice-videoshow-7ni13uc</guid>
            <pubDate>Fri, 21 Aug 2026 20:51:28 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmumu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നീതി കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി; അൻപതിലധികം കോൺഗ്രസ് പ്രവർത്തകർ പൊലീസ് നിയന്ത്രണം മറികടന്ന് സ്റ്റേഷൻ കോമ്പൗണ്ടിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/over-50-activists-breach-police-station-demand-justice-videoshow-7ni13uc"/>
        </item>
        <item>
            <title><![CDATA[പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ​ഗാന്ധി പൊലീസ് സ്റ്റേഷനിൽ]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-with-pellet-hit-student-at-police-station-videoshow-fgwwno8</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-with-pellet-hit-student-at-police-station-videoshow-fgwwno8</guid>
            <pubDate>Fri, 21 Aug 2026 20:47:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/Dggam6vUWMk" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി രാഹുൽ ​ഗാന്ധി പൊലീസ് സ്റ്റേഷനിൽ; കേസിൽ പരാതി നൽകും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-with-pellet-hit-student-at-police-station-videoshow-fgwwno8"/>
        </item>
        <item>
            <title><![CDATA['നീളുമീ പാതയില്‍'; സിദ്ദിഖ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'മധുരമീ ജീവിത'ത്തിലെ ഗാനമെത്തി]]></title>
            <link>https://www.asianetnews.com/music/neelumee-paathayil-lyrical-song-madhurame-jeevitham-siddique-articleshow-iu2crl2</link>
            <guid isPermaLink="true">https://www.asianetnews.com/music/neelumee-paathayil-lyrical-song-madhurame-jeevitham-siddique-articleshow-iu2crl2</guid>
            <pubDate>Fri, 21 Aug 2026 20:35:28 +0530</pubDate>
            <description><![CDATA[മാത്യു സ്കറിയ സംവിധാനം ചെയ്ത 'മധുരമീ ജീവിതം' എന്ന ചിത്രത്തിലെ 'നീളുമീ പാതയില്‍' എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jdfantnk1sv0kgfr2cgyb0,imgname-fotojet--1--1787324508858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സിദ്ദിഖ്, വിനയ പ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാത്യു സ്കറിയ സംവിധാനം ചെയ്ത മധുരമീ ജീവിതം എന്ന ചിത്രത്തിലെ ഗാനമെത്തി. നീളുമീ പാതയില്&zwj; എന്ന ഗാനത്തിന്&zwj;റെ ലിറിക്കല്&zwj; വീഡിയോ ആണ് പുറത്തെത്തിയത്. സുമീഷ് ഗംഗാസുന്ദറിന്&zwj;റെ വരികള്&zwj;ക്ക് അനന്തരാമന്&zwj; അനില്&zwj; ആണ് സംഗീതം പകര്&zwj;ന്നിരിക്കുന്നത്. വിഷ്ണു സുനില്&zwj; ആണ് ആലാപനം. ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമ്മാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സിദ്ദിഖിന്റെ കരിയറിലെ 351-മത് ചിത്രം കൂടിയാണിത്. ഈ മാസം 14 ന് ആയിരുന്നു ചിത്രത്തിന്&zwj;റെ റിലീസ്.&lt;/p&gt;&lt;p&gt;ഗുഡ് ഡേ മൂവീസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. സിദ്ദിഖ് റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തു മേനോൻ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോൾ വിനയ പ്രസാദ് മാധവി എന്ന അധ്യാപിക ആവുന്നു. കൂടാതെ ജോണി ആന്റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക്ശ്രീ, ജനിക എസ് ലാൽ, ദുർഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചർച്ച ചെയ്യുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ മനോഹരമായ ഗാനത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;സംവിധാനം: മാത്യു സ്കറിയ. രചന &amp;amp; നിർമ്മാണം: ശ്രീലാൽ പ്രകാശൻ. സഹനിർമ്മാതാക്കൾ: ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ. സംഗീതം: അനന്തരാമൻ അനിൽ. ഗായകൻ: സൂര്യ ശ്യാം ഗോപാൽ. ഗാനരചന: പ്രശാന്തി ചൊവ്വര. എഡിറ്റിംഗ്: കപിൽ കൃഷ്ണ. ഛായാഗ്രഹണം: കൃഷ്ണ.പി എസ്. കലാസംവിധാനം: ശ്രീകുമാർ എം മേനോൻ. കോസ്റ്റ്യൂം: നയന ശ്രീകാന്ത്. മേക്കപ്പ്: പട്ടണം ഷാ. സൗണ്ട് ഡിസൈൻ: സാബു. കളറിസ്റ്റ് : സുരേഷ് എസ് ആർ. ശബ്&zwnj;ദമിശ്രണം: സന്ദീപ് ശ്രീധരൻ.സ്റ്റിൽസ് രതീഷ് കർമ. സ്റ്റുഡിയോ &amp;amp; വിതരണം കെ ജി എഫ് ഫുൾ സ്ക്രീൻ സിനിമാസ്. പി ആർ ഒ എം കെ ഷെജിൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[music]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/music/neelumee-paathayil-lyrical-song-madhurame-jeevitham-siddique-articleshow-iu2crl2"/>
        </item>
        <item>
            <title><![CDATA[വാഹനാപകടത്തില്‍ പരിക്കേറ്റു, ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs</guid>
            <pubDate>Fri, 21 Aug 2026 20:30:52 +0530</pubDate>
            <description><![CDATA[വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jddejt8wkgzmw4nv29csxg,imgname-fotojet---2026-08-21t203032.521-1787324447321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: വാഹനാപകടത്തില്&zwj; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്&zwj; മരിച്ചു. കോഴിക്കോട് നരിക്കുനി ഫയര്&zwj; ആന്&zwj;ഡ് റെസ്&zwnj;ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ തലക്കുളത്തൂര്&zwj; സ്വദേശി ഷനല്&zwj; പി ടി(40) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്&zwj; ചികിത്സയിലായിരുന്നു. ഇന്ന് പുലര്&zwj;ച്ചെയോടെയാണ് മരണം സംഭവിച്ചത്.&lt;/p&gt;&lt;p&gt;തലക്കുളത്തൂര്&zwj;-നരിക്കുനി റോഡില്&zwj; ചെങ്ങോട്ടുപൊയിലില്&zwj; കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. ഷനല്&zwj; സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്&zwj; കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്&zwj; ഷനലിന്&zwj;റെ തലയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു. പാലോറമലയ്ക്ക് സമീപം താമസിച്ചിരുന്ന പരേതനായ പറമ്പത്തൊടുകയില്&zwj; ചന്ദ്രന്&zwj;റെ മകനാണ്. നിലവില്&zwj; കുടുംബസമേതം എടക്കരയിലാണ് താമസം. ഭാര്യ അമ്പിളി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/40-year-old-fire-and-rescue-officer-shanal-dies-after-bike-lorry-collision-articleshow-3p0zybs"/>
        </item>
        <item>
            <title><![CDATA[ആർത്തവം കൃത്യമല്ലാത്തതിന്റെ കാരണം ഹോർമോൺ മാറ്റങ്ങൾ മാത്രമല്ല; മാനസികസമ്മർദ്ദം നിങ്ങളുടെ ആർത്തവചക്രത്തെ ബാധിക്കുന്നത് ഇങ്ങനെ]]></title>
            <link>https://www.asianetnews.com/gallery/health/hormonal-changes-are-not-the-only-reason-for-irregular-periods-here-is-how-mental-stress-affects-your-menstrual-cycle-6n6noq1</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/hormonal-changes-are-not-the-only-reason-for-irregular-periods-here-is-how-mental-stress-affects-your-menstrual-cycle-6n6noq1</guid>
            <pubDate>Fri, 21 Aug 2026 20:27:38 +0530</pubDate>
            <description><![CDATA[സ്ട്രെസ് വർദ്ധിക്കുമ്പോൾ ആർത്തവത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളിലും സന്ദേശങ്ങളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കൃത്യമല്ലാത്ത ആർത്തവചക്രത്തിന്റെ കാരണം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kv05gebcqdanx7gwhettj662,imgname-fotojet---2026-06-13t150713.604-1781343467884.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;സ്ട്രെസ് വർദ്ധിക്കുമ്പോൾ ആർത്തവത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളിലും സന്ദേശങ്ങളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് കൃത്യമല്ലാത്ത ആർത്തവചക്രത്തിന്റെ കാരണം. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.&lt;/p&gt;&lt;img&gt;&lt;p&gt;മാനസികസമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നു. ദീർഘനേരം സമ്മർദ്ദത്തിലാകുമ്പോൾ രക്തത്തിൽ കോർട്ടിസോളിന്റെ അളവ് ഉയർന്ന നിലയിൽ തുടരും.&lt;/p&gt;&lt;img&gt;&lt;p&gt;ദീർഘകാലമായുള്ള മാനസികസമ്മർദ്ദത്തിന്റെ ഘട്ടങ്ങളിൽ, ശരീരം പ്രത്യുത്പാദന പ്രക്രിയകളേക്കാൾ അതിജീവനത്തിന് മുൻഗണന നൽകുന്നു. ഇത് സ്വാഭാവിക ആർത്തവചക്രത്തെ തടസ്സപ്പെടുത്തുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;അണ്ഡോത്പാദനം നിയന്ത്രിക്കുന്നത് തലച്ചോറും അണ്ഡാശയവും തമ്മിലുള്ള സന്ദേശവിനിമയമാണ്. എന്നാൽ ഉയർന്ന കോർട്ടിസോൾ അളവ് ഈ സന്ദേശങ്ങളെ തടസ്സപ്പെടുത്തുകയും ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ തുടങ്ങിയ ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;ഹോർമോൺ സന്തുലിതാവസ്ഥ തെറ്റുന്നതിലൂടെ ആർത്തവം വൈകുക, അണ്ഡോത്പാദനം കൃത്യമല്ലാതാവുക, അമിതമായ മൂഡ് സ്വിങ്സ്, കടുത്ത പിഎംഎസ് ലക്ഷണങ്ങൾ എന്നിവ ഉണ്ടാകുന്നു. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി കാണരുത്.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/hormonal-changes-are-not-the-only-reason-for-irregular-periods-here-is-how-mental-stress-affects-your-menstrual-cycle-6n6noq1"/>
        </item>
        <item>
            <title><![CDATA[ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷ; അഞ്ചാം എവിക്ഷനിൽ നാല് പേർ പുറത്ത്, ഇനി 20 മത്സരാർത്ഥികൾ മാത്രം]]></title>
            <link>https://www.asianetnews.com/entertainment-biggboss/bigg-boss-malayalam-agnipareeksha-eviction-update-articleshow-9b75xid</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-biggboss/bigg-boss-malayalam-agnipareeksha-eviction-update-articleshow-9b75xid</guid>
            <pubDate>Fri, 21 Aug 2026 20:25:18 +0530</pubDate>
            <description><![CDATA[ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിൽ അഞ്ചാം എവിക്ഷൻ പൂർത്തിയായി. ടാസ്കുകളിലെ പ്രകടനത്തെയും തുടർന്നുള്ള വാദപ്രതിവാദങ്ങളെയും അടിസ്ഥാനമാക്കി അപർണ്ണ, നയന, റെയ്‌ബിൻ, അഭിരാം എന്നീ നാല് മത്സരാർത്ഥികൾ ഷോയിൽ നിന്നും പുറത്തായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jchdeg5pcn8vb4mdg69wwe,imgname-bigg-boss-malayalam-agnipareeksha-1787323528656.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിലെ അഞ്ചാം എവിക്ഷൻ കഴിഞ്ഞതോടെ മത്സാരാർത്ഥികളുടെ എണ്ണം 20 ലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണ്. നാല് മത്സരാർത്ഥികളാണ് അഞ്ചാം എവിക്ഷനിലൂടെ ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. മാസ്ക് ഓഫ് സെഗ്&zwnj;മെന്റിന് ശേഷമാണ് എപ്പിസോഡിൽ ടാസ്ക് ആരംഭിച്ചത്. ടാസ്കിൽ ഏറ്റവും മോശം പെർഫോമൻസ് കാഴ്ച വെച്ച മത്സരാർത്ഥികളെ ഔട്ട് ഹൗസിൽ ആക്കുകയും ശേഷം ഔട്ട് ഹൗസിൽ ആയവർക്ക് മറ്റൊരു ടാസ്ക് നൽകി അതിലും മോശം പ്രകടനം കാഴ്ച വെച്ചവരെ എലിമിനേറ്റ് ആക്കുകയുമാണ് ഇത്തവണ ചെയ്തത്.&lt;/p&gt;&lt;p&gt;ആദ്യ ടാസ്ക് ഇപ്രകാരമായിരുന്നു. 50 നീലക്കപ്പുകളും 50 പിങ്ക് കപ്പുകളും ഫ്ലോറിൽ നിരത്തി വെച്ചിരിക്കും. ഒരു ഗ്രൂപ്പ് ഒരു നിറത്തിൽപ്പെട്ട കപ്പുകൾ കമഴ്ത്തി വെക്കുകയാണെങ്കിൽ എതിർ ഗ്രൂപ്പ് മറ്റേ നിറത്തിലുള്ള കപ്പുകൾ മലർത്തി വെക്കണം. എതിർ ഗ്രൂപ്പിലെ കളിക്കാർക്ക് കപ്പുകൾ നേരെ വെക്കാൻ കഴിയാത്ത തരത്തിൽ അവരുടെ ശ്രദ്ധയും കളിയും തെറ്റിക്കാവുന്നതുമാണ്. അത്തരത്തിൽ ഏത് ടീമാണോ ഏറ്റവും കൂടുതൽ കപ്പുകൾ കൃത്യമായി വെക്കുന്നത് അവരായിരിക്കും വിജയികൾ. ആദ്യം ടാസ്ക് കളിക്കാൻ എത്തിയത് രഞ്ജിനിയുടെയും റിയാസിന്റെയും ഗ്രൂപ്പുകളാണ്. മത്സരം കഴിഞ്ഞപ്പോൾ രഞ്ജിനിയുടെ ടീം ആണ് വിജയിച്ചത്. ശേഷം അഖിൽമാരാർ, റനീഷ എന്നിവരുടെ ടീമുകൾ ആണ് പരസ്പരം പോരാടിയത്. അതിൽ അഖിലിന്റെ ടീം ആണ് വിജയിച്ചത്. ടാസ്ക് പൂർത്തിയായപ്പോൾ രാകേഷ്, ഷാമോൻ, എൽദോ എന്നിവർ ഇൻഫിനിറ്റി പെന്ഡന്റ് കരസ്ഥമാക്കിയപ്പോൾ റെയ്&zwnj;ബിൻ, അഭിരാം,&lt;/p&gt;&lt;p&gt;നയന, അളകനന്ദ, പ്രണവ്, അപർണ്ണ എന്നിവരാണ് ഔട്ട് ഹൗസിൽ എത്തിയത്. അടുത്ത സ്റ്റെപ്പ് ആയി ഈ ആറുപേരും പരസ്പരം എന്തുകൊണ്ട് തങ്ങൾ അഗ്നിപരീക്ഷയിൽ തുടരാൻ യോഗ്യരാണെന്ന് ക്ലിയർ ആയി പറയുക എന്നതായിരുന്നു. അത്തരത്തിൽ റെയ്&zwnj;ബിൻ,അഭിരാം&hellip; നയന, പ്രണവ് ...അപർണ, അളകനന്ദ എന്നിവർ പരസ്പരം സംവാദം നടത്തുകയും ഏറ്റവുമൊടുവിൽ ജഡ്ജസ് എവിക്റ്റ് ആയി പോകേണ്ടവരെ തീരുമാനിക്കുകയുമായിരുന്നു. ടാസ്കുകളും വാദപ്രതിവാദങ്ങളും പൂർത്തിയായപ്പോൾ ആ നാലുപേരെ ഒടുവിൽ ജഡ്ജസ് തെരഞ്ഞെടുത്തു. അപർണ്ണ, നയന, റെയ്&zwnj;ബിൻ,&lt;/p&gt;&lt;p&gt;അഭിരാം എന്നിവരാണ് അഞ്ചാം എവിക്ഷനിൽ അഗ്നിപരീക്ഷയിൽ നിന്ന് പുറത്തായത്. ഒരുപാട് പ്രതീക്ഷകളുമായി വന്നവരാണെന്നും ഷോയിൽ നിന്ന് പുറത്താവുന്നതിൽ വിഷമം ഉണ്ടെന്നും എങ്കിലും ബിഗ് ബോസ് തങ്ങളെ ഇങ്ങോട്ട് ക്ഷണിക്കുന്ന രീതിയിൽ ഫെയിം ഉണ്ടാക്കി തിരിച്ച് വരുമെന്നുമാണ് നാലുപേരും പ്രതികരിച്ചത്. ഏതായാലും അഗ്നിപരീക്ഷയിലെ അഞ്ചാം എവിക്ഷൻ കഴിഞ്ഞതോടെ ഏതാണ്ട് ഒരു ചിത്രം തെളിഞ്ഞു വന്നിരിക്കുകയാണ്. 24 ൽ നിന്നും 4 പേര് പുറത്തായി ഇനി 20 മത്സരാർത്ഥികൾ തമ്മിലായിരിക്കും പോരാട്ടം. ടോപ് 10 ലിസ്റ്റിൽ ആരൊക്കെ വരുമെന്നറിയാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടിവരില്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-biggboss]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-biggboss/bigg-boss-malayalam-agnipareeksha-eviction-update-articleshow-9b75xid"/>
        </item>
        <item>
            <title><![CDATA[അമിതവേഗതയിൽ അശ്രദ്ധയിൽ പാഞ്ഞെത്തി ആസ്റ്റൺ മാർട്ടിൻ, യുവതിക്ക് ദാരുണാന്ത്യം, എംപിയുടെ മകനെതിരെ കേസ്]]></title>
            <link>https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</link>
            <guid isPermaLink="true">https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns</guid>
            <pubDate>Fri, 21 Aug 2026 20:19:41 +0530</pubDate>
            <description><![CDATA[ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jcqfm2sndndrz2te15j4z4,imgname-mp-son-road-accident-1787323727490.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ്&zwnj; കേസെടുത്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി. ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേനാ പാർട്ടി എം.പിയും വ്യവസായിയുമാണ് ലിംഗമനേനി രമേശ്. ഓഗസ്റ്റ് 16നാണ് ഹൈദരാബാദിലെ മാധാപൂർ പ്രദേശത്തുള്ള ഇനോർബിറ്റ് മാളിന് സമീപം അപകടമുണ്ടായത്. ഇനോർബിറ്റ് മാളിലെ ലൈഫ് സ്റ്റൈൽ വസ്ത്രവ്യാപാര ശാലയിൽ സെയിൽസ് വുമണായി ജോലി ചെയ്തിരുന്ന 26കാരിയായ ഭാരതി മുഖിയാണ് അപകടത്തിൽ മരണപ്പെട്ടത്.&lt;/p&gt;&lt;p&gt;ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ചേർന്ന് ഉച്ചഭക്ഷണത്തിനായി പുറത്ത് പോയിരുന്നു. ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മാളിന് മുന്നിൽ വെച്ച് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച ഭാരതിയെ സഞ്ജുഷ് ഓടിച്ചിരുന്ന ആസ്റ്റൺ മാർട്ടിൻ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഭാരതിക്ക് കടുത്ത രക്തസ്രാവമുണ്ടായി. അപകടം നടന്ന ഉടൻ തന്നെ അതേ കാറിൽ ഭാരതിയെ ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഭാരതിയുടെ സുഹൃത്ത് വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റോർ മാനേജർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു.&lt;/p&gt;&lt;p&gt;സംഭവത്തിൽ അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ച് മരണത്തിന് കാരണമായതിന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 106(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ സഞ്ജുഷിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാലും ഏഴ് വർഷത്തിൽ താഴെ മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പായതിനാലും നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വിശദമാക്കിയിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/over-speeding-aston-martin-driven-by-rajya-sabha-mp-lingamaneni-ramesh-son-kill-sales-women-case-articleshow-ppegnns"/>
        </item>
        <item>
            <title><![CDATA[പിക്കപ്പ് ലോറിയില്‍ കയറ്റി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി]]></title>
            <link>https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv</guid>
            <pubDate>Fri, 21 Aug 2026 20:16:29 +0530</pubDate>
            <description><![CDATA[പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്‍പ്പാലത്താണ് സംഭവം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jck5j27hdgv6kanwdvjj7y,imgname-fotojet---2026-08-21t201601.432-1787323586114.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട്: പെണ്&zwj;കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്&zwj; ശ്രമിച്ചു കേസില്&zwj; പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കോഴിക്കോട് തൊട്ടില്&zwj;പ്പാലത്താണ് സംഭവം. കാവിലുംപാറ കാര്യാട്ട് സ്വദേശി സബാബി(43)നെയാണ് നാദാപുരം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്&zwj; കോടതി ജഡ്ജി ദേവന്&zwj; കെ. മേനാന്&zwj; ശിക്ഷിച്ചത്. മൂന്നര വര്&zwj;ഷം കഠിന തടവിനും 7,500 രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. അതിജീവിതയെ പ്രതി തന്&zwj;റെ പിക്കപ്പ് വാഹനത്തില്&zwj; കയറ്റി കൊണ്ടുപോകവേ ഉപദ്രവിക്കാന്&zwj; ശ്രമിച്ചെന്നാണ് കേസ്. തുടര്&zwj;ന്ന് പല ദിവസങ്ങളിലായി ഫോണിലൂടെയും വീട്ടില്&zwj; വന്നും ലൈംഗികാതിക്രമം നടത്തണമെന്ന ഉദ്ദേശത്തോടെ പെരുമാറിയെന്നും പരാതിയില്&zwj; ആരോപിക്കുന്നു.&lt;/p&gt;&lt;p&gt;2024 ഏപ്രില്&zwj; 22ന് വാഹനത്തില്&zwj; വെച്ച് ശല്യം ചെയ്യുകയും പിന്നീട് ഫോണില്&zwj; വിളിച്ച് ശല്യം ചെയ്യുകയും ചെയ്തതിനെ തുടര്&zwj;ന്ന് തൊട്ടില്&zwj;പാലം പോലീസ് സ്റ്റേഷനില്&zwj; പരാതി നല്&zwj;കുകയായിരുന്നു. കേസിന്റെ വിചാരണവേളയില്&zwj; പ്രോസിക്യൂഷന്&zwj; ഭാഗത്തുനിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്&zwj; കോടതിയില്&zwj; ഹാജരാക്കുകയും ചെയ്തു. തൊട്ടില്&zwj;പാലം സബ് ഇന്&zwj;സ്പെക്ടര്&zwj;മാരായ വിഷ്ണു എം.പി, എ. അന്&zwj;വര്&zwj; ഷാ, എ.എസ്.ഐ സീമ വി.കെ എന്നിവരാണ് കേസ് അന്വേഷിച്ച് കോടതിയില്&zwj; കുറ്റപത്രം സമര്&zwj;പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്&zwj; പബ്ലിക് പ്രോസിക്യൂട്ടര്&zwj; മനോജ് അരൂര്&zwj; കോടതിയില്&zwj; ഹാജരായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/thottilpalam-sexual-assault-case-man-getsimprisonment-and-fine-articleshow-0l4ggrv"/>
        </item>
        <item>
            <title><![CDATA['ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല'; പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിലിട്ട് സീനിയർ വിദ്യാർഥികൾ മർദിച്ചെന്ന് പരാതി]]></title>
            <link>https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz</guid>
            <pubDate>Fri, 21 Aug 2026 20:16:04 +0530</pubDate>
            <description><![CDATA[പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jcghw8jhaw273emkygwey1,imgname-fotojet--55--1787323500424.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാലക്കാട്: ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്&zwnj;തെന്ന് പരാതി. പാലക്കാട്&zwnj; മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർത്ഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-that-senior-students-ragged-a-plus-one-student-articleshow-mwzhltz"/>
        </item>
        <item>
            <title><![CDATA[ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി]]></title>
            <link>https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n</link>
            <guid isPermaLink="true">https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n</guid>
            <pubDate>Fri, 21 Aug 2026 20:03:08 +0530</pubDate>
            <description><![CDATA[ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbf0edeyqkz4x95m2876j8,imgname-kitchen--1--1787322401229.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശ്ശൂർ&lt;/strong&gt; : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ അത്താണിയിലെ 'അൽമിയ' റെസ്റ്റോറന്റ് മാനേജരും തലശ്ശേരി സ്വദേശിയുമായ സതീഷിന് വലതുകൈക്ക് പരിക്കേറ്റു. മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/complaint-filed-alleging-assault-on-a-manager-who-questioned-someone-for-drinking-beer-at-hotel-articleshow-k0miq4n"/>
        </item>
        <item>
            <title><![CDATA[തടയാൻ ശ്രമിച്ചിട്ടും നടന്നില്ല, വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി]]></title>
            <link>https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy</guid>
            <pubDate>Fri, 21 Aug 2026 20:01:15 +0530</pubDate>
            <description><![CDATA[19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbq6535n2d2bz4ydkq0rxy,imgname-fotojet---2026-08-21t200056.367-1787322669219.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം - കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. രാവിലെ ക്ലാസിന് പോകാനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. നെടുമ്പായികളും സെന്&zwj;റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് സമീപം റെയിൽവേ ട്രാക്കിന്&zwj;റെ ഭാഗത്തായി കുട്ടിയെ സംശയാസ്പദമായി പലരും കണ്ടു. കാര്യം തിരക്കിയവരോട് കുട്ടി പരസ്പരവിരുദ്ധമായി കാര്യങ്ങൾ പറയുകയും ആക്രോശിക്കുകയും ചെയ്തുവെന്നാണ് വിവരം. 10 :30 ഓടെ ട്രെയിനിന്&zwj;റെ മുന്നിൽ ചാടുകയായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു. രണ്ടുപേർ ഓടിയെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ബാഗ് വലിച്ചെറിഞ്ഞ ശേഷം ട്രെയിനിനു മുന്നിലേക്ക് ചാടുകയായിരുന്നു. എഴുകോൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/19-year-old-student-dies-after-being-struck-by-train-in-kollam-articleshow-zc61pvy"/>
        </item>
        <item>
            <title><![CDATA[പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പണം തട്ടിയെടുത്തെന്ന് വ്യാജ പരാതി, ഓട്ടോ ഡ്രൈവറുടെ കള്ളക്കളി പൊളിഞ്ഞു; അറസ്റ്റിലായി]]></title>
            <link>https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c</guid>
            <pubDate>Fri, 21 Aug 2026 19:59:24 +0530</pubDate>
            <description><![CDATA[പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയിൽ നിന്ന് ചെലവായപ്പോൾ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0jbhy90xpkq36z3652vaw23,imgname-auto-theft-1787322497312.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. കൊല്ലം തൃക്കരവൂർ സ്വദേശി സലീമിനെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സവാരി വിളിച്ച മൂന്നംഗസംഘം തന്നെ മർദ്ദിച്ച് ഓട്ടോയും അതിലുണ്ടായിരുന്ന ഒൻപത് ലക്ഷം രൂപയും കവർന്നെന്നായിരുന്നു സലീമിന്റെ പരാതി. അക്രമികളുടെ മർദ്ദനമേറ്റ് താൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്നും സലീം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാൽ സംഭവത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. നീണ്ടകരയിൽ നിന്ന് വർക്കലയിലേക്ക് സലീം ഓട്ടോയിൽ ഒറ്റയ്ക്കാണ് യാത്ര ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. സലീം നടത്തിയിരുന്ന ചിട്ടിയുടെ ഭാഗമായി മറ്റ് ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഓണത്തിന് നൽകേണ്ടിയിരുന്ന തുക കൈയിൽ നിന്ന് ചെലവായിപ്പോയതോടെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തതെന്ന് വ്യക്തമായി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ പരാതി നൽകിയതിനും സലീമിനെതിരെ പോലീസ് കേസെടുത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fake-robbery-complaint-auto-driver-arrested-in-kallambalam-for-misleading-police-articleshow-e8gxm1c"/>
        </item>
        <item>
            <title><![CDATA[രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്രത്തിന്‍റേത്, 12 വർഷമായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യം; രൂക്ഷ വിമർശനവുമായി ഐഷി ഘോഷ്]]></title>
            <link>https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8</guid>
            <pubDate>Fri, 21 Aug 2026 19:48:00 +0530</pubDate>
            <description><![CDATA[ജെഎൻയു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തെ പൊതുസ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് നൽകുകയും വിഭജന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kynr2krajcnfw7j4z74qfjc1,imgname-mixcollage-29-jul-2026-07-02-am-3942-1785288806154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച ഐഷി, മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം അഴിച്ചുവിട്ടു. രാജ്യത്തെ വിഭജിക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും വിദ്യാഭ്യാസം എന്നത് ഏവരുടെയും അവകാശമാണെന്നും ഐഷി ഘോഷ് വ്യക്തമാക്കി. കഴിഞ്ഞ 12 വർഷമായി രാജ്യത്ത് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഐഷി ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന സ്കോളർഷിപ്പുകൾ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കുകയോ നിർത്തലാക്കുകയോ ചെയ്തു. രാജ്യത്തെ സർവ്വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കാനായി ബി ജെ പി പിടിച്ചെടുക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനും കോർപ്പറേറ്റ് വൽക്കരണത്തിനുമെതിരെ വിദ്യാർത്ഥികളും ബഹുജനങ്ങളും ശക്തമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;പിണറായിയുടെ വിമർശനം&lt;/strong&gt;&lt;/h2&gt;&lt;p&gt;നേരത്തെ കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനും കേന്ദ്രത്തെ വിമർശിച്ചു. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്&zwj;റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/bjps-agenda-is-to-hand-over-national-assets-to-corporates-aishe-ghosh-articleshow-rrft4u8"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനം തള്ളി ചൈന, 'സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല']]></title>
            <link>https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz</link>
            <guid isPermaLink="true">https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz</guid>
            <pubDate>Fri, 21 Aug 2026 19:39:19 +0530</pubDate>
            <description><![CDATA[ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kp65n1d8r8mjrg6rcvtvjhp7,imgname-xi-jinping-trump-1776176235944.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബെയ്ജിംഗ്: ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക യുദ്ധ നീക്കത്തെ തള്ളി ചൈന രംഗത്തെത്തി. സാമ്പത്തിക ഉപരോധങ്ങൾ കൊണ്ട് പശ്ചിമേഷ്യയിലെ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും ഏകപക്ഷീയമായ ഇത്തരം നടപടികൾ മേഖലയിലെ പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും ചൈന തുറന്നടിച്ചു. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്. എത്ര ക്രൂരമായ സാമ്പത്തിക ഉപരോധങ്ങളെയും നേരിടാൻ രാജ്യം സജ്ജമാകണമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ എം. ബി. ഗാലിബാഫ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ബാഹ്യ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, നയതന്ത്ര ചർച്ചകളിലൂടെയും സമവായത്തിലൂടെയും മുന്നോട്ടുപോകാനാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;യു എസ് എസ് ജോർജ് വാഷിങ്ടൺ എത്തി&lt;/strong&gt;&lt;/h2&gt;&lt;p&gt;സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ ഭാഗത്തുനിന്ന് കടന്നാക്രമണങ്ങൾ ഉണ്ടായേക്കുമെന്ന ആശങ്കകൾക്കിടെ, ഇറാൻ സ്വയം ഒരു ആക്രമണത്തിന് തുടക്കമിടില്ലെന്ന് ആക്ടിങ് പ്രതിരോധ മന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപരോധങ്ങളും സൈനിക നീക്കങ്ങളും ശക്തമാകുമ്പോഴും പ്രതിരോധം കടുപ്പിച്ച് മുന്നോട്ടുപോകാനാണ് ഇറാന്റെ തീരുമാനം. അതേസമയം മേഖലയിൽ സംഘർഷം പുകയുന്നതിനിടെ, മാസങ്ങളായി നിലയുറപ്പിച്ചിരുന്ന യു എസ് പടക്കപ്പലായ 'ഏബ്രഹാം ലിങ്കന്' പകരം 'യു എസ് എസ് ജോർജ് വാഷിങ്ടൺ' മേഖലയിലെത്തിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/china-rejects-us-economic-war-on-iran-tehran-prepares-to-face-severe-sanctions-articleshow-ae8m3sz"/>
        </item>
        <item>
            <title><![CDATA['പരിശീലനരംഗം ഇഷ്ടമായി'; ഇംഗ്ലണ്ടിന്റെ പരിശീലക സംഘത്തില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് മൈക്ക് ഹസി]]></title>
            <link>https://www.asianetnews.com/cricket-sports/mike-hussey-on-his-friendship-with-stephen-fleming-and-future-plan-articleshow-g9v86l5</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/mike-hussey-on-his-friendship-with-stephen-fleming-and-future-plan-articleshow-g9v86l5</guid>
            <pubDate>Fri, 21 Aug 2026 19:26:20 +0530</pubDate>
            <description><![CDATA[ഓസ്ട്രേലിയൻ മുൻ താരം മൈക്ക് ഹസി, വരാനിരിക്കുന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിന്റെ പരിശീലക സംഘത്തിൽ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. സ്റ്റീഫൻ ഫ്ലെമിംഗുമായുള്ള സൗഹൃദമാണ് ഈ ചർച്ചകൾക്ക് പിന്നിൽ, എന്നാൽ കുടുംബപരമായ കാരണങ്ങൾ പരിഗണിച്ച് ഹസി അന്തിമ തീരുമാനമെടുത്തിട്ടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01dns47178ja2trf71yde8sf2g,imgname-mike-hussey-size-jpg.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലണ്ടന്&zwj;: വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി ചേരുന്നതിനെക്കുറിച്ച് ആലോചിച്ച് ഓസ്ട്രേലിയന്&zwj; മുന്&zwj; ടെസ്റ്റ് താരം മൈക്ക് ഹസി. ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് കോച്ചായ സ്റ്റീഫന്&zwj; ഫ്&zwnj;ളെമിംഗ് ഹസിയുമായി ഈ വിഷയത്തില്&zwj; ചര്&zwj;ച്ചകള്&zwj; നടത്തിയിരുന്നു. ചെന്നൈ സൂപ്പര്&zwj; കിങ്സിലെ ദീര്&zwj;ഘകാലത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടമായ ആഷസ് പരമ്പരയില്&zwj; ഒന്നിച്ച് പ്രവര്&zwj;ത്തിക്കാന്&zwj; ഒരുങ്ങുന്നത്.&lt;/p&gt;&lt;p&gt;ആഷസ് പരമ്പരയില്&zwj; ഇംഗ്ലീഷ് ടീമിനൊപ്പം ചേരുന്നതിനെക്കുറിച്ച് ഉടനടി 'ഇല്ല' എന്ന് പറയാന്&zwj; ആഗ്രഹിക്കുന്നില്ലെന്ന് മൈക്ക് ഹസി വ്യക്തമാക്കി. ഏത് രാജ്യത്തെ താരങ്ങളെയും പരിശീലിപ്പിക്കാന്&zwj; താന്&zwj; തയ്യാറാണെന്നും പരിശീലനരംഗം ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയക്കെതിരെയുള്ള ആഷസ് പരമ്പരയില്&zwj; ഇംഗ്ലണ്ടിനായി കോച്ചായി പ്രവര്&zwj;ത്തിക്കുക എന്നത് അല്&zwj;പം വിചിത്രമായി തോന്നാമെങ്കിലും, താന്&zwj; എതിര്&zwj; ടീമിനെതിരെ അല്ല മറിച്ച് താന്&zwj; ഒപ്പം നില്&zwj;ക്കുന്ന ടീമിന് വേണ്ടിയാണ് പരിശീലനം നല്&zwj;കുന്നതെന്ന് ഹസി വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഈ വിഷയത്തില്&zwj; തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്നും കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്റ്റീഫന്&zwj; ഫ്&zwnj;ളെമിംഗുമായുള്ള ദീര്&zwj;ഘകാലത്തെ സൗഹൃദം ഈ തീരുമാനത്തെ സ്വാധീനിച്ചേക്കാം. ബ്രണ്ടന്&zwj; മെക്കല്ലത്തിന്റെ പടിയിറക്കത്തിന് ശേഷം ചുമതലയേറ്റ ഫ്&zwnj;ളെമിംഗ് ഇംഗ്ലണ്ട് ടീമിന്റെ ആക്രമണോത്സുകമായ ശൈലി നിലനിര്&zwj;ത്തുമെന്നും എന്നാല്&zwj; കൂടുതല്&zwj; കൃത്യതയും ബോധപൂര്&zwj;വ്വമായ സമീപനവും അതില്&zwj; കൊണ്ടുവരുമെന്നും ഹസി വിലയിരുത്തി.&lt;/p&gt;&lt;p&gt;അടുത്ത വര്&zwj;ഷം ജൂണ്&zwj; മുതല്&zwj; ആഗസ്റ്റ് വരെയാണ് ഇംഗ്ലണ്ടില്&zwj; ആഷസ് പരമ്പര നടക്കുന്നത്. 2015-് ശേഷം ആഷസ് കപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/mike-hussey-on-his-friendship-with-stephen-fleming-and-future-plan-articleshow-g9v86l5"/>
        </item>
        <item>
            <title><![CDATA[DYFI ന​ഗ്നതാപ്രദർശനം നടത്തിയെന്ന് വിമർശനം; മിസ നാടകത്തിലെ കലാകാരന്മാർക്കൊപ്പമെന്ന് പിസി വിഷ്ണുനാഥ്]]></title>
            <link>https://www.asianetnews.com/videos/news/pc-vishnunadh-backs-artists-in-dyfi-nudity-controversy-videoshow-7eezhtl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pc-vishnunadh-backs-artists-in-dyfi-nudity-controversy-videoshow-7eezhtl</guid>
            <pubDate>Fri, 21 Aug 2026 19:25:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmeda" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മിസ നാടകത്തിലൂടെ DYFI ന​ഗ്നതാപ്രദർശനം നടത്തിയെന്ന് വിമർശനത്തിനെതിരെ രാഷ്ട്രീയ പ്രതിരോധവുമായി പ്രവർത്തകർ; കലാകാരന്മാർക്കൊപ്പമാണ് സർക്കാരെന്ന് പിസി വിഷ്ണുനാഥ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pc-vishnunadh-backs-artists-in-dyfi-nudity-controversy-videoshow-7eezhtl"/>
        </item>
        <item>
            <title><![CDATA[പെല്ലറ്റ് ആക്രമണത്തിൽ ഗുരുതര വകുപ്പുകൾ ചുമത്തി, എഫ്ഐആർ വിവരങ്ങൾ പുറത്ത്; രാഹുലിന്‍റെ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരം വിജയം, ഹീറോയെന്ന് കോൺഗ്രസ്]]></title>
            <link>https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1</guid>
            <pubDate>Fri, 21 Aug 2026 19:24:29 +0530</pubDate>
            <description><![CDATA[പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ കുത്തിയിരിപ്പ് സമരത്തിനൊടുവിൽ ദില്ലി പൊലീസ് കേസെടുത്തു. മാരകായുധം ഉപയോഗിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j9ftk7kmwy0hrwj64756sw,imgname-rahul-protest-1787320330855.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധി നടത്തിയ കടുത്ത പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കിയ ദില്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന്&zwj;റെ വിവരങ്ങൾ പുറത്ത്. അന്വേഷണത്തിന്റെ ഭാഗമായുള്ള എഫ് ഐ ആർ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ (BNS 118(1)), ജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കൽ (BNS 125) എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിദ്യാർഥിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് കേസെടുത്തത്.&lt;/p&gt;&lt;h2&gt;&lt;strong&gt;'അനീതി നേരിടുന്നവരുടെ ഹീറോ'&lt;/strong&gt;&lt;/h2&gt;&lt;p&gt;പെല്ലറ്റ് ഗൺ ആക്രമണത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹിൽ ലോചവ് എന്ന വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ഗാന്ധി നടത്തിയ 6 മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് നടപടി. സാഹിലിന്റെ അമ്മയും പ്രിയങ്ക ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും രാഹുലിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. ദില്ലിയിൽ ജന്തർമന്ദിറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടയുണ്ടായ സംഭവത്തിൽ വിദ്യാർത്ഥി നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധി നേരിട്ടെത്തി സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. ആറ് മണിക്കൂറിലേറെ നീണ്ട ശക്തമായ കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് കേന്ദ്ര സർക്കാരും ദില്ലി പൊലീസും വഴങ്ങിയതും കേസെടുക്കാൻ തയ്യാറായതും. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ സമരം അവസാനിപ്പിച്ച് രാഹുലും നേതാക്കളും മടങ്ങി. നീതിക്കായി നിലകൊള്ളുന്ന രാഹുൽ ഗാന്ധി 'അനീതി നേരിടുന്ന ഏവരുടെയും ഹീറോ'യാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/rahul-gandhi-protest-forces-delhi-police-to-register-case-with-severe-charges-over-pellet-attack-articleshow-f9gsqu1"/>
        </item>
        <item>
            <title><![CDATA[രാഹുൽ ​ഗാന്ധിക്ക് മുന്നിൽ മുട്ടുമടക്കി ദില്ലി പൊലീസ്; വിദ്യാർത്ഥിയുടെ പരാതിയിൽ ഒടുവിൽ കേസെടുത്തു]]></title>
            <link>https://www.asianetnews.com/videos/news/delhi-police-files-case-on-student-plea-after-rahul-s-visit-videoshow-o41b80f</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/delhi-police-files-case-on-student-plea-after-rahul-s-visit-videoshow-o41b80f</guid>
            <pubDate>Fri, 21 Aug 2026 19:22:36 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmdy2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;രാഹുൽ ​ഗാന്ധിക്ക് ഇത് രാഷ്ട്രീയ വിജയം; പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/delhi-police-files-case-on-student-plea-after-rahul-s-visit-videoshow-o41b80f"/>
        </item>
        <item>
            <title><![CDATA[പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ പ്രതിഷേധം; പൊലീസുദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി രാഹുൽ​ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-addresses-pellet-gun-issue-with-police-videoshow-g1k48bx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-addresses-pellet-gun-issue-with-police-videoshow-g1k48bx</guid>
            <pubDate>Fri, 21 Aug 2026 19:22:35 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/DmSyQVEMsro" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ പ്രതിഷേധം; പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നു, പൊലീസുദ്യോ​ഗസ്ഥരുമായി ചർച്ച നടത്തി രാഹുൽ​ഗാന്ധി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-addresses-pellet-gun-issue-with-police-videoshow-g1k48bx"/>
        </item>
        <item>
            <title><![CDATA[കൈനകരിക്കാരുടെ വികാരമാകാൻ യുബിസി ഫാൻസ്‌ ക്ലബ്]]></title>
            <link>https://www.asianetnews.com/videos/news/ubc-fans-club-unites-the-spirit-of-kainakary-videoshow-g3gdgpn</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/ubc-fans-club-unites-the-spirit-of-kainakary-videoshow-g3gdgpn</guid>
            <pubDate>Fri, 21 Aug 2026 19:22:07 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmdvu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. ദൈവാനുഗ്രഹം ഞങ്ങളുടെ കൂടെയുണ്ടാകും', കൈനകരിക്കാരുടെ വികാരമാകാൻ യുബിസി ഫാൻസ്&zwnj; ക്ലബ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/ubc-fans-club-unites-the-spirit-of-kainakary-videoshow-g3gdgpn"/>
        </item>
        <item>
            <title><![CDATA[കോൺഗ്രസ് സമരം വിജയം കണ്ടു; ഒടുവിൽ കേസെടുത്ത് ദില്ലി പൊലീസ്]]></title>
            <link>https://www.asianetnews.com/videos/news/congress-protest-sees-success-delhi-police-files-case-videoshow-60q112u</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/congress-protest-sees-success-delhi-police-files-case-videoshow-60q112u</guid>
            <pubDate>Fri, 21 Aug 2026 19:21:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmdpy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും അഞ്ച് മണിക്കൂറോളം നീണ്ട സമരം ഫലം കണ്ടു; പെല്ലറ്റ് ഗൺ ആക്രമണത്തിൽ കേസെടുത്തു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/congress-protest-sees-success-delhi-police-files-case-videoshow-60q112u"/>
        </item>
        <item>
            <title><![CDATA[വിജയ് ചിത്രം ജന നായകനിലെ 'ചെല്ലമകളേ' വീഡിയോ ഗാനം പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/chella-magale-jana-nayagan-starring-vijay-video-song-out-articleshow-70ymilg</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/chella-magale-jana-nayagan-starring-vijay-video-song-out-articleshow-70ymilg</guid>
            <pubDate>Fri, 21 Aug 2026 19:20:02 +0530</pubDate>
            <description><![CDATA[വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജന നായകൻ' തിയേറ്ററുകളിൽ 300 കോടിയിലധികം നേടി വൻ വിജയമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j7qgffbk5b6yq6kvqeawgs,imgname-jana-nayagan--chella-magale-video-song-1787318485487.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിജയ്&zwnj;യുടെ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ 'ജന നായകൻ' തിയേറ്ററിൽ നേടിയത് മികച്ച വിജയമാണ്. 300 കോടിക്ക് മുകളിലാണ് ചിത്രം സ്വന്തമാക്കിയത്. തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം ഒടിടി സ്ട്രീമിംഗിന് ഒരുങ്ങുകയാണ് ചിത്രം. സീ ഫൈവിലൂടെ ഓഗസ്റ്റ് 5 നാണ് ചിത്രമെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ 'ചെല്ലമകളെ' എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.&lt;/p&gt;&lt;p&gt;കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ &lsquo;ജനനായകനെ&rsquo; ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്&zwnj;യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം &lsquo;ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്&rsquo; എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്&zwnj;യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിലും മികച്ച പ്രകടനമാണ് &lsquo;ജനനായകൻ&rsquo; കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത &lsquo;ജനനായക&rsquo;ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി അനൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് അണിയറയിൽ. പി.ആർ.ഒ. &amp;amp; മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/chella-magale-jana-nayagan-starring-vijay-video-song-out-articleshow-70ymilg"/>
        </item>
        <item>
            <title><![CDATA[എന്താ ഇവിടെ നടക്കുന്നത്, എന്ത് തോന്നിയവാസവും ചെയ്യാമെന്നാണോ?]]></title>
            <link>https://www.asianetnews.com/videos/news/what-is-happening-here-a-question-of-law-and-order-videoshow-o2zfnax</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/what-is-happening-here-a-question-of-law-and-order-videoshow-o2zfnax</guid>
            <pubDate>Fri, 21 Aug 2026 19:17:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/eEwdMSHchFQ" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;എന്താ ഇവിടെ നടക്കുന്നത്, എന്ത് തോന്നിയവാസവും ചെയ്യാമെന്നാണോ? നടി ചിന്നു ചിലങ്കയ്ക്കെതിരായ സൈബര്&zwj; ആക്രമണത്തില്&zwj; ഡിവൈഎഫ്ഐ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/what-is-happening-here-a-question-of-law-and-order-videoshow-o2zfnax"/>
        </item>
        <item>
            <title><![CDATA[യാത്രക്കിടയിലെ ഈ ശീലങ്ങൾ നട്ടെല്ലിന് ദോഷമാകും; ഒഴിവാക്കേണ്ട 6 കാര്യങ്ങൾ]]></title>
            <link>https://www.asianetnews.com/health/these-habits-during-travel-can-harm-your-spine-6-things-to-avoid-articleshow-skvem1u</link>
            <guid isPermaLink="true">https://www.asianetnews.com/health/these-habits-during-travel-can-harm-your-spine-6-things-to-avoid-articleshow-skvem1u</guid>
            <pubDate>Fri, 21 Aug 2026 19:17:52 +0530</pubDate>
            <description><![CDATA[ഭാരമേറിയ ബാഗുകൾ ചുമക്കുന്നതും, മണിക്കൂറുകളോളം നിൽക്കുന്നതും, ട്രാഫിക്കിൽ അധികനേരം ഇരുന്ന് യാത്ര ചെയ്യുന്നതുമെല്ലാം നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kh3p438bv1w3evbxhtcnjzf0,imgname-travel-ban-1770724134155.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിവസത്തിലെ വലിയൊരു സമയം യാത്രകൾക്കായി മാറ്റിവെക്കുന്നവരാണ് പലരും. എന്നാൽ ഭാരമേറിയ ബാഗുകൾ ചുമക്കുന്നതും, മണിക്കൂറുകളോളം നിൽക്കുന്നതും, ട്രാഫിക്കിൽ അധികനേരം ഇരുന്ന് യാത്ര ചെയ്യുന്നതുമെല്ലാം നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാം. യാത്രകൾക്കിടയിൽ നാം വരുത്തുന്ന 7 തെറ്റായ ശീലങ്ങൾ ഇവയാണ്.&lt;/p&gt;&lt;h2&gt;ഭാരമേറിയ ബാഗുകൾ കൂടുതൽ നേരം ചുമക്കുന്നത്&lt;/h2&gt;&lt;p&gt;ബാഗുകളുടെ അമിതഭാരം നട്ടെല്ലിൽ അനാവശ്യമായ സമ്മർദ്ദം ചെലുത്തുകയും അത് കടുത്ത പുറംവേദനയ്ക്ക് കാരണമാവുകയും ചെയ്യും.&lt;/p&gt;&lt;h3&gt;ദീർഘദൂര ഇരുചക്രവാഹന യാത്ര&lt;/h3&gt;&lt;p&gt;തുടർച്ചയായി ബൈക്കുകളിലും സ്കൂട്ടറുകളിലും യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന ബാലൻസിംഗ്, പെട്ടെന്നുള്ള ബ്രേക്കിംഗ്, റോഡിലെ കുഴികൾ എന്നിവ കഴുത്തിനും താഴ്ഭാഗത്തെ നട്ടെല്ലിനും വലിയ ആയാസമുണ്ടാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ബസുകളുടെ പിൻസീറ്റിലെ യാത്ര&lt;/strong&gt;&lt;/p&gt;&lt;p&gt;ബസിന്റെ പുറകുവശത്തെ സീറ്റുകളിൽ റോഡിലെ കുലുക്കവും ആഘാതവും കൂടുതലായി അനുഭവപ്പെടും. ഇത് നട്ടെല്ലിന്റെ താഴ്ഭാഗത്തിന് കടുത്ത ആഘാതമേൽപ്പിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;കാറിലെ തെറ്റായ ഇരിപ്പുരീതി&lt;/strong&gt;&lt;/p&gt;&lt;p&gt;ദീർഘദൂര കാർ യാത്രകളിൽ നട്ടെല്ലിന് പിന്തുണ നൽകാതെ തെറ്റായ രീതിയിൽ ഇരുന്ന് യാത്ര ചെയ്യുന്നത് കഴുത്തിലെയും നട്ടെല്ലിലെയും പേശികൾക്ക് ക്ഷതമുണ്ടാക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;തുടർച്ചയായി ഫോണിലേക്ക് നോക്കുന്നത്&lt;/strong&gt;&lt;/p&gt;&lt;p&gt;യാത്രയിലുടനീളം തല താഴേക്ക് കുനിച്ച് ഫോൺ ഉപയോഗിക്കുന്നത് കഴുത്തിലെ പേശികൾക്ക് അമിത ആയാസവും കാഴ്ചയ്ക്ക് മങ്ങലും വരുത്തിവെക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;തിരക്കേറിയ സമയങ്ങളിലെ ട്രെയിൻ യാത്ര&lt;/strong&gt;&lt;/p&gt;&lt;p&gt;തിരക്കുള്ള സമയങ്ങളിൽ ട്രെയിനിൽ നിന്ന് യാത്ര ചെയ്യുന്നത് ശരീരത്തിന് വലിയ ആയാസമുണ്ടാക്കും. സാധ്യമെങ്കിൽ തിരക്കില്ലാത്ത സമയങ്ങളിൽ യാത്ര ചെയ്യാനും ഇരിപ്പിടങ്ങൾ ഉറപ്പാക്കാനും ശ്രമിക്കുക.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/health/these-habits-during-travel-can-harm-your-spine-6-things-to-avoid-articleshow-skvem1u"/>
        </item>
        <item>
            <title><![CDATA[ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍]]></title>
            <link>https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9</guid>
            <pubDate>Fri, 21 Aug 2026 19:15:31 +0530</pubDate>
            <description><![CDATA[സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് തുടക്കമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j8m26jt9e489hh9h0kt9aa,imgname-inaguration-1787319421138.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ഓണം വാരാഘോഷത്തിന്&zwj;റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്&zwj;ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 23-ന് നടക്കുന്ന പതാക ഉയര്&zwj;ത്തല്&zwj; ചടങ്ങോടെ തുടക്കമാകുന്ന വാരാഘോഷത്തിന്&zwj;റെ ഔദ്യോഗിക ഉദ്ഘാടനം 24ന് മുഖ്യമന്ത്രി വി.ഡി സതീശന്&zwj; നിര്&zwj;വഹിക്കും. കനകക്കുന്ന്, സെന്&zwj;ട്രല്&zwj; സ്റ്റേഡിയം എന്നിവയുള്&zwj;പ്പെടെ ജില്ലയിലെ 35 കേന്ദ്രങ്ങളിലാണ് വൈവിധ്യമാര്&zwj;ന്ന പരിപാടികള്&zwj; ഒരുക്കിയിരിക്കുന്നത്. നിശാഗന്ധിയില്&zwj; എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്&zwj; 7 മണി വരെ കേരളത്തിന്&zwj;റെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങള്&zwj; അവതരിപ്പിക്കും.&lt;/p&gt;&lt;p&gt;പത്തനംതിട്ടയിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്&zwj; തുടക്കത്തില്&zwj; ആഘോഷങ്ങളില്&zwj; ആശങ്കയുണ്ടായിരുന്നെങ്കിലും, ഓണം മാറ്റിവെക്കേണ്ടതില്ലെന്ന ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആഗ്രഹമാണ് വിപുലമായ ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്&zwj; സര്&zwj;ക്കാരിന് പ്രേരണയായതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി. നഗരസഭാ കൗണ്&zwj;സിലര്&zwj; കെ.ആര്&zwj;. ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്&zwj; ടൂറിസം വകുപ്പ് അഡീഷണല്&zwj; ഡയറക്ടര്&zwj; (ജനറല്&zwj;) ശ്രീധന്യ സുരേഷ് സ്വാഗതവും മുന്&zwj; എം.എല്&zwj;.എയും ട്രേഡ് ഫെയര്&zwj; കമ്മിറ്റി വൈസ് ചെയര്&zwj;മാനുമായ എം.എ. വാഹിദ് നന്ദിയും രേഖപ്പെടുത്തി.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-government-onam-celebrations-week-in-thiruvananthapuram-articleshow-vokfqb9"/>
        </item>
        <item>
            <title><![CDATA[News@1PM | ഒരുമണി വാർത്ത വിശദമായി | 21 August 2026]]></title>
            <link>https://www.asianetnews.com/videos/news/news-1pm-key-developments-this-afternoon-21-august-2026-videoshow-75udye1</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/news-1pm-key-developments-this-afternoon-21-august-2026-videoshow-75udye1</guid>
            <pubDate>Fri, 21 Aug 2026 19:15:14 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/L5otJU6kLfA" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;Asianet News Live : https://youtube.com/live/s0LLVQeMmtU News@1PM | ഒരുമണി വാർത്ത വിശദമായി | 21 August 2026&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/news-1pm-key-developments-this-afternoon-21-august-2026-videoshow-75udye1"/>
        </item>
        <item>
            <title><![CDATA[അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനത്തെ നേരിടാൻ ഒരുങ്ങി ഇറാൻ, എത്ര ക്രൂരമായ ഉപരോധങ്ങളും നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്പീക്കർ ഗാലിബാഫ്]]></title>
            <link>https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n</link>
            <guid isPermaLink="true">https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n</guid>
            <pubDate>Fri, 21 Aug 2026 19:12:08 +0530</pubDate>
            <description><![CDATA[അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ജനങ്ങളോട് പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kn736p4cxatpbgnhvkb4n7n8,imgname-trump-ghalibaf-1775133481098.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ തയാറെടുത്ത് ഇറാൻ. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് ആഹ്വാനം ചെയ്തു. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ടും, കടന്നാക്രമണത്തിന് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രിയും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടുക എളുപ്പമാകില്ലെന്ന് ഇറാന് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ഒരുങ്ങണമെന്ന് പാർലമന്റ് സ്പീക്കർ ആഹ്വാനം ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ഭീഷണികൾക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ല&lt;/strong&gt;&lt;/h2&gt;&lt;p&gt;ചർച്ചകളിലൂടെ വലിയ പുരോഗതി നേടിയിരുന്നുവെന്നും ഇറാനു മേൽക്കൈ ഉള്ളപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഉചിതമായ സമയമായിരുന്നുവെന്നും ഇറാൻ പ്രസിഡണ്ട് പറഞ്ഞത് ശ്രദ്ധേയമായി. ഇറാൻ പ്രസിഡണ്ടിന്റെ വ്യക്തിഗത ഗാരണ്ടിയിൽ ഒപ്പിട്ട കരാറാണ് ഹോർമൂസിൽ കപ്പലുകളാക്രമിക്കപ്പെട്ടതിന് പിന്നാലെ പൊളിഞ്ഞത്. ചർച്ചകളുടെയും സമവായത്തിന്റെയും വഴി തേടുന്നയാളാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ കടന്നാക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകൾ സജീവമാണ്. ഇറാൻ ആക്രമണം തുടങ്ങിവെക്കില്ലെന്നും, ഇറാനെ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നുമാണ് ഇറാൻ പ്രതിരോധ ചുമതലയുള്ള മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/international-news/us-economic-war-iran-prepares-to-face-severe-sanctions-trump-ghalibaf-articleshow-9f6012n"/>
        </item>
        <item>
            <title><![CDATA[ആറന്മുള വള്ളസദ്യയുടെ പേരിൽ വ്യാപക തട്ടിപ്പ്; പലർക്കും നഷ്ടമായത് 5000 രൂപ വരെ]]></title>
            <link>https://www.asianetnews.com/videos/news/aranmula-vallasadya-scam-victims-lose-up-to-5000-videoshow-l5s4ich</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/aranmula-vallasadya-scam-victims-lose-up-to-5000-videoshow-l5s4ich</guid>
            <pubDate>Fri, 21 Aug 2026 19:11:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmbru" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വൻതുക വാങ്ങി ആളുകളെ എത്തിക്കും, ക്ഷേത്രത്തിൽ എത്തുമ്പോൾ സദ്യയില്ല; ആറന്മുള വള്ളസദ്യയുടെ പേരിൽ വ്യാപക തട്ടിപ്പ്; പലർക്കും നഷ്ടമായത് 5000 രൂപ വരെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/aranmula-vallasadya-scam-victims-lose-up-to-5000-videoshow-l5s4ich"/>
        </item>
        <item>
            <title><![CDATA[ഓണം നാട്ടിൽ ആഘോഷിക്കാം; മുംബൈ മലയാളികൾക്ക് ആശ്വാസമായി സ്പെഷ്യൽ ട്രെയിൻ]]></title>
            <link>https://www.asianetnews.com/videos/news/onam-special-train-offers-relief-for-mumbai-travel-videoshow-fige6hb</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-special-train-offers-relief-for-mumbai-travel-videoshow-fige6hb</guid>
            <pubDate>Fri, 21 Aug 2026 19:10:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazmbje" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓണത്തിന് നാട്ടിലെത്താം; ഓണത്തിന് മുംബൈ മലയാളികൾക്കായി സ്പെഷ്യൽ ട്രെയിൻ, ഓഗസ്റ്റ് 23ന് മുംബൈയിൽ നിന്ന് തിരുവന്തപുരം വരെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-special-train-offers-relief-for-mumbai-travel-videoshow-fige6hb"/>
        </item>
        <item>
            <title><![CDATA[ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം, സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ; സംഭവം പത്തനംതിട്ടയിൽ]]></title>
            <link>https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h</guid>
            <pubDate>Fri, 21 Aug 2026 19:09:04 +0530</pubDate>
            <description><![CDATA[ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj50jhj9mwjtscm4r2pj35a5,imgname-arrest-1771842389577.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്തിന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചയാൾ പിടിയിൽ. പന്തളം കുളനട സ്വദേശി രാജപ്പനാണ് അറസ്റ്റിൽ ആയത്. ആങ്ങമൂഴി സ്വദേശിക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളം ടൗണിലെ ബാറിൽ വച്ചായിരുന്നു ആക്രമണം. പ്രതി രാജപ്പന്റെ ഭാര്യയുമായി സുഹൃത്തിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണം. കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ചാണ് ആങ്ങമൂഴി സ്വദേശിയായ സുഹൃത്തിനെ വെട്ടി പരിക്കേപ്പിൽപ്പിച്ചത്. ബാർ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജപ്പനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/man-arrested-in-pathanamthitta-for-hacking-friend-on-the-head-articleshow-2rkzt1h"/>
        </item>
        <item>
            <title><![CDATA[ബൈക്കിന് സൈഡ് നൽകിയില്ല, വിതുരയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദനം; ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച യുവാവ് അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t</link>
            <guid isPermaLink="true">https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t</guid>
            <pubDate>Fri, 21 Aug 2026 18:56:13 +0530</pubDate>
            <description><![CDATA[ബോണക്കാട് നിന്നും വിതുരയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ നന്ദകുമാറിനെ ബൈക്കിലെത്തിയ യുവാവ് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j7mmqdjzsg1h9mnknavm9b,imgname-vithura-1787318391533.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ബോണക്കാട് നിന്നും വിതുരയിലേക്ക് വന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ യുവാക്കളുടെ ആക്രമണം. ബസ് ഡ്രൈവറായ നന്ദകുമാറിനെയാണ് ബൈക്കിലെത്തിയ യുവാക്കൾ അസഭ്യം വിളിക്കുകയും ചോദ്യം ചെയ്തതോടെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. മദ്യം വാങ്ങിവരുന്ന വഴി ഇടറോഡിൽ നിന്നും പെട്ടെന്ന് ബൈക്കിൽ കയറിവന്ന യുവാക്കളെ ഇടിക്കാതിരിക്കാൻ ഡ്രൈവർ നന്ദകുമാർ സഡൻ ബ്രേക്ക് ഇടുകയായിരുന്നെന്നാണ് വിവരം.&lt;/p&gt;&lt;p&gt;എന്നാൽ കടന്നുപോകാൻ സ്ഥലമില്ലെന്നാരോപിച്ച് യുവാക്കൾ ഡ്രൈവർക്ക് നേരെ തിരിയുകയായിരുന്നു. പ്രകോപിതരായ യുവാക്കൾ ബസ് തടഞ്ഞുനിർത്തി ഡ്രൈവറോട് തർക്കിക്കുകയും, കൈയിലുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദകുമാറിനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ആക്രമണം നടത്തിയ വർക്കല സ്വദേശി നൗഫലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ വർക്കല, അയിരൂർ സ്റ്റേഷനുകളിലും കേസുകളുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാളെ കോടതിയിൽ ഹാജരാക്കി.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/ksrtc-driver-attacked-in-vithura-articleshow-mfzsg8t"/>
        </item>
        <item>
            <title><![CDATA[ഗാലെ ടെസ്റ്റിലെ മോശം പ്രകടനം; കുല്‍ദീപ് യാദവിന് പിന്തുണയുമായി ആര്‍ അശ്വിന്‍, ഗില്ലിനെതിരെ വിമര്‍ശനം]]></title>
            <link>https://www.asianetnews.com/cricket-sports/ravichandra-ashwin-supports-kuldeep-yadav-despite-poor-form-in-galle-articleshow-x5yk983</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/ravichandra-ashwin-supports-kuldeep-yadav-despite-poor-form-in-galle-articleshow-x5yk983</guid>
            <pubDate>Fri, 21 Aug 2026 18:45:01 +0530</pubDate>
            <description><![CDATA[ശ്രീലങ്കയ്ക്കെതിരായ ഗാലെ ടെസ്റ്റിൽ നിറംമങ്ങിയ സ്പിന്നർ കുൽദീപ് യാദവിന് പിന്തുണയുമായി ആർ അശ്വിൻ. കുൽദീപിനെ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിൽ നായകൻ ശുഭ്മാൻ ഗില്ലും ടീം മാനേജ്‌മെന്റും പരാജയപ്പെട്ടുവെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ വിമർശിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m02jk21pnvb7ta0nme7dqhpz,imgname-ravichandran-ashwin---------1786793003062.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്&zwj; തിളങ്ങാന്&zwj; സാധിക്കാത്ത റിസ്റ്റ് സ്പിന്നര്&zwj; കുല്&zwj;ദീപ് യാദവിന് പിന്തുണയുമായി മുന്&zwj; ഇന്ത്യന്&zwj; ഓള്&zwj;റൗണ്ടര്&zwj; ആര്&zwj;. അശ്വിന്&zwj;. ഗാലെ ടെസ്റ്റില്&zwj; സ്പിന്നര്&zwj;മാരെ തുണയ്ക്കുന്ന പിച്ചില്&zwj; 25 ഓവറുകള്&zwj; പന്തെറിഞ്ഞ് 103 റണ്&zwj;സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് കുല്&zwj;ദീപ് വീഴ്ത്തിയത്. എന്നാല്&zwj; താരത്തെ ശരിയായ രീതിയില്&zwj; ഉപയോഗപ്പെടുത്തുന്നതില്&zwj; ടീം മാനേജ്മെന്റും നായകന്&zwj; ശുഭ്മാന്&zwj; ഗില്ലും പരാജയപ്പെട്ടുവെന്ന് അശ്വിന്&zwj; വിമര്&zwj;ശിച്ചു. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.&lt;/p&gt;&lt;p&gt;താനും രവീന്ദ്ര ജഡേജയും കളിച്ചിരുന്ന കാലത്തും ഇപ്പോഴും കുല്&zwj;ദീപ് ടീമിലെ മൂന്നാം സ്പിന്നര്&zwj; മാത്രമാണെന്നും പ്ലെയിംഗ് ഇലവനില്&zwj; 3 അല്ലെങ്കില്&zwj; 4-ാം സ്പിന്നറായി കളിക്കുന്നത് എളുപ്പമല്ലെന്നും അശ്വിന്&zwj; പറഞ്ഞു. കൂട്ടുകെട്ടുകള്&zwj; തകര്&zwj;ക്കാന്&zwj; മാത്രം ഒരു ബൗളറെ കൊണ്ടുവരുമ്പോള്&zwj; റിഥം കണ്ടെത്തുക പ്രയാസമാണ്. ലങ്കന്&zwj; സാഹചര്യങ്ങളില്&zwj; 30 ഓവറുകള്&zwj;ക്ക് ശേഷം കുക്കുബറ പന്ത് പഴകുമ്പോള്&zwj; കുല്&zwj;ദീപിനെപ്പോലെയുള്ള ഒരു റിസ്റ്റ് സ്പിന്നര്&zwj;ക്ക് പന്തെറിയുക എളുപ്പമല്ല. പിച്ചില്&zwj; വേഗത്തില്&zwj; പന്തെറിയുന്ന ജഡേജയെപ്പോലുള്ളവരെയാണ് ഇത്തരം സാഹചര്യങ്ങളില്&zwj; കൂടുതല്&zwj; ഉപയോഗിക്കുന്നത്. കുല്&zwj;ദീപിനെക്കൊണ്ട് പന്തെടുപ്പിക്കണമെങ്കില്&zwj; അത് ആദ്യ 30 ഓവറുകള്&zwj;ക്കുള്ളില്&zwj; ആയിരിക്കണം.&lt;/p&gt;&lt;p&gt;കുല്&zwj;ദീപ് യാദവ് നായകന്&zwj; ശുഭ്മാന്&zwj; ഗില്ലിന്റെ പ്രിയപ്പെട്ട ചോയ്&zwnj;സ് അല്ലെന്ന് തോന്നുന്നുവെന്നും ടീമില്&zwj; അദ്ദേഹത്തിന് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ആവശ്യമായ പിന്തുണ ലഭിക്കുന്നില്ലെന്നും അശ്വിന്&zwj; കുറ്റപ്പെടുത്തി. ദീര്&zwj;ഘകാലത്തിന് ശേഷം കളത്തിലിറങ്ങിയ ഒരു താരത്തെ ശരിയായ രീതിയില്&zwj; ഉപയോഗപ്പെടുത്താത്തത് കളിക്കാരന്റെ കുറ്റമല്ല.&lt;/p&gt;&lt;p&gt;കുല്&zwj;ദീപിനെ വേണ്ടത്ര പിന്തുണയ്ക്കാത്തത് ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസക്കുറവാണ് കാണിക്കുന്നത്. എങ്കിലും കുല്&zwj;ദീപിന്റെ മികവിലും കഴിവിറിലും തനിക്ക് വിശ്വാസമുണ്ടെന്നും അശ്വിന്&zwj; കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/ravichandra-ashwin-supports-kuldeep-yadav-despite-poor-form-in-galle-articleshow-x5yk983"/>
        </item>
        <item>
            <title><![CDATA[മമിത- സംഗീത് കോമ്പോയിലെ ആദ്യ ചിത്രം; 'ഹലോ ഡിയർ' ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/hello-dear-malayalam-movie-first-look-poster-out-articleshow-aii6k4o</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/hello-dear-malayalam-movie-first-look-poster-out-articleshow-aii6k4o</guid>
            <pubDate>Fri, 21 Aug 2026 18:43:04 +0530</pubDate>
            <description><![CDATA[സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j6xppme7vedbc0qwqc27mj,imgname-fotojet-1787317639892.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ്, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 'ഹലോ ഡിയർ' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്&zwj;റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രം ഡിനോയ് പൗലോസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നു. ആഷിക്ക് ഉസ്&zwnj;മാൻ പ്രൊഡക്ഷൻസിന്&zwj;റെ ഇരുപതാമത്തെ ചിത്രം ആണിത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൗൺസ്മെന്റ് സമയത്ത് തന്നെ ചർച്ചയായിരുന്നു.&lt;/p&gt;&lt;p&gt;തണ്ണീർമത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥ രചിക്കുകയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലഭിനയിക്കുകയും ചെയ്തുകൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ് പൗലോസ്. പൂർണ്ണമായും റൊമാന്&zwj;റിക്ക് കോമഡി ജോണറിലാണ് ഈ &zwj;ചിത്രം ഒരുക്കുന്നത്. മെട്രോ നഗരത്തിന്&zwj;റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിന്&zwj;റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമ ആയിരിക്കും ഹലോ ഡിയർ എന്ന് അണിയറക്കാര്&zwj; പറയുന്നു.&lt;/p&gt;&lt;p&gt;സംഗീത് പ്രതാപ്, മമിത ബൈജു എന്നിവർക്ക് പുറമെ സുരേഷ് കൃഷ്&zwnj;ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്ക് പുറമെ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീത സംവിധാനം നിർമിക്കുന്നത് ഗോവിന്ദ് വസന്ത. ഛായാഗ്രഹണം - അഖിൽ ജോർജ്, എഡിറ്റിംഗ് - ചമൻ ചാക്കോ, കോ പ്രൊഡ്യൂസർ അരുൺ ഡി ജോസ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്, കലാ സംവിധാനം - നിമിഷ് എം താനൂർ, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്&zwnj;റ്റ്യൂം ഡിസൈൻ- മഷർ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ, സ്റ്റിൽസ്- ബിജിത്ത് ധർമ്മടം, ഫിനാൻസ് കൺട്രോളർ- ശിവകുമാർ പെരുമുണ്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ- വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ എന്റർടെയ്ന്&zwj;മെന്&zwj;റ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/hello-dear-malayalam-movie-first-look-poster-out-articleshow-aii6k4o"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്ത് നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി, ദുരൂഹത]]></title>
            <link>https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a</link>
            <guid isPermaLink="true">https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a</guid>
            <pubDate>Fri, 21 Aug 2026 18:42:49 +0530</pubDate>
            <description><![CDATA[നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന ‘സമർഖന്ദ്’ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j71ehajxtshm1wvwrym7d7,imgname-dead-body-1787317762602.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; മലപ്പുറം പുറത്തൂർ പടിഞ്ഞാറേക്കര തിരൂർ പുഴയിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. നങ്കൂരത്തിൽ കെട്ടി താഴ്ത്തിയ നിലയിൽ ആയിരുന്നു മൃതദേഹം. മത്സ്യബന്ധനത്തിന് പോകാനിരുന്ന &lsquo;സമർഖന്ദ്&rsquo; എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികൾ ആണ് ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടത്. മത്സ്യബന്ധനത്തിന് പോകാൻ നങ്കൂരം പൊക്കിയപ്പോൾ ചാക്ക് കെട്ടിയ നങ്കൂരത്തിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറേക്കരയിൽ നിന്ന് കാണാതായ ദമ്പതികളിൽ യുവതിയുടെതെന്ന് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/body-found-in-river-at-malappuram-articleshow-h6xif2a"/>
        </item>
        <item>
            <title><![CDATA[ഗ്രീന്‍ഫീല്‍ഡില്‍ അസറുദ്ദീന്റെ തൂക്കിയടി; കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് ജയം]]></title>
            <link>https://www.asianetnews.com/cricket-sports/alleppey-ripples-beat-trivandrum-royals-in-kerala-cricket-league-articleshow-rgo8ryw</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/alleppey-ripples-beat-trivandrum-royals-in-kerala-cricket-league-articleshow-rgo8ryw</guid>
            <pubDate>Fri, 21 Aug 2026 18:39:10 +0530</pubDate>
            <description><![CDATA[കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ആലപ്പി റിപ്പിള്‍സിന് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഉപനായകന്‍ മുഹമ്മദ് അസറുദ്ദീന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് (29 പന്തില്‍ 68) ആലപ്പിയുടെ വിജയം അനായാസമാക്കിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j6ztamc1epdzhb04g0smx5,imgname-kcl-1787317709140.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഗ്രീന്&zwj;ഫീല്&zwj;ഡ് സ്റ്റേഡിയത്തില്&zwj; ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീര്&zwj;ത്ത് ആലപ്പി റിപ്പിള്&zwj;സ് ഉപനായകന്&zwj; മുഹമ്മദ് അസറുദ്ദീന്&zwj;. ട്രിവാന്&zwj;ഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്&zwj; ആലപ്പി റിപ്പിള്&zwj;സിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. നിശ്ചിത 20 ഓവറില്&zwj; ആലപ്പി റിപ്പിള്&zwj;സിനെതിരെ ട്രിവാന്&zwj;ഡ്രം റോയല്&zwj;സ് 8 വിക്കറ്റ് നഷ്ടത്തില്&zwj; 126 റണ്&zwj;സെടുത്തു. ആലപ്പിക്കുവേണ്ടി വിനില്&zwj; ടി എസ് 3 വിക്കറ്റും ജലജ് സക്സേന 2 വിക്കറ്റ് വീതവും വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിംഗില്&zwj; ആദ്യം മുതല്&zwj; അവസാനം വരെ ഒരേ താളത്തില്&zwj; ആക്രമിച്ച് കളിച്ച അസര്&zwj; ട്രിവാന്&zwj;ഡ്രത്തിന്റെ പരാജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബൗളര്&zwj;മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീന്&zwj; 20 പന്തിലാണ് അര്&zwj;ദ്ധ സെഞ്ച്വറി പൂര്&zwj;ത്തിയാക്കിയത്. പിന്നീട് ഒമ്പത് പന്ത് കൂടി നേരിട്ട അസര്&zwj; 68 റണ്&zwj;സ് നേടിയാണ് മടങ്ങിയത്. അഞ്ച് കൂറ്റന്&zwj; സിക്&zwnj;സറുകളും എട്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്&zwnj;സ്. ആദ്യ ഓവറില്&zwj; തന്നെ റോയല്&zwj;സിന്റെ ബൗളര്&zwj; വിനോദ് കുമാറിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ അസര്&zwj; പിന്നീടങ്ങോട്ട് ബൗളര്&zwj;മാരെ നിര്&zwj;ദയം കടന്നാക്രമിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;വിനോദിന്റെ പന്തില്&zwj; തന്നെയായിരുന്നു അസറിന്റെ ആദ്യ സിക്&zwnj;സറും പിറന്നത്. തൊട്ടടുത്ത ഓവറില്&zwj; സിജോമോന്&zwj; ജോസഫിനെയും അതിര്&zwj;ത്തി കടത്തിയതോടെ ട്രിവാന്&zwj;ഡ്രം ബൗളര്&zwj;മാര്&zwj; ശരിക്കും വെള്ളംകുടിച്ചു. ഫോമിലേക്ക് ഉയര്&zwj;ന്ന അസറുദ്ദീനെ പിടിച്ചുകെട്ടാന്&zwj; റോയല്&zwj;സിന്റെ ബൌളര്&zwj;മാര്&zwj;ക്കായില്ല. ഓപ്പണിങ് വിക്കറ്റില്&zwj; സക്&zwnj;സേനയും അസറും ചേര്&zwj;ന്ന് 19 പന്തില്&zwj; 33 റണ്&zwj;സാണ് അടിച്ചെടുത്തത്. പിന്നീട് സക്&zwnj;സേന മടങ്ങിയപ്പോള്&zwj; ക്യാപ്റ്റന്&zwj; സച്ചിനൊപ്പം നിലയുറപ്പിച്ച അസര്&zwj; ടീമിന്റെ സ്&zwnj;കോറിങ് വേഗം ഉയര്&zwj;ത്തി.&lt;/p&gt;&lt;p&gt;ഇരുവരും ചേര്&zwj;ന്ന് 31 പന്തില്&zwj; 58 റണ്&zwj;സ് നേടി. അസറുദ്ദീന്റെ ഈ അത്യുഗ്രന്&zwj; ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിലാണ് അഞ്ച് ഓവറില്&zwj; തന്നെ ആലപ്പിയുടെ സ്&zwnj;കോര്&zwj; 60-ല്&zwj; എത്തിയത്. ഒടുവില്&zwj; എട്ടാം ഓവറില്&zwj; നിഖില്&zwj; എമ്മിന്റെ പന്തില്&zwj; അക്ഷയ്ക്ക് ക്യാച്ച് നല്&zwj;കിയാണ് അസര്&zwj; മടങ്ങുന്നത്. അസറിന്റെ ഈ തകര്&zwj;പ്പന്&zwj; ഇന്നിങ്&zwnj;സിന്റെ മികവില്&zwj; പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് റിപ്പിള്&zwj;സ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/alleppey-ripples-beat-trivandrum-royals-in-kerala-cricket-league-articleshow-rgo8ryw"/>
        </item>
        <item>
            <title><![CDATA[ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ ഉദ്ഘാടനം ചെയ്തു]]></title>
            <link>https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc</guid>
            <pubDate>Fri, 21 Aug 2026 18:26:38 +0530</pubDate>
            <description><![CDATA[ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j65694xxhx3exbs4cs74bj,imgname-barsha.jpg--1--1787316836644.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭീമ ജ്വല്ലേഴ്സ് യു.എ.ഇയിൽ രണ്ട് പുതിയ ഷോറൂമുകൾ തുറന്നു. ദുബായ് അൽ ബർഷ, ഷാർജ മുവൈല എന്നിവിടങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് പുതിയ ഷോറൂമുകൾ. രണ്ട് സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റിന്റെ രണ്ടാം നിലയിലാണ് ഷോറൂമുകൾ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;പ്രീമിയം ആന്റീക് ജ്വല്ലറി, ഡയമണ്ട്, വളകൾ, പെൻഡന്റുകൾ, ജുംഖ, ആധുനിക ഡിസൈനുകൾ എന്നിവയാണ് കളക്ഷനിലുള്ളത്. ദിവസേന ധരിക്കാനുള്ള ആഭരണങ്ങൾ മുതൽ വ്യത്യസ്തമായ ആഭരണങ്ങൾ വരെയുണ്ട്. പരമ്പരാഗതമായ ഡിസൈനുകളും ഏറ്റവും പുതിയ ഫാഷനിലുള്ള ആഭരണങ്ങളും ലഭ്യമാണ്.&lt;/p&gt;&lt;p&gt;ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വർണം, പ്രഷ്യസ്, സ്റ്റഡഡ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട്, അൺകട്ട് ആഭരണങ്ങളുടെ പണിക്കൂലിയിലും 50 ശതമാനം കിഴിവുണ്ട്. ഡയമണ്ടിന്റെ മൂല്യത്തിലും 35 ശതമാനം ഇളവ് ലഭിക്കും.&lt;/p&gt;&lt;p&gt;ലുലു മുവൈല ഷോറൂം ഉദ്ഘാടനം ചെയ്തത് ദുബായ് ഫോർച്യൂൺ ഹോട്ടൽസ് ചെയർമാൻ പ്രവീൺ കുമാർ ഷെട്ടിയാണ്. ലുലു അൽ ബർഷ ഷോറൂ ഉദ്ഘാടനം ചെയ്തത് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗ്ലോബൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ഡയറക്ടർ സലീം എം.എ ആണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഭീമ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർമാരായ അഭിഷേക് ബിന്ദുമാധവ്, ഗായത്രി സുഹാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;ഭീമയിൽ വിശ്വാസം അർപ്പിക്കുന്ന ഉപയോക്താക്കൾക്ക് അവർ നന്ദി പറഞ്ഞു. മികവുറ്റ ആഭരണ നിർമ്മാണം, സുതാര്യത, ഫാഷൻ ആഭരണങ്ങൾ, വൈവിധ്യമാർന്ന ആഭരണശ്രേണി, കൂടുതൽ മെച്ചപ്പെട്ട സേവനം എന്നിവ ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഉടനെ മൂന്നു ഷോറൂമുകൾകൂടെ ഭീമ മേഖലയിൽ തുറക്കുന്നുണ്ട്. ദുബായ് മീന ബസാർ, അബുദാബി ഹംദാൻ സ്ട്രീറ്റ്, അജ്മാൻ ലുലു ഹൈപ്പർമാർക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ വരുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pravasam/bhima-jewellers-expands-uae-presence-with-two-new-showrooms-at-lulu-al-barsha-and-lulu-muweilah-articleshow-uywawgc"/>
        </item>
        <item>
            <title><![CDATA[പാർവതി തിരുവോത്ത് ചിത്രം 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ജിസിസി വിതരണാവകാശം സ്വന്തമാക്കി PHF ഫിലിംസ്]]></title>
            <link>https://www.asianetnews.com/entertainment-news/pradhama-drishtaya-kuttakkar-gcc-rights-bagged-by-phf-films-articleshow-8qlf5ml</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/pradhama-drishtaya-kuttakkar-gcc-rights-bagged-by-phf-films-articleshow-8qlf5ml</guid>
            <pubDate>Fri, 21 Aug 2026 18:26:11 +0530</pubDate>
            <description><![CDATA[ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' സെപ്റ്റംബർ 11-ന് തിയേറ്ററുകളിലെത്തും. പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രമാകുന്ന ഈ റിയലിസ്റ്റിക് ത്രില്ലറിൽ മാത്യു തോമസ്, വിജയരാഘവൻ, സായ് കുമാർ, പാർത്ഥിപൻ എന്നിവരുൾപ്പെടെ വലിയ താരനിരയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyd63crq59p8vxkq4x62an5f,imgname-befunky-collage-1785001521943.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പാർവതി തിരുവോത്ത്, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രഥമ ദൃഷ്&zwnj;ട്യാ കുറ്റക്കാർ'. സെപ്റ്റംബർ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ജിസിസി വിതരണാവകാശം സ്വന്തമാക്കി പിഎച്ച്എഫ് ഫിലിംസ് ആണ്. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്.&lt;/p&gt;&lt;p&gt;പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രശസ്&zwnj;ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.&lt;/p&gt;&lt;p&gt;രചന പി എസ് സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം റോബി രാജ്, എഡിറ്റിംഗ് ചമൻ ചാക്കോ, കലാസംവിധാനം മഹേഷ് മോഹൻ, മേക്കപ്പ് അമൽ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, സ്റ്റിൽസ് റിജാഷ് മുഹമ്മദ്, ലൈൻ പ്രൊഡ്യൂസർ ദീപക്, പ്രൊഡക്ഷൻ മാനേജർ എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഫഹദ് (അപ്പു), പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആര്&zwj;ഒ വാഴൂർ ജോസ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/pradhama-drishtaya-kuttakkar-gcc-rights-bagged-by-phf-films-articleshow-8qlf5ml"/>
        </item>
        <item>
            <title><![CDATA[ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ]]></title>
            <link>https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha</guid>
            <pubDate>Fri, 21 Aug 2026 18:13:42 +0530</pubDate>
            <description><![CDATA[വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്. Best of India Records ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j5e9axn0jdfdx4zyyeznd0,imgname-onam-song-record-1787316086109.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ: &lt;/strong&gt;ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.&lt;/p&gt;&lt;p&gt;Best of India Records ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഓണത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കേരളത്തനിമ തുളുമ്പുന്ന 11 ഓളം ഓണപ്പാട്ടുകൾ ഒരേ സ്വരത്തിൽ 20 മിനിട്ട് ആലപിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്. കേരളീയ രീതിയിൽ വസ്ത്രം ധരിച്ച 500 രക്ഷിതാക്കളും1200 വിദ്യാർത്ഥികളുമാണ് ഓണപ്പാട്ടിൽ അണിനിരന്നത്.&lt;/p&gt;&lt;p&gt;ഓണത്തിന്റെ സന്തോഷവും ഐക്യവും സംഗീതത്തിലൂടെ പങ്കുവെച്ച പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി. ഒരുമിച്ച് പാടി, ഒരുമിച്ച് ചരിത്രം സൃഷ്ടിച്ച ഈ നേട്ടം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂളിന്റെ അഭിമാനമായി.&lt;/p&gt;&lt;p&gt;&ldquo;ഒരു ശബ്ദം, ഒരു മനസ്സ്, ഒരു റെക്കോർഡ്&rdquo; എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിലൂടെ സ്കൂൾ സ്വന്തമാക്കിയ ലോക റെക്കോർഡ് ഓണാഘോഷത്തിന് പുതിയൊരു ചരിത്രമുദ്ര സമ്മാനിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അഭയ് കുമാർ കെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ സെൽജോ വെളിയന്നൂകാരൻ സി. എം. ഐ. അധ്യക്ഷത വഹിച്ചു. റെക്കോർഡ് ജേതാവായ വയലിനിസ്റ്റ് എം. എസ്. വിശ്വനാഥിന്റെ വയലിൻ കച്ചേരിയും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ഡോ.ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷാനു ജോഫി സന്നിഹിതയായിരുന്നു. PTWA പ്രസിഡന്റ് ശ്രീ ജോജിത്ത് ടി രാജൻ, വൈസ് പ്രസിഡന്റ് ടിഷ ബിജു, KG PTWA പ്രസിഡന്റ് ധന്യ പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kunnamkulam-good-shepherd-cmi-school-sets-world-record-with-an-onam-song-articleshow-dt98nha"/>
        </item>
        <item>
            <title><![CDATA[യുഡിഎഫ് സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങി, കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നുവെന്നും പിണറായിയുടെ വിമർശനം]]></title>
            <link>https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx</guid>
            <pubDate>Fri, 21 Aug 2026 18:13:33 +0530</pubDate>
            <description><![CDATA[വർഗീയതക്കെതിരെ ഉറച്ചുനിൽക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്നും ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ ബിജെപി പിന്തുടരുകയാണെന്നും ഇത് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kym2t4bvrn9kq2dqc9tpkj3t,imgname-pinarayi--4--1785232953723.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്&zwj;റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.&lt;/p&gt;&lt;h2&gt;&lt;strong&gt;യു ഡി എഫ് സർക്കാർ ആർ എസ് എസ് അജണ്ടയ്ക്ക് കീഴടങ്ങി&lt;/strong&gt;&lt;/h2&gt;&lt;p&gt;കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/congress-following-bjp-anti-farmer-policies-surrendered-to-rss-agenda-pinarayi-vijayan-articleshow-35sbswx"/>
        </item>
        <item>
            <title><![CDATA[സൂര്യ, ദി ആക്റ്റര്‍; 'വിശ്വനാഥ് ആന്‍ഡ് സണ്‍സി'ലെ സ്‍നീക്ക് പീക്ക് വീഡിയോ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/vishwanath-and-sons-movie-sneak-peek-video-articleshow-d1obox7</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vishwanath-and-sons-movie-sneak-peek-video-articleshow-d1obox7</guid>
            <pubDate>Fri, 21 Aug 2026 18:12:26 +0530</pubDate>
            <description><![CDATA[തമിഴ് താരം സൂര്യയുടെ പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j5aem1ekm383d5awr3e4t2,imgname-fotojet--6--1787315960449.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കറുപ്പ് എന്ന ചിത്രത്തിലൂടെ ഏറെക്കാലത്തെ ബോക്സ് ഓഫീസ് വരള്&zwj;ച്ചയ്ക്ക് അവസാനം കുറിച്ചിരുന്നു തമിഴ് താരം സൂര്യ. പുതിയ ചിത്രം വിശ്വനാഥ് ആന്&zwj;ഡ് സണ്&zwj;സിലൂടെ അത് തുടരുകയാണ് അദ്ദേഹം. ലക്കി ഭാസ്കര്&zwj; അടക്കമുള്ള ശ്രദ്ധേയ ചിത്രങ്ങള്&zwj; ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമിത ബൈജുവാണ് നായിക. ഈ മാസം 14 ന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്&zwj; നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്&zwj;.&lt;/p&gt;&lt;p&gt;ചിത്രത്തിലെ മൂന്നര മിനിറ്റോളം ദൈര്&zwj;ഘ്യമുള്ള ഒരു പ്രധാന രംഗമാണ് അണിയറക്കാര്&zwj; പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങളായ സൂര്യയും മമിതയും രാധിക ശരത്&zwj;കുമാറുമൊക്കെ ഈ രംഗത്തില്&zwj; അഭിനയിച്ചിട്ടുണ്ട്. ചിത്രം ഫോർച്യൂൺ ഫോര്&zwj; സിനിമാസുമായി ചേര്&zwj;ന്ന് സിതാര എന്&zwj;റര്&zwj;ടെയ്ന്&zwj;&zwj;മെന്&zwj;റ്സിന്&zwj;റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യ, മമിത, രാധിക ശരത്കുമാർ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തിൽ മാഡി എന്ന കഥാപാത്രമായി കയ്യടി നേടുന്ന പ്രകടനമാണ് മമിത ബൈജു നടത്തിയത്. സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തിൽ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി എന്നിവരും വേഷമിട്ടിരിക്കുന്നു.&lt;/p&gt;&lt;p&gt;സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്. ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാർ, എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vishwanath-and-sons-movie-sneak-peek-video-articleshow-d1obox7"/>
        </item>
        <item>
            <title><![CDATA[ദിവസം യാത്രയ്ക്ക് വേണ്ടി മാത്രം 6 മണിക്കൂർ; വീട്ടിലെത്തുന്നു ഉറങ്ങുന്നു, ദുരിതം വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor</guid>
            <pubDate>Fri, 21 Aug 2026 18:05:11 +0530</pubDate>
            <description><![CDATA[ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k91wm977xykkqe72te10ac20,imgname-new-project--25--1762073912551.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദിവസേന ജോലിസ്ഥലത്തേക്കുള്ള യാത്രക്കായി തന്റെ ഒരു ദിവസത്തിലെ നീണ്ട മണിക്കൂറുകൾ നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ഒരു യുവാവ് കുറിച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജോലി സമയത്തിന് ഏറെക്കുറെ സമാനമായ സമയമാണ് യാത്ര ചെയ്യാൻ വേണ്ടിയും യുവാവെടുക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്&zwnj;ലാപൂരിൽ നിന്ന് ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്ര ചെയ്ത് വേണം യുവാവിന് ജോലിക്ക് പോകാൻ. റെഡ്ഡിറ്റിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;പുലർച്ചെ 5 മണിക്ക് ഉണരുന്ന താൻ രാവിലെ ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്നും 7.15 -ന് ബദ്&zwnj;ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിൻ കയറുമെന്നും ഇദ്ദേഹം പറയുന്നു. ദാദറിൽ എത്തി വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിൽ എത്തും. അവിടെ നിന്ന് 30 മിനിറ്റോളം ഓട്ടോറിക്ഷ ക്യൂവിൽ നിന്ന ശേഷമാണ് ഓഫീസിൽ എത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഓഫീസിൽ എത്തുക.&lt;/p&gt;&lt;p&gt;വൈകുന്നേരം 7 മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ രാത്രി 11 മണിയോടെയാണ് ബദ്&zwnj;ലാപൂരിലെ വീട്ടിൽ തിരിച്ചെത്തുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം പറയുന്നു. ദിവസം 6 മണിക്കൂറാണ് യാത്രയ്ക്ക് വേണ്ടി മാത്രം നഷ്ടപ്പെടുത്തുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ മാത്രമാണെന്നും യുവാവ് കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;I travel for 6 hours everyday from Badlapur to Goregaonby u/underground-chicken in mumbai&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഓഫീസിനടുത്തേക്ക് താമസം മാറ്റുന്നത് എളുപ്പമല്ല. ഓഫീസിനടുത്ത് പി.ജി. തിരയാൻ ശ്രമിച്ചെങ്കിലും വാടക വളരെ കൂടുതലാണ്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനവുമാണ്. തന്റെ പ്രതിമാസ ശമ്പളം 35,000 രൂപ മാത്രമായതിനാൽ അവിടെ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ സാധിക്കില്ലെന്നും യുവാവ് പറയുന്നു. നിരവധിപ്പേര്&zwj; പോസ്റ്റിന് കമന്&zwj;റുകള്&zwj; നല്&zwj;കി. ദിവസേന യാത്ര ചെയ്യുന്നതിന് പകരം പിജിയോ ഹോസ്റ്റലുകളോ നോക്കാന്&zwj; പലരും ഉപദേശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/six-hours-travel-everyday-to-office-man-shares-post-articleshow-8wk7mor"/>
        </item>
        <item>
            <title><![CDATA[കള്ളൻ വിജയൻ ലേഖന വിവാദം: ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റർ കെ ആർ അജയൻ രാജിവെച്ചു]]></title>
            <link>https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0</guid>
            <pubDate>Fri, 21 Aug 2026 15:16:32 +0530</pubDate>
            <description><![CDATA[നേരത്തെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകിൽ രാജി അല്ലെങ്കിൽ നീണ്ട അവധി ആയിരുന്നു ആവശ്യപ്പെട്ടത്. മുതിർന്ന മാധ്യമ പ്രവർത്തകൻ രാജിവെക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ky1y4p8798r01m22frm7shss,imgname-fotojet--3--1784624077063.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെആർ അജയൻ. രാജി അല്ലെങ്കിൽ നീണ്ട അവധി എടുക്കണം എന്ന പത്രാധിപസമിതിയുടെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് അജയൻ ദേശാഭിമാനി വിടുന്നത്. സ്റ്റോറി കള്ളൻ വിജയൻ എന്ന തലക്കെട്ടിൻ്റെ പേരിലാണ് കെ ആർ അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെക്കേണ്ടിവന്നത്. രാവിലെ ദേശാഭിമാനി ഓഫീസിലെത്തി ജനറൽ മാനേജർക്കാണ് രാജി നൽകിയത്. രാജി സ്വീകരിച്ച ദേശാഭിമാനി ആനുകൂല്യങ്ങൾ ഉടൻ നൽകാമെന്നും അറിയിച്ചതായാണ് വിവരം.&lt;/p&gt;&lt;p&gt;അജയനോട് റസിഡൻ്റ് എഡിറ്റർ നേരത്തെ വിശദീകരണം തേടിയിരുന്നു. കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് വാരാന്തപ്പതിപ്പ് എഡിറ്റർ കെ ആർ അജയൻ നൽകിയത്. തലക്കെട്ട് മാറ്റാൻ ആവശ്യപ്പെട്ടിട്ടും തയാറാകാതെ മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്ന് കാണിച്ചാണ് വാരാന്തപ്പതിപ്പ് എഡിറ്റർക്ക് റസിഡൻ്റ് എഡിറ്റർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.&lt;/p&gt;&lt;p&gt;ദേശാഭിമാനി മുക്കിയ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം സാമൂഹിക മാധ്യമത്തിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകൻ പ്രസിദ്ധീകരിച്ചിരുന്നു. കള്ളൻ വിജയൻ, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പിഒ എന്ന അതേ തലക്കെട്ടിൽ തന്നെയാണ് ദേശാഭിമാനിക്ക് വേണ്ടി എഴുതിയ ടിസി രാജേഷ് ലേഖനം ഫേസ് ബുക്കിലിട്ടത്. പുല്ലമ്പാറയിലെ അറിയപ്പെടുന്ന നാടകപ്രവർത്തകൻ വിജയനെ കുറിച്ചുള്ള ലേഖനത്തിൽ പാർട്ടി വിരുദ്ധമായതൊന്നുമില്ല. എഡിറ്റോറിയൽ ബോർഡിലെ ചിലർ തലക്കെട്ട് മാറ്റാനാവശ്യപ്പെട്ടതിൻ്റെ പേരിലെ തർക്കമാണ് സപ്ലിമെൻ്റ് മുടങ്ങലിലേക്ക് എത്തിയത്.&lt;/p&gt;&lt;p&gt;ലേഖനത്തിന് പറ്റിയ തലക്കെട്ട് കള്ളൻ വിജയൻ എന്ന് തന്നെയാണെന്നായിരുന്നു വാരാന്തപ്പതിപ്പ് എഡിറ്റർ കെആർ അജയൻ്റെ നിലപാട്. റസിഡറ്റ് എഡിറ്റർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനും സമാന മറുപടിയാണ് അജയൻ നൽകിയത്. പുറത്തെല്ലാം നിഷേധിക്കുമ്പോഴും സൺഡേ സപ്ലിമെന്റ് പിൻവലിച്ച പ്രശ്നം പാർട്ടിക്കകത്ത് നീറുകയാണ്. കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ചീഫ് എഡിറ്ററും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് റസിഡന്&zwj;റ് എഡിറ്ററുമായിരിക്കെ ദേശാഭിമാനിയിൽ നയപരമായ നോട്ടക്കുറവ് ഉണ്ടെന്ന വിമർശനം ശക്തമാണ്. ഒരു സാധാരണ തലക്കെട്ട് വളച്ചൊടിച്ച് വിവാദമാക്കിയെന്ന് മാത്രമല്ല പാർട്ടിക്കും പത്രത്തിനും കേടില്ലാത്ത വിധത്തിൽ അതിനെ കൈകാര്യം ചെയ്യാനും കഴിയാത്തതിലാണ് അതൃപ്തി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/enior-journalist-kr-ajayan-has-resigned-from-deshabhimani-articleshow-8yxrzr0"/>
        </item>
        <item>
            <title><![CDATA[വീണയ്‌ക്കെതിരായ ഇഡി കണ്ടെത്തൽ; ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെയെന്ന് വി ഡി സതീശൻ]]></title>
            <link>https://www.asianetnews.com/videos/news/ed-s-finding-on-veena-satheesan-urges-a-response-videoshow-wgl8nrl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/ed-s-finding-on-veena-satheesan-urges-a-response-videoshow-wgl8nrl</guid>
            <pubDate>Fri, 21 Aug 2026 17:56:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlvqe" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വീണയ്&zwnj;ക്കെതിരായ ഇഡി കണ്ടെത്തൽ; ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെയെന്ന് വി ഡി സതീശൻ, അന്വേഷണവുമായി ഇഡി മുന്നോട്ട്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/ed-s-finding-on-veena-satheesan-urges-a-response-videoshow-wgl8nrl"/>
        </item>
        <item>
            <title><![CDATA[ഇതോ ആവിഷ്കാര സ്വാതന്ത്ര്യം?; 'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ കെ. ആർ അജയൻ രാജിവച്ചു]]></title>
            <link>https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-wb4gost</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-wb4gost</guid>
            <pubDate>Fri, 21 Aug 2026 17:55:16 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/QS52hlXhTm0" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഒന്നുകിൽ അവധി, അല്ലെങ്കിൽ രാജി എന്ന ആവശ്യത്തിനുമുന്നിൽ വഴങ്ങി കെ. ആർ അജയൻ; 'കള്ളൻ വിജയൻ' ലേഖന വിവാദത്തിൽ രാജി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-wb4gost"/>
        </item>
        <item>
            <title><![CDATA[പുന്നമടയിൽ ആര്? 72-ാമത് നെഹ്റു ട്രോഫി ജലോത്സവം, വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ]]></title>
            <link>https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9</link>
            <guid isPermaLink="true">https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9</guid>
            <pubDate>Fri, 21 Aug 2026 17:55:09 +0530</pubDate>
            <description><![CDATA[72-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൽ വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങൾ മത്സരിക്കും. പുന്നമട കായലിൽ നടക്കുന്ന മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j8w17b0t0rtc6e0zxf5chzjd,imgname-fotojet---2024-09-28t153048.561.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;72-ാമത് നെഹ്റു ട്രോഫി ജലോത്സവം ശനിയാഴ്ച. വിവിധ വിഭാഗങ്ങളിലായി ഇക്കുറി നെഹ്റു ട്രോഫി ജലോത്സവത്തിൽ 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. ആഗസ്റ്റ് 22 ന് രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്&zwnj;സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്&zwnj;സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.&lt;/p&gt;&lt;p&gt;ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ ആറ് ഹീറ്റ്&zwnj;സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്&zwnj;സുകളിൽ നാലു വീതം വള്ളങ്ങളും അഞ്ച്, ആറ് ഹീറ്റ്&zwnj;സുകളിൽ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്&zwnj;റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. സമയക്രമം പൊതുജനത്തിന് കാണാനാവും വിധം സ്&zwnj;ക്രീനിൽ പ്രദർശിപ്പിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/72-th-nehru-trophy-boat-race-articleshow-gzfylw9"/>
        </item>
        <item>
            <title><![CDATA[കോന്നി വകയാർ പാലത്തിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്,]]></title>
            <link>https://www.asianetnews.com/videos/news/pickup-van-loses-control-near-konni-four-injured-videoshow-16oo0g9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pickup-van-loses-control-near-konni-four-injured-videoshow-16oo0g9</guid>
            <pubDate>Fri, 21 Aug 2026 17:55:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlvgq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കോന്നിയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്കും വൈദ്യുതി പോസ്റ്റിലേക്കും ഇടിച്ചു കയറി; നാല് പേർക്ക് പരിക്ക്, അമിത വേഗതയും മഴയും അപകടത്തിന് കാരണമായി'&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pickup-van-loses-control-near-konni-four-injured-videoshow-16oo0g9"/>
        </item>
        <item>
            <title><![CDATA[ഭൗമസൂചിക പദവിയുണ്ട്, പക്ഷേ കേരളത്തിൽ വിപണിയില്ല; ആശങ്കയിൽ കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർ]]></title>
            <link>https://www.asianetnews.com/videos/news/kanthalloor-garlic-gi-tag-but-no-market-for-farmers-videoshow-k9r6f0c</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kanthalloor-garlic-gi-tag-but-no-market-for-farmers-videoshow-k9r6f0c</guid>
            <pubDate>Fri, 21 Aug 2026 17:52:18 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazluwy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഭൗമസൂചിക പദവിയുണ്ട്, പക്ഷേ കേരളത്തിൽ സംഭരണവും വിപണിയുമില്ല. ഇടനിലക്കാരുടെ ചൂഷണവും വെല്ലുവിളി; ആശങ്കയിൽ കാന്തല്ലൂരിലെ വെളുത്തുള്ളി കർഷകർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kanthalloor-garlic-gi-tag-but-no-market-for-farmers-videoshow-k9r6f0c"/>
        </item>
        <item>
            <title><![CDATA[ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം; നേഥന്‍ ലിയോണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി]]></title>
            <link>https://www.asianetnews.com/cricket-sports/cricket-australia-made-one-change-against-bangladesh-for-second-test-articleshow-xuzci3r</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/cricket-australia-made-one-change-against-bangladesh-for-second-test-articleshow-xuzci3r</guid>
            <pubDate>Fri, 21 Aug 2026 17:51:35 +0530</pubDate>
            <description><![CDATA[ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം വരുത്തി. ഓപ്പണിംഗ് ബാറ്റര്‍ മാറ്റ് റെന്‍ഷാ ടീമില്‍ തിരിച്ചെത്തിയപ്പോള്‍, സ്പിന്നര്‍ നേഥന്‍ ലിയോണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പരമ്പര സമനിലയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m07km6khw5wswdg231v38gxg,imgname-bangladesh-vs-australia--3--1786961861233.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മെല്&zwj;ബണ്&zwj;: ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിനുള്ള ഓസ്&zwnj;ട്രേലിയന്&zwj; ടീമില്&zwj; മാറ്റം. ഡാര്&zwj;വിനിലെ അപ്രതീക്ഷിത തോല്&zwj;വിക്ക് ശേഷം പരമ്പര സമനിലയിലാക്കാന്&zwj; ലക്ഷ്യമിട്ടാണ് ഓസ്&zwnj;ട്രേലിയ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്&zwj; ബംഗ്ലാദേശ് തോല്&zwj;വി ഏറ്റുവാങ്ങിയിരുന്നു. ജെയ്ക്ക് വെതര്&zwj;റാണ്ടിന് പകരം ഓപ്പണിംഗ് ബാറ്റര്&zwj; മാറ്റ് റെന്&zwj;ഷാ ടീമില്&zwj; തിരിച്ചെത്തി. 2023-ല്&zwj; ഇന്ത്യക്കെതിരായ പര്യടനം നടത്തിയപ്പോഴാണ് അദ്ദേഹം അവസാനമായി ഓസ്ട്രേലിയക്കായി ടെസ്റ്റ് കളിച്ചത്.&lt;/p&gt;&lt;p&gt;നേഥന്&zwj; ലിയോണിന് പകരം മുഴുവന്&zwj; പേസര്&zwj;മാരെയും ഉള്&zwj;പ്പെടുത്തുന്ന കാര്യം ഓസ്ട്രേലിയ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്&zwj; ആ സാഹസത്തിന് മുതിര്&zwj;ന്നില്ല. പരിചയസമ്പന്നനായ സ്പിന്നര്&zwj; ലിയോണ്&zwj; തന്നെ പ്ലെയിംഗ് ഇലവനില്&zwj; തുടരും. മോശം ഫോമിലാണെങ്കിലും ലബുഷെയ്ന്&zwj; മൂന്നാം നമ്പറില്&zwj; തന്നെ തുടരും. കൂട്ടമായ മാറ്റങ്ങള്&zwj;ക്ക് മുതിരാതെ ബാറ്റിംഗ് നിരയില്&zwj; റെന്&zwj;ഷായുടെ വരവിലൂടെ സ്ഥിരത ഉറപ്പാക്കാനാണ് ഓസീസ് ശ്രമം. ക്വീന്&zwj;സ്ലാന്&zwj;ഡിലെ ഗ്രേറ്റ് ബാരിയര്&zwj; റീഫ് അരീനയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് മക്കായ് ഒരു പുരുഷ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.&lt;/p&gt;&lt;p&gt;രണ്ടാം ടെസ്റ്റിനുള്ള ഓസ്ട്രേലിയന്&zwj; പ്ലെയിംഗ് ഇലവന്&zwj;: മാത്യു റെന്&zwj;ഷാ, ട്രാവിസ് ഹെഡ്, മാര്&zwj;നസ് ലബുഷെയ്ന്&zwj;, സ്റ്റീവ് സ്മിത്ത്, കാമറൂണ്&zwj; ഗ്രീന്&zwj;, അലക്&zwnj;സ് കാരി (വിക്കറ്റ് കീപ്പര്&zwj;), ബ്യൂ വെബ്സ്റ്റര്&zwj;, പാറ്റ് കമ്മിന്&zwj;സ് (ക്യാപ്റ്റന്&zwj;), മിച്ചല്&zwj; സ്റ്റാര്&zwj;ക്ക്, നേഥന്&zwj; ലിയോണ്&zwj;, ജോഷ് ഹേസല്&zwj;വുഡ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/cricket-australia-made-one-change-against-bangladesh-for-second-test-articleshow-xuzci3r"/>
        </item>
        <item>
            <title><![CDATA[ഓണം കളറാണ്, സ്കൂളുകളിൽ ഓണാവേശം; സദ്യയും ആഘോഷവുമായി വിദ്യാർത്ഥികൾ]]></title>
            <link>https://www.asianetnews.com/videos/news/onam-spirit-students-lead-festive-school-celebrations-videoshow-p67y9xm</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-spirit-students-lead-festive-school-celebrations-videoshow-p67y9xm</guid>
            <pubDate>Fri, 21 Aug 2026 17:49:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlubi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓണത്തിമിർപ്പിൽ സംസ്ഥാനത്തെ സ്കൂളുകൾ; തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സദ്യ, ആവേശത്തിൽ കുട്ടികൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-spirit-students-lead-festive-school-celebrations-videoshow-p67y9xm"/>
        </item>
        <item>
            <title><![CDATA[മലയാളിയുടെ പാട്ടിലും കഥകളിലും നിറഞ്ഞ ചേല്, ഓണവെൺമയായി തുമ്പപ്പൂവ്]]></title>
            <link>https://www.asianetnews.com/videos/news/why-the-thumba-flower-is-the-soul-of-onam-folklore-videoshow-4fw8qk5</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/why-the-thumba-flower-is-the-soul-of-onam-folklore-videoshow-4fw8qk5</guid>
            <pubDate>Fri, 21 Aug 2026 17:47:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/9Fi4Sonizpc" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മലയാളിയുടെ പാട്ടിലും കഥകളിലും നിറഞ്ഞ ചേല്, ഓണവെൺമയായി തുമ്പപ്പൂവ്; തുമ്പപ്പൂ പരവതാനി വിരിച്ച കോഴിക്കോട്ടെ ക്ഷേത്രമുറ്റം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/why-the-thumba-flower-is-the-soul-of-onam-folklore-videoshow-4fw8qk5"/>
        </item>
        <item>
            <title><![CDATA[ദിവസവും വെള്ളക്കടല കഴിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/7-major-benefits-of-eating-white-chickpeas-daily-c976g0d</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/7-major-benefits-of-eating-white-chickpeas-daily-c976g0d</guid>
            <pubDate>Fri, 21 Aug 2026 17:46:55 +0530</pubDate>
            <description><![CDATA[വെള്ളക്കടലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ച മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം പിന്തുണയ്ക്കാനും സഹായിക്കും. മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kgev6ybh78yyn85hdr5vpe2n,imgname-mixcollage-02-feb-2026-03-03-pm-1549-1770024827249.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/7-major-benefits-of-eating-white-chickpeas-daily-c976g0d"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു; വാക്കുതർക്കത്തിനിടെ ആക്രമണം, അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം]]></title>
            <link>https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g</guid>
            <pubDate>Fri, 21 Aug 2026 17:46:23 +0530</pubDate>
            <description><![CDATA[കുവൈത്തിൽ പള്ളിക്ക് സമീപം യുവാവിന് കുത്തേറ്റു. അഞ്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്. ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്‍റെ വാരിയെല്ലിന് പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k29wx9y0kasxwk5dnnne81kj,imgname-fotojet---2025-08-10t171706.082-1754826450880.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റിഖ പ്രദേശത്ത് പള്ളിയിൽ നിന്ന് സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുവൈത്തി പൗരനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത അഞ്ച് അപരിചിതരായ അക്രമികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.&lt;/p&gt;&lt;p&gt;സ്വദേശി പൗരനുമായി അക്രമികളിലൊരാൾ ആദ്യം വാക്കുതർക്കത്തിൽ ഏർപ്പെട്ടതാണ് സംഭവത്തിന്&zwj;റെ തുടക്കം. തുടർന്ന് മറ്റുള്ളവർ ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയും ദാരുണമായി മർദ്ദിച്ച ശേഷം കുത്തിപ്പരിക്കേൽപ്പിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. അക്രമികളെ മുൻപരിചയമില്ലെന്ന് ഇരയായ യുവാവ് പൊലീസിന് മൊഴി നൽകി.&lt;/p&gt;&lt;p&gt;ഇരുകൈകൾക്കും കുത്തേറ്റ യുവാവിന്&zwj;റെ വാരിയെല്ലിനും പൊട്ടലുണ്ട്. രക്തസ്രാവം തടയാൻ ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കേസ് ഗുരുതരമായ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യുകയും കേസ് വിവരങ്ങൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അക്രമികളെ ഉടനടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാനും കേസിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനും ഡെപ്യൂട്ടി പബ്ലിക് പ്രൊസിക്യൂട്ടർ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകി. അക്രമികൾക്കായി തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/kuwait-police-intensify-manhunt-for-five-suspects-after-a-young-man-stabbed-near-mosque-articleshow-ir1xv1g"/>
        </item>
        <item>
            <title><![CDATA[രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു; പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും; വകുപ്പുകൾ പിന്നീട് ചേർക്കും]]></title>
            <link>https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x</link>
            <guid isPermaLink="true">https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x</guid>
            <pubDate>Fri, 21 Aug 2026 17:45:07 +0530</pubDate>
            <description><![CDATA[ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3xz87ns0ehc11d1mgd8hy,imgname-fotojet--54--1787314502919.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുക്കും. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ​ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ദില്ലി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.&lt;/p&gt;&lt;p&gt;ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. സിജെപി പ്രതിഷേധത്തിനിടെ 'സൻസദ് ചലോ' മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയ&zwj;&zwj;ർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/india-news/the-police-will-register-a-case-regarding-the-pellet-attack-that-occurred-during-the-protest-march-at-jantar-mantar-articleshow-w8uzh2x"/>
        </item>
        <item>
            <title><![CDATA[വെള്ളക്കെട്ടില്‍ വീണ് മരിച്ചു, കാന്തന്‍പാറയിൽ 33 കാരന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2</guid>
            <pubDate>Fri, 21 Aug 2026 17:44:27 +0530</pubDate>
            <description><![CDATA[മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3wfz1ns6sm5ys54vxyk71,imgname-fotojet---2026-08-21t174351.122-1787314454497.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കല്&zwj;പ്പറ്റ: മേപ്പാടി പൊലീസ് സ്&zwnj;റ്റേഷന്&zwj; പരിധിയിലെ കാന്തന്&zwj;പാറയിലെ വെള്ളക്കെട്ടില്&zwj; യുവാവ് മുങ്ങി മരിച്ചു. ചീരാല്&zwj; കൊഴുവണ വെട്ടുകല്ലേല്&zwj; അമല്&zwj; വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കോത്തഗിരിയില്&zwj; ജ്വല്ലറി ജീവനക്കാരനായ അമല്&zwj; തമിഴ്നാട്ടുകാരായ സഹപ്രവര്&zwj;ത്തകര്&zwj;ക്കൊപ്പം കാന്തന്&zwj;പാറയില്&zwj; വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു. പ്രവേശന വിലക്കുള്ള ഭാഗത്തെ വെള്ളക്കെട്ടില്&zwj; ഇറങ്ങിയപ്പോഴാണ് അപകടത്തില്&zwj;പ്പെട്ടത്. പൊലീസ്, ഫയര്&zwj; ആന്&zwj;ഡ് റസക്യു സേനാംഗങ്ങളും തുര്&zwj;ക്കി ജീവരക്ഷ സമിതിയും നാട്ടുകാരും ചേര്&zwj;ന്ന് രണ്ടര മണിക്കൂറോളം നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ശശി-ഉഷ ദമ്പതികളുടെ മകനാണ്. നീതുവാണ് സഹോദരി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/33-year-old-man-dies-after-drowning-in-kanthanpara-waterbody-in-wayanad-articleshow-opgcds2"/>
        </item>
        <item>
            <title><![CDATA[ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടി; കേസെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o</guid>
            <pubDate>Fri, 21 Aug 2026 17:39:57 +0530</pubDate>
            <description><![CDATA[ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്. 5000 മുതൽ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3gbzs33myra3z2s721nxc,imgname-aranmula-vallasadya-fraud-1787314057209.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട: &lt;/strong&gt;ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്.&lt;/p&gt;&lt;p&gt;5000 മുതൽ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്. കൊല്ലം സ്വദേശികൾ ഉൾപ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത്. ദിവസം ബോർഡ് ജീവനക്കാരനെ സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആൾ സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകും. താല്പര്യ മറിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉൾപ്പെടെ എല്ലാം ആറന്മുളയിൽ ഒരുക്കി നൽകാമെന്നാണ് വാഗ്ദാനം. എന്നാൽ പണം വാങ്ങിയശേഷം പിന്നീട് ആളുകൾ ക്ഷേത്രത്തിലെത്തുമ്പോൾ ഇയാളെ ഫോണിൽ ലഭ്യമാകില്ല. പല ജില്ലകളിൽ നിന്നുള്ള ആളുകൾ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിയാവുകയാണ്. ആദ്യം ലഭിച്ച പരാതികളിൽ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോൾ കേസെടുത്തത്. കൂടുതൽ പരാതികൾ പൊലീസിന്റെ പക്കലുണ്ട്. ശക്തമായ നടപടി വേണമെന്ന പള്ളിയടെ സേവാസംഘം ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;ആറന്മുള ക്ഷേത്രത്തിൽ നിന്ന് മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. ഒന്ന് വഴിപാട് ബുക്ക് ചെയ്ത ആളുകൾ വഴി സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ആണ് മറ്റൊരു വഴി. അല്ലെങ്കിൽ പള്ളിയോട സേവാസംഘം നൽകുന്ന സ്പെഷ്യൽ പാസ് വഴി സദ്യ ലഭ്യമാകും. സീസൺ തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ സ്പെഷ്യൽ പാസ് പൂർണമായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aranmula-vallasadya-fraud-police-take-case-articleshow-4be906o"/>
        </item>
        <item>
            <title><![CDATA[ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കന്‍ ടീമില്‍ രണ്ട് മാറ്റം; കാമില്‍ മിഷാരയും സഹാന്‍ അരാചികെയും സ്‌ക്വാഡില്‍]]></title>
            <link>https://www.asianetnews.com/cricket-sports/sri-lanka-made-two-changes-for-the-second-test-against-india-articleshow-oen1n03</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/sri-lanka-made-two-changes-for-the-second-test-against-india-articleshow-oen1n03</guid>
            <pubDate>Fri, 21 Aug 2026 17:36:42 +0530</pubDate>
            <description><![CDATA[ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ, രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ശ്രീലങ്ക രണ്ട് മാറ്റങ്ങള്‍ വരുത്തി. പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെ പുതുമുഖ ബാറ്റര്‍ കാമില്‍ മിഷാരയെയും ഓള്‍റൗണ്ടര്‍ സഹാന്‍ അരാചികെയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j3d0cc7zjxnrjvhwdp4yf6,imgname-arachike-1787313947020.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബൊ: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിലെ വലിയ തോല്&zwj;വിക്ക് പിന്നാലെ, കൊളംബോയില്&zwj; നടക്കുന്ന നിര്&zwj;ണായകമായ രണ്ടാം ടെസ്റ്റിനുള്ള ടീമില്&zwj; രണ്ട് മാറ്റങ്ങളുമായി ശ്രീലങ്ക. പരമ്പര സമനിലയിലാക്കുക ലക്ഷ്യമിട്ട് പുതുമുഖ ബാറ്റര്&zwj; കാമില്&zwj; മിഷാര, ഓള്&zwj;റൗണ്ടര്&zwj; സഹാന്&zwj; അരാചികെ എന്നിവരെയാണ് ടീമില്&zwj; ഉള്&zwj;പ്പെടുത്തിയിരിക്കുന്നത്. ഗാലെ ടെസ്റ്റില്&zwj; 165 റണ്&zwj;സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയില്&zwj; 1-0ത്തിന് മുന്നിലാണ്. രമേശ് മെന്&zwj;ഡിസിന് പകരം ടീമിലെത്തിയ അരാചികെ ബാറ്റിംഗിന് ആഴം കൂട്ടുന്നതിനൊപ്പം ഓഫ് സ്പിന്നര്&zwj; കൂടിയാണ്.&lt;/p&gt;&lt;p&gt;ലങ്കന്&zwj; പ്രീമിയര്&zwj; ലീഗിലും ഇന്ത്യ എ ടീമിനെതിരെയുള്ള പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്&zwj; 4,365 റണ്&zwj;സും 63 വിക്കറ്റുകളും അരാചികെയുടെ പേരിലുണ്ട്. സമീപകാല മത്സരങ്ങളില്&zwj; മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ച ഇടംകൈയ്യന്&zwj; ബാറ്റര്&zwj; കാമില്&zwj; മിഷാരയും ടീമില്&zwj; ഇടംനേടിയിട്ടുണ്ട്. നിഷാന്&zwj; മദുഷ്&zwnj;കയ്ക്ക് പകരക്കാരനായി എത്തുന്ന മിഷാര, ലഹിരു ഉഡാരയ്ക്കൊപ്പം ഓപ്പണിംഗില്&zwj; ഇറങ്ങാനാണ് സാധ്യത. ഇന്ത്യയുടെ ഇടംകൈയ്യന്&zwj; സ്പിന്നര്&zwj;മാരായ മാനവ് സുതറിനും രവീന്ദ്ര ജഡേജയ്ക്കുമുള്ള മറുപടിയായാണ് മിഷാരയുടെ ഉള്&zwj;പ്പെടുത്തല്&zwj;.&lt;/p&gt;&lt;p&gt;ആദ്യ ടെസ്റ്റിനിടയില്&zwj; കഴുത്തിന് പരിക്കേറ്റ ദിനേശ് ചണ്ഡിമല്&zwj; ഈ മത്സരത്തിലും കളിക്കില്ല. കൂടാതെ കുശാല്&zwj; മെന്&zwj;ഡിസ് (ഹാംസ്ട്രിംഗ് പരിക്ക്), പതും നിസ്സങ്ക (കൈവിരലിലെ ശസ്ത്രക്രിയ) എന്നിവരുടെയും സേവനം ലങ്കയ്ക്ക് നഷ്ടമായിട്ടുണ്ട്.&lt;/p&gt;&lt;p&gt;രണ്ടാം ടെസ്റ്റിനുള്ള ശ്രീലങ്കന്&zwj; സ്&zwnj;ക്വാഡ്: ലാഹിരു ഉഡാര, കാമില്&zwj; മിഷാര, പസിന്ദു സൂരിയബന്ദര, കാമിന്ദു മെന്&zwj;ഡിസ് (വൈസ് ക്യാപ്റ്റന്&zwj;), ധനഞ്ജയ ഡി സില്&zwj;വ (ക്യാപ്റ്റന്&zwj;), സഹാന്&zwj; അരാചികെ, സോണല്&zwj; ദിനുഷ, നിരോഷന്&zwj; ഡിക്വെല്ല, കേഷര നുവാന്ത, പ്രഭാത് ജയസൂര്യ, മിലന്&zwj; രത്നയാക്കെ, ലഹിരു കുമാര, അസിത ഫെര്&zwj;ണാണ്ടോ, വിശ്വ ഫെര്&zwj;ണാണ്ടോ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/sri-lanka-made-two-changes-for-the-second-test-against-india-articleshow-oen1n03"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങൾ; രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു, വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം പരിക്ക്]]></title>
            <link>https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr</guid>
            <pubDate>Fri, 21 Aug 2026 17:30:48 +0530</pubDate>
            <description><![CDATA[കുവൈത്തിൽ രണ്ടിടങ്ങളിൽ ദാരുണ അപകടങ്ങളിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hvrdzmm3e1xmbxt8seyv96,imgname-accident--14--1787305932788.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖുസൂർ, സെവന്ത് റിംഗ് റോഡ് എന്നിവിടങ്ങളിലുണ്ടായ രണ്ട് അപകടങ്ങളിൽ രണ്ട് പ്രവാസികൾ മരിച്ചു. സംഭവങ്ങളിൽ സുരക്ഷാ വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖുസൂറിൽ നിർമ്മാണ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ ഉയരത്തിൽ നിന്ന് വീണ് ഈജിപ്ഷ്യൻ സ്വദേശിയായ നിർമ്മാണ തൊഴിലാളി മരണപ്പെട്ടു.&lt;/p&gt;&lt;p&gt;സുരക്ഷാ വീഴ്ചയോ അശ്രദ്ധയോ അപകടത്തിന് കാരണമായിട്ടുണ്ടോ എന്ന് കണ്ടെത്താൻ ഫോറൻസിക് സംഘവും പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ഫിന്റാസ് ലക്ഷ്യമാക്കി പോയ സെവന്ത് റിംഗ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് നേപ്പാൾ സ്വദേശി മരണപ്പെടുകയും ഇന്ത്യൻ പ്രവാസിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. നേപ്പാൾ സ്വദേശി ഓടിച്ചിരുന്ന ട്രക്കും ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന മിനിബസ്സും മറ്റൊരു വാഹനവുമാണ് അപകടത്തിൽപ്പെട്ടത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/two-asian-expatriates-died-in-different-accidents-in-kuwait-articleshow-gvnkncr"/>
        </item>
        <item>
            <title><![CDATA['മിസ'യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി]]></title>
            <link>https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2</guid>
            <pubDate>Fri, 21 Aug 2026 17:30:00 +0530</pubDate>
            <description><![CDATA[മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്‌ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j2q0s92cwf5k1zarzrxn6b,imgname-misa-drama-youth-congress-1787313226537.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം. കോൺഗ്രസിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു. ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസുകാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;എ എ മുഹമ്മദ് ഹാഷിമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം&lt;/strong&gt;&lt;/p&gt;&lt;p&gt;മോഡിയുടെ ഇന്ത്യയിൽ ഇരുന്നുകൊണ്ട് അടിയന്തരാവസ്&zwnj;ഥയെ ഇപ്പോഴും പ്രശ്നവൽക്കരിക്കുന്നതിന് പിന്നിലെ കാപട്യം വ്യക്തമാണ്. എന്നാലും പറയട്ടെ, മിസാ നാടകത്തിലെ നടിക്കെതിരെ വ്യാപകമായി നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നു.സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു പാർട്ടി ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്. ആനി ബസന്റ് മുതൽ ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വരെയുള്ള വനിതാ നേതൃത്വം പലപ്പോഴും പുരുഷന്മാരെക്കാൾ ശക്തമായി പാർട്ടിയെ നയിച്ചവരും പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയേയും രാജ്യത്തേയും താങ്ങി നിർത്തിയവരുമാണ്.&lt;/p&gt;&lt;p&gt;ഇത്രയേറെ സ്ത്രീകളാൽ നയിക്കപ്പെട്ട ഇത്രയും വലിയതും പഴയതുമായ ജനാധിപത്യ പാർട്ടി രാജ്യത്ത് എന്നല്ല ലോക ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണ്.ആ പാരമ്പര്യത്തിൽ നിന്ന് തന്നെയാണ് രാഹുൽ ഗാന്ധി എപ്പോഴും സ്ത്രീ പുരുഷ സമത്വം എന്ന തന്റെ നിലപാട് ഉയർത്തിപിടിക്കുന്നത്.കോൺഗ്രസ്സിനെതിരെ എല്ലാ രാഷ്ട്രീയ എതിരാളികളുടെയും ഏക്കാലത്തെയും വലിയ ആയുധം നമ്മുടെ സമുന്നതരായ വനിതാ നേതാക്കൾക്കെതിരെ നുണകളാൽ സദാചാര ആക്രമണം അഴിച്ചു വിടുക എന്നതായിരുന്നു.&lt;/p&gt;&lt;p&gt;ആ വൈകാരികത ഉൾക്കൊള്ളുന്ന ഓരോ കോൺഗ്രസ്സ്കാരനും സദാചാര ഭീരുക്കളാൽ ആക്രമിക്കപ്പെടുന്ന സ്ത്രീകളെ കണ്ടില്ലെന്ന് വെക്കാനാകില്ല. അവരോടുള്ള എല്ലാ രാഷ്ട്രീയ വിയോജിപ്പുകളും നിലനിൽക്കേ തന്നെ ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നു.&lt;/p&gt;&lt;p&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Elsa TJ</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/youth-congress-leader-condemns-moral-policing-on-actress-in-emergency-oppression-drama-misa-articleshow-i2g58g2"/>
        </item>
        <item>
            <title><![CDATA[അമ്മയെ മാനേജരായി നിയമിച്ചു, വെറും രണ്ടാഴ്ചയ്‍ക്കകം പിരിച്ചുവിട്ടു എന്ന് മകൾ]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk</guid>
            <pubDate>Fri, 21 Aug 2026 17:28:03 +0530</pubDate>
            <description><![CDATA[തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hzwyzgyqwd6gxp3jhb9ppk,imgname-new-project---2026-08-21t163148.378-1787310275568.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്മയെ മാനേജരായി നിയമിച്ചെങ്കിലും വെറും രണ്ടാഴ്ചയ്ക്കകം ജോലിയില്&zwj; നിന്ന് പിരിച്ചുവിടേണ്ടി വന്നുവെന്ന് യുവതി. ഗായികയായ അവന്തി നഗ്രലിന്റെ കുറിപ്പാണ് ഇപ്പോൾ ലിങ്ക്ഡ്&zwj;ഇന്നിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്. അമ്മയെ മാനേജരായി നിയമിച്ചതോടെ ഒരമ്മയെന്ന നിലയിലുള്ള അവരുടെ സ്നേഹം പ്രൊഫഷണൽ ലൈഫിനെ പേഴ്സണൽ ലൈഫിൽ നിന്നും വേർതിരിച്ച് കാണുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് അവൾ പറയുന്നത്.&lt;/p&gt;&lt;p&gt;ഹാർവാർഡ് സർവ്വകലാശാലയിൽ ചേരുന്നതിന് മുമ്പുള്ള കാലയളവിൽ ലോകമെമ്പാടുമുള്ള വേദികളിൽ സംഗീത പരിപാടികളും നാടകങ്ങളും അവതരിപ്പിച്ചു വരികയായിരുന്നു അവന്തി. കരിയർ വളർന്നപ്പോൾ ഇമെയിലുകൾ, പ്രതിഫലം, ലോജിസ്റ്റിക്സ്, മറ്റ് പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാൻ ഒരാളുടെ സഹായം ആവശ്യമാണെന്ന് അവൾക്ക് തോന്നി. ആ സമയത്ത് ജോലിത്തിരക്കുകൾ ഇല്ലാതിരുന്ന അമ്മ സഹായിക്കാമെന്നും പറഞ്ഞ് മുന്നോട്ടുവന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോയെങ്കിലും രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ സ്ഥിതി മാറി. തന്നെ സംരക്ഷിക്കാൻ നോക്കിയ അമ്മ മിക്ക അവസരങ്ങൾക്കും 'വേണ്ട' എന്ന് പറയുകയാണെന്ന് അവന്തി തിരിച്ചറിഞ്ഞു. രാത്രി വൈകിയുള്ള ഷോകൾ, അപരിചിതമായ നഗരങ്ങൾ, വലിയ ജനക്കൂട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട റിസ്കുകൾ അമ്മയിൽ ആശങ്കയുണ്ടാക്കി.&lt;/p&gt;&lt;p&gt;'അവർ എന്റെ കരിയർ അല്ല മാനേജ് ചെയ്തത്, മറിച്ച് സ്വന്തം മകളെ സംരക്ഷിക്കുകയാണ് ചെയ്തത്. രണ്ടും രണ്ട് ജോലികളാണ്' അവന്തി കുറിച്ചു. വ്യക്തിജീവിതത്തെയും പ്രൊഫഷണൽ കരിയറിനെയും വേർതിരിച്ചു കാണാൻ അറിയാവുന്ന പ്രൊഫഷണലുകളെ പിന്നീട് താൻ കണ്ടെത്തുകയായിരുന്നുവെന്നും അവൾ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ കലാകാരന്മാർക്കും ഇത്തരം സഹായങ്ങൾ എളുപ്പത്തിൽ ലഭിക്കാറില്ലെന്നും പലരും മാതാപിതാക്കളുടെയോ പങ്കാളികളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാൻ നിർബന്ധിതരാകാറുണ്ടെന്നും അവർ വ്യക്തമാക്കി. നിങ്ങളെങ്ങനെയാണ് നിങ്ങളുടെ ആദ്യത്തെ ടീമംഗത്തെ കണ്ടെത്തിയതെന്ന് ചോദിച്ചുകൊണ്ടാണ് അവന്തി തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-fired-her-mother-as-her-manager-within-two-weeks-articleshow-2gku4gk"/>
        </item>
        <item>
            <title><![CDATA[ഡിവൈഎഫ്ഐ നാടക വിവാദം: കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്ന് മന്ത്രി പിസി വിഷ്ണുനാഥ്]]></title>
            <link>https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed</guid>
            <pubDate>Fri, 21 Aug 2026 17:06:13 +0530</pubDate>
            <description><![CDATA[ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j1pqz173h10zj6ay0gb5j0,imgname-fotojet--53--1787312168929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കലാപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കണം എന്നതാണ് സർക്കാർ നയം. നാടകത്തിന്റെ എല്ലാ കാര്യങ്ങളും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.&lt;/p&gt;&lt;p&gt;ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ്സ എന്ന നാടകമാണ് വിവാദമായി മാറിയത്. അടിയന്തരാവസ്ഥ കാലത്ത് കൊടിയ പീഡനത്തെ ഇരയായ സ്നേഹലതാ റെഡ്ഡിയുടെ കഥയായിരുന്നു മിസ്സ. നഗ്നത പ്രദർശനം എന്ന ആരോപണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഡിവൈഎഫ്ഐക്കെതിരായി ചിലർ ഉന്നയിച്ചത്. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിൻ്റെ പ്രതികരണം. നാടകത്തിലെ ഒരു ഭാഗം മുറിച്ചുമാറ്റി സദാചാര കണ്ണടയിലൂടെ നോക്കാൻ ശ്രമിക്കുന്നവർ അടിയന്തരാവസ്ഥയുടെ കൊടും പീഡനങ്ങളെ മറയ്ക്കുകയാണെന്നും സനോജ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Aishwarya S Babu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-p-c-vishnunath-responds-to-the-dyfi-drama-controversy-articleshow-qlxe0ed"/>
        </item>
        <item>
            <title><![CDATA[ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പൊലീസ്]]></title>
            <link>https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs</guid>
            <pubDate>Fri, 21 Aug 2026 17:03:03 +0530</pubDate>
            <description><![CDATA[ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j18d6d5rtdfa2w8d1wk0yw,imgname-fotojet---2026-08-21t161605.109-1787311699149.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മസ്&zwnj;കറ്റ്: ഒമാനിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിൽ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് എയർ വിംഗ് വിഭാഗം ആശുപത്രിയിലെത്തിച്ചു. ഹൈമ ഹോസ്പിറ്റലിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി നിസ്വാ ഹോസ്പിറ്റലിലേക്കാണ് ഇയാളെ ഹെലികോപ്റ്ററിൽ മാറ്റിയത്. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസ് മാർഗ്ഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ കൃത്യസമയത്ത് വൈദ്യസഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/royal-oman-police-evacuates-citizen-injured-after-vehicle-collision-articleshow-k6rxigs"/>
        </item>
        <item>
            <title><![CDATA[രാജീവ് രംഗൻ പ്രൊഡക്ഷൻസിന്‍റെ ആദ്യ സിനിമ 'നൂൽ'; ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സിബി മലയില്‍]]></title>
            <link>https://www.asianetnews.com/entertainment-news/rajeev-rangan-productions-first-movie-named-nool-articleshow-9hn7zdp</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/rajeev-rangan-productions-first-movie-named-nool-articleshow-9hn7zdp</guid>
            <pubDate>Fri, 21 Aug 2026 16:56:46 +0530</pubDate>
            <description><![CDATA[നടനും സംവിധായകനുമായ രാജീവ് രംഗൻ തന്‍റെ പുതിയ ചലച്ചിത്ര സംരംഭമായ 'നൂൽ' പ്രഖ്യാപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j0ynv1q5k152dc69zzza39,imgname-fotojet--4--1787311380321.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ. തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് നൂൽ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ വച്ച് പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് തുടക്കം കുറിച്ചു. തുടർന്ന് അഭിനേതാക്കളായ കുഞ്ചൻ, രവീന്ദ്രൻ, കുക്കു പരമേശ്വരൻ, ആശ അരവിന്ദ്, ശാന്തകുമാരി, നവീന വിജയൻ, ബിഗ് ബോസ് ഫെയിം അനീഷ്, രാജേഷ് പുത്തൻപുരയിൽ, ശോഭ കുഞ്ചൻ, രാജീവ് രംഗൻ, സജിനി രാജീവ് എന്നിവരും തിരി തെളിയിച്ചു.&lt;/p&gt;&lt;p&gt;രാജീവ് രംഗന്റെ ഗുരുനാഥൻ കൂടിയായ സിബി മലയിൽ നൂൽ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ കൃഷ് കൈമൾ എന്നിവർ ചേർന്ന് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ മുതിർന്ന അഭിനേത്രിമാരായ ഓമന ഔസേപ്പ്, ദീപിക, ബിന്ദു വരാപ്പുഴ, ഗോമതി മഹാദേവൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത നടി ശാന്തകുമാരി ക്ലാപ്പടിച്ചു. രാജാ സാഹിബ്, ലത ദാസ്, റാണി ശരൺ, അമ്പിളി എസ് രംഗൻ, വിജു ബാൽ, ചാർലി, ഷഫീഖ് റഹ്മാൻ, ആഷിക്ക്, വേണു ബി നായർ, അഞ്ജു അഷ്&zwnj;റഫ്, ജ്യോതി ശിവരാമൻ, അനില സി തോമസ്, രാജാജി, രാജേഷ് ജന, പ്രശാന്ത് മുരളി, അശോക് സദൻ, സ്ഫടിക ചിത്രകാരൻ ജാവന്&zwj; ചാക്കോ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.&lt;/p&gt;&lt;p&gt;നായികാ പ്രാധാന്യമുള്ള മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലാണ് &lsquo;നൂൽ&rsquo; ഒരുങ്ങുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അന്വേഷണാത്മക കഥയും ശക്തമായ കഥാപാത്രങ്ങളും ത്രില്ലർ മൂഡുമാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകൾ. പ്രശസ്ത താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമയുടെ വിവിധ മേഖലകളിൽ കഴിവുള്ള പുതിയ പ്രതിഭകൾക്കും തിരക്കഥാകൃത്തുകൾക്കും സംവിധായകർക്കും മറ്റ് സാങ്കേതിക പ്രവർത്തകർക്കും സിനിമയിൽ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജീവ് രംഗൻ പ്രൊഡക്ഷൻസ് പ്രവർത്തനം ആരംഭിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ &lsquo;ഓലപ്പീപ്പി&rsquo;യുടെ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.&lt;/p&gt;&lt;p&gt;തിരക്കഥ, സംഭാഷണം വിജയ് മേനോൻ എഴുതുന്നു. എഡിറ്റിംഗ് അനൂപ് എസ് കുറുപ്പ്, സംഗീതം മഹിന്ദ്രൻ പൊതുവാൾ, പശ്ചാത്തല സംഗീതം അജിത്ത് സുകുമാരൻ, സെക്കന്റ് യൂണിറ്റ് ക്യാമറാമാൻ സോണി സുകുമാരന്&zwj;, ഡയറക്ടർ അസോസിയേറ്റ് അസിം കോട്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ മേടയിൽ, പ്രൊജക്റ്റ് ഡിസൈനർ സജ്നി രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ രാധേശ്യാം വി, ആർട്ട് ഡയറക്ടർ കൈലാസ് തൃപ്പൂണിത്തുറ, വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ, മേക്കപ്പ് സുധീഷ് നാരായണൻ, ആക്ഷൻ അഷ്&zwnj;റഫ് ഗുരുക്കൾ, പോസ്റ്റർ ഡിസൈൻ ബിജു ഗോപിനാഥ്, സ്റ്റിൽസ് ശങ്കർ ആഴിമല, പി ആർ ഒ- എ എസ് ദിനേശ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/rajeev-rangan-productions-first-movie-named-nool-articleshow-9hn7zdp"/>
        </item>
        <item>
            <title><![CDATA[അയര്‍ലന്‍ഡില്‍ 440 ഏക്കറിൽ പുരാതന കൊട്ടാരം സ്വന്തമാക്കി മാര്‍ക്ക് സക്കര്‍ബര്‍ഗ്; മെറ്റ ആസ്ഥാനത്തിന് തൊട്ടരികെ പുതിയ താവളം]]></title>
            <link>https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</link>
            <guid isPermaLink="true">https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw</guid>
            <pubDate>Fri, 21 Aug 2026 16:56:06 +0530</pubDate>
            <description><![CDATA[അയർലൻഡിലെ ചരിത്രപ്രസിദ്ധമായ സ്ട്രാങ്കാലി കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും. ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തുള്ള ഈ എസ്റ്റേറ്റ്, ഡബ്ലിനിലെ മെറ്റയുടെ യൂറോപ്യൻ ആസ്ഥാനത്തിന് സമീപമാണ്. യൂറോപ്പിലെ കമ്പനി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും സന്ദർശനങ്ങൾക്കിടെ താമസിക്കാനുമാകും ഈ കൊട്ടാരം ഉപയോഗിക്കുക.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j13v7f82hmgdc8astpd3nt,imgname-mark-zuckerberg-1787311549677.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അയര്&zwj;ലന്&zwj;ഡില്&zwj; ചരിത്രപ്രസിദ്ധമായ പുരാതന കൊട്ടാരം സ്വന്തമാക്കി മെറ്റ സിഇഒ മാര്&zwj;ക്ക് സക്കര്&zwj;ബര്&zwj;ഗും ഭാര്യ പ്രിസില്ല ചാനും. അയര്&zwj;ലന്&zwj;ഡിന്റെ തെക്കുകിഴക്കന്&zwj; ഭാഗത്തുള്ള കൗണ്ടി വാട്ടര്&zwj;ഫോര്&zwj;ഡിലെ 'സ്ട്രാങ്കാലി' എന്ന കൊട്ടാരമാണ് സക്കര്&zwj;ബര്&zwj;ഗ് വാങ്ങിയത്. ബ്ലാക്ക് വാട്ടര്&zwj; നദിയുടെ തീരത്ത് 440 ഏക്കറിലായി പരന്നുകിടക്കുന്ന ഈ എസ്റ്റേറ്റ് കാഴ്ചക്കാരുടെ മനംമയക്കുന്നതാണ്. ഡബ്ലിനിലുള്ള മെറ്റയുടെ യൂറോപ്യന്&zwj; ആസ്ഥാനത്ത് നിന്നും ഏകദേശം 200 കിലോമീറ്റര്&zwj; മാത്രം അകലെയാണ് ഈ പ്രദേശം. 2009 മുതല്&zwj; മെറ്റയുടെ അന്താരാഷ്ട്ര ആസ്ഥാനം ഡബ്ലിനിലാണ് പ്രവര്&zwj;ത്തിക്കുന്നത്. അവിടെ കമ്പനിക്ക് 1,500-ഓളം ജീവനക്കാരുണ്ട്. അതുകൊണ്ട് തന്നെ യൂറോപ്പിലെ കമ്പനിയുടെ പ്രവര്&zwj;ത്തനങ്ങള്&zwj;ക്ക് മേല്&zwj;നോട്ടം വഹിക്കാന്&zwj; സക്കര്&zwj;ബര്&zwj;ഗിന് ഇനി ഈ കൊട്ടാരം ഉപയോഗിക്കാം.&lt;/p&gt;&lt;h2&gt;ചരിത്രമുറങ്ങുന്ന സ്ട്രാങ്കാലി കൊട്ടാരം&lt;/h2&gt;&lt;p&gt;ഗോതിക് റിവൈവല്&zwj; ശൈലിയില്&zwj; നിര്&zwj;മ്മിച്ച ഈ മൂന്നുനില കൊട്ടാരത്തിന് വലിയൊരു ചരിത്രമുണ്ട്. 1830-ല്&zwj; രാഷ്ട്രീയ നേതാവായിരുന്ന ജോണ്&zwj; കീലിക്ക് വേണ്ടിയാണ് ഇത് നിര്&zwj;മ്മിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ കൊട്ടാരത്തില്&zwj; വലിയ രീതിയിലുള്ള നവീകരണ പ്രവര്&zwj;ത്തനങ്ങള്&zwj; നടന്നിരുന്നു.&lt;/p&gt;&lt;p&gt;ഈ രാജകീയ ഭവനം എത്ര രൂപയ്ക്കാണ് സക്കര്&zwj;ബര്&zwj;ഗ് സ്വന്തമാക്കിയതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അയര്&zwj;ലന്&zwj;ഡിലെ പ്രോപ്പര്&zwj;ട്ടി പ്രൈസ് രജിസ്റ്ററിലും ഈ ഇടപാട് ഇതുവരെ വന്നിട്ടില്ല. എങ്കിലും 20 ദശലക്ഷം മുതല്&zwj; 30 ദശലക്ഷം യൂറോ വരെയാണ് (ഏകദേശം 224 മുതല്&zwj; 336 കോടി രൂപ വരെ) ഇതിന് വിലമതിക്കുന്നതെന്ന് 'ദ ഐറിഷ് ടൈംസ്' റിപ്പോര്&zwj;ട്ട് ചെയ്യുന്നു. അതേസമയം സക്കര്&zwj;ബര്&zwj;ഗും ഭാര്യയും അമേരിക്കയില്&zwj; തന്നെയാകും സ്ഥിരതാമസം തുടരുക. അയര്&zwj;ലന്&zwj;ഡ് സന്ദര്&zwj;ശിക്കുമ്പോള്&zwj; താമസിക്കാനായിരിക്കും ഈ കൊട്ടാരം പ്രധാനമായും ഉപയോഗിക്കുക. പുതിയ ഇടപാടോടെ സക്കര്&zwj;ബര്&zwj;ഗിന്റെ റിയല്&zwj; എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ പട്ടികയിലേക്ക് അയര്&zwj;ലന്&zwj;ഡിലെ ഈ സ്വപ്നഭവനം കൂടി ഇടംപിടിച്ചിരിക്കുകയാണ്&lt;/p&gt;]]></content:encoded>
            <category><![CDATA[news-money]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/mark-zuckerberg-buys-440-acre-estate-in-ireland-near-meta-headquarters-articleshow-vltgsaw"/>
        </item>
        <item>
            <title><![CDATA[വിജയ് സർക്കാരിന്റെ തായ്മാമൻ തങ്കമോതിരം നിർമ്മിക്കാൻ ജോയ് ആലുക്കാസ്]]></title>
            <link>https://www.asianetnews.com/videos/news/crafting-an-icon-the-sarkar-ring-by-joy-alukkas-videoshow-o66eza2</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/crafting-an-icon-the-sarkar-ring-by-joy-alukkas-videoshow-o66eza2</guid>
            <pubDate>Fri, 21 Aug 2026 16:48:55 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlhn6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;നവജാതശിശുക്കൾക്ക് സ്വർണമോ​തിരം നൽകുന്ന തമിഴ്നാട് സർക്കാരിന്റെ തായ്മാമൻ തങ്കമോതിരം പ​ദ്ധതി നടത്തിപ്പ് ചുമതല ജോയ് ആലുക്കാസ് ​ഗ്രൂപ്പിന്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/crafting-an-icon-the-sarkar-ring-by-joy-alukkas-videoshow-o66eza2"/>
        </item>
        <item>
            <title><![CDATA[ഒരേ ഡ്രസ് ഇട്ട് ഫോട്ടോ എടുത്തത് ഇഷ്ടപ്പെട്ടില്ല; ഓണാഘോഷത്തിനി‍ടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം]]></title>
            <link>https://www.asianetnews.com/videos/news/onam-celebration-students-clash-over-a-dress-dispute-videoshow-2ce5ggf</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-celebration-students-clash-over-a-dress-dispute-videoshow-2ce5ggf</guid>
            <pubDate>Fri, 21 Aug 2026 16:47:19 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlhe2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട് ഓണാഘോഷത്തിനി&zwj;ടെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് മുഖത്ത് സാരമായി പരിക്കേറ്റു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-celebration-students-clash-over-a-dress-dispute-videoshow-2ce5ggf"/>
        </item>
        <item>
            <title><![CDATA[പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു]]></title>
            <link>https://www.asianetnews.com/videos/news/reports-claim-actress-sowcar-janaki-has-passed-away-videoshow-9qq9zyc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/reports-claim-actress-sowcar-janaki-has-passed-away-videoshow-9qq9zyc</guid>
            <pubDate>Fri, 21 Aug 2026 16:45:38 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlh1u" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു, 94 ആം വയസിൽ ചെന്നൈയിലാണ് അന്ത്യം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/reports-claim-actress-sowcar-janaki-has-passed-away-videoshow-9qq9zyc"/>
        </item>
        <item>
            <title><![CDATA['നാളെ മുതൽ ഇവിടെ വിഷയമുണ്ടാക്കും'; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം നേതാവിന്റെ ഭീഷണി]]></title>
            <link>https://www.asianetnews.com/videos/news/cpm-leader-issues-public-threat-to-excise-officials-videoshow-d5rn01x</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cpm-leader-issues-public-threat-to-excise-officials-videoshow-d5rn01x</guid>
            <pubDate>Fri, 21 Aug 2026 16:45:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/pveep6AQMtk" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;'നാളെ മുതൽ ഇവിടെ വിഷയമുണ്ടാക്കും'; ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം നേതാവിന്റെ ഭീഷണി, പഞ്ചായത്ത് മെമ്പർ മനു മത്തായിയാണ് ഭീഷണി മുഴക്കിയത്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cpm-leader-issues-public-threat-to-excise-officials-videoshow-d5rn01x"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി]]></title>
            <link>https://www.asianetnews.com/videos/news/arjun-ayanki-charged-under-kaapa-by-kannur-collector-videoshow-ax4kk96</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/arjun-ayanki-charged-under-kaapa-by-kannur-collector-videoshow-ax4kk96</guid>
            <pubDate>Fri, 21 Aug 2026 16:44:25 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazlgw6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആയങ്കി സമൂഹത്തിന് ഭീഷണിയെന്ന് ഉത്തരവ്; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടറുടെ നടപടി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/arjun-ayanki-charged-under-kaapa-by-kannur-collector-videoshow-ax4kk96"/>
        </item>
        <item>
            <title><![CDATA[വളാഞ്ചേരിയിൽ വൻ ലഹരിവേട്ട; കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിക്കൊപ്പം 43 ഗ്രാം എംഡിഎംഎയും 4 കിലോ കഞ്ചാവും പിടികൂടി]]></title>
            <link>https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6</guid>
            <pubDate>Fri, 21 Aug 2026 16:42:55 +0530</pubDate>
            <description><![CDATA[വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hzm62r6gksrrxymj01z11h,imgname-mdma-arrest--2--1787309987928.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം: &lt;/strong&gt;മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്&zwj;ദ്ദിയും പൊലീസ് കണ്ടെടുത്തു. ​സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടത്താണി സ്വദേശി കല്ലൻ നാസർ, ലക്ഷദ്വീപ് സ്വദേശികളായ മുഹമ്മദ് റാഷിദ്, ഹുസ്നി മുബാറക്ക് എന്നിവരാണ് പിടിയിലായത്. ലഹരിവസ്തുക്കളുടെ ഉറവിടം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/major-drug-bust-in-valanchery-43-grams-mdma-and-4-kg-of-cannabis-and-whale-vomit-worth-crores-seized-articleshow-uh85oi6"/>
        </item>
        <item>
            <title><![CDATA['ഇതാണ് പെല്ലറ്റ്... ഇത് ഇവന്റെ ശരീരത്തിൽ നിന്നെടുത്തതാണ്']]></title>
            <link>https://www.asianetnews.com/videos/news/revealing-the-pellet-removed-from-a-patient-s-body-videoshow-ubf3bai</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/revealing-the-pellet-removed-from-a-patient-s-body-videoshow-ubf3bai</guid>
            <pubDate>Fri, 21 Aug 2026 16:41:48 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/aZANLOn2jKo" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;'ഇതാണ് പെല്ലറ്റ്... ഇത് ഇവന്റെ ശരീരത്തിൽ നിന്നെടുത്തതാണ്'; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാതെ പിന്നോട്ടില്ലായെന്നും FIR രേഖപ്പെടുത്താതെ സമരം അവസാനിപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/revealing-the-pellet-removed-from-a-patient-s-body-videoshow-ubf3bai"/>
        </item>
        <item>
            <title><![CDATA[ഇഎംഐ അടയ്ക്കാന്‍ മടിയില്ല, സമ്പാദ്യത്തിലും കേമന്മാര്‍; ജെന്‍ സിയുടെ സാമ്പത്തിക ശീലങ്ങള്‍ അറിയാം]]></title>
            <link>https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</link>
            <guid isPermaLink="true">https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8</guid>
            <pubDate>Fri, 21 Aug 2026 16:40:40 +0530</pubDate>
            <description><![CDATA[ഹോം ക്രെഡിറ്റ് ഇന്ത്യയുടെ പുതിയ പഠനമനുസരിച്ച്, സാധനങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡുകളും ഇഎംഐയും ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയിൽ ജെന്‍ സി. ചെലവഴിക്കുന്നതില്‍ മുന്നിലാണെങ്കിലും സമ്പാദ്യത്തിന്റെ കാര്യത്തിലും മറ്റ് തലമുറകളെ അപേക്ഷിച്ച് ജെന്‍ സി തന്നെയാണ് മുന്നില്‍. സ്വന്തമായി വീട്, യാത്ര, ബിസിനസ്സ് എന്നിവയാണ് ഇവരുടെ പ്രധാന സാമ്പത്തിക ലക്ഷ്യങ്ങള്‍.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kw9b19kgrjjaw8z11n9e0q8n,imgname-new-project---2026-06-29t145219.925-1782724994672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ക്രെഡിറ്റ് കാര്&zwj;ഡുകളും ഇഎംഐയും ഉപയോഗിച്ച് സാധനങ്ങള്&zwj; വാങ്ങുക്കൂട്ടുന്നതിൽ ജെന്&zwj;- സിക്ക് യാതൊരു മടിയുമില്ലെന്ന് പുതിയ പഠന റിപ്പോര്&zwj;ട്ട്. ഹോം ക്രെഡിറ്റ് ഇന്ത്യയുടെ 2026-ലെ 'ദി ഗ്രേറ്റ് ഇന്ത്യന്&zwj; വാലറ്റ്' പഠനത്തിലാണ് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ജെന്&zwj; സിയുടെ സാമ്പത്തിക ശീലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്&zwj; പുറത്തുവന്നിരിക്കുന്നത്.&lt;/p&gt;&lt;h2&gt;സാമ്പത്തിക ഭദ്രതയില്&zwj; റെക്കോര്&zwj;ഡ് കുതിപ്പ്&lt;/h2&gt;&lt;p&gt;പഠനത്തില്&zwj; പങ്കെടുത്ത 64 ശതമാനം ജെന്&zwj; സി വിഭാഗക്കാരും പ്രധാനപ്പെട്ട സാധനങ്ങള്&zwj; വാങ്ങാന്&zwj; ക്രെഡിറ്റ് കാര്&zwj;ഡുകളോ ഇഎംഐയോ ആശ്രയിക്കുന്നവരാണ്. പൊതുവായ കണക്കെടുത്താല്&zwj; 62 ശതമാനം പേരും ഇതേ അഭിപ്രായക്കാരാണ്. തങ്ങളുടെ ഭാവി സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് ആത്മവിശ്വാസമുണ്ടെന്ന് 63 ശതമാനം പേര്&zwj; പറയുന്നു. ഡിജിറ്റല്&zwj; സംവിധാനങ്ങളും എളുപ്പത്തില്&zwj; ലഭിക്കുന്ന വായ്പകളും ലക്ഷ്യങ്ങള്&zwj; നേടാന്&zwj; സഹായിക്കുന്നതായി 82 ശതമാനം പേര്&zwj; വിശ്വസിക്കുന്നു. അടുത്ത അഞ്ച് വര്&zwj;ഷത്തിനുള്ളില്&zwj; തങ്ങളുടെ വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്&zwj; കൈവരിക്കാനാകുമെന്ന് 85 ശതമാനം പേര്&zwj;ക്കും ഉറപ്പുണ്ട്. തങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് 87 ശതമാനം പേരും.&lt;/p&gt;&lt;h2&gt;ചെലവില്&zwj; പിന്നില്&zwj;, സമ്പാദ്യത്തില്&zwj; മുന്നില്&zwj; ജെന്&zwj; സി&lt;/h2&gt;&lt;p&gt;വീട്ടുചെലവുകള്&zwj; വഹിക്കുന്നതില്&zwj; മുന്നില്&zwj; നില്&zwj;ക്കുന്നത് ജെന്&zwj; എക്&zwnj;സ് വിഭാഗമാണ്. മില്ലേനിയല്&zwj;സ് 68 ശതമാനവും ജെന്&zwj; സി 57 ശതമാനവും വീട്ടുചെലവുകള്&zwj;ക്കായി നല്&zwj;കുന്നു. പുരുഷന്മാര്&zwj; 67 ശതമാനവും സ്ത്രീകള്&zwj; 52 ശതമാനവുമാണ് ഇതിനായി മാറ്റിവെക്കുന്നത്. എന്നാല്&zwj; സമ്പാദ്യത്തിന്റെ കാര്യത്തില്&zwj; ഏറ്റവും മുന്നില്&zwj; ജെന്&zwj; സി (58%) ആണ്. മില്ലേനിയല്&zwj;സ് (53%), ജെന്&zwj; എക്&zwnj;സ് (44%) എന്നിങ്ങനെയാണ് മറ്റ് കണക്കുകള്&zwj;. പ്രായം കൂടിയവര്&zwj;ക്ക് കുടുംബഭാരം കൂടുതലുള്ളതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണം.&lt;/p&gt;&lt;p&gt;ഇടത്തരം കുടുംബങ്ങളിലെ ശരാശരി മാസവരുമാനം 35,000 രൂപയും അവശ്യ ചെലവുകള്&zwj; 21,000 രൂപയുമാണ്. മെട്രോ നഗരങ്ങളിലാണ് ഏറ്റവും ഉയര്&zwj;ന്ന വരുമാനവും (38,000 രൂപ) ചെലവുമുള്ളത് (22,000 രൂപ). ടയര്&zwj;-1 നഗരങ്ങളില്&zwj; ഇത് യഥാക്രമം 33,000 രൂപയും 20,000 രൂപയുമാണ്.&lt;/p&gt;&lt;h2&gt;സ്വന്തമായൊരു വീട്, പിന്നെ യാത്രകളും&lt;/h2&gt;&lt;p&gt;സ്വന്തമായി ഒരു വീട് വാങ്ങുക എന്നതാണ് പലരുടെയും പ്രധാന ലക്ഷ്യം (31%). സ്ത്രീകളില്&zwj; 40 ശതമാനം പേരും സ്വന്തം വീട് എന്ന ആഗ്രഹമുള്ളവരാണ്. വിനോദങ്ങള്&zwj;ക്കുള്ള ചെലവുകളില്&zwj; പ്രാദേശിക യാത്രകള്&zwj;ക്കാണ് കൂടുതല്&zwj; പേരും (26%) പണം കണ്ടെത്തുന്നത്. 22% ജെന്&zwj; സി പ്രതിനിധികള്&zwj; സിനിമകള്&zwj;ക്കും, 27% പേര്&zwj; ദൂരയാത്രകള്&zwj;ക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി പണം ചെലവാക്കുന്നു.&lt;/p&gt;&lt;p&gt;ചെറുകിട സംരംഭങ്ങള്&zwj; തുടങ്ങാന്&zwj; ആഗ്രഹിക്കുന്നവര്&zwj; 25 ശതമാനമാണ്. ഇതിലും ജെന്&zwj; സി (31%) ആണ് മുന്നില്&zwj; (ജെന്&zwj; എക്&zwnj;സ് - 19%). സ്ത്രീകളെ (20%) അപേക്ഷിച്ച് പുരുഷന്മാരാണ് (26%) ബിസിനസ്സ് ചെയ്യാന്&zwj; കൂടുതല്&zwj; താല്പര്യം കാണിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[news-money]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/gen-z-financial-habits-emi-and-savings-trends-explained-articleshow-gpxcuu8"/>
        </item>
        <item>
            <title><![CDATA[ഓണവിപണി കീഴടക്കി ചോക്ലേറ്റ് ജമന്തി ആന്ധ്രയിൽനിന്നുള്ള ദിവസങ്ങളോളം വാടാത്ത ഹൈബ്രിഡ് പൂക്കൾക്ക് ഹിറ്റ്]]></title>
            <link>https://www.asianetnews.com/videos/news/hybrid-chrysanthemum-the-onam-market-s-new-sensation-videoshow-938avq3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/hybrid-chrysanthemum-the-onam-market-s-new-sensation-videoshow-938avq3</guid>
            <pubDate>Fri, 21 Aug 2026 16:39:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/mi8tQTmuJv4" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ഓണവിപണി കീഴടക്കി ചോക്ലേറ്റ് ജമന്തി ആന്ധ്രയിൽനിന്നുള്ള ദിവസങ്ങളോളം വാടാത്ത ഹൈബ്രിഡ് പൂക്കൾക്ക് ആവശ്യക്കാരേറേ..&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/hybrid-chrysanthemum-the-onam-market-s-new-sensation-videoshow-938avq3"/>
        </item>
        <item>
            <title><![CDATA[ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി; 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക']]></title>
            <link>https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh</guid>
            <pubDate>Fri, 21 Aug 2026 16:38:56 +0530</pubDate>
            <description><![CDATA[പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും അറിയിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j02a626087rayy0tr4xyh5,imgname-pc-vishnunadh-1787310450882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണെന്ന് വ്യക്തമാക്കിയ മന്ത്രി, 'നിങ്ങൾ പുലികളാണ്, ചുവടുകൾ തുടരുക' എന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ട് കലാകാരന്മാർക്ക് പിന്തുണ അറിയിച്ചു. ലോകോത്തര കലാരൂപമായ പുലിക്കളിയുടെയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം സാംസ്കാരിക-ടൂറിസം വകുപ്പുകൾ ഉറപ്പാക്കുമെന്നും പുലിക്കളിക്ക് സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷം മുതൽ വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;h2&gt;&lt;strong&gt;മന്ത്രിയുടെ കുറിപ്പ്&lt;/strong&gt;&lt;/h2&gt;&lt;p&gt;ഈ ഓണക്കാലത്ത് പുലിക്കളിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം ഖേദകരമാണ്. പുലിക്കളി കലാകാരന്മാരുടെ മനോവിഷമത്തിന് ഇടയാക്കിയ വിവാദം ഒഴിവാക്കേണ്ടിയിരുന്നതാണ്.&lt;/p&gt;&lt;p&gt;ആ വിവാദത്തിന് ഇടയാക്കിയ പരാമർശം ഞാൻ ശ്രദ്ധിച്ചു. ബോഡി ഷെയ്മിങ്ങ് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. കാര്യങ്ങളെ വേറിട്ട കാഴ്ചകളിലൂടെ അവതരിപ്പിച്ചു നമ്മെ എല്ലാം കാണാൻ പഠിപ്പിച്ച പ്രിയപ്പെട്ട വി.കെ ശ്രീരാമനിൽ നിന്നും അത്തരം ഒരു പരാമർശം ഉണ്ടായത് എന്നെയും വേദനിപ്പിച്ചു. ശരീരത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ ആളുകളെ അധിക്ഷേപിക്കുന്നത്അംഗീകരിക്കാനാവില്ല; എതിർക്കപ്പെടേണ്ടതുമാണ്.&lt;/p&gt;&lt;p&gt;കാലാകാലങ്ങളായി പരിഷ്കരിക്കപ്പെടുന്നതിലൂടെ സമകാലികത ഉറപ്പിച്ചാണ് പുലിക്കളിയെന്ന കലാരൂപം മുന്നോട്ടു പോകുന്നത്. പുരുഷന്മാർ മാത്രം ചെയ്തിരുന്ന പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകൾ പങ്കാളികളായി. ആ മാറ്റത്തെ സ്വീകരിച്ച പുലിക്കളി സംഘങ്ങളെ അഭിനനന്ദിക്കുന്നു. ചായം പൂശി പുലികളാകാനും നൃത്തം ചെയ്യാനും പുലികളും കലാകാരന്മാരും എടുക്കുന്ന സമയവും സമർപ്പണവും ആശ്ചര്യപ്പെടുത്തുന്നതാണ്.&lt;/p&gt;&lt;p&gt;കേരളത്തിൽ മാത്രമുള്ളതല്ല പുലിക്കളി കൂടി എന്നോർക്കുക.തമിഴ് നാട്ടിലെ പുലിയാട്ടം, കർണാടകയിലെ ഹുലി വേഷ, ഒഡീഷയിലെ കടുവ നൃത്തമായ- ബാദ് നാച്, മഹാരാഷ്ട്രയിലെ മാനവി വാഗ് തുടങ്ങിയ പുലിക്കളികൾ രാജ്യത്തുണ്ട്.&lt;/p&gt;&lt;p&gt;വിയറ്റ്നാമിൽ പുലിയും വേട്ടക്കാരനും തമ്മിലുള്ള പോരാട്ടം നൃത്തമായി അവതരിപ്പിക്കുന്നുണ്ട്. മലേഷ്യയിൽ ചൈനയിലും സിംഹ നൃത്തത്തിനു സമാനമായി കടുവ നൃത്തം ചെയ്യുന്നു. തനിമകളെ അകറ്റി ഐശ്വര്യം കൊണ്ടുവരാൻ. മെക്സികോയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കടുവ നൃത്തമുണ്ട്. കടുവയുടെ മുഖവും മയിൽ പീലിയും വെച്ചുള്ള നൃത്തം ഇന്തോനേഷ്യയിലുണ്ട്.&lt;/p&gt;&lt;p&gt;ലോകോത്തരമായ ഒരു കലാരൂപമാണ് പുലിക്കളി. സാംസ്കാരിക- ടൂറിസം വകുപ്പുകൾ പുലിക്കളിയുടേയും കലാകാരന്മാരുടേയും സംഘങ്ങളുടേയും ക്ഷേമം ഉറപ്പാക്കും.&lt;/p&gt;&lt;p&gt;പുലിക്കളിക്ക് ഈ വർഷം മുതൽ സർക്കാരിൽ നിന്ന് നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്ന സന്തോഷം കൂടി ഇതോടൊപ്പം പങ്കുവെക്കുന്നു.&lt;/p&gt;&lt;p&gt;പുലിക്കളിക്കാരോടാണ്,&lt;/p&gt;&lt;p&gt;നിങ്ങൾ പുലികളാണ് ചുവടുകൾ തുടരുക...&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/pulikkali-controversy-minister-pc-vishnunath-slams-sree-raman-body-shaming-remarks-pledges-support-for-artists-articleshow-2k85gmh"/>
        </item>
        <item>
            <title><![CDATA[തുറവൂരിൽ വൻ കഞ്ചാവ് വേട്ട; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti</guid>
            <pubDate>Fri, 21 Aug 2026 16:37:57 +0530</pubDate>
            <description><![CDATA[തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0j02yv0kftrmwt2qvfa84md,imgname-fotojet---2026-08-21t163736.392-1787310472032.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് സ്വദേശി അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്&zwj;റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്&zwnj;പി മഞ്ജുനാഥിന്&zwj;റെ നിർദേശപ്രകാരമായിരുന്നു പരിശോധന.&lt;/p&gt;&lt;p&gt;തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്&zwnj;ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്&zwj;റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്&zwj;മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/4-kg-ganja-seized-in-turuvoor-3-pathanamthitta-youths-arrested-articleshow-8c3boti"/>
        </item>
        <item>
            <title><![CDATA[ഗംഭീറിനെക്കൊണ്ട് പറ്റില്ലെ ടെസ്റ്റ് ഫോർമാറ്റ്? ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകള്‍]]></title>
            <link>https://www.asianetnews.com/sports-special/world-test-championship-can-india-still-make-into-the-final-chances-articleshow-zp5bf3n</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/world-test-championship-can-india-still-make-into-the-final-chances-articleshow-zp5bf3n</guid>
            <pubDate>Fri, 21 Aug 2026 16:31:04 +0530</pubDate>
            <description><![CDATA[ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ വിജയം പോയിന്റ് ശതമാനം ഉയര്‍ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ്. ന്യൂസിലൻഡിനെതിരെ എവെ പരമ്പര, രണ്ട് ടെസ്റ്റുകള്‍]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jynb180z58kczm2fpqq4bvpb,imgname-vk-8-1750915391519.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഗൗതം ഗംഭീറിന്റെ അവസാനിക്കാത്ത പരീക്ഷണങ്ങളും സമീപനങ്ങളും, പ്രോപ്പര്&zwj; നമ്പര്&zwj; ത്രീ ബാറ്റര്&zwj; ഇല്ലാത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ മതിയായ പാഠവമില്ലാതെ ടീമിലേക്ക് ഡയറക്റ്റ് എൻട്രി ലഭിച്ചവര്&zwj;, യുവതാരങ്ങളാല്&zwj; മാത്രം സമ്പന്നമായ പേസ് നിര. ചില താരങ്ങള്&zwj;ക്ക് മാത്രം ലോങ് റണ്&zwj; ലഭിക്കുകയും മറ്റുള്ളവ&zwj;ര്&zwj;ക്ക് അത് നിഷേധിക്കപ്പെടുകയും ചെയ്യുന്നത്..ജനറേഷണല്&zwj; ടാലന്റായ ജസ്പ്രിത് ബുമ്രയുടെ പരിക്കുമൂലമുള്ള പരിമിധികള്&zwj;...രോഹിത് ശര്&zwj;മ, വിരാട് കോഹ്ലി, ചേതേശ്വ&zwj;ര്&zwj; പൂജാര, രവിചന്ദ്രൻ അശ്വിൻ എന്നിവരുടെ പൊടുന്നനെയുള്ള പടിയിറക്കം...പരിവര്&zwj;ത്തന ഘട്ടം...&lt;/p&gt;&lt;p&gt;ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്&zwj; ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകള്&zwj;ക്ക് പിന്നിലാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ന്യായീകരിക്കാൻ മേല്&zwj;പ്പറഞ്ഞതൊന്നും മതിയാകില്ല. കാരണമുണ്ട്. 10 ടെസ്റ്റുകള്&zwj;, അഞ്ച് ജയം, നാല് തോല്&zwj;വി, ഒരു സമനില. 64 പോയിന്റ്. ശതമാനം 53.3. നാല് തോല്&zwj;വികളില്&zwj; രണ്ടെണ്ണം ഇംഗ്ലണ്ട് പര്യടനത്തില്&zwj;. മറ്റ് രണ്ടണ്ണം സ്വന്തം മണ്ണില്&zwj; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ. ഏത് സ്ക്വാഡിനെക്കൊണ്ടും സ്വന്തം മൈതാനങ്ങളില്&zwj; ഇന്ത്യക്ക് ജയിക്കാൻ കഴിഞ്ഞിരുന്ന കാലമുണ്ടായിരുന്നു...&lt;/p&gt;&lt;p&gt;എന്നാല്&zwj; സ്ഥിതി ഇന്ന് വ്യത്യസ്തമാണ്. ന്യായീകരണങ്ങള്&zwj; മതിയാകില്ലെന്നതിന്റെ കാരണവും ഇതാണ്. ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റുകൂടി കഴിഞ്ഞാല്&zwj; ഇനി രണ്ട് സീരീസുകള്&zwj; മാത്രമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്&zwj; ഇന്ത്യക്ക് ബാക്കിയുള്ളത്. ഫൈനലിലേക്ക് എത്താൻ ശുഭ്മാൻ ഗില്ലിന്റെ സംഘത്തിന് സാധ്യതകളുണ്ടോ.&lt;/p&gt;&lt;p&gt;ഗാലെ ടെസ്റ്റിലെ ഇന്ത്യയുടെ വിജയം പോയിന്റ് ശതമാനം 48.15ല്&zwj; നിന്ന് 53.33ലേക്ക് ഉയര്&zwj;ത്തിയിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ്. ന്യൂസിലൻഡിനെതിരെ എവെ പരമ്പര, രണ്ട് ടെസ്റ്റുകള്&zwj;. ശേഷം ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം, അഞ്ച് മത്സരം. ആകെ എട്ട് ടെസ്റ്റുകളാണ് ചാമ്പ്യൻഷിപ്പ് സൈക്കിളില്&zwj; ഇന്ത്യക്ക് അവശേഷിക്കുന്നത്.&lt;/p&gt;&lt;p&gt;കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്&zwj; ഫൈനലില്&zwj; എത്തിയത് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം 69.4ഉം ഓസ്ട്രേലിയയുടേത് 67.54ഉം ആയിരുന്നു. നിലവില്&zwj; ഇന്ത്യയുടെ പോയിന്റ് ശതമാനം 53.3 ആണ്. കുറഞ്ഞത് 60 ശതമാനത്തിലേക്ക് എങ്കിലും എത്തണമെങ്കില്&zwj; 66 പോയിന്റ് ഇന്ത്യക്ക് ആവശ്യമാണ്.&lt;/p&gt;&lt;p&gt;ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് ഡിസ്ട്രിബ്യൂഷൻ നോക്കാം. ജയത്തിന് 12 പോയിന്റ്, ടൈ ആയാല്&zwj; ആറ് പോയിന്റ്, സമനിലയെങ്കില്&zwj; നാല് പോയിന്റ്, പരാജയപ്പെട്ടാല്&zwj; പൂജ്യം. പോയിന്റ് ശതമാനം കണക്കാക്കുന്നത്, പോയിന്റ്സ് വണ്&zwj; ഡിവൈഡെഡ് ബൈ പോയിന്റ്സ് കോണ്ടസ്റ്റഡ് ഇന്റു 100 എന്ന ഇക്വേഷനിലാണ്. അതായത് ഇന്ത്യ 10 ടെസ്റ്റുകളാണ് കളിച്ചത്, ആകെ 120 പോയിന്റ്. ഇന്ത്യക്ക് ഇവിടെ നേടാനായത് 64 പോയിന്റാണ്. 64നെ 120കൊണ്ട് ഹരിച്ച ശേഷം 100 കൊണ്ട് ഗുണിച്ചാല്&zwj; ഇന്ത്യയുടെ ശതമാനം ലഭ്യമാകും.&lt;/p&gt;&lt;p&gt;മേല്&zwj;പ്പറഞ്ഞ 66 പോയിന്റ് എന്ന കടമ്പ കടക്കാൻ ഇന്ത്യക്ക് അവശേഷിക്കുന്ന എട്ട് മത്സരങ്ങളില്&zwj; അഞ്ച് എണ്ണം ജയിക്കുകയും രണ്ട് സമനിലയും നേടിയാല്&zwj; മതിയാകും, അപ്പോള്&zwj; 68 പോയിന്റ് ലഭിക്കും. ആറ് ജയമാണെങ്കില്&zwj; 72 പോയിന്റ്. 68 പോയിന്റാണ് ഇന്ത്യക്ക് ലഭിക്കുന്നതെങ്കില്&zwj; പോയിന്റ് ശതമാനം 61ലേക്ക് എത്തിക്കാം. മറിച്ച് 72 ആണെങ്കില്&zwj; ഒരു ശതമാനം കൂടിയെ ഉയര്&zwj;ത്താൻ കഴിയു. പക്ഷേ, ഇതൊരു സുരിക്ഷിതമായ സംഖ്യയല്ല. അവശേഷിക്കുന്ന എട്ടില്&zwj; ഏഴില്&zwj; ജയിച്ചാലാണ് 68 ശതമാനത്തിലേക്ക് ഇന്ത്യക്ക് ഉയരാനാകുക.&lt;/p&gt;&lt;p&gt;പക്ഷേ, ഇവിടെ ഏറ്റവും വലിയ വെല്ലുവിളികള്&zwj; എതിരാളികള്&zwj; തന്നെയാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടം നേടിയ ഓസ്ട്രേലിയയും ന്യൂസിലൻഡും. കിവീസിനെതിരായ പരമ്പര അവരുടെ മണ്ണിലാണ്, ഇന്ത്യക്ക് എളുപ്പമാകില്ല. ഓസ്ട്രേലിയയെ സംബന്ധിച്ച് ഇന്ത്യയിലെ മൈതാനങ്ങള്&zwj; സുപരിചതമല്ലാത്തതുമല്ല. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനും ഇന്ത്യയെ ക്ലീൻ സ്വീപ്പ് ചെയ്യാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് ഓസ്ട്രേലിയയെ അനായാസം കീഴടക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയാനാകില്ല.&lt;/p&gt;&lt;p&gt;അതിനാല്&zwj; ഇന്ത്യയുടെ ഫൈനല്&zwj; സാധ്യതകള്&zwj; വിരളമാണ്. ഒരു വീഴ്ചപോലും വഴി തടയും. ഓരോ പന്തും നിര്&zwj;ണായകമാണെന്ന് ചുരുക്കം.&lt;/p&gt;]]></content:encoded>
            <category><![CDATA[sports-special]]></category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/world-test-championship-can-india-still-make-into-the-final-chances-articleshow-zp5bf3n"/>
        </item>
        <item>
            <title><![CDATA[ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ കുല്‍ദീപ് യാദവിന് പിന്തുണയുമായി സായ്‌രാജ്‌ ബഹുതുലെ]]></title>
            <link>https://www.asianetnews.com/cricket-sports/indian-bowling-coach-supports-kuldeep-yadav-despite-poor-form-articleshow-c97r60g</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/indian-bowling-coach-supports-kuldeep-yadav-despite-poor-form-articleshow-c97r60g</guid>
            <pubDate>Fri, 21 Aug 2026 16:25:47 +0530</pubDate>
            <description><![CDATA[ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ടീം കൈവിടില്ലെന്ന് സ്പിൻ ബൗളിംഗ് കോച്ച് സെയ്രാജ് ബഹുതുലെ വ്യക്തമാക്കി. പന്ത് സോഫ്റ്റായതാണ് കുൽദീപിന് വെല്ലുവിളിയായതെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും രണ്ടാം ടെസ്റ്റിൽ ശക്തമായി തിരിച്ചുവരുമെന്നും ബഹുതുലെ പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kep7d52w1sn8kd4z2tsge3gf,imgname-5-1768125011036.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്&zwj; പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്&zwj; സാധിച്ചില്ലെങ്കിലും, റിസ്റ്റ് സ്പിന്നര്&zwj; കുല്&zwj;ദീപ് യാദവിനെ തള്ളിക്കളയില്ലെന്ന് സ്പിന്&zwj; ബൗളിംഗ് കോച്ച് സെയ്രാജ് ബഹുതുലെ. കൊളംബോയില്&zwj; നടക്കുന്ന രണ്ടാം ടെസ്റ്റില്&zwj; കുല്&zwj;ദീപ് ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും ബഹുതുലെ വ്യക്തമാക്കി. ഗാലെ ടെസ്റ്റില്&zwj; രണ്ട് ഇന്നിങ്സുകളിലുമായി 25 ഓവറുകള്&zwj; പന്തെറിഞ്ഞ കുല്&zwj;ദീപ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്&zwj; 14 റണ്&zwj;സെടുത്ത കാമിന്ദു മെന്&zwj;ഡിസിനെ പുറത്താക്കിയതായിരുന്നു അദ്ദേഹത്തിന്റെ ഏക നേട്ടം.&lt;/p&gt;&lt;p&gt;ഇന്ത്യയുടെ മറ്റ് സ്പിന്നര്&zwj;മാരായ മാനവ് സുതറും രവീന്ദ്ര ജഡേജയും ചേര്&zwj;ന്ന് 14 വിക്കറ്റുകള്&zwj; വീഴ്ത്തിയപ്പോള്&zwj; കുല്&zwj;ദീപിന് തിളങ്ങാനാവാതെ പോയി. മാനവ് സുതര്&zwj; മത്സരത്തില്&zwj; ആകെ 10 വിക്കറ്റുകളും ജഡേജ 4 വിക്കറ്റുകളും നേടിയിരുന്നു. പന്ത് പഴകുന്തോറും കുല്&zwj;ദീപിന്റെ റിസ്റ്റ് സ്പിന്&zwj; ബൗളിംഗിന് അനുകൂലമായ സാഹചര്യമുണ്ടായില്ലെന്ന് ബഹുതുലെ വിശദീകരിച്ചു. കുക്കബുറ ബോള്&zwj; വേഗത്തില്&zwj; സോഫ്റ്റാകുന്നത് ലെഗ് സ്പിന്നര്&zwj;മാരെ സംബന്ധിച്ച് പന്തിന്റെ സീം നഷ്ടപ്പെടാനും ഗ്രിപ്പ് കിട്ടാതിരിക്കാനും കാരണമാകും. ഫിംഗര്&zwj; സ്പിന്നര്&zwj;മാര്&zwj;ക്ക് പന്ത് സോഫ്റ്റാകുമ്പോള്&zwj; പന്തെറിയാന്&zwj; താരതമ്യേന എളുപ്പമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് മാത്രം ഒരു കളിക്കാരന്റെ മികവ് വിലയിരുത്താനാകില്ലെന്നും ടീമിന്റെ ആവശ്യാനുസരണം പങ്ക് വഹിക്കാനാണ് കുല്&zwj;ദീപ് ശ്രമിച്ചതെന്നും ബഹുതുലെ വ്യക്തമാക്കി. ഞായറാഴ്ച്ച കൊളംബോയില്&zwj; ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്&zwj; താരം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാലെ ടെസ്റ്റില്&zwj; 165 റണ്&zwj;സിന്റെ ജയത്തോടെ പരമ്പരയില്&zwj; ഇന്ത്യ 1-0ത്തിന് മുന്നിലാണ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/indian-bowling-coach-supports-kuldeep-yadav-despite-poor-form-articleshow-c97r60g"/>
        </item>
        <item>
            <title><![CDATA[യുണൈറ്റഡ് ആവര്‍ത്തിക്കുമോ? ഗ്വാര്‍ഡിയോളയുടെ പരിഹരിക്കാൻ മാഞ്ചസ്റ്റർ സിറ്റി]]></title>
            <link>https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo</link>
            <guid isPermaLink="true">https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo</guid>
            <pubDate>Fri, 21 Aug 2026 16:24:28 +0530</pubDate>
            <description><![CDATA[ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്‍ ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്‍ഡിയോളയുടെ പകരക്കാരൻ. ഗ്വാര്‍ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്‌ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hz8531t4ccqsm95vb41hv9,imgname-manchester-city-1787309593697.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഈ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീയെ എനിക്ക് ഡിവോഴ്സ് ചെയ്യേണ്ടതായി വന്നു. അവരോട് എനിക്ക് അതിയായ സ്നേഹമുണ്ട്, ഇന്നും എപ്പോഴും. പക്ഷേ ഞങ്ങള്&zwj;ക്കിടയിലെ പാഷൻ നഷ്ടമായി. നിങ്ങള്&zwj; എന്തിനാണ് ഫുട്ബോള്&zwj; കളിക്കുന്നത്, പ്രതിഫലം ലഭിക്കുന്നതുകൊണ്ടാണോ, അതൊ മറ്റെന്തെങ്കിലും കാരണമുണ്ടോ. നിങ്ങളുടെ പാഷൻ ഇവിടെ. എനിക്ക് മികച്ച താരങ്ങളെയല്ല ആവശ്യം, പാഷനുള്ളവരെയാണ്...&lt;/p&gt;&lt;p&gt;ചാമ്പ്യൻസ് ലീഗില്&zwj; യുവന്റസിനോട് 2-0ന് മാഞ്ചസ്റ്റര്&zwj; സിറ്റി പരാജയപ്പെട്ടതിന് ശേഷം ഡ്രെസിങ് റൂമില്&zwj; പെപ് ഗ്വാര്&zwj;ഡിയോള നടത്തിയ സംഭാഷണമാണിത്. 2024-25 സീസണില്&zwj;, വ്യക്തിപരമായി ഗ്വാര്&zwj;ഡിയോളയും ടീം എന്ന നിലയില്&zwj; സിറ്റിയും മോശം കാലഘട്ടത്തിലൂടെ കടന്നുപോയ സമയം...അതില്&zwj; നിന്ന് പൂര്&zwj;ണമായി മുക്തി നേടിക്കൊടുക്കാൻ നില്&zwj;ക്കാതെ പെപ് എത്തിഹാദ് സ്റ്റേഡിയത്തിന്റെ പടികളിറങ്ങി...&lt;/p&gt;&lt;p&gt;അയാള്&zwj;ക്ക് മുൻപും ഒപ്പവും സിറ്റിയുടെ ഇതിഹാസങ്ങള്&zwj; പലരും ആ ജഴ്&zwnj;സിയൂരി. അപ്പോഴെല്ലാം ഗ്വാര്&zwj;ഡിയോള പറഞ്ഞു, അവര്&zwj;ക്കാര്&zwj;ക്കും പകരക്കാരെ കണ്ടെത്താൻ കഴിയില്ല എന്ന്. ഒരു പതിറ്റാണ്ടിനിപ്പുറം സിറ്റിക്ക് മുന്നില്&zwj; ആ വലിയ ചോദ്യമെത്തിയിരിക്കുന്നു, ഗ്വാര്&zwj;ഡിയോളയുടെ പകരക്കാരൻ.&lt;/p&gt;&lt;p&gt;ഗ്വാര്&zwj;ഡിയോളയുടെ തന്നെ ശിഷ്യനായ എൻസൊ മരെസ്&zwnj;ക. അതായിരുന്നു കണ്ടെത്തിയ ഉത്തരം. പക്ഷേ, ഒരൊറ്റ മത്സരം കൊണ്ട് മരെസ്കയുടെ സിറ്റി എക്&zwnj;പോസ്&zwnj;ഡായി. കമ്മ്യൂണിറ്റി ഷീല്&zwj;ഡില്&zwj; മൈക്കല്&zwj; ആര്&zwj;ട്ടേറ്റയുടെ ആഴ്&zwnj;സണലായിരുന്നു അത് ലോകത്തിന് കാണിച്ചുകൊടുത്തത്. ആ 90 മിനുറ്റുകള്&zwj;കൊണ്ട് എഴുതാനാകില്ല വിധി. പക്ഷേ, വേട്ടയാടാൻ പോന്നൊരു ഭാവിയാണോ അവരെ കാത്തിരിക്കുന്നതെന്ന ചോദ്യമുണ്ട്.&lt;/p&gt;&lt;p&gt;ഉദാഹരണത്തിനായി ഒരുപാട് ദൂരത്തേക്ക് യാത്ര ചെയ്യേണ്ടതില്ല, എത്തിഹാദില്&zwj; നിന്ന് ഏഴ് കിലോമീറ്റേര്&zwj; സഞ്ചരിച്ചാല്&zwj; മതിയാകും. ഓള്&zwj;ഡ് ട്രാഫോഡ്. അലക്&zwnj;സ് ഫെര്&zwj;ഗൂസണ്&zwj; യുഗത്തിന് ശേഷം മഞ്ചസ്റ്റര്&zwj; യുണൈറ്റഡ് പ്രീമിയര്&zwj; ലീഗ് കിരീടം കണ്ടിട്ടില്ല. എത്രയെത്ര മാനേജര്&zwj;മാര്&zwj;...അതുപോലൊന്ന് സിറ്റിക്ക് സംഭവിക്കാതിരിക്കാൻ മരെസ്&zwnj;കയ്ക്ക് അധ്വാനിക്കേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;ആഴ്&zwnj;സണലിനെതിരായ മത്സരത്തിന് സിറ്റിയെത്തിയത് തയാറെടുപ്പുകളെ ഇല്ലാത്ത ഒരു സംഘത്തെപോലെയായിരുന്നു. 23-ാം സെക്കൻഡില്&zwj; തന്നെ ആദ്യ ഗോള്&zwj; വഴങ്ങുന്നു. റോഡ്രിയും ബെര്&zwj;ണാദൊ സില്&zwj;വയുമില്ലാതെ ഉഴലുന്ന മധ്യനിര. നിലയുറപ്പിക്കാനാകാതെ പ്രതിരോധം. ഡൊണാറുമ്മയുടെ പ്രകടനത്തെ ശരാശരിക്ക് മുകളില്&zwj; പോലും പരിഗണിക്കാൻ കഴിയുന്നതായിരുന്നില്ല.&lt;/p&gt;&lt;p&gt;ആഴ്&zwnj;സണലിന്റെ നീക്കങ്ങളെ തടഞ്ഞുനിര്&zwj;ത്താൻ സിറ്റിക്കായത് ചുരുങ്ങി നിമിഷങ്ങളില്&zwj; മാത്രം, പ്രത്യേകിച്ചും നിക്കൊ ഒറൈലിക്കും മാറ്റയോ കൊവാസിച്ചിനും. ആഴ്&zwnj;സണലിന്റെ വിങ്ങര്&zwj;മാര്&zwj;ക്കും ഫുള്&zwj;ബാക്കുകള്&zwj;ക്കും കളിമെനയാൻ മൈതാനം അവര്&zwj; വിട്ടുനല്&zwj;കുകയും ചെയ്തു. മരെസ്കയുടെ ഹൈ ലൈൻ ഡിഫൻസിനെ പൂര്&zwj;ണമായും ആഴ്&zwnj;സണല്&zwj; എക്&zwnj;സ്പ്ലോയിറ്റ് ചെയ്തുവെന്ന് പറയാം. ആഴ്&zwnj;സണലിന്റെ അറ്റാക്കുകളില്&zwj; ഷേപ്പ് വീണ്ടെടുക്കാൻ കഴിയാതെ സിറ്റി പ്രതിരോധം വീണു...കായ് ഹാവെര്&zwj;ട്ട്&zwnj;സും ഒഡെഗാര്&zwj;ഡും നേടിയ ഗോളുകള്&zwj; ഉദാഹരണമായി കാണാം.&lt;/p&gt;&lt;p&gt;സിറ്റിയുടെ വജ്രായുധമായ ഹാളണ്ട് ലോകകപ്പിന്റെ ആലസ്യത്തില്&zwj; നിന്ന് മുക്തമാകാത്തതുപോലെ. മരെസ്&zwnj;ക ഹാളണ്ടിന് ഒരു പകുതിയിലധികം പോലും അനുവദിച്ചില്ല. മധ്യനിരയില്&zwj; അടുക്കും ചിട്ടയും കൊണ്ടുവരാതെ വീഴ്ചകള്&zwj; പരിഹരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ചെല്&zwj;സിയില്&zwj; നിന്ന് എൻസൊ ഫെര്&zwj;ണാണ്ടസും മൊറോക്കോയുടെ യുവതാരം ആയുബ് ബുവാദിയും എത്തിഹാദിലേക്ക് എത്തുമെന്നാണ് സൂചന. എന്നാല്&zwj; ഇരുവ&zwj;ര്&zwj;ക്കും റോഡ്രിയുടെ പകരക്കാരാകാനാകുമോയെന്നാണ് ചോദ്യം.&lt;/p&gt;&lt;p&gt;റോഡ്രിയില്&zwj; നിന്ന് വ്യത്യസ്തമായ ശൈലി പുലര്&zwj;ത്തുന്ന താരമാണ് എൻസൊ. ഫൈനല്&zwj; തേഡിലേക്ക് അഡ്വാൻസ് ചെയ്ത് കളിക്കാനാണ് താല്&zwj;പ്പര്യം. എന്നാല്&zwj; റോഡ്രി തിരിച്ചാണ്, മിഡ് ഫീല്&zwj;ഡ് നിയന്ത്രിക്കുകയും പ്രതിരോധത്തിന് സുരക്ഷയൊരുക്കാനും മുന്നേറ്റനിരയുമായി കണക്റ്റ് ചെയ്യാനും റോഡ്രിക്ക് അനായാസം കഴിയും. താരതമ്യം ചെയ്യാൻ കഴിയാത്ത രണ്ട് സമീപനങ്ങള്&zwj;. പക്ഷേ, മിഡ് ഫീല്&zwj;ഡില്&zwj; സ്റ്റബിലിറ്റി കൊണ്ടുവരാൻ എൻസോയ്ക്ക് കഴിയും.&lt;/p&gt;&lt;p&gt;ഗ്വാര്&zwj;ഡിയോളയുടെ അഡാപ്റ്റിബിലിറ്റിയായിരിക്കണം മരെസ്&zwnj;ക ഊര്&zwj;ജമായി കാണേണ്ടത്. ഏറ്റവും മോശം കാലമെന്ന് വിലയിരുത്തപ്പെടുന്ന 2024-25, 2025-26 സീസണുകളില്&zwj; പ്രീമിയര്&zwj; ലീഗില്&zwj; രണ്ടാം സ്ഥാനത്തെത്താൻ സിറ്റിക്ക് സാധിച്ചിരുന്നു. ചുരുങ്ങിയത് ഇതെങ്കിലും മരെസ്&zwnj;ക ആവര്&zwj;ത്തിക്കേണ്ടതുണ്ട്. ഗ്വാര്&zwj;ഡിയോളയുടെ ലെഗസിയെ മറികടക്കുക ഏറക്കുറെ അസാധ്യമായ ഒന്നാണ്. ഗ്വാര്&zwj;ഡിയോളയുമായി താരതമ്യം ചെയ്യപ്പെടാൻ സാധ്യതയില്ലാത്ത ചുരുക്കം മാനേജര്&zwj;മാര്&zwj; മാത്രമാണ് ഇന്ന് ഫുട്ബോള്&zwj; ഭൂപടത്തില്&zwj;പ്പോലുമുള്ളതെന്നും ചേര്&zwj;ത്തുപറയേണ്ടതുണ്ട്.&lt;/p&gt;&lt;p&gt;മരെസ്&zwnj;കയ്ക്ക് അനിവാര്യമായ സമയം കൊടുക്കുക എന്നതാണ് പ്രധാനം.&lt;/p&gt;]]></content:encoded>
            <category><![CDATA[sports-special]]></category>
            <dc:creator>Hari Krishnan M</dc:creator>
            <atom:link href="https://www.asianetnews.com/sports-special/how-manchester-city-can-win-premier-league-without-pep-will-they-fall-like-united-articleshow-bpbxwvo"/>
        </item>
        <item>
            <title><![CDATA['വിജയ് നിലപാട് അറിയിക്കണം'; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം]]></title>
            <link>https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r</link>
            <guid isPermaLink="true">https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r</guid>
            <pubDate>Fri, 21 Aug 2026 16:22:48 +0530</pubDate>
            <description><![CDATA[വിദ്യാർത്ഥി പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിനെ തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരെ സിപിഎം പരസ്യപ്രതിഷേധത്തിന് ഒരുങ്ങുന്നു. ചീഫ് സെക്രട്ടറിയെ നീക്കണമെന്നും വിഷയത്തിൽ നടൻ വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hz74xgqesha3r655d0vpv6,imgname-vijay--1--1787309560752.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചെന്നൈ:&lt;/strong&gt; സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്&zwnj; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തും. ചീഫ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിജയ് നിലപാട് അറിയിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നുവെന്നും സിപിഎം ആരോപിച്ചു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന പാർട്ടിയാണ് സിപിഎം.&lt;/p&gt;&lt;p&gt;തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവ് പുറപ്പെടുവിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗമെന്ന വിവരം പുറത്ത് വന്നിരുന്നു. പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലാണ് നിർദേശം നൽകിയിരുന്നതെന്നാണ് വിവരം. ജൂലൈ 28നായിരുന്നു യോഗം. പ്രതിഷേധങ്ങളിലും സമരത്തിലും പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കണമെന്നായിരുന്നു യോഗ തീരുമാനം. വിദ്യാർത്ഥികളെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്ന് കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു. വിവാദമായതോടെ കോളേജുകളിൽ സിജെപി, ഇടത് പ്രതിഷേധം വിലക്കിക്കൊണ്ടുള്ള ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിക്കുകയായിരുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/vijay-must-state-his-stance-cpm-to-stage-public-protest-against-chief-secretary-articleshow-q2l826r"/>
        </item>
        <item>
            <title><![CDATA[രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമെന്ന് ബിജെപി, പെല്ലറ്റ് പ്രയോഗത്തിനെതിരായ മിന്നൽ സമരത്തിനെതിരെ വിമർശനം കടുപ്പിച്ച് നേതാക്കൾ]]></title>
            <link>https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3</link>
            <guid isPermaLink="true">https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3</guid>
            <pubDate>Fri, 21 Aug 2026 16:21:02 +0530</pubDate>
            <description><![CDATA[വിദ്യാർത്ഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബിജെപി. രാഹുലിന്റേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hyderatf5e8n8ypf7g20a4,imgname-rahul-bjp-1787308718858.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: സി ജെ പി വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയുമായി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്റെ ഓഫീസിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബി ജെ പി രംഗത്തെത്തി. രാഹുൽ ഗാന്ധിയുടേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് മുതിർന്ന ബി ജെ പി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. ജൂലൈ 20 ലെ സംഭവവികാസങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടും രാഹുൽ ഗാന്ധി വഴങ്ങാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പെല്ലറ്റ് പ്രയോഗം അടക്കമുള്ള വിഷയങ്ങൾ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി വിശദമായി പരിശോധിച്ചു വരികയാണെന്നും അന്വേഷണം പൂർത്തിയാകുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പാർലമെന്റ് സ്ട്രീറ്റിലെ സി പി ഒ ഓഫീസിൽ രാഹുൽ ഗാന്ധി കുത്തിയിരിപ്പ് സമരം തുടരുന്നതിനിടെയാണ് ബി ജെ പി നേതൃത്വം നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധി സ്വാർത്ഥ ലാഭത്തിനായി മാത്രമാണ് ഈ വിഷയം ദുരുപയോഗം ചെയ്യുന്നതെന്ന് ബ ജെ പി നേതാവ് സ്മൃതി ഇറാനി ആരോപിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിച്ചതിനെക്കുറിച്ച് നിലവിൽ അന്വേഷണം നടന്നുവരികയാണെന്ന് അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുമ്പോൾ ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് നേരിട്ടെത്തി സമരം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ബി ജെ പി വിമർശിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;മിന്നൽ സമരം&lt;/strong&gt;&lt;/h2&gt;&lt;p&gt;സി ജെ പിയുടെ വിദ്യാ&zwj;ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം ഇന്ന് രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി രാഹുൽ ​ഗാന്ധി മിന്നൽ സമരം നടത്തിയത്. ജൂലൈ 20 ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്. ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെന്&zwj;റ് സ്ട്രീറ്റിലെ ഡി സി പി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡി സി പി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/india-news/bjp-slams-rahul-gandhi-protest-over-pellet-gun-incident-terms-it-politics-of-anarchy-articleshow-lp808g3"/>
        </item>
        <item>
            <title><![CDATA[ആഗോളതലത്തിൽ 100 കോടി നേട്ടവുമായി അരുൺ മതേശ്വരൻ ചിത്രം 'ഡിസി'; കയ്യടി നേടി ലോകേഷും അനിരുദ്ധും വാമിഖയും]]></title>
            <link>https://www.asianetnews.com/entertainment-news/dc-directed-by-arun-matheswaran-starring-lokesh-kanagaraj-and-wamiqa-gabbi-100-cr-worldwide-box-office-gross-articleshow-ddpnu1l</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/dc-directed-by-arun-matheswaran-starring-lokesh-kanagaraj-and-wamiqa-gabbi-100-cr-worldwide-box-office-gross-articleshow-ddpnu1l</guid>
            <pubDate>Fri, 21 Aug 2026 16:20:23 +0530</pubDate>
            <description><![CDATA[മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ആഗോളതലത്തിൽ നൂറുകോടി കളക്ഷൻ സ്വന്തമാക്കി. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. സൺ പിക്ചേഴ്സ് നിർമ്മിച്ച, വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hymx2k4dv449q1awz5ext5,imgname-dc-movie-starring-lokesh-kanagaraj-wamiqa-gabbi--1--1787308962899.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തിയത്. ആഗോളതലത്തിൽ നൂറു കോടി നേട്ടമാണ് ഡിസി സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.&lt;/p&gt;&lt;p&gt;സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്&zwj;മ്മിക്കുന്നത്. ചിത്രത്തിന് എ സര്&zwj;ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്&zwj;ഘ്യം. സഞ്ജന കൃഷ്&zwj;ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ വൈകാരിക നിമിഷങ്ങളും ഉണ്ടെന്നാണ് പ്രതികരണങ്ങൾ.&lt;/p&gt;&lt;p&gt;അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ. പിആർഒ- ശബരി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/dc-directed-by-arun-matheswaran-starring-lokesh-kanagaraj-and-wamiqa-gabbi-100-cr-worldwide-box-office-gross-articleshow-ddpnu1l"/>
        </item>
        <item>
            <title><![CDATA[ചുവന്ന ക്യാപ്‌സിക്കം കഴിക്കുന്നതിന്റെ 7 ആരോഗ്യ ഗുണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/7-health-benefits-of-eating-red-capsicum-4wy04a7</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/7-health-benefits-of-eating-red-capsicum-4wy04a7</guid>
            <pubDate>Fri, 21 Aug 2026 16:19:03 +0530</pubDate>
            <description><![CDATA[നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ചുവന്ന ക്യാപ്‌സിക്കം. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്. ചുവന്ന ക്യാപ്‌സിക്കം ഡയറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01khbyrsvc8zvx6fafx4jkrgdf,imgname-new-project--23--1771001636716.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Ameena Shirin</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/7-health-benefits-of-eating-red-capsicum-4wy04a7"/>
        </item>
        <item>
            <title><![CDATA[ഉദ്ഘാടനത്തിന് രണ്ട് ദിവസം; പുതിയ ഓഡിറ്റോറിയം തീപിടിച്ച് കത്തിനശിച്ചു]]></title>
            <link>https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift</guid>
            <pubDate>Fri, 21 Aug 2026 16:15:19 +0530</pubDate>
            <description><![CDATA[ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയായിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hye9wqcctanta2hks3dx2s,imgname-fire--3--1787308746647.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; എടക്കര/യില്&zwj; ഉദ്ഘാടനത്തിന് രണ്ടുനാള്&zwj; ശേഷിക്കേ, പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകര്&zwj;ന്നു. തൊഴിലാളികള്&zwj; തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂര്&zwj; വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങല്&zwj; ജോണ്&zwj; മാത്യുവിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഓഡിറ്റോറിയത്തിനാണ് തീപിടിച്ചത്. ചുങ്കത്തറ മാമ്പൊയില്&zwj; സിഎന്&zwj;ജി റോഡിന് സമീപമാണ് പുതിയ ഓഡിറ്റോറിയം നിര്&zwj;മിച്ച് അന്തിമ ഘട്ട പ്രവൃത്തികള്&zwj; പുരോഗമിച്ചിരുന്നത്. വ്യാഴം വൈകിട്ട് 4.45നാ ണ് അപകടം. ഷോര്&zwj;ട്ട് സര്&zwj;ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെ ന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹത്തിന് തുറന്ന് ഉദ്ഘാടനംചെയ്യാനിരിക്കുകയായിരുന്നു. ഒരുകോടിയോളം നഷ്ടം വന്നതായാണ് പ്രാഥമിക കണക്ക്.&lt;/p&gt;&lt;p&gt;വിവിധ ജോലികളുമായി ബന്ധപ്പെട്ട് 200ഓളം തൊഴിലാളികള്&zwj; സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. തീപടര്&zwj;ന്നത് കണ്ട് തൊഴിലാളികള്&zwj; പുറത്തേ ക്കിറങ്ങിയതിനാല്&zwj; രക്ഷപ്പെട്ടു. ഓഡിറ്റോറിയത്തിലെ സീലിങ് മു ഴുവന്&zwj; കത്തിനശിച്ചു. നിലമ്പൂരില്&zwj; നിന്ന് സ്റ്റേഷന്&zwj; ഓഫീസര്&zwj; വി ബാ ബുരാജ്, അസി. സ്റ്റേഷന്&zwj; ഓഫീ സര്&zwj; കെ യൂസഫലി എന്നിവരുടെ നേതൃത്വത്തില്&zwj; അഗ്&zwnj;നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി യാണ് തീ അണച്ചത്. ആര്&zwj;ക്കും പരിക്കില്ല. തൊഴിലാളികളുടെ പണിസാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-days-before-inauguration-new-auditorium-gutted-by-fire-articleshow-gg85ift"/>
        </item>
        <item>
            <title><![CDATA[ജർമ്മനിയിലെ ഹെർമിസ് സ്റ്റോർ ശുചിമുറിയിൽ കുടുങ്ങി, അവർക്ക് മനുഷ്യരേക്കാൾ പ്രധാനം വാതിൽ; പോസ്റ്റ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3</guid>
            <pubDate>Fri, 21 Aug 2026 16:13:20 +0530</pubDate>
            <description><![CDATA[ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്‌ക്കൊടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hym44076d80rsxs1nge805,imgname-new-project---2026-08-21t161112.554-1787308937344.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജർമ്മനിയിലെ ബർലിനിലുള്ള ഒരു ഹെർമിസ് സ്റ്റോറിലെ ശുചിമുറിയിൽ ഒരു മണിക്കൂറിലധികം കുടുങ്ങിപ്പോയതായി പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ സർണ ഗാർഗിന്റെ പരാതി. സ്റ്റോർ ജീവനക്കാരുടെ മോശമായ പെരുമാറ്റത്തിനെതിരെയും നിസ്സംഗതയ്&zwnj;ക്കെതിരെയും ഇൻസ്റ്റഗ്രാമിലാണ് അവർ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.&lt;/p&gt;&lt;p&gt;തീർത്തും ദുർബലമായ പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ വാതിലാണ് ശുചിമുറിയുടേതെന്നും, ഇത് ഫയർ കോഡിന്റെ ലംഘനമാണെന്നും സർണ ഗാർഗ് ആരോപിക്കുന്നു. ജീവനക്കാർ ഇക്കാര്യത്തിൽ തികഞ്ഞ നിസ്സം​ഗതയാണ് കാണിച്ചത് എന്നും യുവതി ആരോപിക്കുന്നു. വാതിൽ തകർത്ത് തന്നെ പുറത്തെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. തന്റെ കുട്ടികളും ടീം അംഗങ്ങളും വാതിലിനപ്പുറം ഇതൊക്കെ കണ്ട് ഭയന്നു നിൽക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആരും അവരോട് പോലും ആശ്വാസവാക്കോ ഖേദപ്രകടനമോ നടത്തിയില്ല.&lt;/p&gt;&lt;p&gt;ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ട ആശങ്കയ്&zwnj;ക്കൊടുവിൽ ഫയർഫോഴ്&zwnj;സ് എത്തിയാണ് തന്നെ പുറത്തെത്തിച്ചത് എന്നും ഇവർ പറഞ്ഞു. പുറത്തിറങ്ങിയ തനിക്ക് ജീവനക്കാർ ഒരു കുപ്പി ഷാംപെയ്ൻ നൽകിയെങ്കിലും താൻ അത് നിരസിക്കുകയാണുണ്ടായത്. 'വിലകൂടിയ ഹെർമിസ് ബാഗുകൾ തുറക്കാനും അടയ്ക്കാനും വളരെ ബുദ്ധിമുട്ടാണ്, ഇപ്പോൾ അവരുടെ ശുചിമുറി വാതിലും അതുപോലെ തന്നെ' എന്ന് പരിഹസിച്ചുകൊണ്ടാണ് സർണ ഗാർഗ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങളും വീഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Zarna Garg (@zarnagarg)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കസ്റ്റമേഴ്സിനെക്കാളും അവർക്ക് പ്രധാനം അവരുടെ വാതിൽ ആയിരുന്നു എന്നാണ് പലരും കമന്റ് നൽകിയത്. ഒപ്പം തന്നെ അവസാനം സർണ ​ഗാർ​ഗിനെതിരെ ജീവനക്കാർ വാതിൽ വലിച്ചടച്ചതിനെ കുറിച്ചും പലരും കമന്റുകൾ നൽകി.&lt;/p&gt;]]></content:encoded>
            <category><![CDATA[video-cafe-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/indian-american-comedian-zarna-garg-stuck-in-a-hermes-restroom-in-germany-viral-video-articleshow-3e625t3"/>
        </item>
        <item>
            <title><![CDATA[മടുക്കില്ല, മടുപ്പിക്കില്ല ! 2 മണിക്കൂർ 37 മിനിറ്റ് ചിരിച്ചുല്ലസിച്ച് ആസ്വദിക്കാം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ റിവ്യു]]></title>
            <link>https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-malayalam-review-articleshow-f4kvpw0</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-malayalam-review-articleshow-f4kvpw0</guid>
            <pubDate>Fri, 21 Aug 2026 16:11:06 +0530</pubDate>
            <description><![CDATA[2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m007cxsbwkw6m56far2fbgc5,imgname--bethlehem-kudumba-unit-1786714158891.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ചി&lt;/strong&gt;ല സിനിമകൾ കാണുമ്പോൾ 'അഹാ കൊള്ളാമല്ലോ' എന്ന് തോന്നും. എന്നാൽ ചില സിനിമകൾ അങ്ങനെയല്ല. അതിൽ നമ്മളെ തന്നെ കണ്ടെത്തും. സിനിമ തുടങ്ങി മുന്നോട്ട് പോകുന്തോറും നമ്മളാണ് അതെന്ന് തോന്നും. നമ്മൾ എപ്പോഴോ പറഞ്ഞ ഡയലോ​ഗുകൾ, ചിരിച്ച മുഹൂർത്തങ്ങൾ, നഷ്ടവും ഏറെ ഇഷ്ടവും ചാലിച്ച പ്രണയം, ജീവിതത്തിൽ ഒരിക്കലും പറയാതെ പോയ കാര്യങ്ങൾ, തിരികെ കിട്ടാത്ത നിമിഷങ്ങൾ.. അങ്ങനെ ജീവിതത്തിന്റെ ഏതോ കോണിൽ കിടന്നിരുന്ന നമ്മുടെ ഓർമകളെ തട്ടിയുണർത്തി മനസിലേക്ക് കൊണ്ടുവരും. അങ്ങനെ ഒരു സിനിമയാണ് &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ്&rsquo;. ഒരു പക്കാ ഫീൽ ​ഗുഡ് ഫാമിലി റോം-കോം ചിത്രം എന്ന് ചുരുക്കി പറയാം.&lt;/p&gt;&lt;p&gt;2 മണിക്കൂർ 37 മിനിറ്റ് മനസറിഞ്ഞ് ചിരിച്ച് ആസ്വദിക്കാനാവുന്ന പടമാണ് &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ്&rsquo;. നായികയെ അവതരിപ്പിച്ച് കൊണ്ടാണ് &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ്&rsquo; തുടങ്ങുന്നത്. പിന്നീട് പ്രേക്ഷകനെ കൊണ്ടുപോകുന്നത് ഒരു യമണ്ടൻ ഫ്ലാഷ് ബാക്കിലേക്കാണ്. ഇവിടെയാണ് ആഷ്ലിയും ജസ്റ്റിനുമുള്ളത്. നമ്മുടെ ചുറ്റുപാടുമെല്ലാം കാണുന്ന സാധാരണക്കാരായ കുടുംബങ്ങളാണ് ഇരുവരുടേതും. അച്ഛനും അമ്മയും ഷോർട് ഫിലിം ഭ്രാന്തനായ അനുജനും അടങ്ങുന്നതാണ് ജസ്റ്റിന്റെ കുടുംബം. അച്ഛനും അമ്മയും സഹോദരനുമാണ് ആഷ്ലിയുടെ ഫാമിലി. ഒരിക്കൽ ആഷ്ലിയും കുടുംബവും ജസ്റ്റിന്റെ അയൽക്കാരായി എത്തുന്നു. കല്യാണപ്രായം കഴിയാറായിട്ടും ഒറ്റത്തടിയായി നടക്കുന്നവനുമായ ജസ്റ്റിനോട് ആഷ്&zwnj;ലിയ്ക്ക് ഒരു അടുപ്പവും ഇഷ്ടവും ഒക്കെ തോന്നുന്നു. പിന്നീടെന്തു സംഭവിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കഥ.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;രസകരമായ മുഹൂർത്തങ്ങളുമായി മുന്നോട്ട് പോകുന്ന ഫസ്റ്റ് ഹാഷ് ആദ്യാവസാനം വരെ ഫൺ എലമെന്റുകളാൽ മുഖരിതമായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട, ഏച്ചുകെട്ടലുകളിൽ ഇല്ലാത്ത തമാശകൾ. നിവിനും സംഗീതും റോഷൻ ഷാനവാസും, ഷമീർ ഖാനും, സുരേഷ് കൃഷ്ണയും ഉൾപ്പടെ എല്ലാവരും വാ തുറന്നാൽ തന്നെ ചിരിപ്പിക്കുകയാണ്. ജെൻസികളേയും ഫാമിലിയേയും ഒരുമിച്ച് എന്റർടെയ്ൻ ചെയ്യിക്കുന്നത് തന്നെ വലിയൊരു കാര്യമാണ്. അതിൽ 100 ശതമാനം നീതിപുലർത്താൻ ​ഗിരീഷ് എഡിയ്ക്ക് സാധിച്ചിട്ടുണ്ട്.&lt;/p&gt;&lt;p&gt;ചിത്രത്തിലെ പ്രധാന യുഎസ്പി കാസ്റ്റിം​ഗ് ആണ്. നമ്മുടെ ലൈഫിൽ ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളാണ് എല്ലാം. അതിന് പറ്റിയ കാസ്റ്റിം​ഗ് തന്നെ ടീം നടത്തിയിട്ടുണ്ട് എന്നത് പ്രശംസനീയമാണ്. റൊമാന്റിക് കോമഡി ജോണർ തന്റെ ടെറിറ്ററി ആണ് എന്ന് ഊട്ടി ഉറപ്പിക്കുന്ന പെർഫോമൻസായിരുന്നു നിവിന്റേത്. താരത്തിന്റെ ചെറിയ എക്സ്പ്രഷൻസ് പോലും പ്രേക്ഷകന്റെ മനസിൽ അത്രയേറെ കടന്നുകൂടിയിട്ടുണ്ട്. നിവിനെ മലയാളികൾക്ക് കാണാൻ ഇഷ്ടമുള്ള ആ ഒരു എനർജിയിൽ തന്നെ കിട്ടിയിട്ടുണ്ട്. അത് പടത്തിന് ചെറുതല്ലാത്ത പോസിറ്റീവ് ഫീൽ തന്നെ നൽകി. അതിന്റെ കൂടെ നല്ലൊരു ഫീൽ ഗുഡ് തിരക്കഥ കൂടി ആയപ്പോൾ പിന്നെ പറയണ്ടല്ലോ പൂരം.&lt;/p&gt;&lt;p&gt;അതുപോലെ മമിതയും ​ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. വല്ലാത്തൊരു ഇഷ്ടം ആ കഥാപാത്രത്തോട് തോന്നും. നിവിൻ- മമിത നല്ല കോമ്പോ ആണെന്ന് സിനിമ ഊട്ടി ഉറപ്പിച്ചിട്ടുണ്ട്. ഇരുവരുടേയും കെമിസ്ട്രി എടുത്തു പറയേണ്ടുന്നൊരു ഘടകമാണ്. ഫസ്റ്റ് ഹാഫും സെക്കന്റ്&zwnj; ഹാഫും ഒരേ പോലെ പ്രേക്ഷകനെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്. കോമഡികൾ ഏറെ വർക്ഔട്ട് ആക്കി എടുത്ത ഫസ്റ്റ് ഹാഫിന്റെ അത്ര തന്നെ, ഇമോഷൻസ് ഡീൽ ചെയ്യുന്ന സെക്കന്റ്&zwnj; ഹാഫും കൈകാര്യം ചെയ്യുന്നു. ആ ഗ്രാഫ് താഴാതിരിക്കാൻ ഗിരീഷ് ശ്രമിച്ചിട്ടുമുണ്ട്. ചിത്രത്തിലെ സംഗീതം സിനിമയുടെ നിലവാരം അല്പം കൂടി ഉയർത്തിയിട്ടുണ്ട്. വിഷ്ണു വിജയ് ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും എല്ലാം ഒന്നിനൊന്നു മികച്ചതും സിനിമയുടെ ടോട്ടൽ മൂഡിന് കൂടുതൽ ഊർജ്ജം നൽകുന്നതുമായിരുന്നു. അജ്മൽ സാബു ഒരുക്കിയ ദൃശ്യങ്ങളും മികച്ചതാണ്.&lt;/p&gt;&lt;p&gt;&lt;img&gt;&lt;/p&gt;&lt;p&gt;ഗിരീഷ് എഡി തന്റെ സിനിമകളിൽ ക്രീയേറ്റ് ചെയ്യുന്ന ഒരു സ്ലൈസ് ഓഫ് ലൈഫ് ഉണ്ട്. അതിലേക്ക് പ്രേക്ഷകനെ ഇൻ ആക്കുക എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കംഫർട്ട് സോണ്&zwj; ആണ്. അതിന് യാതൊരുവിധ കോട്ടവും തട്ടാതെ തന്നെ ​&lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റി&rsquo;ലും പ്രാവർത്തികമാക്കിയിട്ടുണ്ട്. ആകെ മൊത്തത്തിൽ ആലങ്കാരികമായി പറയുന്നത് പോലെ &lsquo;ഒരു നല്ല ഓണസദ്യ പായസവും കൂട്ടി കഴിച്ചൊരു ഫീൽ&rsquo; ആണ് &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ്&rsquo;.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-malayalam-review-articleshow-f4kvpw0"/>
        </item>
        <item>
            <title><![CDATA[ആദ്യ ദിനം 14.5 കോടി; മികച്ച ഓപണിംഗുമായി പൃഥ്വിരാജിന്‍റെ 'ഖലീഫ']]></title>
            <link>https://www.asianetnews.com/entertainment/box-office/khalifa-worldwide-official-opening-box-office-prithviraj-sukumaran-articleshow-vc3efq1</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/box-office/khalifa-worldwide-official-opening-box-office-prithviraj-sukumaran-articleshow-vc3efq1</guid>
            <pubDate>Fri, 21 Aug 2026 16:09:59 +0530</pubDate>
            <description><![CDATA[വൈശാഖിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായെത്തിയ ചിത്രം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hyb9er3xe4v59wd6t5k1m2,imgname-fotojet--5--1787308647896.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ഖലീഫയുടെ ഓപണിംഗ് കളക്ഷന്&zwj; നിര്&zwj;മ്മാതാക്കള്&zwj; ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള ബോക്സ് ഓഫീസില്&zwj; നിന്ന് 14.5 കോടിയാണ് ചിത്രം നേടിയത്. നിര്&zwj;മ്മാതാക്കളായ ജിനു എബ്രഹാം ഇന്നൊവേഷന്&zwj; ആണ് പുതിയ പോസ്റ്ററിലൂടെ ഓപണിംഗ് എത്രയെന്ന് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്&zwj;റെ രചയിതാവ് ആയ ജിനു വി എബ്രഹാം ആണ് സുരാജ് കുമാറിനൊപ്പം ചേര്&zwj;ന്ന് ചിത്രം നിര്&zwj;മ്മിച്ചിരിക്കുന്നത്. ഇന്നലെ ആയിരുന്നു ചിത്രത്തിന്&zwj;റെ റിലീസ്. മോഹന്&zwj;ലാലിന്&zwj;റെയും ടൊവിനോയുടെയും അതിഥിവേഷങ്ങളും ചിത്രത്തിന്&zwj;റെ ഹൈലൈറ്റ് ആണ്.&lt;/p&gt;&lt;p&gt;നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീർ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീർ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം. ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർ&zwj;ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. സമദിനെ സഞ്ജു ശിവറാമും അമീര്&zwj; അലിയെ പൃഥ്വിരാജും അവതരിപ്പിച്ചിരിക്കുന്നു.&lt;/p&gt;&lt;p&gt;ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി' ഇന്നലെ വൈകിട്ട് പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗത്തില്&zwj; എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രണ്&zwj;ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment/box-office]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment/box-office/khalifa-worldwide-official-opening-box-office-prithviraj-sukumaran-articleshow-vc3efq1"/>
        </item>
        <item>
            <title><![CDATA['പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാര്‍'; കടുത്ത വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ]]></title>
            <link>https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39</guid>
            <pubDate>Fri, 21 Aug 2026 16:05:53 +0530</pubDate>
            <description><![CDATA[ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kdyqt66hhyrygzngyk8dhz24,imgname-vellappally-natesan-1767336909009.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്&zwj;ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.&lt;/p&gt;&lt;p&gt;എ എൻ ഷംസീറിനെയും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. എ എൻ ഷംസീർ യഥാർത്ഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഷംസീറിന് കമ്മ്യൂണിസ്റ്റ് മനസല്ല ലീഗ് മനസാണ്. പിണറായിയെപ്പോലുള്ളവർ ഒരുപാട് ത്യാഗം അനുഭവിച്ചാണ് അധികാരസ്ഥാനങ്ങളിൽ എത്തിയത്. എന്നാൽ ഷംസീർ ചുളുവിലൂടെയാണ് അധികാരത്തിൽ എത്തിയത്. മതേതരത്വം പറഞ്ഞ നമ്മൾ എങ്ങും എത്തിയില്ല. 100 കൊല്ലം കഴിഞ്ഞാലും ഒരു രാഷ്ട്രീയ മുന്നണിയിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടാവില്ല. ഉമ്മൻ ചാണ്ടിയെ ഒറ്റിക്കൊടുത്താണ് ഗണേഷ് കുമാർ മന്ത്രിയായത്. അവനെപ്പോലെ ഒരു പരനാറി വേറെ ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ വിമര്&zwj;ശിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/vellappally-natesan-says-communists-defeated-pinarayi-vijayan-articleshow-t5gqh39"/>
        </item>
        <item>
            <title><![CDATA[വരള്‍ച്ച രൂക്ഷം, പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നു; ലോക വ്യാപാരത്തിന്റെ ഭാവി എന്ത്?]]></title>
            <link>https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</link>
            <guid isPermaLink="true">https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d</guid>
            <pubDate>Fri, 21 Aug 2026 16:04:30 +0530</pubDate>
            <description><![CDATA[പ്രതികൂല കാലാവസ്ഥയും എല്‍ നിനോ പ്രതിഭാസവും മൂലമുള്ള വരള്‍ച്ചയെ തുടര്‍ന്ന് പനാമ കനാല്‍ അധികൃതര്‍ കപ്പലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ മുതല്‍ പ്രതിദിനം 32 കപ്പലുകള്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. ഈ നിയന്ത്രണം ആഗോള കപ്പല്‍ ഗതാഗതത്തെയും വ്യാപാരത്തെയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-ani20250206053303,imgname-image-1eaffdc9-641d-48d5-a950-778f153e1f1d.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പ്രതികൂല കാലാവസ്ഥയും എല്&zwj; നിനോ പ്രതിഭാസത്തെ തുടര്&zwj;ന്നുള്ള വരള്&zwj;ച്ചയും കാരണം പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കാന്&zwj; അധികൃതരുടെ തീരുമാനം. ഇതോടെ ലോകത്തെ കപ്പല്&zwj; ഗതാഗതവും ആഗോള വ്യാപാരവും കൂടുതല്&zwj; പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തല്&zwj;.&lt;/p&gt;&lt;h2&gt;നിയന്ത്രണങ്ങള്&zwj; സെപ്റ്റംബര്&zwj; മുതല്&zwj;..&lt;/h2&gt;&lt;p&gt;നിലവില്&zwj; ഒരു ദിവസം 36 കപ്പലുകള്&zwj;ക്കാണ് കനാലിലൂടെ യാത്രാനുമതിയുള്ളത്. എന്നാല്&zwj; സെപ്റ്റംബര്&zwj; 15 മുതല്&zwj; ഇത് 32 ആയി കുറയ്ക്കുമെന്ന് പനാമ കനാല്&zwj; അതോറിറ്റി കപ്പല്&zwj; കമ്പനികളെ അറിയിച്ചു. സെപ്റ്റംബര്&zwj; 3 മുതല്&zwj; പുതിയ നിയന്ത്രണങ്ങള്&zwj; ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങും.&lt;/p&gt;&lt;h2&gt;വില്ലനായി എല്&zwj; നിനോ&lt;/h2&gt;&lt;p&gt;സമുദ്രോപരിതലം ചൂടാകുന്ന എല്&zwj; നിനോ പ്രതിഭാസമാണ് പനാമയില്&zwj; മഴ കുറയാന്&zwj; പ്രധാന കാരണം. ആഗോള കാലാവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന എല്&zwj; നിനോ ഇത്തവണ കൂടുതല്&zwj; ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം കൂടിയാകുമ്പോള്&zwj; ഇതിന്റെ പ്രത്യാഘാതങ്ങള്&zwj; കൂടുതല്&zwj; രൂക്ഷമാകും. ഇറാന്&zwj; യുദ്ധത്തെ തുടര്&zwj;ന്ന് തന്ത്രപ്രധാനമായ ഹോര്&zwj;മുസ് കടലിടുക്കിലൂടെയുള്ള കപ്പല്&zwj; ഗതാഗതം ഗണ്യമായി കുറഞ്ഞത് ആഗോള ഷിപ്പിങ് വ്യവസായത്തിന് വലിയ പ്രഹരമായിരുന്നു. ഈ പ്രതിസന്ധിയോട് മല്ലിടുന്നതിനിടെയാണ് പനാമ കനാലിലെ നിയന്ത്രണങ്ങളും ഇരുട്ടടിയായി വരുന്നത്.&lt;/p&gt;&lt;p&gt;കുടിവെള്ളം സംരക്ഷിക്കാന്&zwj;&lt;/p&gt;&lt;p&gt;സേവനങ്ങള്&zwj; തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനും ജനങ്ങള്&zwj;ക്ക് കുടിക്കാനുള്ള വെള്ളം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണമെന്ന് അധികൃതര്&zwj; വ്യക്തമാക്കി. മധ്യ അമേരിക്കയില്&zwj; മഴക്കാലം തുടങ്ങിയെങ്കിലും, കനാലിന്റെ സുഗമമായ നടത്തിപ്പിന് കടുത്ത നിയന്ത്രണങ്ങള്&zwj; അനിവാര്യമാണെന്ന് കനാല്&zwj; അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. ജലചൂഷണം കുറയ്ക്കാനുള്ള ചില നടപടികള്&zwj; ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.&lt;/p&gt;&lt;h2&gt;പനാമ കനാല്&zwj;: ആഗോള വ്യാപാരത്തിന്റെ നട്ടെല്ല്&lt;/h2&gt;&lt;p&gt;അറ്റ്&zwnj;ലാന്റിക്, പസഫിക് സമുദ്രങ്ങളെ തമ്മില്&zwj; എളുപ്പത്തില്&zwj; ബന്ധിപ്പിക്കുന്ന പനാമ കനാല്&zwj;, കപ്പലുകളുടെ യാത്രാസമയവും ദൂരവും വലിയ രീതിയില്&zwj; കുറയ്ക്കുന്നുണ്ട്. വര്&zwj;ഷത്തില്&zwj; 365 ദിവസവും 24 മണിക്കൂറും പ്രവര്&zwj;ത്തിക്കുന്ന ഈ മനുഷ്യനിര്&zwj;മ്മിത പാതയിലൂടെ പ്രതിവര്&zwj;ഷം 14,000-ത്തോളം കപ്പലുകളാണ് കടന്നുപോകുന്നത്. ആഗോള വ്യാപാരത്തിലെ നിര്&zwj;ണായക പാതയായ പനാമ കനാല്&zwj;, പനാമ രാജ്യത്തിന്റെ പ്രധാന വരുമാന മാര്&zwj;ഗ്ഗം കൂടിയാണ്. പ്രതിവര്&zwj;ഷം ഏകദേശം 300 കോടി ഡോളറാണ് കനാലില്&zwj; നിന്നുള്ള വരുമാനം.&lt;/p&gt;&lt;h2&gt;ആശങ്കയൊഴിയാതെ...&lt;/h2&gt;&lt;p&gt;കഴിഞ്ഞ എല്&zwj; നിനോ സമയത്തും (2023) പനാമ കനാലിലൂടെയുള്ള കപ്പലുകളുടെ എണ്ണം കുറച്ചിരുന്നു. 1950-ല്&zwj; രേഖപ്പെടുത്തലുകള്&zwj; തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വരള്&zwj;ച്ചയായിരുന്നു അന്ന് പനാമയിലുണ്ടായത്. അതിനുശേഷം ജല ഉപയോഗം കുറയ്ക്കാനുള്ള നിരവധി പദ്ധതികള്&zwj; കനാല്&zwj; അതോറിറ്റി കൊണ്ടുവന്നിരുന്നു. എന്നാല്&zwj; ഇത്തവണ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എല്&zwj; നിനോ പ്രതിഭാസത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇത് കപ്പല്&zwj; ഗതാഗതത്തെ മാത്രമല്ല, ആഗോളതലത്തില്&zwj; കാലാവസ്ഥയെയും ഭക്ഷ്യവിതരണത്തെയും സമ്പദ്വ്യവസ്ഥയെ തന്നെയും ഗുരുതരമായി ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.&lt;/p&gt;]]></content:encoded>
            <category><![CDATA[news-money]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/panama-canal-drought-ship-restrictions-impact-on-global-trade-articleshow-vxut55d"/>
        </item>
        <item>
            <title><![CDATA[കര്‍ഷകര്‍ക്ക് ആശ്വാസം; കേന്ദ്രവിഹിതം 209 കോടി അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്]]></title>
            <link>https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob</link>
            <guid isPermaLink="true">https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob</guid>
            <pubDate>Fri, 21 Aug 2026 15:56:15 +0530</pubDate>
            <description><![CDATA[നെല്ലെടുപ്പിലെ കേന്ദ്ര താങ്ങുവില വിഹിതമായി 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hx88vh02kmqk7ym6m1p8x5,imgname-anoop-jacob-1787307500401.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: നെല്ലെടുപ്പില്&zwj; കേന്ദ്ര താങ്ങുവില വിഹിതത്തില്&zwj; നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. രണ്ടാംവിള നെല്ലെടുപ്പില്&zwj; സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്&zwj;ണതോതില്&zwj; സംസ്ഥാനം സപ്ലൈകോയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാണിപ്പോള്&zwj; നെല്ലുവില നല്&zwj;കുന്നത്. ഇതോടൊപ്പം കേന്ദ്രവിഹിതവും ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ കര്&zwj;ഷകര്&zwj;ക്കും നെല്ലുവില മുഴുവനും കൊടുത്തുതീര്&zwj;ക്കാനാകും. 209 കോടി രൂപ ഇന്ന് റിലീസ് ചെയ്യുമെന്ന് കേന്ദ്രത്തില്&zwj; നിന്ന് സ്ഥിരീകരണം ലഭിച്ചു. മന്ത്രിയെന്ന നിലയില്&zwj;, ഡല്&zwj;ഹിയില്&zwj; കേന്ദ്രഭക്ഷ്യമന്ത്രിയെ സന്ദര്&zwj;ശിച്ചു നിവേദനം നല്&zwj;കുകയും നിരന്തരം കത്തുകള്&zwj; അയക്കുകയും ചെയ്തതിന്റെ തുടര്&zwj;ച്ചയായാണു തുക അനുവദിച്ചിരിക്കുന്നത്. ഒട്ടും വൈകാതെ നെല്ലു വില പൂര്&zwj;ണമായും കൊടുത്തു തീര്&zwj;ക്കുമെന്നു സംസ്ഥാന സര്&zwj;ക്കാര്&zwj; വ്യക്തമാക്കിയിരുന്നു. ഈ ഉറപ്പു പാലിക്കാന്&zwj; അവധി ദിവസങ്ങളിലടക്കം കര്&zwj;ഷകരുടെ അക്കൗണ്ടിലേക്കു വില ലഭ്യമാക്കുകയാണെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/relief-for-farmers-central-share-of-209-crore-sanctioned-says-minister-anoop-jacob-articleshow-6cr8aob"/>
        </item>
        <item>
            <title><![CDATA['ദേവ സേഫ്'; എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണം എംജി രാജമാണിക്യത്തിന്റെ റിപ്പോർട്ട്]]></title>
            <link>https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg</guid>
            <pubDate>Fri, 21 Aug 2026 15:50:02 +0530</pubDate>
            <description><![CDATA[സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-1c20e4dd-7a06-4ad0-8af9-b0f50f4af138,imgname-image.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്&zwj; സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം റിപ്പോർട്ട്. ദേവ സേഫ് എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണമെന്നാണ് ശുപാർശ. സ്വർണം ഉള്&zwj;പ്പെടെ വിലപിടിപ്പുളള വസ്തുക്കളുടെ കൃത്യമായ കണക്കെടുത്ത് ഡിജിറ്റൽ രേഖയിൽ ഉൾപ്പെടുത്തണം. വിലപിടിപ്പുള്ള വസ്തുക്കള്&zwj; നടക്കുവയ്ക്കുന്നതു മുതൽ ഏത് ഉദ്യോഗസ്ഥനാണ് കസ്റ്റോഡിയൻ എന്നതുള്&zwj;പ്പെടെ കൃത്യമായി ഡിജിലൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണം പൊതിയാനോ, സ്വർണ പൂശാനോ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് കൃത്യമായി അളവും ഗുണമേൻമയുടെ ഡിജിറ്റലൈസ് ചെയ്യണം. തിരികെ കൊണ്ടുവരുമ്പോഴും രേഖപ്പെടുത്തിയ ശേഷമേ പണം നൽകാവൂയെന്നാണ് റിപ്പോർട്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/m-g-rajamanickams-report-recommends-implementing-digital-systems-across-all-devaswom-boards-articleshow-zmvqvvg"/>
        </item>
        <item>
            <title><![CDATA[30,000 രൂപയിൽ നിന്ന് സാമൂഹിക സുരക്ഷാ പെൻഷൻ വരുമാന പരിധി 1.20 ലക്ഷമായി ഉയർത്തി കർണാടക സർക്കാർ]]></title>
            <link>https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</link>
            <guid isPermaLink="true">https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn</guid>
            <pubDate>Fri, 21 Aug 2026 15:49:15 +0530</pubDate>
            <description><![CDATA[കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി സർക്കാർ. വയോജന, വിധവാ, ഭിന്നശേഷി പെൻഷനുകൾക്ക് ഇത് ബാധകമാകും. വരുമാന പരിധി കുറവായതിനാൽ പെൻഷൻ മുടങ്ങിയവർക്കും അർഹത നഷ്ടപ്പെട്ടവർക്കും ഈ തീരുമാനം ആശ്വാസമാകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0e8pqm0fbztk3s3976fsg87,imgname-----------------------2026-08-20t055115.982-1787185290879.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെംഗളൂരു:&lt;/strong&gt; കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള വാർഷിക വരുമാന പരിധി 32,000 രൂപയിൽ നിന്ന് 1.20 ലക്ഷം രൂപയായി ഉയർത്തി. വയോജന പെൻഷൻ, വിധവാ പെൻഷൻ, ഭിന്നശേഷി പെൻഷൻ തുടങ്ങിയ പദ്ധതികൾക്ക് ഇത് ബാധകമാണ്.&lt;/p&gt;&lt;p&gt;പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ സർക്കാരിന്റെ 'കുടുംബ' (Kutumba) ഡാറ്റാബേസുമായി ബന്ധിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിൽ 23.14 ലക്ഷത്തിലധികം പേർ സംശയ നിഴലിലായിരുന്നു. തുടർന്ന് 'സംയോജന' (Samyojane) ആപ്പ് വഴി നടത്തിയ പരിശോധനയിൽ രേഖകളുടെ കുറവ് മൂലവും മേൽവിലാസ മാറ്റം കാരണവും 18 ലക്ഷത്തിലധികം ആളുകളുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.&lt;/p&gt;&lt;p&gt;വർഷങ്ങളായി മാറ്റമില്ലാതെ തുടർന്ന 32,000 രൂപയുടെ വരുമാന പരിധി കാരണം അർഹരായ പലരും പദ്ധതിക്ക് പുറത്തായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര പറഞ്ഞു. ചെറിയ വരുമാന വർദ്ധനവ് കാരണം പെൻഷൻ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണ് പുതിയ തീരുമാനം.&lt;/p&gt;&lt;h2&gt;ഗുണഭോക്താക്കൾ അറിയാൻ&lt;/h2&gt;&lt;p&gt;വാർഷിക വരുമാനം 32,000 രൂപയ്ക്ക് മുകളിലും 1.20 ലക്ഷം രൂപ വരെയുമുള്ള അർഹരായ ആളുകൾക്ക് പരിശോധനയ്ക്ക് വിധേയമായി പെൻഷൻ തുടർന്നും ലഭിക്കും. പെൻഷൻ താൽക്കാലികമായി തടഞ്ഞുവെച്ചവർ വരുമാന സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും കൃത്യമായി സമർപ്പിച്ച് അർഹത ഉറപ്പാക്കേണ്ടതാണ്. അർഹത തെളിയിക്കുന്നതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം തുടർന്നും ലഭിക്കുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[news-money]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/news-money/karnataka-social-security-pension-income-limit-raised-to1-lakh-20-thousand-articleshow-kytkgmn"/>
        </item>
        <item>
            <title><![CDATA[ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കാം; ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും അനിശ്ചിതത്വത്തില്‍]]></title>
            <link>https://www.asianetnews.com/cricket-sports/bangladesh-tour-of-indian-cricket-team-may-late-articleshow-ua7k300</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/bangladesh-tour-of-indian-cricket-team-may-late-articleshow-ua7k300</guid>
            <pubDate>Fri, 21 Aug 2026 15:48:43 +0530</pubDate>
            <description><![CDATA[ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകാൻ സാധ്യത. സെപ്റ്റംബറിൽ നിശ്ചയിച്ച പരമ്പരയുടെ തീയതികളെക്കുറിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും തമ്മിൽ ചർച്ചകൾ തുടരുകയാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jmhh1zpn7vssdzjzh3m07v5q,imgname-gettyimages-2200797333.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ധാക്ക: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കുമെന്ന് സൂചന. ആറ് മത്സരങ്ങളുള്ള പരമ്പരയുടെ തീയതികളെക്കുറിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്&zwj;ഡും തമ്മില്&zwj; ചര്&zwj;ച്ചകള്&zwj; തുടരുകയാണ്. സെപ്റ്റംബര്&zwj; 3-നാണ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത് എങ്കിലും, നിലവിലുള്ള അനിശ്ചിതത്വം കാരണം ബംഗ്ലാദേശ് ബോര്&zwj;ഡിന് അവരുടെ ആഭ്യന്തര കലണ്ടര്&zwj; മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പര്യടവിലഉള്ളത്. യഥാര്&zwj;ത്ഥത്തില്&zwj; 2025 ഓഗസ്റ്റില്&zwj; നടക്കേണ്ടിയിരുന്ന ഈ പരമ്പര 2026 സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;എന്നാല്&zwj; ബിസിസിഐ ഇതുവരെ മത്സരക്രമം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചര്&zwj;ച്ചകള്&zwj; പുരോഗമിക്കുകയാണെന്ന് ബിസിബി പ്രസിഡന്റ് തമീം ഇഖ്ബാല്&zwj; ധാക്കയില്&zwj; നടന്ന വാര്&zwj;ത്താസമ്മേളനത്തില്&zwj; വ്യക്തമാക്കി. ഇന്ത്യയുമായുള്ള പരമ്പര ഉറപ്പായാല്&zwj; തങ്ങളുടെ ആഭ്യന്തര ടൂര്&zwj;ണമെന്റുകളുടെ തീയതികള്&zwj; മാറ്റാന്&zwj; തയ്യാറാണെന്ന് തമീം ഇഖ്ബാല്&zwj; വ്യക്തമാക്കി. മിര്&zwj;പ്പൂരില്&zwj; നടക്കാനിരിക്കുന്ന ഗെയിം ഡെവലപ്മെന്റ് ട്രോഫി മറ്റൊരു ഗ്രൗണ്ടിലേക്ക് മാറ്റാന്&zwj; എളുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു.&lt;/p&gt;&lt;p&gt;നേരത്തെ കൊല്&zwj;ക്കത്ത നൈറ്റ് റൈഡേഴ്&zwnj;സ് വിഷയത്തിലും, ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്&zwj; ബംഗ്ലാദേശ് വിസമ്മതിച്ചതിനെത്തുടര്&zwj;ന്നും ഇരു ബോര്&zwj;ഡുകള്&zwj;ക്കുമിടയില്&zwj; അസ്വാരസ്യങ്ങള്&zwj; ഉണ്ടായിരുന്നു. എന്നാല്&zwj; തമീം ഇഖ്ബാല്&zwj; പ്രസിഡന്റായതിന് ശേഷം ബന്ധത്തില്&zwj; പുരോഗതിയുണ്ട്. സാമ്പത്തിക പ്രതിസന്ധികള്&zwj; കാരണം ഈ വര്&zwj;ഷത്തെ ബംഗ്ലാദേശ് പ്രീമിയര്&zwj; ലീഗ് നടക്കാനിടയില്ലെന്ന് തമീം ഇഖ്ബാല്&zwj; സൂചിപ്പിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞ രണ്ട് പതിപ്പുകളില്&zwj; ബോര്&zwj;ഡിന് വലിയ നഷ്ടം നേരിട്ടിരുന്നു. സാമ്പത്തിക ഘടന ശരിയാക്കുന്നതുവരെ തിടുക്കപ്പെട്ട് ടൂര്&zwj;ണമെന്റ് സംഘടിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്&zwj; 3ന് ആരംഭിക്കേണ്ട പരമ്പര സംബന്ധിച്ച് ഇരു ബോര്&zwj;ഡുകളും അന്തിമ തീരുമാനത്തിലെത്തുന്നത് വരെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്&zwj;ഡിന് തങ്ങളുടെ മത്സരക്രമങ്ങളില്&zwj; മാറ്റങ്ങള്&zwj; വരുത്തേണ്ടി വരും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/bangladesh-tour-of-indian-cricket-team-may-late-articleshow-ua7k300"/>
        </item>
        <item>
            <title><![CDATA[തിയേറ്ററിൽ നിറഞ്ഞ കയ്യടികൾ; ഖലീഫയിൽ ഐവർ അലക്‌സാണ്ടറായി ടൊവിനോ]]></title>
            <link>https://www.asianetnews.com/entertainment-news/tovino-thomas-as-iver-alexander-in-khalifa-starring-prithviraj-sukumaran-articleshow-movs1rm</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/tovino-thomas-as-iver-alexander-in-khalifa-starring-prithviraj-sukumaran-articleshow-movs1rm</guid>
            <pubDate>Fri, 21 Aug 2026 15:48:32 +0530</pubDate>
            <description><![CDATA[പൃഥ്വിരാജിന്റെ മാസ്സ് പ്രകടനത്തിനൊപ്പം മോഹൻലാൽ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാണിത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hx2wzcjsr8f971sngvvawg,imgname-tovino-thomas-in-khalifa-1787307324396.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഖലീഫ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന കഥാപാത്രമായിരുന്നു മോഹൻലാൽ അവതരിപ്പിച്ച മാമ്പാറയ്ക്കൽ അഹമ്മദ് അലി. ചിത്രത്തിന്റെ ക്ലൈമാക്സിനോടുക്കുമ്പോഴാണ് ചിത്രത്തിലെ കാമിയോ എൻട്രികൾ വരുന്നത്. തിയേറ്ററിൽ നിറഞ്ഞ കയ്യടികളോടെയാണ് ചിത്രത്തിലെ കാമിയോ എൻട്രികളെ പ്രേക്ഷകർ സ്വീകരിക്കുന്നത്. അത്തരത്തിൽ ചിത്രത്തിൽ അപ്രതീക്ഷിതമായി പ്രേക്ഷകർക്ക് ലഭിച്ച കാമിയോ എൻട്രിയായിരുന്നു ടോവിനോ തോമസിന്റേത്.&lt;/p&gt;&lt;p&gt;ഐവർ അലക്&zwnj;സാണ്ടർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.&lt;/p&gt;&lt;p&gt;പൃഥ്വിരാജിൻ്റെ മാസും ആക്ഷനും പഞ്ച് ഡയലോഗും ജേക്സ് ബിജോയിയുടെ കിടിലൻ സംഗീത സംവിധാനവും ചിത്രത്തെ വെറെ റേഞ്ചിലേക്കാണ് എത്തിച്ചിരിക്കുന്നത്. സിനിമ കണ്ടവരെല്ലാം പോസിറ്റീവ് റെസ്പോൺസാണ് നൽകുന്നത്. പൃഥ്വിരാജിൻ്റെ വ്യത്യസ്ത ലുക്കും മോഹൻലാലിൻ്റെ ഗസ്റ്റ് റോളും പ്രേക്ഷകരെ ശരിക്കും കോരിത്തരിപ്പിച്ചിട്ടുണ്ട്. കൂടാതെ ചിത്രത്തിൽ മറ്റ് സസ്പെൻസ് കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പുതുമ സമ്മാനിക്കുന്നുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ആഘോഷമാക്കാനായി ഈ ഓണത്തിന് നല്ലൊരു വിരുന്ന് തന്നെയാണ് വൈശാഖ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. പൃഥ്വിരാജിൻ്റെ ആക്ഷൻ പരിവേഷത്തോടൊപ്പം വൈശാഖിൻ്റെ ട്രേഡ്മാ&zwj;ർക്ക് മാസ് പാക്കേജ് സംവിധാനവും ചേ&zwj;ർന്നതോടെ സിനിമ ബോക്സ് ഓഫീസ് കയ്യടക്കുമെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ജോമോൻ ടി ജോണിന്റെ ഛായാഗ്രഹണവും ചമൻ ചാക്കോയുടെ എഡിറ്റിംഗും സിനിമയുടെ ആവേശത്തിന് മാറ്റ് കൂട്ടുന്നുണ്ട്.&lt;/p&gt;&lt;p&gt;നിഴലായി കൂടെ നടന്ന സുഹൃത്ത് സമദിനെ സഹോദരിയുടെ വിവാഹത്തിന് തൊട്ടടുത്ത ദിവസം അമീർ അലി കസ്റ്റംസിന് ഒറ്റിക്കൊടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. കസ്റ്റംസിന്റെ കസ്റ്റഡിയിലിരുന്ന് സമദ് അമീർ അലിയുടെ കഥ പറയുകയാണ് കഥാസഞ്ചാരം. ഇന്ത്യയിൽ കോഫെപോസെ നിയമമുണ്ടാക്കാൻ കാരണക്കാരനായ സ്വർണക്കള്ളക്കടത്തുകാരൻ മാമ്പറത്ത് അഹമ്മദ് ആലിയുടെ പിൻതലമുറക്കാരുടെ കഥയാണ് ഖലീഫ. പതിനാറാം വയസ്സിൽ പിതാവിനെ അവസാനമായി കണ്ട അഹമ്മദ് ആലിയുടെ മകൻ ജീവിതത്തിൽ ഒരിക്കലും സ്വർണക്കടത്ത് നടത്തില്ലെന്ന് തീരുമാനിച്ചാണ് ജീവിക്കുന്നത്. പക്ഷേ ചെയ്യാത്ത കുറ്റത്തിന്, അയാൾ ശിക്ഷിക്കപ്പെടുന്നു. വേട്ടയാടിയ ജീവിതം തിരികെപ്പിടിക്കാൻ അയാൾ വീണ്ടും സ്വർണക്കടത്തിന് ഇറങ്ങുകയാണ്. പിന്നീട് കുടുംബത്തിനു വേണ്ടി പോരാട്ടത്തിന് ഇറങ്ങുന്ന മാമ്പറത്ത് ആമിർ അലി എങ്ങനെ കണക്കുകൾ എണ്ണിയെണ്ണി തീർ&zwj;ക്കുന്നുവെന്നാണ് സിനിമ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യില്&zwj; എന്താണ് കഥാഗതി, ആരൊക്കെയാണ് കഥാപാത്രങ്ങൾ എന്നിങ്ങനെ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ നി&zwj;ർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥയും നി&zwj;ർമ്മാണവും ജിനു എബ്രഹാമാണ് വഹിച്ചത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. മാളവിക ശർമ്മ, നീൽ നിതിൻ മുകേഷ്, രണ്&zwj;ജി പണിക്കർ, സഞ്ജു ശിവറാം, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, ആനന്ദ് മന്മഥൻ, ഡോൺ മൈക്കിൾ, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഓരോ കഥാപാത്രങ്ങളും ചിത്രത്തിന്റെ കഥാഗതിയോട് ചേർന്നുനിന്ന് മികച്ചതാക്കി. ചിത്രത്തിൻ്റെ ട്രെയിലർ അടുത്തിടെയാണ് അണിയറ പ്രവ&zwj;&zwj;ർത്തകർ പുറത്തുവിട്ടത്. ട്രെയിലറിൻ്റെ അവസാനത്തിൽ കാണിച്ചത് മോഹൻലാലിനെയാണോ എന്ന് പ്രേക്ഷകർ ചോദിച്ചിരുന്നു. ചിത്രത്തിൻ്റെതായ് നേരത്തെ പുറത്തുവിട്ട് വാർത്തകളിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അക്കാരണത്താൽ പൃഥ്വിരാജിനോടൊപ്പം മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലിനെയും പ്രതീക്ഷിച്ചാണ് പ്രേക്ഷകർ 'ഖലീഫ' കാണാനെത്തിയത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനത് സേവ്യർ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/tovino-thomas-as-iver-alexander-in-khalifa-starring-prithviraj-sukumaran-articleshow-movs1rm"/>
        </item>
        <item>
            <title><![CDATA[പ്രശസ്ത നടി സൗകാർ ജാനകി അന്തരിച്ചു, വിടവാങ്ങിയത് ഏഴ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിലൂടെ വിസ്മയിപ്പിച്ച പ്രതിഭ]]></title>
            <link>https://www.asianetnews.com/entertainment/legendary-actress-sowcar-janaki-passes-away-at-94-in-chennai-articleshow-1l2gsza</link>
            <guid isPermaLink="true">https://www.asianetnews.com/entertainment/legendary-actress-sowcar-janaki-passes-away-at-94-in-chennai-articleshow-1l2gsza</guid>
            <pubDate>Fri, 21 Aug 2026 15:45:04 +0530</pubDate>
            <description><![CDATA[പ്രശസ്ത ചലച്ചിത്ര നടി സൗകാർ ജാനകി ചെന്നൈയിൽ അന്തരിച്ചു. ഏഴ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നാനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ട അവരെ 2022 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ അവർ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hx1fb51a6sg7zntwq88egx,imgname-sowcar-janaki-1787307277669.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: പ്രശസ്ത ചലച്ചിത്ര നടി സൗകാർ ജാനകി (94) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1931 ൽ ജനിച്ച സൗകാർ ജാനകി 1950 ൽ പുറത്തിറങ്ങിയ 'ഷാവുകാരു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ഏഴ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നാന്നൂറിലധികം ചിത്രങ്ങളിൽ ഇവർ വേഷമിട്ടു. 'സ്കൂൾമാസ്റ്റർ', 'സൂര്യമാനസം', 'പപ്പു' തുടങ്ങിയവയാണ് സൗകാർ ജാനകി അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങൾ. സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മയായുള്ള പ്രകടനം മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. ഇന്ത്യൻ ചലച്ചിത്ര രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2022 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിയ സൗകാർ ജാനകിയുടെ നിര്യാണത്തിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.&lt;/p&gt;&lt;h2&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം&lt;/strong&gt;&lt;/h2&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/entertainment/legendary-actress-sowcar-janaki-passes-away-at-94-in-chennai-articleshow-1l2gsza"/>
        </item>
        <item>
            <title><![CDATA[രഹസ്യവിവരം, റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധന, 4 കിലോ കഞ്ചാവ് പിടിച്ചു, 3 യുവാക്കൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085</link>
            <guid isPermaLink="true">https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085</guid>
            <pubDate>Fri, 21 Aug 2026 15:43:29 +0530</pubDate>
            <description><![CDATA[തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് നാല് കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hwexrx21mzhwd9h26nfbra,imgname-arrest--42--1787306669853.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;പത്തനംതിട്ട&lt;/strong&gt;: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പൊലീസ് പിടികൂടി. പത്തനംതിട്ട ആറന്മുള സ്വദേശി സുരേഷ് (24), ആറന്മുള കിഴക്കാട്ട് മോഡിയിൽ ശശി പി വി മകൻ അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് പിടിയിലായത്.&lt;/p&gt;&lt;p&gt;ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല ഡിവൈഎസ്&zwnj;പി മഞ്ജുനാഥിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്&zwnj;ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പനയ്ക്കായി കാത്തുനിൽക്കുകയായിരുന്ന യുവാക്കളെ കുത്തിയതോട് പോലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.&lt;/p&gt;&lt;p&gt;കുത്തിയതോട് പൊലീസ് സബ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്&zwj;മാരായ കിഷോർചന്ദ്, അനൂബ്, രഞ്ജിത്ത്, വിജേഷ്, അമൽരാജ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും ചേർന്നാണ് പ്രതികളെ വലയിലാക്കിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/youths-arrested-for-ganja-in-pathanamthitta-kerala-articleshow-a271085"/>
        </item>
        <item>
            <title><![CDATA[കുവൈത്തിൽ വിസ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; സന്ദർശന വിസ, അബ്സൻസ് പെർമിറ്റ് ആനുകൂല്യങ്ങൾ സെപ്റ്റംബർ 1ന് അവസാനിക്കും]]></title>
            <link>https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv</guid>
            <pubDate>Fri, 21 Aug 2026 15:43:28 +0530</pubDate>
            <description><![CDATA[യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് അനുവദിച്ചിരുന്ന താൽക്കാലിക വിസ, പെർമിറ്റ് ആനുകൂല്യങ്ങൾ കുവൈത്ത് സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കുന്നു. വിസിറ്റ് വിസകളുടെ ഓട്ടോമാറ്റിക് കാലാവധി നീട്ടലും വിദേശത്ത് കഴിയുന്ന പ്രവാസികൾക്കുള്ള അബ്സൻസ് പെർമിറ്റ് ഇളവുകളും ഇതോടെ ഇല്ലാതാകും. പഴയ നിയമങ്ങൾ പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kpmxz3qzyjs282kj05k268tq,imgname-kuwait-sea-1776671493887.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കുവൈത്ത് സിറ്റി: യുഎസ്-ഇറാൻ സംഘർഷത്തിന്&zwj;റെയും വ്യോമഗതാഗത തടസ്സങ്ങളുടെയും പശ്ചാത്തലത്തിൽ വിസിറ്റ് വിസകൾക്കും വിദേശത്ത് കഴിയുന്ന പ്രവാസികളുടെ അബ്സൻസ് പെർമിറ്റുകൾക്കും അനുവദിച്ചിരുന്ന താൽക്കാലിക ആനുകൂല്യങ്ങൾ സെപ്റ്റംബർ 1 മുതൽ അവസാനിപ്പിക്കാൻ കുവൈത്ത്. സെപ്റ്റംബർ ഒന്നു മുതൽ സംഘർഷത്തിന് മുമ്പുള്ള പഴയ നിയമങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.&lt;/p&gt;&lt;p&gt;ഫെബ്രുവരി അവസാനം മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് വിമാന സർവീസുകൾ മുടങ്ങുകയും വ്യോമാതിർത്തി അടച്ചിടുകയും ചെയ്ത സാഹചര്യത്തിലാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിസിറ്റ് വിസകളുടെ കാലാവധി നീട്ടി നൽകിയത്. ഒപ്പം, വിദേശത്ത് 6 മാസത്തിൽ കൂടുതൽ നിൽക്കാൻ പ്രവാസികൾക്ക് അനുമതി നൽകുന്ന പ്രത്യേക പെർമിറ്റിന്റെ കാലാവധിയും നീട്ടി നൽകിയിരുന്നു.&lt;/p&gt;&lt;p&gt;മന്ത്രാലയത്തിന്&zwj;റെ പ്രധാന അറിയിപ്പുകൾ&lt;/p&gt;&lt;p&gt;&lt;strong&gt;വിസിറ്റ് വിസ ഇളവ് അവസാനിക്കും&lt;/strong&gt;&lt;/p&gt;&lt;p&gt;വിസിറ്റ് വിസകളിൽ രാജ്യത്തുള്ള പ്രവാസികൾക്ക് നൽകിവന്നിരുന്ന ഓട്ടോമാറ്റിക് വിസാ കാലാവധി നീട്ടൽ സെപ്റ്റംബർ 1-ഓടെ അവസാനിക്കും. ഫെബ്രുവരി 28-ന് മുമ്പുണ്ടായിരുന്ന സാധാരണ വിസാ ചട്ടങ്ങളിലേക്ക് ആഭ്യന്തര മന്ത്രാലയം മടങ്ങും.&lt;/p&gt;&lt;p&gt;&lt;strong&gt;വിദേശത്ത് കഴിയുന്ന പ്രവാസികൾക്ക്&lt;/strong&gt;&lt;/p&gt;&lt;p&gt;വിദേശത്ത് നിശ്ചിത കാലാവധിയിൽ കൂടുതൽ തങ്ങുന്നതിനായി അനുവദിച്ചിരുന്ന പ്രത്യേക പെർമിറ്റുകളുടെ കാലാവധിയും സെപ്റ്റംബർ 1 മുതൽ ദീർഘിപ്പിച്ചു നൽകില്ല. എന്നാൽ ഓഗസ്റ്റ് 31 വരെ കുവൈത്തിന് പുറത്തേക്ക് പോകുന്ന പ്രവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;സഹെൽ ആപ്പ്&lt;/strong&gt;&lt;/p&gt;&lt;p&gt;അബ്സൻസ് പെർമിറ്റുകളുടെ അന്തിമ കാലാവധി നിർണയിക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും ഏകീകൃത ഗവൺമെന്റ് ആപ്പായ 'സഹെൽ' നൽകുന്ന റസിഡൻസ് പെർമിറ്റ് സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ഔദ്യോഗിക രേഖയായി പരിഗണിക്കുക. വ്യോമഗതാഗതം സാധാരണ നിലയിലായ പശ്ചാത്തലത്തിലാണ് വിസ ആനുകൂല്യങ്ങൾ പിൻവലിച്ച് കുവൈത്ത് പഴയ നിയമങ്ങളിലേക്ക് തിരികെ പോകുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/visit-visa-and-absence-permit-extensions-to-end-from-sept-1-in-kuwait-articleshow-99tdggv"/>
        </item>
        <item>
            <title><![CDATA[ഒരു കൂട്ടം വിദ്യാർഥികളുടെ നീതിക്കായി പോരാടാനാണ് രാഹുൽ ഗാന്ധി വന്നിരിക്കുന്നത്: അർജുൻ രാധാകൃഷ്ണൻ]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-fights-for-students-justice-radhakrishnan-videoshow-veny1wl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-fights-for-students-justice-radhakrishnan-videoshow-veny1wl</guid>
            <pubDate>Fri, 21 Aug 2026 15:36:59 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/wYAFhnByQXA" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;ദില്ലിയിൽ പ്രതിഷേധവുമായി രാഹുൽ ഗാന്ധി, സമരത്തിന് പിന്തുണയുമായി നിരവധി പേര് പാര്ലമെന്റ് സ്ട്രീറ്റ് സ്റ്റേഷനിലേക്ക്; ഒരു കൂട്ടം വിദ്യാർഥികളുടെ നീതിക്കായി പോരാടാൻ രാഹുൽ ഗാന്ധി വന്നിരിക്കുന്നതെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ അർജുൻ രാധാകൃഷ്&zwnj;ണൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-fights-for-students-justice-radhakrishnan-videoshow-veny1wl"/>
        </item>
        <item>
            <title><![CDATA[സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഞായറാഴ്ച 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഓണത്തിനും മാനം തെളിഞ്ഞേക്കില്ല]]></title>
            <link>https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6</guid>
            <pubDate>Fri, 21 Aug 2026 15:35:30 +0530</pubDate>
            <description><![CDATA[ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k2rx30scqqsfb898ybd7zgk8,imgname-dd-vlc-snap--00505-1755329954603.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്&zwj; മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്&zwj; യെല്ലോ അലര്&zwj;ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്&zwj;, കാസര്&zwj;കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്രാട ദിനമായ ചൊവ്വാഴ്ച (25-08-26) ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവോണത്തിനും മാനം തെളിഞ്ഞേക്കില്ല. അന്നും മഴ തുടർന്നേക്കും. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.&lt;/p&gt;&lt;h2&gt;വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്&lt;/h2&gt;&lt;p&gt;23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്&zwj;കോട്&lt;/p&gt;&lt;p&gt;24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ&lt;/p&gt;&lt;p&gt;25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം&lt;/p&gt;&lt;p&gt;എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/kerala-rain-yellow-alert-sunday-three-districts-heavy-rainfall-weather-update-articleshow-5u601y6"/>
        </item>
        <item>
            <title><![CDATA[കോർപറേറ്റ് ജോലിയിൽ നിന്നും പിരിച്ചുവിട്ടു, 45 -ാം വയസ്സിൽ നഴ്സിങ്ങ് പഠിച്ച് യുവതി]]></title>
            <link>https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</link>
            <guid isPermaLink="true">https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd</guid>
            <pubDate>Fri, 21 Aug 2026 15:34:22 +0530</pubDate>
            <description><![CDATA[കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hwf2xr99n6t6c80t8ybz3x,imgname-new-project---2026-08-21t153241.865-1787306675128.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കോർപറേറ്റ് ജോലികൾ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അതിനിടയിലെ ജോലി സമ്മർദ്ദം വേറെ. ക്രിസ്റ്റി ലെയ്ഡൻ എന്ന 45 -കാരിയും ഇതെല്ലാം അനുഭവിച്ചയാളാണ്. ഒടുവിൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു മേഖലയിലേക്ക് ചേക്കേറുകയാണ് ക്രിസ്റ്റി ചെയ്തത്. ഇ കൊമേഴ്സ് രംഗത്തെ വലിയൊരു റീട്ടെയിൽ കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിയ്ക്ക് 2025 -ന്റെ തുടക്കത്തിലാണ് ജോലി നഷ്ടപ്പെട്ടത്. ഒരു വർഷത്തിലേറെയായി പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചു. പക്ഷേ, ജോലിയൊന്നും കിട്ടിയില്ല. ഒടുവിൽ കോർപ്പറേറ്റ് ലോകം വിട്ട് നഴ്സിങ് പഠിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.&lt;/p&gt;&lt;p&gt;തുടക്കത്തിൽ പ്രൊഡക്റ്റ് മാനേജ്മെന്റ് റോളുകളിലായിരുന്നു ക്രിസ്റ്റി ജോലി അന്വേഷിച്ചിരുന്നത്. പിന്നീട് പ്രോജക്റ്റ്, പ്രോഗ്രാം മാനേജ്മെന്റ് മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു. ഒരു വർഷത്തിനിടെ 250 -ലധികം അപേക്ഷകൾ അയച്ചെങ്കിലും 25 എണ്ണത്തിൽ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായത്. മാസങ്ങൾ കഴിഞ്ഞതോടെ ഈ നീണ്ട അന്വേഷണം അവരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തി. സാമ്പത്തികമായി പിടിച്ചുനിൽക്കാൻ മാതാപിതാക്കളുടെ സഹായം തേടുകയും, ആഭരണങ്ങളും ഹാൻഡ്ബാഗുകളും വിൽക്കുകയും, അക്കൗണ്ടിലെ തുക പിൻവലിക്കുകയും ചെയ്യേണ്ടി വന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നഴ്സിങ് തെരഞ്ഞെടുക്കാൻ കാരണം&lt;/strong&gt;&lt;/p&gt;&lt;p&gt;കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്സ് അനസ്തെറ്റിസ്റ്റ് ആകാനോ, ആസ്തെറ്റിക്സ് രംഗത്ത് നഴ്സ് ഇൻജക്ടറായി പ്രവർത്തിക്കാനോ ആണ് അവർ പ്രത്യേകിച്ചും താൽപ്പര്യപ്പെടുന്നത്. AI ടെക്നോളജി തന്റെ ഈ പുതിയ കരിയറിനെ ബാധിക്കില്ലെന്നാണ് ക്രിസ്റ്റി കരുതുന്നത്.&lt;/p&gt;&lt;p&gt;&lt;strong&gt;45-ാം വയസ്സിൽ പുതിയ തുടക്കം&lt;/strong&gt;&lt;/p&gt;&lt;p&gt;നിലവിൽ ഓൺലൈൻ വഴിയുള്ള അക്സലറേറ്റഡ് നഴ്സിങ് പ്രോഗ്രാമിൽ ചേർന്ന ക്രിസ്റ്റി പഠനം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണുകൾ എടുത്തും കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയും ചില ജോലികൾ ചെയ്തുമാണ് അവർ ചെലവുകൾ കണ്ടെത്തുന്നത്. 'എല്ലാം ആദ്യം മുതൽ തുടങ്ങുകയാണ്, തന്റേത് ചെറിയ പ്രായമല്ലെന്ന് അറിയാം' എന്ന് ക്രിസ്റ്റി പറയുന്നു. എങ്കിലും വെല്ലുവിളികൾ തരണം ചെയ്ത് റിട്ടയർമെന്റ് കാലം വരെ നഴ്സിങ് രംഗത്ത് തന്നെ തുടരാനാണ് അവരുടെ തീരുമാനം.&lt;/p&gt;]]></content:encoded>
            <category><![CDATA[web-specials-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/web-specials-magazine/woman-quit-corporate-job-started-studying-nursing-at-45-articleshow-g1pfhsd"/>
        </item>
        <item>
            <title><![CDATA[കേസെടുക്കാതെ പിന്നോട്ടില്ല, സമരം തുടരും : രാഹുൽ ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-demands-case-vows-continued-protest-videoshow-n1z85ps</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-demands-case-vows-continued-protest-videoshow-n1z85ps</guid>
            <pubDate>Fri, 21 Aug 2026 15:33:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/BxWqitAh-wk" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;സിജെപി പ്രതിഷേധത്തിലെ പ്ലെലറ്റ് ഗൺ ആക്രമണം: പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷനുമുന്നിൽ മിന്നൽ സമരവുമായി രാഹുൽ ഗാന്ധി; കേസെടുക്കാതെ പിന്നോട്ടില്ലയെന്നും , FIR രേഖപ്പെടുത്തണമെന്നും അല്ലാതെ സമരം അവസാനിപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-demands-case-vows-continued-protest-videoshow-n1z85ps"/>
        </item>
        <item>
            <title><![CDATA[കള്ളൻ വിജയൻ ലേഖന വിവാദം;  കെ ആർ അജയൻ രാജിവെച്ചു]]></title>
            <link>https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-obid2d3</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-obid2d3</guid>
            <pubDate>Fri, 21 Aug 2026 15:32:53 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazksvu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കള്ളൻ വിജയൻ ലേഖന വിവാദത്തിൽ രാജി; ദേശാഭിമാനിയിൽ നിന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ കെ ആർ അജയൻ രാജിവെച്ചു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/k-r-ajayan-resigns-amid-kallan-vijayan-controversy-videoshow-obid2d3"/>
        </item>
        <item>
            <title><![CDATA[വിഴിഞ്ഞം തുറമുഖത്തെ നശിപ്പിക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ രക്ഷകരെന്ന് അവകാശപ്പെടുന്നത്, ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്നും ബാലഗോപാൽ]]></title>
            <link>https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w</guid>
            <pubDate>Fri, 21 Aug 2026 15:30:52 +0530</pubDate>
            <description><![CDATA[വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വിതരണത്തിലെ പ്രശ്നങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kg17tmedvg1f8g13afmje34z,imgname-fotojet---2026-01-28t081435.164-1769568293325.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ രക്ഷിച്ചതാണെന്ന് അവകാശപ്പെടുന്നതെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. മുൻപ് വിഴിഞ്ഞത്തിനെതിരെ സമരം ചെയ്തവർ ആരെന്ന് എല്ലാവർക്കും അറിയാമെന്നും, ഇപ്പോൾ വീണ്ടും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ ഡി റെയ്ഡും കായിക മേഖലയിലെ വിവാദങ്ങളും മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കള്ളപ്രചാരണങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. ക്ഷേമ പെൻഷൻ വിതരണത്തെക്കുറിച്ച് എതിരാളികൾ എൽ ഡി എഫിനെതിരെ തെറ്റിദ്ധാരണ പരത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കുറി പലർക്കും ക്ഷേമ പെൻഷൻ നഷ്ടപ്പെടുമെന്നും യു ഡി എഫ് സർക്കാരിന്&zwj;റെ വീഴ്ചയാണ് ഇതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. ഓണം കഴിയുന്നതോടെ എത്രപേർക്ക് കൃത്യമായി ക്ഷേമ പെൻഷൻ ലഭിച്ചുവെന്ന് എല്ലാവർക്കും ബോധ്യപ്പെടുമെന്നും കഴിഞ്ഞ സർക്കാരിനെതിരെ വ്യാജ വാർത്തകൾ പരത്തി ജനശ്രദ്ധ തിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വിവരിച്ചു.&lt;/p&gt;&lt;h2&gt;&lt;strong&gt;നാടക വിവാദം അനാവശ്യം&lt;/strong&gt;&lt;/h2&gt;&lt;p&gt;ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെയുള്ള വിവാദങ്ങളിലും ബാലഗോപാൽ പ്രതികരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഒരു സ്ത്രീ അനുഭവിച്ച യാതനകളും പ്രശ്നങ്ങളുമാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. ഇതിനെതിരെ ആർ എസ് എസ്, സംഘപരിവാർ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് രംഗത്തുവന്നത്. ഇത്തരം ചരിത്രപരമായ വിഷയങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Anver Sajad</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/opponents-spreading-false-campaigns-against-left-government-kn-balagopal-articleshow-blrri6w"/>
        </item>
        <item>
            <title><![CDATA[നീതി കിട്ടും വരെ പ്രതിഷേധം തുടരും; ദില്ലിയിൽ മിന്നൽ സമരവുമായി രാ​ഹുൽ ​ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-leads-surprise-protest-in-delhi-for-justice-videoshow-u06l0g9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-leads-surprise-protest-in-delhi-for-justice-videoshow-u06l0g9</guid>
            <pubDate>Fri, 21 Aug 2026 15:29:43 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazkqz6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുമായി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ; ദില്ലിയിൽ മിന്നൽ സമരവുമായി രാ​ഹുൽ ​ഗാന്ധി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-leads-surprise-protest-in-delhi-for-justice-videoshow-u06l0g9"/>
        </item>
        <item>
            <title><![CDATA[‘എനിക്ക് എല്ലാ അധികാരങ്ങളും ഉണ്ടെന്നാണ് എന്റെ അറിവ്’; മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണ‍‍ർ]]></title>
            <link>https://www.asianetnews.com/videos/news/governor-rejects-cm-s-stance-asserts-full-authority-videoshow-yhyxvoo</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/governor-rejects-cm-s-stance-asserts-full-authority-videoshow-yhyxvoo</guid>
            <pubDate>Fri, 21 Aug 2026 15:29:35 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazkqpy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'എല്ലാ സ&zwj;ർക്കാരും തൻ്റെ സർക്കാ&zwj;&zwj;ർ, ഗവ&zwj;&zwj;ർണർ പദവിയെ ആദരവോടെ കാണണം'; ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവ&zwj;&zwj;&zwj;ർണർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/governor-rejects-cm-s-stance-asserts-full-authority-videoshow-yhyxvoo"/>
        </item>
        <item>
            <title><![CDATA[ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു, 55 കാരനായ ആശുപത്രി ജീവനക്കാരന് ജീവൻ നഷ്ടമായി]]></title>
            <link>https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w</guid>
            <pubDate>Fri, 21 Aug 2026 15:28:19 +0530</pubDate>
            <description><![CDATA[ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hw2zg9apwey0knstyzrqr3,imgname-fotojet---2026-08-21t152736.271-1787306278409.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവണ്&zwj;മെന്&zwj;റ് ടി ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്. വൈകിട്ട് 5.30 ന് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് ദാസ് ബേബി കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ചേർന്ന് ഉടൻ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ഗ്രേസി. മക്കൾ ബിൻസി, ജാൻസി. മരുമകൻ ജിജോ.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/onam-celebration-tragedy-part-time-employee-dies-after-collapsing-at-vandanam-medical-college-articleshow-iduqd7w"/>
        </item>
        <item>
            <title><![CDATA[മുത്തങ്ങയിലെ പൊലീസ് ഉദ്യോഗസ്ഥൻ വധശ്രമ കേസ്; ഗീതാനന്ദൻ്റെ ശിക്ഷ മരവിപ്പിച്ചു]]></title>
            <link>https://www.asianetnews.com/videos/news/muthanga-case-geethanandan-s-sentence-suspended-videoshow-7emu1la</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/muthanga-case-geethanandan-s-sentence-suspended-videoshow-7emu1la</guid>
            <pubDate>Fri, 21 Aug 2026 15:27:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazkpci" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മുത്തങ്ങയിലെ പൊലീസ് ഉദ്യോഗസ്ഥൻ വധശ്രമ കേസ്; ഗീതാനന്ദൻ്റെ അടക്കം നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു, പ്രതികൾ 40000 രൂപ കെട്ടിവെക്കണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/muthanga-case-geethanandan-s-sentence-suspended-videoshow-7emu1la"/>
        </item>
        <item>
            <title><![CDATA[മാര്‍ക്ക് റാഷ്ഫോര്‍ഡിന്റെ മടങ്ങിവരവിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ മൈക്കല്‍ കാരിക്ക്]]></title>
            <link>https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk</link>
            <guid isPermaLink="true">https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk</guid>
            <pubDate>Fri, 21 Aug 2026 15:21:45 +0530</pubDate>
            <description><![CDATA[താരത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, റാഷ്ഫോർഡ് കളിക്കാൻ പൂർണ്ണ സജ്ജനാണെന്നും ആവശ്യമെങ്കിൽ സെന്റർ ഫോർവേഡ് റോളിൽ പോലും കളിക്കാൻ കഴിയുമെന്നും കാരിക്ക് സൂചിപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7f87ynqmp62akpd0pzj7vm2,imgname-marcus-rashford--6--1760374815415.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മാഞ്ചസ്റ്റര്&zwj;: ബാഴ്&zwnj;സലോണയില്&zwj; ലോണില്&zwj; പോയ ശേഷം ശേഷം മാഞ്ചസ്റ്റര്&zwj; യുണൈറ്റഡില്&zwj; തിരിച്ചെത്തിയ ഇംഗ്ലീഷ് ഫോര്&zwj;വേഡ് മാര്&zwj;ക്ക് റാഷ്ഫോര്&zwj;ഡിന്റെ മനോഭാവത്തെയും ശാരീരികക്ഷമതയെയും പ്രശംസിച്ച് ടീം മാനേജര്&zwj; മൈക്കല്&zwj; കാരിക്. എങ്കിലും ഓള്&zwj;ഡ് ട്രഫോര്&zwj;ഡില്&zwj; താരത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മുന്&zwj; മാനേജര്&zwj; റൂബന്&zwj; അമോറിമിന് കീഴില്&zwj; അവസരങ്ങള്&zwj; ലഭിക്കാതിരുന്ന റാഷ്ഫോര്&zwj;ഡ്, കഴിഞ്ഞ സീസണില്&zwj; ബാഴ്&zwnj;സലോണയ്ക്കായി ലോണില്&zwj; കളിക്കുകയും കാറ്റലന്&zwj; ക്ലബ്ബിന് കിരീടം നേടിക്കൊടുക്കുന്നതില്&zwj; നിര്&zwj;ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.&lt;/p&gt;&lt;p&gt;ബാഴ്&zwnj;സലോണയിലേക്ക് പോകുന്നതിന് മുന്&zwj;പ് ആസ്റ്റണ്&zwj; വില്ലയിലും താരം ലോണില്&zwj; കളിച്ചിട്ടുണ്ട്. ഡബ്ലിനില്&zwj; പരിശീലനത്തിനായി തിരിച്ചെത്തിയത് മുതല്&zwj; റാഷ്ഫോര്&zwj;ഡ് മികച്ച ശാരീരികക്ഷമതയും ഊര്&zwj;ജവും പ്രകടമാക്കുന്നുണ്ടെന്ന് ഹള്&zwj; സിറ്റിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി കാരിക് മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റും ഷാര്&zwj;പ്പുമായി കാണപ്പെടുന്ന താരം കളിക്കാന്&zwj; പൂര്&zwj;ണ്ണ സജ്ജനാണെന്നും കാരിക് വ്യക്തമാക്കി. ആവശ്യമെങ്കില്&zwj; റാഷ്ഫോര്&zwj;ഡിന് സെന്റര്&zwj; ഫോര്&zwj;വേഡ് റോളിലും കളിക്കാന്&zwj; കഴിയുമെന്ന് കാരിക് സൂചിപ്പിച്ചു.&lt;/p&gt;&lt;p&gt;എങ്കിലും അത് അദ്ദേഹത്തിന്റെ ഒന്നാം നമ്പര്&zwj; പൊസിഷനാണെന്ന് പറയാനാകില്ലെന്നും, മുന്നേറ്റനിരയില്&zwj; വിവിധ റോളുകള്&zwj; കൈകാര്യം ചെയ്യാന്&zwj; താരങ്ങള്&zwj;ക്ക് വഴക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്&zwj;ത്തു. സെപ്റ്റംബര്&zwj; ഒന്നിന് ട്രാന്&zwj;സ്ഫര്&zwj; വിന്&zwj;ഡോ അവസാനിക്കുന്നതിന് മുന്&zwj;പ് സ്&zwnj;ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്. ബെല്&zwj;ജിയം മിഡ്ഫീല്&zwj;ഡര്&zwj; യൂറി ടീലമാന്&zwj;സ്, ബ്രസീല്&zwj; താരം ആന്ദ്രേ സാന്റോസ് എന്നിവരെ ക്ലബ്ബ് ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;പുതിയ പ്രീമിയര്&zwj; ലീഗ് സീസണില്&zwj; ഹള്&zwj; സിറ്റിക്കെതിരെ നടക്കുന്ന മത്സരത്തിലൂടെ റാഷ്ഫോര്&zwj;ഡിന് തന്റെ കഴിവ് തെളിയിക്കാന്&zwj; വീണ്ടും അവസരം ലഭിച്ചേക്കാം. 2016-17 സീസണില്&zwj; ഹള്&zwj; സിറ്റിക്കെതിരെ യുണൈറ്റഡിനായി അവസാന നിമിഷം ഗോള്&zwj; നേടി വിജയം സമ്മാനിച്ച താരം കൂടിയാണ് റാഷ്ഫോര്&zwj;ഡ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[football-sports]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/football-sports/manchester-united-coach-carrick-supports-marcus-rashford-articleshow-p65iwtk"/>
        </item>
        <item>
            <title><![CDATA[നബിദിനം; നാല് ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു]]></title>
            <link>https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv</guid>
            <pubDate>Fri, 21 Aug 2026 15:19:43 +0530</pubDate>
            <description><![CDATA[നബിദിനത്തോടനുബന്ധിച്ച് യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു. ചില രാജ്യങ്ങളിൽ വാരാന്ത്യത്തോട് ചേർന്ന് അവധി പുനഃക്രമീകരിച്ചതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jynkw3fzbvj3y2g9q8487mx5,imgname-fotojet---2025-06-26t132725.095-1750924660223.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: നബിദിനത്തിന്&zwj;റെ ഭാഗമായി യുഎഇ, ഒമാൻ, കുവൈത്ത്, ബഹ്&zwnj;റൈൻ എന്നീ നാല് ഗൾഫ് രാജ്യങ്ങൾ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്റ വർഷ കലണ്ടറിലെ റബീഉൽ അവ്വൽ 12-നാണ് ഇസ്ലാമിക ലോകം നബിദിനമായി ആഘോഷിക്കുന്നത്. ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനമെങ്കിലും, ചില രാജ്യങ്ങളിൽ വാരാന്ത്യ അവധിയോട് ചേർത്ത് തുടർച്ചയായി അവധി ലഭിക്കും വിധമാണ് പൊതു അവധി പുനഃക്രമീകരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;യുഎഇയിൽ ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവെ ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്ന ജീവനക്കാർക്ക് വെള്ളിയാഴ്ച കൂടി അവധി ലഭിക്കുന്നതോടെ തുടർച്ചയായ 3 ദിവസത്തെ നീണ്ട അവധി ആസ്വദിക്കാം. ഒമാനിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് നബിദിനം പ്രമാണിച്ചുള്ള പൊതു അവധി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി 3 ദിവസത്തെ ദീർഘിച്ച അവധി ഒമാനിലെ ജീവനക്കാർക്ക് ലഭിക്കും. കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 27 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇതോടെ അവിടെയും തുടർച്ചയായി മൂന്ന് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ബഹ്&zwnj;റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഉത്തരവ് പ്രകാരം, നബിദിനം യഥാർത്ഥത്തിൽ വരുന്ന ഓഗസ്റ്റ് 25 ചൊവ്വാഴ്ച തന്നെയാണ് ബഹ്റൈനിൽ പൊതു അവധി. എല്ലാ രാജ്യങ്ങളിലെയും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഈ ദിവസങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി ലഭ്യമായിരിക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/four-gulf-countries-announce-public-holidays-for-prophets-birthday-articleshow-qis8ukv"/>
        </item>
        <item>
            <title><![CDATA[ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി]]></title>
            <link>https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1</guid>
            <pubDate>Fri, 21 Aug 2026 15:19:02 +0530</pubDate>
            <description><![CDATA[വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m074jw9spyh8ss1ef28jpqkr,imgname-s-sreejith-ips-1786946089273.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാറിന്&zwj;റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരിൽ സ്പാ ഉണ്ടെന്നാണ് ഹ&zwj;ർജിക്കാരന്&zwj;റെ ആരോപണം. ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ അനധികൃതമായി സ്ക്വാഡ് ഉണ്ടാക്കി അഴിമതി നടത്തി എന്നും പരാതിയിൽ പറയുന്നു. വീണ്ടും അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ദിപിൻ ഇടവന എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ എസ് ശ്രീജിത്തിനും സർക്കാറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 31 ന് വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/another-petition-filed-against-dgp-s-sreejith-articleshow-719f2x1"/>
        </item>
        <item>
            <title><![CDATA[ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോ​ഗ്യ​ഗുണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/food/health-benefits-of-carrots-323ht18</link>
            <guid isPermaLink="true">https://www.asianetnews.com/webstories/food/health-benefits-of-carrots-323ht18</guid>
            <pubDate>Fri, 21 Aug 2026 15:16:52 +0530</pubDate>
            <description><![CDATA[ക്യാരറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആറ് ആരോഗ്യഗുണങ്ങൾ]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kk965xmvhgxkk5dn94eama15,imgname-new-project---2026-03-09t170010.073-1773056226971.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[food]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/webstories/food/health-benefits-of-carrots-323ht18"/>
        </item>
        <item>
            <title><![CDATA[തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ]]></title>
            <link>https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf</link>
            <guid isPermaLink="true">https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf</guid>
            <pubDate>Fri, 21 Aug 2026 15:15:34 +0530</pubDate>
            <description><![CDATA[തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. നിലവിൽ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kxdqay2c1m8mzx3rft53ymmj,imgname-kaleshwaram-project-row-revanth-reddys-belt-treatment-remark-sparks-political-clash-with-brs-1783945853004.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവിൽ യുകെയിലെ ലണ്ടനിലുള്ള രേവന്ത് റെഡ്ഡി, യുഎസ് സന്ദർശനത്തിന് ഒരുങ്ങവെ ആണ് കേന്ദ്രസർക്കാർ യാത്രാനുമതി നിഷേധിച്ചത്. ഈ സാഹചര്യത്തിൽ യുഎസ് സന്ദർശനം റദ്ദാക്കി രേവന്ത് റെഡ്ഡി, ഓഗസ്റ്റ് 23ന് ഹൈദരാബാദിൽ എത്തും.&lt;/p&gt;&lt;p&gt;ലണ്ടനിൽനിന്ന് യുഎസിലെ ബോസ്റ്റൺ സന്ദർശിച്ച ശേഷം ഈ മാസം 30ന് ഹൈരദാബാദിലേക്ക് മടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. മുഖ്യമന്ത്രിയുടെ തെലങ്കാന റൈസിങ് പരിപാടിയുടെ ഭാഗമായിരുന്നു യുഎസ്, യുകെ സന്ദർശനം. യാത്രാനുമതിക്കായി സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും യുകെ സന്ദർശനത്തിന് മാത്രമാണ് അനുമതി നൽകിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെയിൽ എത്തിയ ശേഷമാണ് യുഎസ് സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ച വിവരം കേന്ദ്രസർക്കാർ അറിയിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.&lt;/p&gt;&lt;p&gt;ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി വിദേശ രാജ്യങ്ങളിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസ് സന്ദർശനം റദ്ദാക്കാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാഷ്ട്രീയപരമായ കാരണങ്ങളാൽ അനുമതി നിഷേധിച്ചിരിക്കുന്നു എന്ന് സർക്കാർ അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം, സർക്കാർ പ്രതിനിധികൾ യുഎസിൽ എത്തി കരാറുകളിൽ ഒപ്പുവെക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലണ്ടനിൽ നിശ്ചയിച്ച വിവിധ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാകും മുഖ്യമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങും.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/centre-denies-permission-for-cm-revanth-reddy-us-visit-articleshow-9cebbzf"/>
        </item>
        <item>
            <title><![CDATA[അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂർ സെൻട്രൽ ജയിലിൽ അടക്കാൻ ഉത്തരവ്]]></title>
            <link>https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh</guid>
            <pubDate>Fri, 21 Aug 2026 15:09:20 +0530</pubDate>
            <description><![CDATA[കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzj3s1hd07e5agnq15sq9ggv,imgname-fotojet---2026-08-09t072621.707-1786240599597.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കണ്ണൂർ: &lt;/strong&gt;അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. അർജുൻ ആയങ്കിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനാണ് ഉത്തരവായിട്ടുള്ളത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/arjun-ayanki-charged-with-kappa-ordered-to-be-lodged-in-kannur-central-jail-articleshow-sl831rh"/>
        </item>
        <item>
            <title><![CDATA[രാജസ്ഥാനിൽ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; വാഹനം തകർത്തു]]></title>
            <link>https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c</guid>
            <pubDate>Fri, 21 Aug 2026 15:07:43 +0530</pubDate>
            <description><![CDATA[രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് മർദ്ദനമേൽക്കുകയും പ്രവർത്തകർ സഞ്ചരിച്ച വാഹനം തകർക്കുകയും ചെയ്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hv7p5k8cc2ptddqydzta0x,imgname-cjp-1787305384115.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ജയ്പൂർ: രാജസ്ഥാനിൽ സി ജെ പി പ്രവർത്തകർക്ക് നേരെ ആക്രമണം. ജയ്പൂരിലെ സ്കൂൾ സന്ദർശിക്കുന്നതിനിടെ ആണ് ആക്രമണമുണ്ടായത്. സിജെപി നേതാവ് അശുതോഷ് റങ്കയ്ക്ക് അടക്കം മർദ്ദനമേറ്റു. പ്രവർത്തകർ സഞ്ചരിച്ച വാഹനവും തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് സി ജെ പി ആരോപിച്ചു.&lt;/p&gt;&lt;p&gt;കൻവാർപുരയിലെ സ്കൂളിലേക്ക് പോകുമ്പോഴാണ് സി ജെ പി പ്രവർത്തകർക്കു നേരെ ആക്രമണമുണ്ടായത്- 'എന്താണ് രാജസ്ഥാനിൽ നടക്കുന്നത്? ബി ജെ പിയുടെ ഗുണ്ടകൾ സി ജെ പി പ്രവർത്തകരെ ലക്ഷ്യമിട്ടു. പൊലീസ് എന്തിനിത് അനുവദിച്ചു'-ആക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്ന കാറിന്&zwj;റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അഭിജീത് ദിപ്കെ സോഷ്യൽ മീഡിയയിൽ ചോദിച്ചു.&lt;/p&gt;&lt;p&gt;VIDEO | Jaipur, Rajasthan: Cockroach Janata Party (CJP) co-convenor Ashutosh Ranka and others chased away by locals as they tried to visit Bagru village. #CJP #JaipurNews(Full video available to PTI Videos - https://t.co/n147TvrpG7) pic.twitter.com/ZivHSEFqaO&lt;/p&gt;&lt;p&gt;&mdash; Press Trust of India (@PTI_News) August 21, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cjp-alleges-attack-during-rajasthan-school-visit-articleshow-8zr7d0c"/>
        </item>
        <item>
            <title><![CDATA[സൗദിയിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത; ജാഗ്രതാ നിർദ്ദേശം]]></title>
            <link>https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10</guid>
            <pubDate>Fri, 21 Aug 2026 14:55:18 +0530</pubDate>
            <description><![CDATA[സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജീസാൻ, അസീർ പ്രവിശ്യകളിലാണ് പ്രധാനമായും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്, മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kz399bdwhqewmxxg935gq9dk,imgname-rain-alert-1785743060412.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ചൊവ്വാഴ്ച വരെ കനത്ത ഇടിമിന്നലോടു കൂടിയ മഴയ്ക്കും ആലിപ്പഴ വർഷത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രധാനമായും ജീസാൻ, അസീർ പ്രവിശ്യകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.&lt;/p&gt;&lt;p&gt;മണിക്കൂറിൽ 10 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാമെന്നും ഇതോടൊപ്പം മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റും പൊടിപടലങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.&lt;/p&gt;&lt;h2&gt;മഴ മുന്നറിയിപ്പുള്ള പ്രധാന മേഖലകൾ&lt;/h2&gt;&lt;p&gt;ജീസാൻ, അസീർ പ്രവിശ്യകളിലെ അൽ-റൈത്ത്, ഹറൂബ്, ഫൈഫ, അബഹ, ഖമീസ് മുശൈത്ത്, അൽ-നമാസ് തുടങ്ങിയ ഇടങ്ങളിൽ കനത്ത മഴ പെയ്യും. അൽ-ബാഹ, മക്ക പ്രവിശ്യകളിലെ ഖിൽവ, മഖ്&zwnj;വ, തായിഫ്, മൈസാൻ, അദഹം തുടങ്ങിയ മേഖലകളിൽ മിതമായതോ ശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. റന്യ, അൽ-ഖുൻഫുദ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കും. ഇതിന് പുറമെ നജ്&zwnj;റാൻ, മദീന (അൽ-മഹ്ദ്), റിയാദ് (വാദി അൽ-ദവാസിർ), കിഴക്കൻ പ്രവിശ്യ (അൽ-അഹ്സ, റൂബ് അൽ ഖാലി) എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.&lt;/p&gt;&lt;p&gt;തീരദേശ മേഖലകളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വാദികളിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ സേന പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടുത്ത ആഴ്ച അവസാനത്തോടെ മാത്രമേ കാലാവസ്ഥ സാധാരണ നിലയിലാകൂ എന്നാണ് നിലവിലെ പ്രവചനം.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/thunderstorms-and-flash-flood-risk-forecast-across-parts-of-saudi-arabia-articleshow-02gbo10"/>
        </item>
        <item>
            <title><![CDATA[വിജയ് പ്രഖ്യാപിച്ച കാർ വേണ്ടെന്ന് ഡിഎംകെ; പാർട്ടിയുടെ 59 എംഎൽഎമാരും വാഗ്ദാനം നിരസിക്കുന്നുവെന്ന് ഉദയനിധി]]></title>
            <link>https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg</guid>
            <pubDate>Fri, 21 Aug 2026 14:51:02 +0530</pubDate>
            <description><![CDATA[തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോൾ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിലപാടെടുത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hk3jytmgfa6qt4htxtmrea,imgname-udhayanidhi-stalin-1787296861146.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എം എൽ എ മാർക്ക് പ്രഖ്യാപിച്ച കാർ നിരസിച്ച് ഡി എം കെ. പാർട്ടിയുടെ 59 എം എൽ എമാർ സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. ഡി എം കെ സർക്കാരിന്&zwj;റെ കാലത്തെ സാമ്പത്തിക ബാധ്യത ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. അങ്ങനെയുള്ളപ്പോൾ അനാവശ്യ ചെലവ് വേണ്ട. എം എൽ എമാരുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കണം. അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും ഉദയനിധി അഭിപ്രായപ്പെട്ടു.&lt;/p&gt;&lt;p&gt;വിജയ് സംസ്ഥാനത്തെ 234 എം എൽ എമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഭരണപക്ഷമായ ടി വി കെയും പ്രതിപക്ഷമായ ഡി എം കെയും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായത്. ഡി എം കെയുടെ 59 നിയമസഭാംഗങ്ങളും ഈ ആനുകൂല്യം സ്വീകരിക്കില്ലെന്ന് തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പ്രഖ്യാപിച്ചു. അധികാരമേറ്റ നാൾ മുതൽ സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് ആവർത്തിച്ചു പറയുന്ന ടി വി കെ സര്&zwj;ക്കാരിന്റെ നിലപാടിലെ വൈരുദ്ധ്യത്തെ അദ്ദേഹം ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;എല്ലാ എം എൽ എമാരെയും സമന്മാരായി കാണാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് വ്യക്തമാക്കി മന്ത്രി ആധവ് അർജുന സർക്കാരിന്&zwj;റെ തീരുമാനത്തെ ന്യായീകരിച്ചു. വി സി കെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എം എൽ എമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ഒരു ആഡംബരമല്ല, മറിച്ച് അത്യന്താപേക്ഷിതമായ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.&lt;/p&gt;&lt;p&gt;&quot;ഞങ്ങളുടെ പല എം എൽ എമാർക്കും സ്വന്തമായി വീടും കാറുമില്ല, പ്രത്യേകിച്ച് ഇടത് പാർട്ടി എം എൽ എമാർക്ക്. ഒരു പ്രഖ്യാപനം നടത്തുമ്പോൾ അത് എല്ലാവർക്കും പൊതുവായുള്ളതായിരിക്കും. നിലവിൽ സ്വന്തമായി കാറുള്ളവർ സർക്കാർ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ല എന്നതാണ് ടി വി കെയുടെ നിലപാട്&quot; എന്ന് മന്ത്രി വിശദീകരിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ വിമർശനം ഉന്നയിച്ച ആധവ് അർജുന, സ്വന്തമായി മൂന്ന് ബംഗ്ലാവുകൾ ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ് സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്ന് ചോദിച്ചു. സൌജന്യ കാറിനൊപ്പം ഡ്രൈവർ, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസ് നൽകുമെന്നും വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/india-news/dmk-59-mlas-reject-tamil-nadu-cm-vijay-s-free-car-offer-articleshow-0m1g6rg"/>
        </item>
        <item>
            <title><![CDATA[കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/webstories/health/boost-your-eye-health-by-adding-these-superfoods-to-your-diet-lbrcxtk</link>
            <guid isPermaLink="true">https://www.asianetnews.com/webstories/health/boost-your-eye-health-by-adding-these-superfoods-to-your-diet-lbrcxtk</guid>
            <pubDate>Fri, 21 Aug 2026 14:49:03 +0530</pubDate>
            <description><![CDATA[കാഴ്ചശക്തി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kq6qyqa3n90sxpc40j7y72k2,imgname-improve-eyesight-1--1--1777269169475.jpg" type="image/jpeg" height="390" width="690"/>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/webstories/health/boost-your-eye-health-by-adding-these-superfoods-to-your-diet-lbrcxtk"/>
        </item>
        <item>
            <title><![CDATA[എറണാകുളത്ത് ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച് കടത്തി; പ്രതി പിടിയിൽ; പോത്തുകളെ കൊണ്ടുപോയ വാഹന ഉടമകളും പ്രതികളാകുമെന്ന് പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf</link>
            <guid isPermaLink="true">https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf</guid>
            <pubDate>Fri, 21 Aug 2026 14:34:30 +0530</pubDate>
            <description><![CDATA[ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hs0qdpy6tvnrsqbxsm6dhy,imgname-buffalo-theft-ernakulam-1787303058870.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: പോത്തുകളെ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) നെയാണ് പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര താഴഞ്ചിറ പാടത്ത് നിന്നും മൂന്ന് പോത്തുകളെയും ബസാർ ഭാഗത്ത് നിന്ന് മൂന്ന് പോത്തുകളെയും കരിമ്പാടം ഭാഗത്ത് നിന്ന് ഒരു പോത്തിനെയും ആണ് മോഷ്ടിച്ച് കടത്തി കൊണ്ടുപോയത്.&lt;/p&gt;&lt;p&gt;ലക്ഷങ്ങൾ വില വരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്ഐ മാരായ അനീഷ്, മനോജ് കുമാർ, ഗോപി ,സീനിയർ സിപിഒ ലിഗിൽ ജോസ്, സിപിഒമാരായ സനൽ, വിനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/buffalo-theft-ernakulam-accused-arrested-articleshow-hn5dvqf"/>
        </item>
        <item>
            <title><![CDATA[പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ കേസ് എടുത്തില്ലെന്ന് ആരോപണം; പ്രതിഷേധം തുടർന്ന് രാഹുൽ ​ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-protests-inaction-on-pellet-gun-attack-videoshow-1g4c75k</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-protests-inaction-on-pellet-gun-attack-videoshow-1g4c75k</guid>
            <pubDate>Fri, 21 Aug 2026 14:28:51 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/bjxp09DtWlY" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ​ഗൺ ആക്രമണത്തിൽ കേസ് എടുത്തില്ലെന്ന് ആരോപണം; പ്രതിഷേധം തുടർന്ന് രാഹുൽ ​ഗാന്ധി, പിന്തുണയുമായി പ്രിയങ്ക ​ഗാന്ധിയും സ്ഥലത്തെത്തി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-protests-inaction-on-pellet-gun-attack-videoshow-1g4c75k"/>
        </item>
        <item>
            <title><![CDATA[മാസപ്പടി കേസ് ; വീണയുടെ കയ്യെഴുത്ത് സാമ്പിളുകൾ ശേഖരിക്കാൻ  ഇ ഡി]]></title>
            <link>https://www.asianetnews.com/videos/news/masappadi-case-ed-to-collect-veena-s-handwriting-samples-videoshow-5uvsqae</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/masappadi-case-ed-to-collect-veena-s-handwriting-samples-videoshow-5uvsqae</guid>
            <pubDate>Fri, 21 Aug 2026 14:23:48 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjr3m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മാസപ്പടി കേസിൽ ഡയറിയിലെ കയ്യെഴുത്ത് വീണയുടേതെന്ന് പരിശോധിക്കാൻ കയ്യെഴുത്ത് സാമ്പിളുകൾ എടുക്കാൻ ഇ ഡി നീക്കം; 'വീണ ഒറ്റയ്ക്ക് ചെയ്ത ക്രമക്കേടല്ല,പിണറായിക്കും റിയാസിനും പങ്കുണ്ടെന്ന് കെ എം ഷാജി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/masappadi-case-ed-to-collect-veena-s-handwriting-samples-videoshow-5uvsqae"/>
        </item>
        <item>
            <title><![CDATA[കുത്തിയിരുന്ന് പ്രതിഷേധം; ആക്രമണത്തിനിരയായ വിദ്യാര്‍ത്ഥിക്കൊപ്പം രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-s-sit-in-protest-for-attacked-student-videoshow-kg240s2</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-s-sit-in-protest-for-attacked-student-videoshow-kg240s2</guid>
            <pubDate>Fri, 21 Aug 2026 14:23:36 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjqxq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ​​ഗൺ ആക്രമണത്തിനിരയായ വിദ്യാര്&zwj;ത്ഥിക്കൊപ്പം രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ; കേസിൽ പുതിയ പരാതി നൽകും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-s-sit-in-protest-for-attacked-student-videoshow-kg240s2"/>
        </item>
        <item>
            <title><![CDATA[തലയ്ക്കടക്കം ​ഗുരുതര പരിക്ക്; ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/videos/news/biker-fatally-struck-by-iron-pipe-from-lorry-videoshow-41sqzsc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/biker-fatally-struck-by-iron-pipe-from-lorry-videoshow-41sqzsc</guid>
            <pubDate>Fri, 21 Aug 2026 14:23:04 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjqpq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;തലയ്ക്കടക്കം ​ഗുരുതര പരിക്ക്; തൃശൂരിൽ ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരിച്ചത് കുട്ടനെല്ലൂർ സ്വദേശി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/biker-fatally-struck-by-iron-pipe-from-lorry-videoshow-41sqzsc"/>
        </item>
        <item>
            <title><![CDATA[കേസ് എടുക്കാൻ തയ്യാറാകാതെ പൊലീസ്; കേസെടുക്കുന്നതുവരെ സ്റ്റേഷനിൽ തുടരുമെന്ന് രാഹുൽ ഗാന്ധി]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-in-police-standoff-over-refused-case-videoshow-558a18e</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-in-police-standoff-over-refused-case-videoshow-558a18e</guid>
            <pubDate>Fri, 21 Aug 2026 14:21:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjpui" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പെല്ലറ്റ് ​​ഗൺ ആക്രമണത്തിൽ പരിക്കേറ്റയാളുമായി രാ​ഹുൽ ​ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ; മന്ദിര്&zwj;മാര്&zwj;ഗ് സ്റ്റേഷനിൽ എത്തിയെങ്കിലും കേസെടുക്കാന്&zwj; വിസമ്മതിച്ചെന്ന് കോണ്&zwj;ഗ്രസ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-in-police-standoff-over-refused-case-videoshow-558a18e"/>
        </item>
        <item>
            <title><![CDATA[സർക്കാരിന് അനാവശ്യ ചെലവ്; വിജയ് നൽകുന്ന കാർ വേണ്ടെന്ന് ഡിഎംകെ]]></title>
            <link>https://www.asianetnews.com/videos/news/dmk-rejects-vijay-s-car-gift-citing-govt-expense-videoshow-54ti0b1</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/dmk-rejects-vijay-s-car-gift-citing-govt-expense-videoshow-54ti0b1</guid>
            <pubDate>Fri, 21 Aug 2026 14:20:16 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjpbq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഡിഎംകെയുടെ എംഎൽഎമാർക്ക് വിജയ് നൽകുന്ന കാർ വേണ്ടെന്ന് ഉദയനിധി സ്റ്റാലിൻ; സർക്കാരിന് അനാവശ്യ ചെലവെന്ന് ഡിഎംകെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/dmk-rejects-vijay-s-car-gift-citing-govt-expense-videoshow-54ti0b1"/>
        </item>
        <item>
            <title><![CDATA[ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം]]></title>
            <link>https://www.asianetnews.com/videos/news/fatal-accident-biker-dies-after-iron-pipe-falls-from-truck-videoshow-wgiph76</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/fatal-accident-biker-dies-after-iron-pipe-falls-from-truck-videoshow-wgiph76</guid>
            <pubDate>Fri, 21 Aug 2026 14:19:11 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjosm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;തൃശൂരിൽ ലോറിയിൽ കൊണ്ടുപോയ ഇരുമ്പ് പൈപ്പ് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചത് കുട്ടനെല്ലൂർ സ്വദേശി ഷെറിൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/fatal-accident-biker-dies-after-iron-pipe-falls-from-truck-videoshow-wgiph76"/>
        </item>
        <item>
            <title><![CDATA[പൂക്കളങ്ങളും സദ്യയും തയ്യാർ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഓണാഘോഷം]]></title>
            <link>https://www.asianetnews.com/videos/news/kerala-schools-set-for-grand-onam-celebrations-videoshow-y61rbp8</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kerala-schools-set-for-grand-onam-celebrations-videoshow-y61rbp8</guid>
            <pubDate>Fri, 21 Aug 2026 14:17:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazjny6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പൂക്കളങ്ങളും സദ്യയും തയ്യാർ, കുട്ടികൾ ആഘോഷത്തിമിർപ്പിൽ; സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്ന് ഓണാഘോഷം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kerala-schools-set-for-grand-onam-celebrations-videoshow-y61rbp8"/>
        </item>
        <item>
            <title><![CDATA[ദില്ലിയിൽ മിന്നൽ സമരവുമായി രാഹുൽ, പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ, നീതി കിട്ടും വരെ പ്രതിഷേധം തുടരും]]></title>
            <link>https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm</link>
            <guid isPermaLink="true">https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm</guid>
            <pubDate>Fri, 21 Aug 2026 13:52:05 +0530</pubDate>
            <description><![CDATA[കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്‍റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്‍റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hpjpv4cx0rwpkvhp0f8wxt,imgname-14c6a360-25c9-4e82-8e4e-b61a4e6e75ad-1787300502372.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; സിജെപിയുടെ വിദ്യാ&zwj;ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് പാർലമെന്&zwj;റ് സ്ട്രീറ്റിലുള്ള സെൻട്രൽ ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന്&zwj;റെ ഓഫീസിലേക്ക് രാഹുൽ ഗാന്ധി നേരിട്ട് എത്തിയത്.&lt;/p&gt;&lt;p&gt;ആദ്യം മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലാണ് രാഹുൽ ഗാന്ധിയും വിദ്യാർത്ഥിയും എത്തിയത്. എന്നാൽ അവിടെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹം പാർലമെൻ്റ് സ്ട്രീറ്റിലെ ഡിസിപി ഓഫിസിലേക്ക് എത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ മടങ്ങില്ലെന്ന കർശന നിലപാടിലാണ് അദ്ദേഹം. ഡിസിപി ഓഫിസിലെത്തിയ അദ്ദേഹം പൊലീസ് നടപടിയെക്കുറിച്ചുള്ള അന്വേഷണം ഏത് ഘട്ടത്തിലാണെന്നും ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുകളിൽ നിന്ന് താഴെ വരെ ഉത്തരവാദപ്പെട്ടവർ ആരാണോ അവർ ശിക്ഷിക്കടണമെന്ന നിലപാടിൽ ഉറച്ചാണ് രാഹുൽ ഗാന്ധി.&lt;/p&gt;&lt;p&gt;സിജെപി പ്രതിഷേധത്തിനിടെ 'സൻസദ് ചലോ' മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത്തിൽ ഗുരുതര ആരോപണങ്ങൾ ഉയ&zwj;&zwj;ർന്നിരുന്നു. പൊലീസ് നടപടിയിൽ 19കാരനായ സാഹിൽ ലോചബ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയും അദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ സമരക്കാർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെയും സർക്കാരിന്റെയും ഔദ്യോഗിക വിശദീകരണം. ഈ വാദങ്ങൾ പൊളിച്ചുകൊണ്ട്, പരുക്കേറ്റ വിദ്യാർഥികളെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കുകയും ശരീരത്തിൽ നിന്ന് പെല്ലറ്റുകൾ നീക്കം ചെയ്തതിന്റെ മെഡിക്കൽ രേഖകൾ പുറത്തുവിടുകയും ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ശക്തമാക്കിയിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/protests-will-continue-until-justice-is-delivered-rahul-gandhi-arrives-at-dcp-office-with-pellet-gun-victim-articleshow-5tvdfdm"/>
        </item>
        <item>
            <title><![CDATA[വള്ളസദ്യയുടെ മറവിൽ പണം തട്ടൽ, ആറന്മുളയിൽ പരാതി, നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവസംഘവും]]></title>
            <link>https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp</guid>
            <pubDate>Fri, 21 Aug 2026 13:26:43 +0530</pubDate>
            <description><![CDATA[പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്കുള്ള പ്രത്യേകപാസുകളെല്ലാം പത്ത് ദിവസം മുൻപ് തീർന്നതാണ്. ഇനി സ്പെഷ്യൽ പാസ് ഈ വർഷമില്ല. എന്നാൽ ഇത് മറച്ച് വച്ച് പാസുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് ഇപ്പോൾ തട്ടിപ്പ് നടത്തുന്നത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hn3zc8x0dvq0t0zzwc695z,imgname-whatsapp-image-2026-08-21-at-13.23.50-1787298971016.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;h2&gt;സദ്യക്ക് 5000&lt;/h2&gt;&lt;p&gt;പത്തനംതിട്ട : വളളസദ്യക്ക് പ്രത്യേകപാസെന്ന് പേരിലാണ് വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നത് ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത് 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റിമാറ്റിപറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ടത്. പൊലീസിൽ ഇവർ പരാതി നൽകി.പള്ളിയോട സേവാസംഘം വഴി രണ്ടു പരാതികൾ ഇതിനോടകം ആറന്മുള സ്റ്റേഷനിൽ പരാതി കിട്ടിയിട്ടുണ്ട്. ഇപ്പോൾ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തട്ടിപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന് പള്ളിയോട സേവാസംഘം ആവശ്യപ്പെട്ടു. പമ്പാനദീതീരത്തെ ആറന്മള പാർത്ഥസാരഥി ക്ഷേത്രത്തിലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/complaint-filed-in-aranmula-regarding-money-swindling-palliyoda-seva-sangham-also-demands-action-articleshow-p7fb4xp"/>
        </item>
        <item>
            <title><![CDATA[മുംബൈ മലയാളികൾക്ക് ആശ്വാസം; ഓണത്തിന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ]]></title>
            <link>https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd</guid>
            <pubDate>Fri, 21 Aug 2026 13:18:34 +0530</pubDate>
            <description><![CDATA[ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hmn6yrz66ycpyw8amgzch1,imgname-whatsapp-image-2026-08-21-at-1.17.15-pm-1787298487256.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മുംബൈ: &lt;/strong&gt;മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് സെൻട്രൽ റെയിൽവേ ഉത്തരവായി. ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് മുംബൈ എൽടിടിയിൽ നിന്നും തിരുവനന്തപുരത്തേക്കും, ഈ മാസം 29ന് തിരിച്ച് മുംബൈയിലേക്കും സർവീസുകൾ ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ചെന്നൈ, ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നായി ദക്ഷിണ റെയിൽവേ 112 ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും മുംബൈയിൽ നിന്ന് ട്രെയിനുകളില്ലാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈ മലയാളികളോടുള്ള ഈ അവഗണന ചൂണ്ടിക്കാട്ടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് റെയിൽവേയുടെ ഇടപെടൽ.&lt;/p&gt;&lt;p&gt;മലയാളി സംഘടനകൾ ട്രെയിൻ ആവശ്യപ്പെടാത്തതുകൊണ്ടാണ് സ്പെഷ്യൽ സർവീസുകൾ വൈകിയതെന്നായിരുന്നു റെയിൽവേയുടെ ആദ്യ വിശദീകരണം. എന്നാൽ മാധ്യമ വാർത്തകൾക്ക് പിന്നാലെ വിഷയത്തിൽ അടിയന്തര റെയിൽവേ ഇടപെടൽ ആവശ്യപ്പെടുമെന്ന് കെ.സി വേണുഗോപാൽ എംപിയും വ്യക്തമാക്കിയിരുന്നു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും ജനപ്രതിനിധികളുടെ ഇടപെടലുകളും കൂടി ഫലം കണ്ടതോടെയാണ് ഒടുവിൽ മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ഓണം ട്രെയിൻ പ്രഖ്യാപിക്കാൻ റെയിൽവേ തയ്യാറായത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/india-news/relief-for-mumbai-malayalis-central-railways-allows-special-train-to-kerala-for-onam-articleshow-ld46ohd"/>
        </item>
        <item>
            <title><![CDATA[രാ​ഹുൽ ​ഗാന്ധി പൊലീസ് സ്റ്റേഷനിൽ; ഒപ്പം പെല്ലറ്റ് ​​ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാര്‍ത്ഥിയും]]></title>
            <link>https://www.asianetnews.com/videos/news/rahul-gandhi-at-station-with-pellet-gun-hit-student-videoshow-btf97ga</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/rahul-gandhi-at-station-with-pellet-gun-hit-student-videoshow-btf97ga</guid>
            <pubDate>Fri, 21 Aug 2026 13:13:02 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziq6y" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;രാ​ഹുൽ ​ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ; ഒപ്പം പെല്ലറ്റ് ​​ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാര്&zwj;ത്ഥിയും, കേസിൽ പുതിയ പരാതി നൽകും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/rahul-gandhi-at-station-with-pellet-gun-hit-student-videoshow-btf97ga"/>
        </item>
        <item>
            <title><![CDATA[ബെവ്കോ നഷ്ടത്തിലാക്കിയത് എൽഡിഎഫ് സർക്കാർ: എം. ലിജു]]></title>
            <link>https://www.asianetnews.com/videos/news/ldf-govt-responsible-for-bevco-s-loss-m-liju-videoshow-yot09c5</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/ldf-govt-responsible-for-bevco-s-loss-m-liju-videoshow-yot09c5</guid>
            <pubDate>Fri, 21 Aug 2026 13:10:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziplm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ബെവ്കോ നഷ്ടത്തിൽ; ഈരീതി തുടർന്നാൽ മദ്യത്തിന് വില കൂട്ടേണ്ടി വരും, നഷ്ടത്തിലാക്കിയത് എൽഡിഎഫ് സർക്കാരെന്ന് മന്ത്രി എം. ലിജു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/ldf-govt-responsible-for-bevco-s-loss-m-liju-videoshow-yot09c5"/>
        </item>
        <item>
            <title><![CDATA[മുട്ടിൽ മരംമുറി വഞ്ചന കേസ്; പ്രതികൾക്ക് തിരിച്ചടി, വഞ്ചനാക്കേസ് പരിഗണിക്കാൻ കോടതിക്ക് അധികാരം]]></title>
            <link>https://www.asianetnews.com/videos/news/muttil-fraud-case-court-has-authority-to-hear-charges-videoshow-krky57v</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/muttil-fraud-case-court-has-authority-to-hear-charges-videoshow-krky57v</guid>
            <pubDate>Fri, 21 Aug 2026 13:05:46 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/LMYzmwvJVqs" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മുട്ടിൽ മരംമുറി വഞ്ചന കേസിൽ പ്രതികൾക്ക് തിരിച്ചടി; വഞ്ചനാക്കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം തള്ളി; ഈ മാസം 31ന് കുറ്റപത്രം വായിക്കും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/muttil-fraud-case-court-has-authority-to-hear-charges-videoshow-krky57v"/>
        </item>
        <item>
            <title><![CDATA[മുട്ടിൽ മരംമുറി കേസ്: പ്രതികൾക്ക് തിരിച്ചടി; കുറ്റപത്രം ഈ മാസം 31ന് വായിക്കും]]></title>
            <link>https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w</guid>
            <pubDate>Fri, 21 Aug 2026 12:34:06 +0530</pubDate>
            <description><![CDATA[കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzwykxtndz60755ka85a5sns,imgname-fotojet---2026-08-13t122745.155-1786604287829.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്&zwnj;ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്.&lt;/p&gt;&lt;p&gt;കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. അതേസമയം, പ്രതികളായ ആന്റോ അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവരുടെ അപേക്ഷ പരിഗണിച്ച്, രണ്ടും മൂന്നും പ്രതികൾക്ക് വീഡിയോ കോൺഫറൻസിങ് വഴി 31ന് ഹാജരാകാൻ കോടതി അനുവാദം നൽകി. വഞ്ചനാക്കുറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനാണ് കോടതിയുടെ പുതിയ ഉത്തരവ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Gopika M</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/muttil-tree-felling-case-setback-for-the-accused-chargesheet-to-be-read-on-31st-of-this-month-articleshow-awl1y5w"/>
        </item>
        <item>
            <title><![CDATA[രാജസ്ഥാനിൽ സ്കൂൾ സന്ദർശനത്തിനെത്തിയ CJP പ്രവർത്തകർക്ക് നേരെ ആക്രമണം]]></title>
            <link>https://www.asianetnews.com/videos/news/cjp-activists-attacked-during-a-school-visit-in-rajasthan-videoshow-z41rwgs</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cjp-activists-attacked-during-a-school-visit-in-rajasthan-videoshow-z41rwgs</guid>
            <pubDate>Fri, 21 Aug 2026 12:18:20 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazif2i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;രാജസ്ഥാനിൽ സ്കൂൾ സന്ദർശനത്തിനെത്തിയ CJP പ്രവർത്തകർക്ക് നേരെ ആക്രമണം, വാഹനം അടിച്ചുതകർത്തു; ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് CJP&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cjp-activists-attacked-during-a-school-visit-in-rajasthan-videoshow-z41rwgs"/>
        </item>
        <item>
            <title><![CDATA[കലയിലെ സത്യവും ജീവിതത്തിലെ സത്യവും രണ്ടും രണ്ടാണ്: സാറാ ജോസഫ്]]></title>
            <link>https://www.asianetnews.com/videos/news/sarah-joseph-on-the-two-truths-of-art-and-life-videoshow-v3nh2kl</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sarah-joseph-on-the-two-truths-of-art-and-life-videoshow-v3nh2kl</guid>
            <pubDate>Fri, 21 Aug 2026 12:18:17 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazif22" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കലയിലെ സത്യവും ജീവിതത്തിലെ സത്യവും രണ്ടും രണ്ടാണ്, അത് തിരിച്ചറിയാൻ കഴിയാത്ത വിമർശനങ്ങളെ നേരിടാൻ പുതിയ തലമുറയ്ക്ക് സാധിക്കും: സാറാ ജോസഫ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sarah-joseph-on-the-two-truths-of-art-and-life-videoshow-v3nh2kl"/>
        </item>
        <item>
            <title><![CDATA[ഛത്തീസ്​ഗഡിലും ചോദ്യപേപ്പർ ചോർന്നു; പ്രതിഷേധത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി]]></title>
            <link>https://www.asianetnews.com/videos/news/chhattisgarh-exam-cancelled-after-paper-leak-outrage-videoshow-idl8n1o</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/chhattisgarh-exam-cancelled-after-paper-leak-outrage-videoshow-idl8n1o</guid>
            <pubDate>Fri, 21 Aug 2026 12:17:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziezi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;റായ്പൂരിലെ ഇന്ദിരാ​ഗാന്ധി കാർഷിക സർവകലാശാലയിൽ ചോദ്യപേപ്പർ ചോർന്നു; പ്രതിഷേധത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/chhattisgarh-exam-cancelled-after-paper-leak-outrage-videoshow-idl8n1o"/>
        </item>
        <item>
            <title><![CDATA[സ്കൂട്ടറിൽ ഇരുന്ന് ഫോൺ ചെയ്തത് ഇഷ്ടപ്പെട്ടില്ല, വാക്കേറ്റം; യുവാക്കളെ ഇരുമ്പ് ദണ്ഡുപയോഗിച്ച് തല്ലി, കുന്നംകുളത്ത് പ്രതികൾ പിടിയിൽ]]></title>
            <link>https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q</link>
            <guid isPermaLink="true">https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q</guid>
            <pubDate>Fri, 21 Aug 2026 12:16:15 +0530</pubDate>
            <description><![CDATA[കുന്നംകുളം പെരുംന്തുരുത്തി സെന്‍ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്&zwj;ററൽ യുവാക്കൾക്ക് നേരെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതികൾ അറസ്റ്റിൽ. പെരുംന്തുരുത്തി സ്വദേശി നിസ്സാം, സുഹൃത്ത് അലി എന്നിവരെ ആക്രമിച്ച കേസിൽ പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെരുംന്തുരുത്തി സെന്&zwj;ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും അലിക്കും അരികിലെത്തിയ പ്രതികൾ, സ്കൂട്ടറിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയും ഇത് വാക്കുതർക്കത്തിൽ കലാശിക്കുകയുമായിരുന്നു.&lt;/p&gt;&lt;p&gt;മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ നിന്ന് ഇരുമ്പ് ദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിക്കുകയുമായിരുന്നു. തല പെട്ടെന്ന് വെട്ടിച്ചു മാറ്റിയതിനാൽ അടി നെറ്റിയുടെ ഇടത്തുവശത്താണ് കൊണ്ടത്. ആക്രമണത്തിൽ നിസാമിന്റെ തലക്ക് പരിക്കേറ്റു. ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ കുന്നംകുളം സബ് ഇൻസ്പെക്ടർ എ വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/two-youths-arrested-in-kunnamkulam-for-attacking-man-over-verbal-dispute-articleshow-kg6tf4q"/>
        </item>
        <item>
            <title><![CDATA[നെഹ്‌റു ട്രോഫി ജലമേള നാളെ; മത്സരിക്കുന്നത് എഴുപതിലേറെ വള്ളങ്ങൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-set-with-over-70-competing-boats-videoshow-nd95h8b</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-set-with-over-70-competing-boats-videoshow-nd95h8b</guid>
            <pubDate>Fri, 21 Aug 2026 12:14:54 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziegm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ജലമേളക്കൊരുങ്ങി പുന്നമട; ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, മത്സരിക്കുന്നത് എഴുപതിലേറെ വള്ളങ്ങൾ, ഡി കെ ശിവകുമാർ മുഖ്യാതിഥി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-set-with-over-70-competing-boats-videoshow-nd95h8b"/>
        </item>
        <item>
            <title><![CDATA[കണ്ണൂരിൽ ഓണാഘോഷത്തിനായി കോളേജിലേക്ക് വന്ന വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു]]></title>
            <link>https://www.asianetnews.com/videos/news/students-car-meets-accident-on-way-to-onam-in-kannur-videoshow-d4el7gc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/students-car-meets-accident-on-way-to-onam-in-kannur-videoshow-d4el7gc</guid>
            <pubDate>Fri, 21 Aug 2026 12:14:51 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziefi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കണ്ണൂർ മാത്തിലിൽ ഓണാഘോഷത്തിനായി കോളേജിലേക്ക് വന്ന വിദ്യാർത്ഥികളുടെ കാർ അപകടത്തിൽപ്പെട്ടു; ആരുടെയും പരിക്ക് ഗുരുതരമല്ല&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/students-car-meets-accident-on-way-to-onam-in-kannur-videoshow-d4el7gc"/>
        </item>
        <item>
            <title><![CDATA[ക്ഷേത്രപരിസരത്ത് ഒരു പൂന്തോട്ടം; ചെണ്ടുമല്ലി പൂക്കളുടെ കൃഷിയുമായി പത്മനാഭൻ വെളിച്ചപ്പാട്]]></title>
            <link>https://www.asianetnews.com/videos/news/an-oracle-s-garden-cultivating-marigolds-at-a-temple-videoshow-7zcoxxq</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/an-oracle-s-garden-cultivating-marigolds-at-a-temple-videoshow-7zcoxxq</guid>
            <pubDate>Fri, 21 Aug 2026 12:14:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziedq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പൂന്തോട്ടം ഒരുക്കി ഒരു വെളിച്ചപ്പാട്;ചെണ്ടുമല്ലി പൂക്കളുടെ കൃഷിയുമായി, ഉദിനൂ&zwj;ർ ക്ഷേത്ര പരിസരത്ത് വിസ്മയമൊരുക്കി പത്മനാഭൻ വെളിച്ചപ്പാട്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/an-oracle-s-garden-cultivating-marigolds-at-a-temple-videoshow-7zcoxxq"/>
        </item>
        <item>
            <title><![CDATA[ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; നെഹ്റു ട്രോഫി ജലമേള നാളെ]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-the-final-countdown-begins-videoshow-8og6v8c</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-the-final-countdown-begins-videoshow-8og6v8c</guid>
            <pubDate>Fri, 21 Aug 2026 12:14:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xaziedu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ടിക്കറ്റെടുത്ത എല്ലാവർക്കും ഇരിപ്പിടം; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ, നെഹ്റു ട്രോഫി ജലമേള നാളെ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-the-final-countdown-begins-videoshow-8og6v8c"/>
        </item>
        <item>
            <title><![CDATA[പുഴകളിലെ മണൽ നീക്കം; അതിവേ​ഗത്തിൽ നടപടി വേണമെന്ന് എംഎൽഎമാർ]]></title>
            <link>https://www.asianetnews.com/videos/news/mlas-demand-faster-action-on-river-sand-removal-videoshow-pspc6vb</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/mlas-demand-faster-action-on-river-sand-removal-videoshow-pspc6vb</guid>
            <pubDate>Fri, 21 Aug 2026 12:11:24 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazidsq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പ്രളയത്തിൽ പുഴകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ സമയമെടുത്തേക്കും; അതിവേ​ഗത്തിൽ നടപടി വേണമെന്ന് എംഎൽഎമാർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/mlas-demand-faster-action-on-river-sand-removal-videoshow-pspc6vb"/>
        </item>
        <item>
            <title><![CDATA[ICL “ഒന്നിച്ചോണം പൊന്നോണം 2026” ഓഗസ്റ്റ് 23-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും]]></title>
            <link>https://www.asianetnews.com/pr-initiatives/icl-fincorp-onam-2026-celebration-thrissur-articleshow-cbtuedu</link>
            <guid isPermaLink="true">https://www.asianetnews.com/pr-initiatives/icl-fincorp-onam-2026-celebration-thrissur-articleshow-cbtuedu</guid>
            <pubDate>Fri, 21 Aug 2026 11:50:45 +0530</pubDate>
            <description><![CDATA[ഐസിഎൽ മാനേജ്‌മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം ഒരുക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hfh7mez6w8wg5e63rh93bw,imgname-icl-kochi-press-meet-1787293113998.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ICL ഓണാഘോഷ പരിപാടിയായ &ldquo;ഒന്നിച്ചോണം പൊന്നോണം 2026&rdquo; ഓഗസ്റ്റ് 23-ന് ഇരിങ്ങാലക്കുടയിൽ നടക്കും. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.&lt;/p&gt;&lt;p&gt;യുവജനക്ഷേമ, സ്പോർട്സ്, രജിസ്ട്രേഷൻ മന്ത്രി ഒ. ജെ. ജനീഷ് മുഖ്യാതിഥിയാകും. ICL ഫിൻകോർപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ. ജി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.&lt;/p&gt;&lt;p&gt;ICL ഫിൻകോർപ്പ് സി.ഇ.ഒ-യും, ഹോൾ ടൈം ഡയറക്ടറും വൈസ് ചെയർപേഴ്&zwnj;സണുമായ ഉമ അനിൽകുമാർ സ്വാഗതം പറയും.&lt;/p&gt;&lt;p&gt;ചടങ്ങിൽ ബിഷപ്പ് പോളി കണ്ണൂക്കാടൻ, ഇരിങ്ങാലക്കുട, നാട്ടിക, കൈപ്പമംഗലം, തൃശ്ശൂർ, പുതുക്കാട്, കുന്നംകുളം, ചാലക്കുടി, ഗുരുവായൂർ MLA മാർ, മുൻ മന്ത്രി ആർ. ബിന്ദു, ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർമാൻ എന്നിവരും സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.&lt;/p&gt;&lt;p&gt;ഐസിഎൽ മാനേജ്&zwnj;മെന്റും ജീവനക്കാരും ഇരിങ്ങാലക്കുട പൗരാവലിയും സംയുക്തമായാണ് ഈ മഹാഘോഷം ഒരുക്കുന്നത്.&lt;/p&gt;&lt;p&gt;ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഓഗസ്റ്റ് 23 വൈകീട്ട് 3-ന് ഇരിങ്ങാലക്കുടയിൽ സാംസ്&zwnj;കാരിക ഘോഷയാത്ര നടക്കും. ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്ര പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ഠാണാവ് വഴി സഞ്ചരിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിക്കും.&lt;/p&gt;&lt;p&gt;പുലിക്കളി, കുമ്മാട്ടിക്കളി, ഫ്ലാഷ് മോബ്, തിരുവാതിരക്കളി, ടാബ്ലോ, ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയിൽ ഉണ്ടാകും.&lt;/p&gt;&lt;p&gt;ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും പിന്നണി ഗായകരും അണിനിരക്കുന്ന &ldquo;ബിഗ് സ്ക്രീൻ അവാർഡ്സ് 2026&rdquo; സന്ധ്യ അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന പ്രത്യേക സ്റ്റേജ് പെർഫോമൻസ് ചടങ്ങിന്റെ പ്രധാന ആകർഷണമായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[pr-initiatives]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/pr-initiatives/icl-fincorp-onam-2026-celebration-thrissur-articleshow-cbtuedu"/>
        </item>
        <item>
            <title><![CDATA[മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷം]]></title>
            <link>https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5</link>
            <guid isPermaLink="true">https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5</guid>
            <pubDate>Fri, 21 Aug 2026 11:38:40 +0530</pubDate>
            <description><![CDATA[കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hf1m0157eyn3bbprajppag,imgname-kentucky-child-locked-in-car-dies-1787292602369.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി. യുഎസിലെ കെന്റക്കിയിലെ മാഡിസൺവില്ലേയിലാണ് സംഭവം. പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവല്ലിനെയാണ് കാറിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മണിക്കൂറുകളോളം അടച്ചിട്ട കാറിൽ കുടുങ്ങിപ്പോയ കുഞ്ഞ്, കടുത്ത ചൂട് കാരണമാണ് മരിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.&lt;/p&gt;&lt;p&gt;കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനായാണ് മുത്തശ്ശിയായ ഡോ. സ്റ്റേസി ഫസേൻബേക്കർ(61) രാവിലെ കുഞ്ഞുമായി വീട്ടിൽനിന്നിറങ്ങിയത്. കാറിന്റെ പിൻസീറ്റിലായിരുന്നു കുഞ്ഞിനെ ഇരുത്തിയത്. എന്നാൽ, കുഞ്ഞിനെ ഡേകെയറിൽ കൊണ്ടുവിടാനുള്ളത് മറന്നുപോയ മുത്തശ്ശി നേരേ തന്റെ ജോലിസ്ഥലത്തേക്ക് പോയി. കാറിൽ കുഞ്ഞുള്ളത് ഇവർ മറന്നുപോയിരുന്നു. തുടർന്ന് കുഞ്ഞിനെ കാറിലിരുത്തി ഇവർ ജോലിക്ക് കയറുകയും ചെയ്തു. വൈകിട്ട് നാലുമണിയോടെ കുഞ്ഞിനെ വിളിക്കാനായി പിതാവ് ഡേകെയറിൽ എത്തിയപ്പോഴാണ് മകളെ ഇന്ന് കൊണ്ടുവന്നിട്ടില്ലെന്ന വിവരമറിഞ്ഞത്. തുടർന്ന് ഇവർ ഡോ. സ്റ്റേസിയെ വിവരമറിയിച്ചു. ഇതോടെയാണ് കുഞ്ഞിനെ കാറിൽ കയറ്റിവന്നത് മുത്തശ്ശിയും ഓർമിച്ചത്. ഉടൻതന്നെ മുത്തശ്ശിയും മറ്റുള്ളവരും ഓടിയെത്തിയെങ്കിലും കാറിന്റെ പിൻസീറ്റിൽ ചലനമറ്റനിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.&lt;/p&gt;&lt;p&gt;സംഭവത്തിൽ ഇതുവരെ ആർക്കെതിരേയും കേസെടുത്തിട്ടില്ലെന്നും അതേസമയം, അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മുത്തശ്ശിയെ ലഹരി പരിശോധനയ്ക്കടക്കം വിധേയയാക്കിയതായും ഇത് പോസിറ്റീവാകാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.&lt;/p&gt;&lt;p&gt;ഡോ. സ്റ്റേസിയുടെ മകൾ സിഡ്നി ക്രോവെല്ലി(33)ന്റെ മകളാണ് പത്തുമാസം പ്രായമുള്ള സ്കോട്ടി ​ഗ്വിൻ ക്രോവെൽ. സിഡ്നി ക്രോവെല്ലും ഡോക്ടറാണ്. ഒരുവർഷം മുൻപാണ് ഡോ. സ്റ്റേസി മാഡിസൺവില്ലെയിൽ മകൾക്കും കുടുംബത്തിനും ഒപ്പം താമസം ആരംഭിച്ചത്.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/international-news/10-month-old-child-dies-after-locked-inside-a-car-in-kentucky-usa-articleshow-d53l6g5"/>
        </item>
        <item>
            <title><![CDATA[അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു]]></title>
            <link>https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc</link>
            <guid isPermaLink="true">https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc</guid>
            <pubDate>Fri, 21 Aug 2026 11:35:24 +0530</pubDate>
            <description><![CDATA[അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടു. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് തെരച്ചിൽ ആരംഭിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hepx4t1g29akhm4y4zvjm8,imgname-pexels-photo-31381545----travis-ireland----pexels-1787292251288.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അലാസ്ക: അമേരിക്കയിലെ അലാസ്കയിൽ ചാർട്ടർ വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിൻ സെസ്ന 441 വിമാനമാണ് തകർന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആങ്കറേജിൽനിന്ന് കേപ് ന്യൂവൻഹാമിലേക്ക് പോയ വിമാനമാണ് അപകടത്തിൽപെട്ടതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അറിയിച്ചു.&lt;/p&gt;&lt;p&gt;വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:15ന് പടിഞ്ഞാറൻ അലാസ്കയിലെ വിദൂരമേഖലയിലാണ് അപകടം ഉണ്ടായത്. അപകട വിവരം അലാസ്കൻ കമാൻഡ് സ്ഥിരീകരിച്ചു. കേപ്പ് ന്യൂവൻഹാം വിമാനത്താവളത്തിന് സമീപമുള്ള മേഖലയിലാണ് വിമാനം തകർന്നുവീണത്. എൻടിഎസ്ബി, അലാസ്ക സ്റ്റേപ്പ് ട്രൂപ്പേഴ്സ് റെസ്ക്യൂ കോർഡിനേഷൻ സെൻ്റർ തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.&lt;/p&gt;&lt;p&gt;വിമാനത്തിൽ രണ്ട് പൈലറ്റുമാരും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എൻടിഎസ്ബി അലാസ്ക മേഖല മേധാവി ക്ലിൻ്റ് ജോൺസൺ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകട കാരണം വ്യക്തമല്ലെന്ന് അമേരിക്കൻ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സംഭവം ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും എൻടിഎസ്ബിയും അന്വേഷിക്കും. എൻടിഎസ്ബി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/8-killed-in-charter-plane-crash-in-alaska-articleshow-boduckc"/>
        </item>
        <item>
            <title><![CDATA[എസ്‌ബിഐ അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഒക്ടോബർ 1 മുതൽ പണം പിൻവലിക്കുമ്പോൾ ഇക്കാര്യം ഓർക്കണം!]]></title>
            <link>https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</link>
            <guid isPermaLink="true">https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw</guid>
            <pubDate>Fri, 21 Aug 2026 11:32:37 +0530</pubDate>
            <description><![CDATA[ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ടുകളുടെ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). ഒക്ടോബർ 1 മുതൽ, സൗജന്യ പണം പിൻവലിക്കൽ പരിധി മാസത്തിൽ 4 തവണയായി നിജപ്പെടുത്തി. ഇതിൽ എടിഎം, ബാങ്ക് ശാഖ, ആധാർ വഴിയുള്ള പിൻവലിക്കലുകളും ഉൾപ്പെടും. ഈ പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കുന്നതാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0fqq7d6xgh8gxxbzxj4gagw,imgname-sbi-atm-rules-1787234590117.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി ഇന്ത്യയിലെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). പുതിയ ഉത്തരവ് പ്രകാരം, ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന സൗജന്യ പരിധി 4 തവണയായി നിജപ്പെടുത്തിയിട്ടുണ്ട്. 4 സൗജന്യ പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ അധിക ഇടപാടിനും 15 രൂപയും അനുബന്ധ ജി.എസ്.ടിയും (GST) ഫീസായി ബാങ്ക് ഈടാക്കും. 2026 ഒക്ടോബർ 1 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും.&lt;/p&gt;&lt;p&gt;മുമ്പ്, ആധാർ എനേബിൾഡ് പേയ്&zwnj;മെന്റ് സിസ്റ്റം (AePS) വഴിയുള്ള പണം പിൻവലിക്കലുകളെ 4 സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന മാറ്റം അനുസരിച്ച് എസ്&zwnj;ബിഐ, മറ്റ് ബാങ്കിന്റെ എടിഎമ്മുകൾ, ബാങ്ക് ശാഖകൾ വഴിയുള്ള നേരിട്ടുള്ള പിൻവലിക്കലുകൾ, ആധാർ അധിഷ്ഠിത പണം പിൻവലിക്കലുകൾ (AePS) എന്നിവയ്ക്കെല്ലാം ചാർജ് ഈടാക്കും.&lt;/p&gt;&lt;p&gt;ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം അല്ലെങ്കിൽ ബാങ്ക് ശാഖ വഴി 3 തവണയും ആധാർ സംവിധാനം വഴി ഒരു തവണയും പണം പിൻവലിച്ചാലും സൗജന്യ പരിധി പൂർത്തിയാകും. അതിനുശേഷമുള്ള അഞ്ചാമത്തെ പണം പിൻവലിക്കലിന് അധിക നിരക്ക് ഈടാക്കുമെന്നർത്ഥം.&lt;/p&gt;&lt;p&gt;അതേസമയം, യുപിഐ (UPI), എൻഇഎഫ്&zwnj;ടി (NEFT), ആർടിജിഎസ് (RTGS), ഐഎംപിഎസ് (IMPS) തുടങ്ങിയ ഇലക്ട്രോണിക് വഴികളിലൂടെയുള്ള ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല. ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[my-money]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/my-money/sbi-cash-withdrawal-rules-change-october-1-aeps-limit-explained-articleshow-gzwg2gw"/>
        </item>
        <item>
            <title><![CDATA[സഞ്ജുവിന്റെ സിഎസ്കെ തിരുവനന്തപുരത്ത് കളിക്കുമോ? കേരള ക്രിക്കറ്റിലെ കെസിഎൽ ഇംപാക്ട് എന്താണ്?]]></title>
            <link>https://www.asianetnews.com/videos/news/sanju-s-csk-in-kerala-exploring-the-kcl-s-impact-videoshow-74es7b9</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sanju-s-csk-in-kerala-exploring-the-kcl-s-impact-videoshow-74es7b9</guid>
            <pubDate>Fri, 21 Aug 2026 11:25:45 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi4j2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സഞ്ജുവിന്റെ സിഎസ്കെ തിരുവനന്തപുരത്ത് കളിക്കുമോ? കേരള ക്രിക്കറ്റിലെ കെസിഎൽ ഇംപാക്ട് എന്താണ്? കെസിഎ സെക്രട്ടറിയും പ്രസിഡന്റും സംസാരിക്കുന്നു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sanju-s-csk-in-kerala-exploring-the-kcl-s-impact-videoshow-74es7b9"/>
        </item>
        <item>
            <title><![CDATA[മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ]]></title>
            <link>https://www.asianetnews.com/videos/news/government-orders-full-probe-into-messi-scam-videoshow-4xpgy2m</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/government-orders-full-probe-into-messi-scam-videoshow-4xpgy2m</guid>
            <pubDate>Fri, 21 Aug 2026 11:18:11 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi23y" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല നൽകും; റിപ്പോർട്ടർ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം അന്വേഷിക്കും; കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും സാധ്യത&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/government-orders-full-probe-into-messi-scam-videoshow-4xpgy2m"/>
        </item>
        <item>
            <title><![CDATA[വീണയുടെ ഡയറിയിലെ സാമ്പത്തിക രേഖകൾ; വിശദമായ അന്വേഷണത്തിന് ഇ.ഡി]]></title>
            <link>https://www.asianetnews.com/videos/news/ed-to-probe-financial-records-from-veena-s-diary-videoshow-quil0q7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/ed-to-probe-financial-records-from-veena-s-diary-videoshow-quil0q7</guid>
            <pubDate>Fri, 21 Aug 2026 11:17:03 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi1r6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വീണയുടെ ഡയറിയിലെ സാമ്പത്തിക രേഖകൾ; വിശദമായ അന്വേഷണത്തിന് ഇ.ഡി, വീണയെ വീണ്ടും ചോദ്യം ചെയ്യും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/ed-to-probe-financial-records-from-veena-s-diary-videoshow-quil0q7"/>
        </item>
        <item>
            <title><![CDATA[കല്ല്യാണ ദിവസവും കടമ മറന്നില്ല; യുവതിക്ക് ചികിത്സ നൽകി താരമായി ഡോക്ടർ ഷിറിൻ]]></title>
            <link>https://www.asianetnews.com/videos/news/doctor-shirin-honored-for-duty-on-her-wedding-day-videoshow-krae2sb</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/doctor-shirin-honored-for-duty-on-her-wedding-day-videoshow-krae2sb</guid>
            <pubDate>Fri, 21 Aug 2026 11:16:56 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi1re" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സോഷ്യൽ മീഡിയയിൽ വൈറലായി ഡോക്ടർ; കല്ല്യാണ ദിവസവും ഡോക്ടറുടെ കടമ മറക്കാതെ യുവതിക്ക് ചികിത്സ നൽകി ഡോക്ടർ ഷിറിൻ സുബൈർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/doctor-shirin-honored-for-duty-on-her-wedding-day-videoshow-krae2sb"/>
        </item>
        <item>
            <title><![CDATA[മലയാളിക്ക് ഓണത്തിന്‍റെ പുഷ്പസുഗന്ധവുമായി ചിക്കബെല്ലാപുരയിലെ പൂപ്പാടങ്ങള്‍ | Chikkaballapur]]></title>
            <link>https://www.asianetnews.com/videos/news/onam-s-scent-chikkaballapur-s-blooming-flower-fields-videoshow-qwvmv3y</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/onam-s-scent-chikkaballapur-s-blooming-flower-fields-videoshow-qwvmv3y</guid>
            <pubDate>Fri, 21 Aug 2026 11:14:23 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi1bq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കന്നട നാട് മലയാള മണ്ണിന് ഒരുക്കിയ വര്&zwj;ണപ്പകിട്ടുള്ള സമ്മാനം, ചിക്കബെല്ലാപുരയിലെ പൂപ്പാടങ്ങള്&zwj; ഉണര്&zwj;ന്നു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/onam-s-scent-chikkaballapur-s-blooming-flower-fields-videoshow-qwvmv3y"/>
        </item>
        <item>
            <title><![CDATA[ചിത്രദുർഗയിൽ ബസ് അപകടം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്| Chitradurga | Bus Accident]]></title>
            <link>https://www.asianetnews.com/videos/news/tragic-bus-accident-in-chitradurga-claims-2-lives-videoshow-gs5m9zk</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/tragic-bus-accident-in-chitradurga-claims-2-lives-videoshow-gs5m9zk</guid>
            <pubDate>Fri, 21 Aug 2026 11:13:47 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi19e" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കർണാടകയിലെ ചിത്രദു&zwj;ർഗയിൽ ബസ് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക് Chitradurga | Bus Accident | Karnataka&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/tragic-bus-accident-in-chitradurga-claims-2-lives-videoshow-gs5m9zk"/>
        </item>
        <item>
            <title><![CDATA[​ഗവർണർക്ക് ഭരണകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല: പിഡിടി ആചാരി| Kerala Governor]]></title>
            <link>https://www.asianetnews.com/videos/news/kerala-governor-lacks-administrative-power-pdt-achary-videoshow-os46aab</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kerala-governor-lacks-administrative-power-pdt-achary-videoshow-os46aab</guid>
            <pubDate>Fri, 21 Aug 2026 11:12:22 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi11m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഗവർണർക്ക് ഭരണകാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല, മുഖ്യമന്ത്രിയോട് ഏത് വിവരവും ആവശ്യപെടാമെന്നാതെ നേരിട്ട് ഇടപെടാനാവില്ലെന്ന് പിഡിപി ആചാരി Kerala Governor | Rajendra Arlekar | VD Satheesan&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kerala-governor-lacks-administrative-power-pdt-achary-videoshow-os46aab"/>
        </item>
        <item>
            <title><![CDATA[മലയാളിയുടെ പാട്ടിലും കഥകളിലും നിറഞ്ഞ ചേല്; ഓണവെൺമയായി തുമ്പപ്പൂവ് | Tumba Flower]]></title>
            <link>https://www.asianetnews.com/videos/news/tumba-flower-the-sacred-symbol-of-onam-videoshow-dpghstd</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/tumba-flower-the-sacred-symbol-of-onam-videoshow-dpghstd</guid>
            <pubDate>Fri, 21 Aug 2026 11:11:50 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi0xy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മലയാളിയുടെ പാട്ടിലും കഥകളിലും നിറഞ്ഞ ചേല്, ഓണവെൺമയായി തുമ്പപ്പൂവ്; തുമ്പപ്പൂ പരവതാനി വിരിച്ച കോഴിക്കോട്ടെ ക്ഷേത്രമുറ്റം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/tumba-flower-the-sacred-symbol-of-onam-videoshow-dpghstd"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം, മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് ദേവസ്വം സെക്രട്ടറി]]></title>
            <link>https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g</guid>
            <pubDate>Fri, 21 Aug 2026 11:10:55 +0530</pubDate>
            <description><![CDATA[നിലവിൽ ഉള്ള ലോഹത്തിന്‍റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാര നിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kj5b3jp0pwf15j61bt8wqvbs,imgname-travancore-devaswom-board-1771853433536.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളുടെയും ആസ്തിമൂല്യം തിട്ടപ്പെടുത്താൻ സർക്കാർ നടപടി തുടങ്ങി. ക്ഷേത്രങ്ങളിലെ സ്വർണത്തിന്റെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യണമെന്ന് ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യം, മന്ത്രി കെ. മുരളീധരന് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്വർണം വാങ്ങുമ്പോഴും സ്ട്രോങ് റൂമിലേക്ക് മാറ്റുമ്പോഴും ഡിജിറ്റൽ തെളിവുകൾ നിർബന്ധമാക്കണമെന്നും എല്ലാ ദേവസ്വങ്ങളിലും ഡിജിറ്റൽ സംവിധാനം നടപ്പിലാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ക്ഷേത്രമുതലുകളിൽ സ്വർണം പൂശുന്നതിനും പൊതിയുന്നതിനും പുതിയ മാർഗരേഖ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു,&lt;/p&gt;&lt;p&gt;നിലവിൽ ഉള്ള ലോഹത്തിന്&zwj;റെ അളവ്, തൂക്കം, പഴക്കം എന്നിവ ഡിജിറ്റിലെസ് ചെയ്യണമെന്നും സ്വർണം പൊതിയുന്ന പ്രവർത്തികൾ പൂർത്തികരിച്ച് ഭാരനിർണയത്തിന് ശേഷം പണം കൈമാറിയാൽ മതിയെന്നും ദേവസ്വം സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രങ്ങളിലെ സ്വര്&zwj;ണം, ഭൂമി ഉള്&zwj;പ്പെടെയുള്ള മുഴുവന്&zwj; ആസ്തികളുടെയും മൂല്യം കണക്കാക്കാൻ സർക്കാർ നടപടി തുടങ്ങിയിരുന്നു. ദേവസ്വം സെക്രട്ടറി ഡോ. എം.ജി. രാജമാണിക്യത്തിനാണ് ഇതിന്റെ ചുമതല.&lt;/p&gt;&lt;p&gt;ഓരോ ദേവസ്വം ബോര്&zwj;ഡിന് കീഴിലുമുള്ള ക്ഷേത്രങ്ങളുടെ ആസ്തി സംബന്ധിച്ച വിശദമായ കണക്ക് ശേഖരിച്ച് റിപ്പോര്&zwj;ട്ട് തയ്യാറാക്കും. സ്വര്&zwj;ണം, വെള്ളി ഉള്&zwj;പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്&zwj;, ഭൂമി, കെട്ടിടങ്ങള്&zwj;, മറ്റ് സ്ഥിര-ജംഗമ ആസ്തികള്&zwj; എന്നിവയുടെ നിലവിലെ മൂല്യം തിട്ടപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തില്&zwj; സംസ്ഥാനത്തെ ദേവസ്വം ക്ഷേത്രങ്ങളുടെ ആകെ ആസ്തിമൂല്യം സംബന്ധിച്ച സമഗ്ര റിപ്പോര്&zwj;ട്ട് സര്&zwj;ക്കാരിന് സമര്&zwj;പ്പിക്കാനാണ് തീരുമാനം.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/secretary-submits-report-recommending-digitalization-of-gold-inventory-in-devaswom-temples-in-kerala-articleshow-pu4sv6g"/>
        </item>
        <item>
            <title><![CDATA['ആരോപണം ഉന്നയിച്ചതുകൊണ്ട് ഒരാൾ കുറ്റവാളിയാകില്ല'; വീണയ്ക്ക് കവചമൊരുക്കി സിപിഎം മുഖപത്രം]]></title>
            <link>https://www.asianetnews.com/videos/news/cpm-defends-veena-allegation-does-not-imply-guilt-videoshow-tsldedg</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cpm-defends-veena-allegation-does-not-imply-guilt-videoshow-tsldedg</guid>
            <pubDate>Fri, 21 Aug 2026 11:10:24 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi0qy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിച്ചതുകൊണ്ട് ഒരാൾ കുറ്റവാളിയാകില്ല, ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല, അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും സിപിഎം മുഖപത്രം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cpm-defends-veena-allegation-does-not-imply-guilt-videoshow-tsldedg"/>
        </item>
        <item>
            <title><![CDATA[ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ... കേരള വൈബ്; ജെൻ സി വൈബിൽ പരിഷ്കരിച്ച കെസിഎൽ ​ഗാനം പുറത്തിറക്കി]]></title>
            <link>https://www.asianetnews.com/cricket-sports/attam-start-game-on-revamped-gen-z-theme-song-released-for-kcl-articleshow-wkdqhwv</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/attam-start-game-on-revamped-gen-z-theme-song-released-for-kcl-articleshow-wkdqhwv</guid>
            <pubDate>Fri, 21 Aug 2026 11:09:22 +0530</pubDate>
            <description><![CDATA[പുതിയ തലമുറയുടെ ക്രിക്കറ്റ് ആവേശത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഗാനത്തിന്‍റ വരികൾ. 'മഴയോ... വെയിലോ... സ്റ്റിൽ വീ പ്ലേ, എവരി ഡേയ്സ് എ മാച്ച് ഡേ' എന്ന് തുടങ്ങുന്ന വരികളിൽ കളിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hd9bb55jc3kfvbad16478r,imgname-kcl-song-1787290758501.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ആട്ടം സ്റ്റാർട്ട്... ഗെയിം ഓൺ! കേരള വൈബ്... വീ ആർ ലോക്ക്ഡ് ഇൻ... ആവേശത്തിന്&zwj;റെ പുതിയ താളവുമായി കേരള ക്രിക്കറ്റ് ലീഗിന്&zwj;റെ പരിഷ്കരിച്ച ഔദ്യോ​ഗിക ​ഗാനം പുറത്തിറക്കി. കായിക പ്രേമികളുടെയും പുതു തലമുറയുടെയും ഊർജ്ജം ഉൾക്കൊണ്ട്, തികച്ചും വ്യത്യസ്തമായി ജെൻ സി ശൈലിയിലാണ് ഇത്തവണ ​ഗാനം റീമിക്സ് ചെയ്ത് ഒരുക്കിയിരിക്കുന്നത്. വൺ ബീറ്റ്, വൺ ലീഗ്, വൺ ടീം എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തിയ ​ഗാനം കെസിഎൽ മൂന്നാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്.&lt;/p&gt;&lt;p&gt;​പുതിയ തലമുറയുടെ ക്രിക്കറ്റ് ആവേശത്തെ കൃത്യമായി വരച്ചുകാട്ടുന്നതാണ് ഗാനത്തിന്&zwj;റ വരികൾ. 'മഴയോ... വെയിലോ... സ്റ്റിൽ വീ പ്ലേ, എവരി ഡേയ്സ് എ മാച്ച് ഡേ' എന്ന് തുടങ്ങുന്ന വരികളിൽ കളിയോടുള്ള അടങ്ങാത്ത അഭിനിവേശമുണ്ട്. 'ഗ്രൗണ്ടിൽ ഡ്രീംസ്... ഫുൾ സെൻഡ്! സ്ക്വാഡ് റെഡി... നോ പ്രിറ്റെൻഡ്!', 'ബാറ്റിൽ പവർ... ഷോട്ട് ഗോസ് ബൂം! ഗാലറി മൊത്തം... ഷേക്ക് ദ സ്റ്റാൻഡ്സ്!' തുടങ്ങി ജെൻ സി ശൈലിയിലുള്ള വരികളും ​ഗാനത്തിന്റെ പ്രത്യേകതയാണ്. 'നമ്മൾ വരുമ്പോ എനർജി ലെവൽ അപ്പ്... ബൗണ്ടറി പോയാൽ എവരിബഡി ജമ്പ്' എന്ന് പാടിയാണ് ഈ ഗാനം ആരാധകരെ ആവേശക്കൊടുമുടിയിലേറ്റുന്നത്.&lt;/p&gt;&lt;p&gt;​പ്രശസ്ത പിന്നണി ഗായകനും ലൈവ് പെർഫോമറുമായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി അർജുൻ വിജയ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. സീ തെലുങ്ക് സരിഗമപ 2021-ലെ സെമി ഫൈനലിസ്റ്റായ അർജുൻ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. വിവേക് സാഗറിന്റെ സംഗീതത്തിൽ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം അനിരുദ്ധ് രവിചന്ദർ, തമൻ എസ്, രവി ബസ്രൂർ തുടങ്ങിയ ഇന്ത്യൻ സംഗീത ലോകത്തെ മുൻനിരക്കാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സ്വതന്ത്ര സംഗീത രംഗത്തും സജീവമായ അർജുന്റെ സമീപകാലത്ത് പുറത്തിറങ്ങിയ തെലുങ്ക് പ്രണയ ​ഗാനം ലാവെൻഡർ സരീ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;​ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത സംഗീത സംവിധായകൻ കാർത്തിയാണ് പുതിയ തലമുറയെ ആവേശം കൊള്ളിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. സിനിമാ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പുറമെ കായിക മാമാങ്കങ്ങളുടെ ആന്തം ഒരുക്കുന്നതിൽ ശ്രദ്ധേയമാണ് ഇദ്ദേഹം. കല്യാണം കനമണീയം ജീവിതം, ധീര, ഉന്ദാ ലേദാ, 1134 തുടങ്ങിയ ശ്രദ്ധേയമായ തെലുങ്ക് ചിത്രങ്ങൾക്ക് സംഗീതം നൽകിയ കാർത്തി കേരള ക്രിക്കറ്റ് ലീഗിന്റെ 2024, 2026 പതിപ്പുകൾക്കും വിദർഭ, ഛത്തീസ്ഗഡ് പ്രീമിയർ ലീഗുകൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. കാർത്തിയുടെ മാസ്മരിക സംഗീതവും അർജുന്&zwj;റെ ഊർജ്ജസ്വലമായ ആലാപനവും ചേരുമ്പോൾ കെസിഎൽ ​ഗാനം ആരാധകർക്ക് സമ്മാനിക്കുന്നത് പുതിയ അനുഭവമാണ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/attam-start-game-on-revamped-gen-z-theme-song-released-for-kcl-articleshow-wkdqhwv"/>
        </item>
        <item>
            <title><![CDATA[പൂക്കളം ഒരുക്കിയും, സദ്യ തയ്യാറാക്കിയും ഓണത്തെ വരവേറ്റ് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ]]></title>
            <link>https://www.asianetnews.com/videos/news/asianet-news-delhi-bureau-s-grand-onam-celebration-videoshow-lczpq11</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/asianet-news-delhi-bureau-s-grand-onam-celebration-videoshow-lczpq11</guid>
            <pubDate>Fri, 21 Aug 2026 11:08:12 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi0d2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓണത്തെ വരവേറ്റ് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോ; പൂക്കളവും ഓണ സദ്യയും തയ്യാർ, ദില്ലി ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയിലെ ഓണവിശേഷങ്ങൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/asianet-news-delhi-bureau-s-grand-onam-celebration-videoshow-lczpq11"/>
        </item>
        <item>
            <title><![CDATA[മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ്; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു]]></title>
            <link>https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx</guid>
            <pubDate>Fri, 21 Aug 2026 11:08:03 +0530</pubDate>
            <description><![CDATA[ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kyveyfj2t0stg61n306qgdn0,imgname-mixcollage-31-jul-2026-12-18-pm-7432-1785480560194.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി: &lt;/strong&gt;മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു. ഹൈക്കോടതിയുടെതാണ് ഉത്തരവ്. കേസിലെ നാല് പ്രതികളുടെയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. താൽക്കാലികമായിട്ടാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ഓരോരുത്തരും 46,000 രൂപ കെട്ടിവയ്ക്കണമെന്ന് കോടതി നിര്&zwj;ദ്ദേശിച്ചിട്ടുണ്ട്. ഗീതാനന്ദൻ അടക്കമുള്ള പ്രതികൾ നൽകിയ അപ്പീലിൽ പിന്നീട് വിശദമായി വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.&lt;/p&gt;&lt;p&gt;പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാനന്ദൻ ഉള്&zwj;പ്പെടെ 4 പ്രതികള്&zwj;ക്ക് 5 വര്&zwj;ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷയാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്&zwj;റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിൽ ഒന്നാണ് മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സി കെ ജാനു നയിച്ച സമരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/muthanga-murder-attempt-of-police-officer-high-court-suspended-convicts-sentences-includes-m-geethanandan-articleshow-c9guscx"/>
        </item>
        <item>
            <title><![CDATA[കോളേജ് ഓണാഘോഷത്തിന് എംഡിഎംഎയും; കൊണ്ടോട്ടിയില്‍ വിദ്യാര്‍ത്ഥികളുടെ വാഹനത്തില്‍ നിന്ന് ലഹരി പിടികൂടി]]></title>
            <link>https://www.asianetnews.com/videos/news/mdma-seized-from-students-in-kondotty-before-fest-videoshow-yehgqa4</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/mdma-seized-from-students-in-kondotty-before-fest-videoshow-yehgqa4</guid>
            <pubDate>Fri, 21 Aug 2026 11:07:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazi08e" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കോളേജ് ഓണാഘോഷത്തിന് എംഡിഎംഎയും; വിദ്യാര്&zwj;ത്ഥികളുടെ വാഹനത്തില്&zwj; നിന്ന് ലഹരി പിടികൂടി എക്സൈസ്, സംഭവം കൊണ്ടോട്ടിയില്&zwj;&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/mdma-seized-from-students-in-kondotty-before-fest-videoshow-yehgqa4"/>
        </item>
        <item>
            <title><![CDATA[ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ]]></title>
            <link>https://www.asianetnews.com/entertainment-biggboss/bigg-boss-8-promo-articleshow-lq3a8t3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-biggboss/bigg-boss-8-promo-articleshow-lq3a8t3</guid>
            <pubDate>Fri, 21 Aug 2026 11:07:31 +0530</pubDate>
            <description><![CDATA[സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോയെത്തിയിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hd4wjjcc3835cx5pt2a2qn,imgname-bigg-boss-8-promo-1787290612306.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്&zwnj;ബോസ് മലയാളം സീസൺ 8 സെപ്റ്റംബർ 6ന് ആരംഭിക്കാനിരിക്കെ, ചാണക്യ തന്ത്രങ്ങളുമായി മോഹൻലാൽ എത്തുന്ന പുതിയ പ്രമോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.&lt;/p&gt;&lt;p&gt;&lsquo;ജയിച്ചാൽ മാത്രം പോരാ, ജയിച്ചുകൊണ്ടിരിക്കണം&rsquo; എന്നതാണ് ഇത്തവണത്തെ ഷോയുടെ ടാഗ്&zwnj;ലൈൻ. കേവലം ഒരു ദിവസം മാത്രമല്ല, 100 ദിവസവും ജയിക്കുന്നവർക്ക് മാത്രമേ ഇത്തവണ ബിഗ്&zwnj;ബോസ് കിരീടം സ്വന്തമാക്കാനാകൂ എന്ന ആശയമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്. &lt;/p&gt;&lt;p&gt;പതിവ് പ്രമോകളിൽ നിന്ന് വ്യത്യസ്തമായി, ഒരു പ്രമോ എന്നതിലുപരി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സിനിമാറ്റിക് അനുഭവമായാണ് പുതിയ പ്രമോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ബിഗ്&zwnj; ബോസ് പ്രമോകളിൽ പരീക്ഷിക്കാത്ത തരത്തിലുള്ള ഗ്യാങ്&zwnj;സ്റ്റർ പശ്ചാത്തലമാണ് പ്രമോയ്ക്ക് നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഒരു ക്രിമിനൽ ഗ്യാങ് തട്ടിക്കൊണ്ടുപോയ മോഹൻലാൽ അവരിൽനിന്ന് എങ്ങനെ രക്ഷപ്പെടുന്നു എന്നതാണ് പ്രമോയുടെ ഇതിവൃത്തം. ഇതിനായി ചാണക്യനായ മോഹൻലാൽ പ്രയോഗിക്കുന്നത് നാലു തന്ത്രങ്ങളാണ് &mdash; സാമം, ദാനം, ഭേദം, ദണ്ഡം.&lt;/p&gt;&lt;p&gt;അനുനയത്തിന്റെ ഭാഷയിൽ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്ന സാമം, പ്രതിഫലം നൽകി പ്രശ്നം തീർക്കാനുള്ള ദാനം, ഗ്യാങ്ങിനുള്ളിൽ തന്നെ ഭിന്നത സൃഷ്ടിക്കുന്ന ഭേദം എന്നിവയിലൂടെ മോഹൻലാൽ ഗ്യാങ്ങിന്റെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതാണ് പ്രമോയുടെ ക്ലൈമാക്സ്. ഒപ്പം &lsquo;ദണ്ഡം&rsquo; അഥവാ ശിക്ഷ എന്നൊരു തന്ത്രം കൂടിയുണ്ടെന്ന് മോഹൻലാൽ അവരെ ഓർമ്മിപ്പിക്കുന്നുമുണ്ട്.&lt;/p&gt;&lt;p&gt;സിനിമാറ്റിക് ആക്ഷൻ രംഗങ്ങൾക്കൊപ്പം, ഇത്തവണത്തെ ബിഗ്&zwnj;ബോസ് സീസൺ എങ്ങനെയായിരിക്കുമെന്നതിന്റെ സൂചനകളും പ്രമോ നൽകുന്നുണ്ട്. അംഗങ്ങൾക്കിടയിൽ ജനാധിപത്യത്തിൽ അധിഷ്ഠിതമായാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും, ആർക്ക് ആരെയും എപ്പോൾ വേണമെങ്കിലും ഭൂരിപക്ഷ തീരുമാനത്തോടെ പുറത്താക്കാനും തോൽപ്പിക്കാനും കഴിയുമെന്നും പ്രമോ വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;ഓരോ അംഗത്തിന്റെയും തീരുമാനങ്ങൾക്ക് വിലയുണ്ടെന്നും, എടുത്ത തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും പ്രമോ പറയാതെ പറയുന്നുണ്ട്.&lt;/p&gt;&lt;p&gt;കോമണറുടെ ദിനം കണ്ടെത്താനുള്ള അഗ്നിപരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരും സെപ്റ്റംബർ 6ന് ആരംഭിക്കുന്ന ബിഗ്&zwnj; ബോസ് മലയാളം സീസൺ 8ന്റെ ഭാഗമാകും.&lt;/p&gt;&lt;p&gt;ഏറെ പ്രത്യേകതകളും മാറ്റങ്ങളുമായി എത്തുന്ന സീസൺ 8നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബിഗ്&zwnj; ബോസ് ആരാധകർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-biggboss]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-biggboss/bigg-boss-8-promo-articleshow-lq3a8t3"/>
        </item>
        <item>
            <title><![CDATA[അമേരിക്ക വിട്ട് ഇന്ത്യയിലേക്ക് വന്നു, പാർക്കിം​ഗിന് പോലും സ്ഥലമില്ല, ആകെ കഷ്ടപ്പാട്; വിവരിച്ച് യുവാവ്]]></title>
            <link>https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</link>
            <guid isPermaLink="true">https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg</guid>
            <pubDate>Fri, 21 Aug 2026 11:03:10 +0530</pubDate>
            <description><![CDATA[ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcx6zjw7atvahr9m0mt7ck,imgname-new-project---2026-08-21t110137.005-1787290360818.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിദേശത്തെ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന ആളുകൾ പലപ്പോഴും പല വെല്ലുവിളികളും നേരിടാറുണ്ട്. ഇന്ത്യയിലെ ബഹളം നിറഞ്ഞ ജീവിതവും അടിസ്ഥാന സൗകര്യങ്ങളുടെ പ്രശ്നവുമെല്ലാം അതിൽ പെടുന്നു. അതുപോലെ, വൻരാജ് എന്ന യുവാവ് പങ്കുവച്ച തന്റെ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അമേരിക്കയിലെ ജീവിതം അവസാനിപ്പിച്ചാണ് വൻരാജ് നാട്ടിലേക്ക് മടങ്ങിയത്. ജനസംഖ്യ, ഗതാഗതക്കുരുക്ക്, പാർക്കിംഗ് പ്രശ്നങ്ങൾ എന്നിവയാണ് തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നതെന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;&lt;p&gt;'ഇന്ത്യയിലേക്ക് സൗകര്യങ്ങൾ പ്രതീക്ഷിച്ച് തിരികെ വരരുത്, അതൊരു മിഥ്യാധാരണ മാത്രമാണ്' എന്നാണ് പ്രധാനമായും വൻരാജ് പറയുന്നത്. ഒരു ഞായറാഴ്ച വൈകുന്നേരം മാളിൽ എത്തിയപ്പോൾ പാർക്കിംഗിനായി മാത്രം 25 മിനിറ്റിലധികം ക്യൂവിൽ കാത്തിരിക്കേണ്ടി വന്നതായും വൻരാജ് പറയുന്നു. വാരാന്ത്യങ്ങളിൽ തിരക്ക് കൂടുമെന്ന് അറിയാമായിരുന്നെങ്കിലും, മറ്റ് ദിവസം ഇല്ലാത്തതിനാൽ ആ ദിവസം പുറത്തിറങ്ങേണ്ടി വരികയായിരുന്നു.&lt;/p&gt;&lt;p&gt;വിദേശത്ത് ജീവിക്കുമ്പോൾ ഓരോ കാര്യവും വളരെ എളുപ്പം, തടസങ്ങളൊന്നും ഇല്ലാതെ നടന്നിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ ആ ഒരു സ്മൂത്&zwj;നെസ്സ് നഷ്ടപ്പെടുന്നതായി വൻരാജ് പറയുന്നു. അതുപോലെ, നഗരങ്ങളിലെ അമിതമായ ജനക്കൂട്ടവും വാഹനങ്ങളും കാരണം ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ കിട്ടുന്നില്ല. മറ്റ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ അത് ട്രാഫിക് പൊലീസ് കൊണ്ടുപോകുമോ എന്ന ഭയവുമുണ്ട് എന്നാണ് വൻരാജ് പറയുന്നത്.&lt;/p&gt;View this post on Instagram&lt;p&gt;A post shared by Vanraj &amp;amp; Shubhshree | The Abroad Lab (@theabroadlab)&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;നിരവധിപ്പേരാണ് വൻരാജിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. അതിൽ പലരും പോസ്റ്റിനെ അനുകൂലിച്ചു. വിദേശത്ത് നിന്നും എത്തിയാൽ ഇന്ത്യയിലെ ജീവിതം സൗകര്യപ്രദമല്ലാതെയാകാറുണ്ട് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയം തന്നെ മറ്റ് പല കാര്യങ്ങളും ഇന്ത്യയിൽ എളുപ്പമാണ് എന്നും ഇന്ത്യയിലെ പരിമിതികൾക്കിടയിലും അങ്ങനെ ചില ​ഗുണങ്ങളുണ്ട് എന്നുമാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്. നിങ്ങൾ മടങ്ങിവന്നൊരു പ്രവാസിയാണോ? നിങ്ങൾക്കെന്താണ് തോന്നുന്നത്?&lt;/p&gt;]]></content:encoded>
            <category><![CDATA[video-cafe-magazine]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/video-cafe-magazine/viral-video-indian-man-moved-back-from-us-about-issues-in-india-include-crowd-and-parking-problem-articleshow-n2x0umg"/>
        </item>
        <item>
            <title><![CDATA[ദുബായുടെ വളർച്ചയ്ക്ക് സാക്ഷിയായ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു, കെട്ടിടത്തിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി]]></title>
            <link>https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65</guid>
            <pubDate>Fri, 21 Aug 2026 11:01:54 +0530</pubDate>
            <description><![CDATA[ദുബായ് ശൈഖ് സായിദ് റോഡിലെ ചരിത്രപ്രസിദ്ധമായ ടൊയോട്ട ബിൽഡിങ് സുരക്ഷാ കാരണങ്ങളാൽ പൊളിച്ചുനീക്കുന്നു. 1974-ൽ നിർമ്മിച്ച ഈ കെട്ടിടം ദുബായിയുടെ വളർച്ചയുടെ ഒരു പ്രധാന അടയാളമായിരുന്നു. അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചതും താമസക്കാരെ ഒഴിപ്പിക്കാൻ കാരണമായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcmgswg18e5nd7mhf9y0fx,imgname-fotojet---2026-08-21t105737.308-1787290075964.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ ടൊയോട്ട ബിൽഡിങ് ഓർമ്മയാകുന്നു. നഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ കെട്ടിടമാണ് പൊളിച്ച് നീക്കുന്നത്. സുരക്ഷാകാരണങ്ങളാലാണ് കെട്ടിടം പൊളിച്ചുമാറ്റുന്നത്. കെട്ടിടത്തിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുതുടങ്ങി.&lt;/p&gt;&lt;p&gt;1974ൽ നിർമ്മിച്ച കെട്ടിടമാണ് പൊളിച്ചു നീക്കുന്നത്. ഒന്നുമില്ലാതിരുന്ന കാലത്ത് നിന്ന് എല്ലാം നേടിയ കാലത്തേക്കുള്ള ദുബായിയുടെ യാത്രയെ അടയാളപ്പെടുത്തുന്നത് അന്നുമിന്നും തല നിവർത്തി നിൽക്കുന്ന ടയോട്ട ബിൽഡിങ് ആയിരുന്നു. കാലിയായിക്കിടന്ന ടയോട്ട ബിൽഡിങ്ങിന്റെ പഴയകാല കാഴ്ച്ചയിൽ നിന്ന് ഇന്ന് കാലു കുത്താനിടമില്ലാത്ത നഗരമായി മാറി ദുബായ്. റാഷിദ് ലൂത്താ ബിൽഡിങ് എന്നാണ് യഥാർത്ഥ പേരെങ്കിലും അറിയപ്പെടുന്നത് ടയോട്ട ബിൽഡിങ് എന്ന്. ദുബായിയുടെ നഗര ഹൃദയവും വീഥിയുമായ ശൈഖ് സായിദ് റോഡിനോട് ചേർന്ന ടൊയോട്ട ബിൽഡിങ് ലോകത്താകെ ദുബായിയുടേതായി ഇടംപിടിച്ച ചിത്രമാണ്. യുഎഇ രാഷ്ട്രമായി മാറിയതിന് മൂന്ന് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കപ്പെട്ടതാണ് കെട്ടിടം.&lt;/p&gt;&lt;p&gt;ദുബായിലെ തന്നെ ആദ്യ താമസ കേന്ദ്രങ്ങളിലൊന്ന്. 15 നിലയുള്ളതാണ് കെട്ടിടം. 1981ൽ കെട്ടിടത്തിൽ ടയോട്ട ലോഗോ വന്നു. കരാർ കാലാവധി തീർന്ന് 2018ൽ അത് നീക്കം ചെയ്തെങ്കിലും 2022ൽ പുനസ്ഥാപിച്ചു. നിലവിൽ പൊളിക്കാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മുറികൾ വേർതിരിച്ചുള്ള തിങ്ങിത്താമസവും താമസക്കാരെ ഒഴിപ്പിക്കാൻ കാരണമായതായി &lsquo;ഖലീജ് ടൈംസ്&rsquo; ഉൾപ്പടെ റിപ്പോർട്ട് ചെയ്തു. ദുബായിയുടെ ഐക്കണാണ് ഓർമ്മയാകുന്നത്.&lt;/p&gt;&lt;p&gt;അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് അധികൃതർ വൻതുക പിഴ ചുമത്തി. അപ്പാർട്ട്&zwnj;മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്. വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്&zwnj;മെന്റിനോ കെട്ടിട ഉടമയ്&zwnj;ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്&zwnj;മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubais-well-known-toyota-building-to-be-demolished-articleshow-sna3g65"/>
        </item>
        <item>
            <title><![CDATA[മണ്ഡല പുനർനിർണയം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ്‍ 'യു-ടേൺ' അടിച്ചെന്ന ആരോപണവുമായി ഡിഎംകെ]]></title>
            <link>https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw</guid>
            <pubDate>Fri, 21 Aug 2026 10:57:25 +0530</pubDate>
            <description><![CDATA[മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്‍യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcndd0vch9zqt2mfp4zwxt,imgname-vijay-amit-shah-meeting-dmk-u-turn-allegation-1787290105248.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ചെന്നൈ: മണ്ഡല പുനർനിർണയത്തിൽ മുഖ്യമന്ത്രി വിജയ്&zwj;യും ടിവികെയും 'യു-ടേൺ' അടിച്ചെന്ന വിമർശനവുമായി ഡിഎംകെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വിജയ് നിലപാടിൽ മലക്കംമറിഞ്ഞതെന്നും പ്രതിപക്ഷമായ ഡിഎംകെ ആരോപിച്ചു.&lt;/p&gt;&lt;p&gt;മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരേയും കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരേയും വിജയ് നേരത്തേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ലോക്സഭ സീറ്റുകൾ വർധിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയവും പാസാക്കി. എന്നാൽ, അതേ ആഴ്ച തന്നെ വിജയ്&zwj;യും ടിവികെ സർക്കാരും നിലപാട് മാറ്റിയിരിക്കുകയാണ്. ടിവികെ സർക്കാരിലെ സഖ്യകക്ഷികൾ ഈ ഇരട്ടത്താപ്പിനെ ചോദ്യംചെയ്യുമോയെന്നും അതോ തലയാട്ടി എല്ലാം സമ്മതിക്കുമോയെന്നും ഡിഎംകെ ഐടി സെൽ സാമൂഹികമാധ്യമ പോസ്റ്റിലൂടെ ചോദിച്ചു.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസം തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ നടന്ന സതേൺ സോണൽ കൗൺസിൽ യോ​ഗത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്&zwj;യും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് മണ്ഡല പുനർനിർണയത്തിൽ വിജയ് സർക്കാർ മലക്കംമറിഞ്ഞെന്ന ആരോപണവുമായി ഡിഎംകെ രം​ഗത്തെത്തിയത്. സതേൺ സോണൽ കൗൺസിലിന്റെ 31-ാമത് യോ​ഗമാണ് കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമുള്ള പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/dmk-alleges-vijay-and-tvk-government-make-u-turn-on-delimitation-over-issue-articleshow-t3ms7mw"/>
        </item>
        <item>
            <title><![CDATA['ചോദ്യങ്ങൾ തയാറാക്കിയത് എഐ'; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി വിദ​ഗ്ധർ]]></title>
            <link>https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt</link>
            <guid isPermaLink="true">https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt</guid>
            <pubDate>Fri, 21 Aug 2026 08:51:10 +0530</pubDate>
            <description><![CDATA[ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻടിഎ വിശദീകരിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m04x5sm4j78spx1dq157563a,imgname-eigbd-1786871211652.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി:&lt;/strong&gt; യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ. ചോദ്യങ്ങൾ പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങൾ ഭൂരിപക്ഷവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്നും വിദ​ഗ്ധർ ആരോപിച്ചു. തർജ്ജിമ അടക്കം തയ്യാറാക്കിയതും എ ഐ സഹായത്തോടെയെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി എൻടിഎ രം​ഗത്തെത്തി. ചോദ്യപേപ്പർ തയാറാക്കാൻ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എൻടിഎ വൃത്തങ്ങളുടെ വിശദീകരണം. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്കെതിരെയും എൻടിഎ രം​ഗത്തെത്തി. ഉത്തരസൂചിക സംവിധാനം നീതിപൂർവമായിരുന്നുവെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എൻടിഎ വിശദീകരിച്ചു. ഉത്തരസൂചിക ആക്ഷേപങ്ങൾ വിദഗ്ധ സമിതി പരിശോധിക്കും. പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തിൽ പിഴവില്ലെന്നും എൻടിഎ വിശദീകരിച്ചു.&lt;/p&gt;&lt;p&gt;അടുത്തകാലം വരെ എൻടിഎയുമായി സഹകരിച്ച വിഷയ വിദഗ്&zwnj;ദരാണ്&zwnj; നെറ്റ്&zwnj; പരീക്ഷകളുടെ ചോദ്യപേപ്പർ തയ്യാറാക്കിയത്&zwnj; എഐ ഉപയോഗിച്ചാണെന്ന ആരോപണം ഉയർത്തിയത്.ചോദ്യപേപ്പർ തയ്യാറാക്കാൻ വ്യാപകവുമായി എഐ ഉപയോഗിച്ചു. ഇങ്ങനെ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ വേണ്ടത്ര പരിശോധിക്കാത്തതാണ്&zwnj; കൂടുതൽ തെറ്റുകളുണ്ടാവുന്നതിന്&zwnj; കാരണമായെന്നും വിദഗധർ വ്യക്തമാക്കുന്നു. പരിശോധിക്കാൻ മതിയായ അക്കാദമിക് പാനലുകൾ ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട് പരീക്ഷയുടെ ഉത്തരസൂ&zwj;ചിക എൻടിഎ പുറത്തുവിടാൻ വൈകിയത് ഈ പിഴവുകളുടെ പശ്ചാത്തലത്തിലാണെന്നാണ് ആരോപണം.&lt;/p&gt;&lt;p&gt;എന്നാൽ മുൻ വിഷയ വിദഗ്&zwnj;ദർ ഉന്നയിച്ച ആരോപണത്തെ എൻടിഎ തള്ളി. ഉത്തര സൂചികകൾക്കെതിരെ ഉയർന്ന ആക്ഷേപം പരിശോധിക്കുമെന്നും പരാതികൾ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂ എന്നും ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ഇംഗ്ലീഷ്, കോമേഴ്&zwnj;സ്, സോഷ്യോളജി നെറ്റ്&zwnj; ചോദ്യപേപ്പറുകളിൽ ഗുരുതര അബദ്ധം കണ്ടെത്തിയതിന് തുടർന്ന് ഈ പരീക്ഷകൾ റദ്ദാക്കിയിരുന്നു. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്.ബിഎസ്&zwj;സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്.34 കോളേജുകളിൽ നടന്ന പരീക്ഷയാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സർവകലാശാല അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/questions-prepared-by-ai-experts-level-serious-allegations-against-nta-articleshow-umnlztt"/>
        </item>
        <item>
            <title><![CDATA[സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; 2 ദിവസം കൊണ്ട് കൂടിയത് പവന് 4040 രൂപ, ഇന്നത്തെ നിരക്കുകളറിയാം]]></title>
            <link>https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</link>
            <guid isPermaLink="true">https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx</guid>
            <pubDate>Fri, 21 Aug 2026 10:52:49 +0530</pubDate>
            <description><![CDATA[സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയായി. വെള്ളി വിലയിലും വർധനവുണ്ടായിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvzb1hmjawws77543sg2x055,imgname-gold-rate-main-1782389458578.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടു വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് കൂടിയിരിക്കുന്നത്. പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 880 രൂപയാണ് വരുന്നത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,710 രൂപയായെന്നും ഒരു പവൻ സ്വർണത്തിന് 1,17,680 രൂപയായതായും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 395 രൂപയാണ് ഒറ്റയടിക്ക് കൂടിയിരുന്നത്. പവനിൽ കണക്കു കൂട്ടുമ്പോൾ ഇത് 3160 രൂപയാണ്. ഇന്നലെ സ്വർണം ഒരു ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായിരുന്നു വില. ഇന്ന് വെള്ളി വിലയിലും വർധനവുണ്ടായി. 1 ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.&lt;/p&gt;&lt;h2&gt;കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ&lt;/h2&gt;&lt;p&gt;ഓഗസ്റ്റ് 21- 1,17,680 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 20- 1,16,800 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 19- 1,13,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 18- 1,14,320 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 17- 1,14,160 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 16- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 15- 1,13,760 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 13- രാവിലെ 1,13,760 രൂപ|ഉച്ചയ്ക്ക് 1,12,640 രൂപ&lt;/p&gt;&lt;p&gt;ഓഗസ്റ്റ് 12- 1,13,560 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 11- രാവിലെ- 1,13,7600 രൂപ | വൈകീട്ട് 1,12,800 രൂപ&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 10- 1,11,440 രൂപ&lt;/p&gt;]]></content:encoded>
            <category><![CDATA[gold-jewellery]]></category>
            <dc:creator>Sangeetha KS</dc:creator>
            <atom:link href="https://www.asianetnews.com/gold-jewellery/gold-rate-surge-kerala-price-soars-by-rs-4040-per-pavan-in-2-days-articleshow-6hebtdx"/>
        </item>
        <item>
            <title><![CDATA['എന്‍റെ പേര് മനു മത്തായി, ഇതു ഞാൻ പൂട്ടിക്കും': ആര്യങ്കാവ് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ]]></title>
            <link>https://www.asianetnews.com/kerala-news/aryankavu-check-post-incident-panchayat-member-threatens-excise-officers-vows-to-shut-down-office-articleshow-xy8734h</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/aryankavu-check-post-incident-panchayat-member-threatens-excise-officers-vows-to-shut-down-office-articleshow-xy8734h</guid>
            <pubDate>Fri, 21 Aug 2026 10:51:04 +0530</pubDate>
            <description><![CDATA[കൊല്ലം ആര്യങ്കാവ് ചെക്പോസ്റ്റിൽ സിപിഎം നേതാവും പഞ്ചായത്ത് മെമ്പറുമായ മനു മത്തായി എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് എക്സൈസ് പറയുമ്പോൾ, ചെക്ക് പോസ്റ്റിലെ പണപ്പിരിവിനെയാണ് താൻ ചോദ്യം ചെയ്തതെന്ന് മനു മത്തായി പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hcjwq9xcewg5q675g5c36x,imgname-aryankavu-checkpost-incident-1787290022633.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊല്ലം: ആര്യങ്കാവ് ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് മെമ്പർ. സിപിഎം നേതാവായ മനു മത്തായി ആണ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. വാഹനം നടുറോഡിൽ നിർത്തിയിട്ട ശേഷമായിരുന്നു തർക്കം. ഗതാഗത തടസ്സമുണ്ടാക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞതോടെ തർക്കം രൂക്ഷമായി. 'ഇത് ഞാൻ പൂട്ടിക്കുമെന്നും പേര് മനു മത്തായി എന്നു'മായിരുന്നു മെമ്പറുടെ ഭീഷണി. ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയതിനെയും മനു മത്തായി ചോദ്യം ചെയ്തു.&lt;/p&gt;&lt;p&gt;ഇന്നലെ രാത്രിയായിരുന്നു സംഭവം. മനു മത്തായി മദ്യ ലഹരിയിലാണ് പ്രശ്&zwnj;നം ഉണ്ടാക്കിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മെമ്പർക്കെതിരെ നിയമപരമായി നീങ്ങുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.&lt;/p&gt;&lt;p&gt;എന്നാൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നടക്കുന്നത് ഉദ്യോഗസ്ഥരുടെ പണപ്പിരിവാണെന്നും അതിനെയാണ് താൻ ചോദ്യം ചെയ്തതെന്നും മനു മത്തായി പറഞ്ഞു. വാഹനങ്ങൾ കടത്തിവിടാനും സാധനങ്ങൾ കൊണ്ടുപോകുന്നതിനും ചെക്ക് പോസ്റ്റിൽ ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നുവെന്നും അത് അവസാനിപ്പിക്കുമെന്നുമാണ് താൻ പറഞ്ഞതെന്ന് മനു മത്തായി വിശദീകരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/aryankavu-check-post-incident-panchayat-member-threatens-excise-officers-vows-to-shut-down-office-articleshow-xy8734h"/>
        </item>
        <item>
            <title><![CDATA[ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി; സമയക്രമം അറിയാം]]></title>
            <link>https://www.asianetnews.com/kerala-news/three-more-special-trains-from-bengaluru-to-thiruvananthapuram-during-onam-season-2026-articleshow-850i4kd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/three-more-special-trains-from-bengaluru-to-thiruvananthapuram-during-onam-season-2026-articleshow-850i4kd</guid>
            <pubDate>Fri, 21 Aug 2026 10:50:20 +0530</pubDate>
            <description><![CDATA[ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്തയുമായി ദക്ഷിണ റെയിൽവേ. ഓണക്കാലത്ത് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കാണ് സർവീസ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hc4m1015httfyjdyf2v6h7,imgname-pexels-photo-37414659----rounak-kayal----pexels-1787289554975.jpeg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.&lt;/p&gt;&lt;h2&gt;1. ബെംഗളൂരു കൻ്റോൺമെൻ്റ് - തിരുവനന്തപുരം നോർത്ത് (06579/06580)&lt;/h2&gt;&lt;p&gt;ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ&zwj;ർ, മാവേലിക്കര, കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ&zwj;ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.&lt;/p&gt;&lt;h2&gt;2. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോ&zwj;ർത്ത് (06575/06576)&lt;/h2&gt;&lt;p&gt;എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. ബെം​ഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ&zwj;ർ, മാവേലിക്കര, കായംകുളം കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ&zwj;ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.&lt;/p&gt;&lt;h2&gt;3. യശ്വന്ത്പൂ&zwj;ർ - തിരുവനന്തപുരം നോർത്ത് ( 06573/06574)&lt;/h2&gt;&lt;p&gt;യശ്വന്ത്പൂ&zwj;ർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 21ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 22ന് ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 23ന് രാവിലെ 9:45ന് യശ്വന്ത്പൂ&zwj;രിൽ എത്തിച്ചേരും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂ&zwj;ർ, മാവേലിക്കര, കായംകുളം കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വ&zwj;ർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/three-more-special-trains-from-bengaluru-to-thiruvananthapuram-during-onam-season-2026-articleshow-850i4kd"/>
        </item>
        <item>
            <title><![CDATA[വിജയ്‍യുടെ ജനനായകൻ ഒടിടിയില്‍ എത്തി]]></title>
            <link>https://www.asianetnews.com/entertainment-news/vijay-starrer-jana-nayagan-ott-update-articleshow-pnimqp5</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vijay-starrer-jana-nayagan-ott-update-articleshow-pnimqp5</guid>
            <pubDate>Fri, 21 Aug 2026 10:50:06 +0530</pubDate>
            <description><![CDATA[ജനനായകൻ നേടിയത് 325 കോടിയോളമാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hc4eyr5ahkr8523qwc98et,imgname-vijay-starrer-jana-nayagan-ott-update-1787289549784.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;2026ലെ തമിഴ് ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രമായി മുന്നേറിയിരിക്കുകയാണ് ദളപതി വിജയ് നായകനായ &lsquo;ജനനായകൻ&rsquo;. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി പ്രദര്&zwj;ശനം തുടരുകയാണ്. അതിനിടെ ജനനായകൻ ഒടിടിയിലും എത്തിയിരിക്കുകയാണ്. സീ5ലാണ് ജനനായകന്റെ സ്&zwj;ട്രീമിംഗ് നടക്കുന്നത്.&lt;/p&gt;&lt;p&gt;കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ തിയേറ്ററുകളിലെത്തിയ &lsquo;ജനനായകനെ&rsquo; ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. ദളപതി വിജയ്&zwnj;യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ചിത്രത്തെ ഹൃദയത്തോട് ചേർത്തുപിടിച്ചത്. സിനിമയുടെ വിവിധ രംഗങ്ങൾക്കൊപ്പം &lsquo;ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്&rsquo; എന്ന ടൈറ്റിൽ കാർഡിനും തിയേറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്&zwnj;യുടെ സിനിമാ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരെ ഏറെ വൈകാരികമായി സ്വാധീനിച്ചു.&lt;/p&gt;&lt;p&gt;കേരളത്തിലും മികച്ച പ്രകടനമാണ് &lsquo;ജനനായകൻ&rsquo; കാഴ്ചവെച്ചത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോഴും ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത &lsquo;ജനനായക&rsquo;ന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രഫി അനൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിങ് പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് അണിയറയിൽ. പി.ആർ.ഒ. &amp;amp; മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vijay-starrer-jana-nayagan-ott-update-articleshow-pnimqp5"/>
        </item>
        <item>
            <title><![CDATA[ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടി; ബെവ്കോ വൻ സാമ്പത്തിക നഷ്‌ടത്തിലേക്ക്]]></title>
            <link>https://www.asianetnews.com/kerala-news/gallonage-fee-hiked-sharply-bevco-faces-massive-financial-loss-articleshow-7vnnwik</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/gallonage-fee-hiked-sharply-bevco-faces-massive-financial-loss-articleshow-7vnnwik</guid>
            <pubDate>Fri, 21 Aug 2026 10:49:17 +0530</pubDate>
            <description><![CDATA[10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k28z580pt245cv7g16yc8as2,imgname-fotojet--90--1754795253782.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം:&lt;/strong&gt; ബെവ്കോ വൻ സാമ്പത്തിക നഷ്&zwnj;ടത്തിലേക്ക്. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് നഷ്ടമുണ്ടായത്. ഈ വർഷം 180 കോടി നഷ്&zwnj;ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്&zwnj;ടമുണ്ടായി.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/gallonage-fee-hiked-sharply-bevco-faces-massive-financial-loss-articleshow-7vnnwik"/>
        </item>
        <item>
            <title><![CDATA[തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു]]></title>
            <link>https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd</link>
            <guid isPermaLink="true">https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd</guid>
            <pubDate>Fri, 21 Aug 2026 10:49:09 +0530</pubDate>
            <description><![CDATA[കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ഗുരുതരമല്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k81bezka6nag0b54dbmdrq8r,imgname-ksrtc-bus--1760982171242.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക് പോയ ബസ്സിൽ നിന്ന് മുന്നിലത്തെ വാതിൽ തുറന്ന് പുറത്തേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് മുറിവേറ്റ വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വിദ്യാർത്ഥിയുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ ബസ്സിൽ വലിയ തിരക്ക് ഉണ്ടായിരുന്നു. മുന്നിലത്തെ വാതിലിൽ കൂടി ബസിനുള്ളിൽ പ്രവേശിച്ച വിദ്യാർത്ഥിനി വാതിൽ അടച്ചെങ്കിലും ലോക്ക് വീണിരുന്നില്ല. ബസ് മുന്നോട്ട് എടുത്തപ്പോൾ വാതിൽ തുറന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീഴുകയായിരുന്നു. ബസ്സിലുള്ളവർ ബഹളം വെച്ചപ്പോൾ ഉടൻ ബസ് നിർത്തി വിദ്യാർഥിനിയെ അതേ ബസ്സിൽ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/student-was-injured-after-falling-from-ksrtc-bus-in-thiruvananthapuram-articleshow-cctpagd"/>
        </item>
        <item>
            <title><![CDATA['കഞ്ചാവ് വലിക്കുന്നത് നിര്‍ത്തൂ'; സച്ചിനേക്കാൾ കേമൻ കോലിയെന്ന ഡിവില്ലിയേഴ്സിന്‍റെ വാദത്തെ പരിഹസിച്ച് ദൊഡ്ഡ ഗണേശ്]]></title>
            <link>https://www.asianetnews.com/cricket-sports/pass-on-the-weed-dodda-ganesh-mocks-ab-de-villiers-over-sachin-kohli-comparison-articleshow-yue67gm</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/pass-on-the-weed-dodda-ganesh-mocks-ab-de-villiers-over-sachin-kohli-comparison-articleshow-yue67gm</guid>
            <pubDate>Fri, 21 Aug 2026 10:49:02 +0530</pubDate>
            <description><![CDATA[കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01jv20sw1780ch1z4a4mbmyb3g,imgname-2-1747045904423.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹൈദരാബാദ്: &lt;/strong&gt;വിദേശ പിച്ചുകളില്&zwj; വിരാട് കോലി, സച്ചിൻ ടെൻഡുൽക്കറെക്കാള്&zwj; കേമനാണെന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡി വില്ലിയേഴ്സിന്&zwj;റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേശ്. ഏഷ്യൻ വംശജരായ ബാറ്റർമാർക്കും പേസ് സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണ്. എന്നാൽ അദ്ദേഹത്തിന് നൽകിയ ആ അടിത്തറയിൽ നിന്ന് കളിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ വിരാട് കോലിക്ക് സാധിച്ചു. വിദേശത്ത് സച്ചിനേക്കാൾ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത് എന്നായിരുന്നു ഡിവില്ലിയേഴ്സ് പറഞ്ഞത്.&lt;/p&gt;&lt;p&gt;എന്നാൽ ഡി വില്ലിയേഴ്സിന്&zwj;റെ ഈ വാദത്തോട് യോജിക്കാനാവില്ലെന്ന് ദൊഡ്ഡ ഗണേശ് പറഞ്ഞു. കഞ്ചാവ് വലിക്കുന്നത് നിർത്തു സഹോദരാ എന്നാണ് ഡിവില്ലിയേഴ്സിന്&zwj;റെ പരാമര്&zwj;ശം എക്സില്&zwj; പങ്കുവെച്ചുകൊണ്ട് ദൊഡ്ഡ ഗണേശ് കുറിച്ചത്.&lt;/p&gt;&lt;p&gt;Pass on the weed, brother. https://t.co/3XOy6o6x9t&lt;/p&gt;&lt;p&gt;&mdash; Dodda Ganesh | ದೊಡ್ಡ ಗಣೇಶ್ (@doddaganesha) August 20, 2026&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;കണക്കുകൾ പരിശോധിച്ചാൽ 200 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 15,921 റൺസ് നേടിയ സച്ചിനാണ് റൺവേട്ടയിൽ മുന്നിൽ. സച്ചിന്&zwj;റെ ആകെ റൺസിന്റെ 55 ശതമാനത്തോളവും (8,705 റൺസ്) വിദേശ മണ്ണിലായിരുന്നു.അതേസമയം 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് നേടിയ കോഹ്&zwnj;ലി, വിദേശത്ത് 66 മത്സരങ്ങളിൽ നിന്ന് 4,774 റൺസാണ് ആകെ നേടിയിട്ടുള്ളത്. എന്നാൽ സ്ഥിിവിവര കണക്കുകൾക്കപ്പുറം വിദേശ ടെസ്റ്റ് പരമ്പരകളിൽ വിജയിക്കുന്ന ഒരു ടീമായി ഇന്ത്യയെ മാറ്റിയെടുക്കാൻ കോലിയുടെ നേതൃത്വത്തിനും പ്രകടനത്തിനും സാധിച്ചുവെന്നായിരുന്നു ഡിവില്ലിയേഴ്സിന്&zwj;റെ വാദം.&lt;/p&gt;&lt;p&gt;സച്ചിനും കോലിയും ഉണ്ടാക്കിയ ഈ സ്വാധീനം കെ എൽ രാഹുൽ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയ നിലവിലെ ഇന്ത്യൻ ബാറ്റർമാർക്കും സഹായകരമാകുന്നുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞിരുന്നു. സാങ്കേതികമായി മികച്ച കഴിവുള്ള കെ എൽ രാഹുലിന് വിദേശത്ത് മികച്ച ശരാശരി സ്വന്തമാക്കാൻ കഴിയുമെന്നും, 100 റൺസ് നേടിയാൽ പോരാ, അത് 180 വരെയെങ്കിലും ഉയർത്താൻ രാഹുൽ ശ്രദ്ധിക്കണമെന്നും ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റിന് പിന്നാലെ പുറത്തുവിട്ട വീഡിയോയിൽ ഡിവില്ലിയേഴ്സ് ഉപദേശിച്ചിരുന്നു.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/pass-on-the-weed-dodda-ganesh-mocks-ab-de-villiers-over-sachin-kohli-comparison-articleshow-yue67gm"/>
        </item>
        <item>
            <title><![CDATA[വിസ്‍മയ മോഹൻലാലിന്റെ തുടക്കം കേരളത്തില്‍ എത്ര നേടി?, കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/vismaya-mohanlal-thudakkam-kerala-collection-report-articleshow-t8x0qh3</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/vismaya-mohanlal-thudakkam-kerala-collection-report-articleshow-t8x0qh3</guid>
            <pubDate>Fri, 21 Aug 2026 10:40:11 +0530</pubDate>
            <description><![CDATA[തുടക്കം കേരളത്തില്‍ മാത്രമായി നേടിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hbjwzsk6nxqqsrhdryfwyq,imgname-vismaya-mohanlal-thudakkam-kerala-collection-report-1787288974329.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;വിസ്&zwj;മയ മോഹന്&zwj;ലാലിന്&zwj;റെ ബിഗ് സ്ക്രീന്&zwj; അരങ്ങേറ്റ ചിത്രം തുടക്കം തിയറ്ററുകളില്&zwj; പ്രദര്&zwj;ശനം തുടരുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിര്&zwj;മ്മിച്ചിരിക്കുന്നത് ആശിര്&zwj;വാദ് സിനിമാസിന്&zwj;റെ ബാനറില്&zwj; ആന്&zwj;റണി പെരുമ്പാവൂര്&zwj; ആണ്. 2018 എന്ന വന്&zwj; വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്&zwj; ഇന്&zwj;ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്&zwj;ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്&zwj;ഘ്യം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം തന്നെ ലഭിച്ചത്. കേരളത്തില്&zwj; മാത്രമായി ചിത്രം 21.55 കോടി രൂപയാണ് നേടിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്&zwj; പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ പതിനേഴിന് കുട്ടിക്കാനത്ത് ആയിരുന്നു ചിത്രത്തിന്&zwj;റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ലോഞ്ച് ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്&zwj; തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്&zwj; ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്&zwj; മാത്രം ഒതുങ്ങിയില്ല എന്നാണ് പ്രേക്ഷകര്&zwj; പ്രതികരിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്&zwj;ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്&zwj;, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/vismaya-mohanlal-thudakkam-kerala-collection-report-articleshow-t8x0qh3"/>
        </item>
        <item>
            <title><![CDATA[നിയമവിരുദ്ധമായി മുറികൾ തിരിച്ചു; ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി]]></title>
            <link>https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo</link>
            <guid isPermaLink="true">https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo</guid>
            <pubDate>Fri, 21 Aug 2026 10:38:18 +0530</pubDate>
            <description><![CDATA[ദുബായ് ടൊയോട്ട ബിൽഡിംഗിലെ താമസക്കാർക്ക് വൻതുക പിഴ ചുമത്തി. കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്മെൻ്റ് അറിയിച്ചതിനെ തുടർന്ന് 70 ശതമാനം താമസക്കാരും ഒഴിഞ്ഞുപോയി. പിഴയും കുടിശ്ശികയും അടച്ചാൽ മാത്രമേ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hb4en6ghyr0q1kn2p8jea3,imgname-toyota-building-1787288500902.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദുബായ്: ശൈഖ് സായിദ് റോഡിലെ പ്രശസ്തമായ നാസർ റാഷിദ് ലൂത്ത ബിൽഡിംഗിൽ (ടൊയോട്ട ബിൽഡിംഗ്) അനധികൃതമായി മുറികൾ വേർതിരിച്ച് താമസിച്ചവർക്ക് വൻതുക പിഴ ചുമത്തി അധികൃതർ. പിഴയും ജല-വൈദ്യുതി കുടിശ്ശികകളും തീർത്ത ശേഷം മാത്രമേ താമസക്കാർക്ക് കെട്ടിടമൊഴിയാനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂവെന്ന് ബിൽഡിംഗ് മാനേജ്&zwnj;മെന്റ് വ്യക്തമാക്കി.&lt;/p&gt;&lt;p&gt;അപ്പാർട്ട്&zwnj;മെന്റുകൾക്കുള്ളിൽ അനുമതിയില്ലാതെ വേർതിരിക്കലുകൾ നടത്തുന്നതിനെതിരെ ദുബായ് മുൻസിപ്പാലിറ്റിയാണ് നേരിട്ട് കേസെടുത്ത് പിഴ ചുമത്തുന്നത്. നിയമലംഘനം നടത്തുന്ന താമസക്കാർക്ക് ദുബായ് മുൻസിപ്പാലിറ്റി നേരിട്ടാണ് നോട്ടീസും പിഴയും അയക്കുന്നത്.&lt;/p&gt;&lt;p&gt;വാടകയ്ക്ക് നൽകിയ ഫ്ലാറ്റുകൾക്കുള്ളിൽ മാനേജ്&zwnj;മെന്റിനോ കെട്ടിട ഉടമയ്&zwnj;ക്കോ അനുമതിയില്ലാതെ പ്രവേശിക്കാൻ നിയമപരമായി അവകാശമില്ല. അതിനാൽ എത്ര മുറികൾ തിരിച്ചിട്ടുണ്ടെന്നോ എത്രപേർ താമസിക്കുന്നുണ്ടെന്നോ മുൻകൂട്ടി അറിയാൻ സാധിച്ചിരുന്നില്ല. ചില അപ്പാർട്ട്&zwnj;മെന്റുകളിൽ പതിനഞ്ചോളം ആളുകൾ വരെ താമസിച്ചിരുന്നതായി അധികൃതർ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്.&lt;/p&gt;&lt;h2&gt;70 ശതമാനം ഭാഗവും ഒഴിഞ്ഞു&lt;/h2&gt;&lt;p&gt;അനധികൃതമായി ആളുകളെ താമസിപ്പിച്ചിരിക്കുന്ന ഫ്ലാറ്റുകൾ അടിയന്തരമായി ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശിച്ചതിനെ തുടർന്ന് നിലവിൽ കെട്ടിടത്തിന്റെ 70 ശതമാനത്തോളം ഭാഗവും ആളുകൾ ഒഴിഞ്ഞുപോയിട്ടുണ്ട്. ഒഴിഞ്ഞുപോകുന്ന ഫ്ലാറ്റുകളിലെ ജല-,വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചുവരികയാണ്.&lt;/p&gt;&lt;p&gt;ഫ്ലാറ്റുകൾ അനധികൃതമായി തരംതിരിക്കുന്നത് തീപിടിത്തം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 1974-ൽ നിർമ്മിച്ച 15 നിലകളുള്ള ഈ പ്രശസ്തമായ കെട്ടിടം പൂർണ്ണമായി ഒഴിപ്പിച്ച ശേഷം പൊളിച്ചുനീക്കുമെന്ന് മാനേജ്&zwnj;മെന്റ് സ്ഥിരീകരിച്ചു. എന്നാൽ ഏത് തീയതിയിലാണ് പൊളിക്കുകയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 1981-ൽ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ ടൊയോട്ട പരസ്യ ബോർഡിലൂടെയാണ് ഇത് 'ടൊയോട്ട ബിൽഡിംഗ്' എന്ന പേരിൽ പ്രശസ്തമായത്.&lt;/p&gt;]]></content:encoded>
            <category><![CDATA[pravasam]]></category>
            <dc:creator>Reshma Vijayan</dc:creator>
            <atom:link href="https://www.asianetnews.com/pravasam/dubai-toyota-building-tenants-fined-over-illegal-partitions-articleshow-artr5vo"/>
        </item>
        <item>
            <title><![CDATA[ബൈക്കിൽ വീട്ടിലേക്ക് പോകവേ കാറിൽ പിന്തുടർന്നു, പത്തനംതിട്ടയിൽ 48 കാരനെ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു]]></title>
            <link>https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir</link>
            <guid isPermaLink="true">https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir</guid>
            <pubDate>Fri, 21 Aug 2026 10:37:34 +0530</pubDate>
            <description><![CDATA[ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kkty2y4qgtc9gace7f1kycwv,imgname-kerala-police-1773651720343.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പത്തനംതിട്ട: സ്കൂട്ടർ യാത്രികനെ കാറിൽ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ 48 വയസുള്ള ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി 9 മണിക്ക് അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്നാണ് സൂചന. കാരണം വ്യക്തമല്ല. സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/five-member-gang-brutally-attacked-a-youth-in-pathanamthitta-police-starts-investigation-articleshow-lgym0ir"/>
        </item>
        <item>
            <title><![CDATA[മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ]]></title>
            <link>https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</link>
            <guid isPermaLink="true">https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g</guid>
            <pubDate>Fri, 21 Aug 2026 10:34:42 +0530</pubDate>
            <description><![CDATA[ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0hb979cx3n75vf4q44q7qfs,imgname-tcr-moshanam-1787288657196.png" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തൃശൂർ:&lt;/strong&gt; തൃശൂരിൽ വൻ കവർച്ച. തൃശൂർ പേരാമംഗലത്ത് അൻപത് പവന്റെ കവർച്ച. തുണിക്കട ഉടമയുടെ വീട്ടിലാണ് കവർച്ച. പറപ്പൂർ സ്വദേശി ഷക്കീറിന്റെ വീട്ടിലാണ് കവർച്ച. മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പുറകു വാതിൽ തകർത്താണ് അകത്തു കയറിയത്. വാതിലുകൾ തകർത്താണ് അകത്തുകയറിയത്. വീട്ടുകാർ ഇല്ലാത്ത സമയത്തായിരുന്നു മോഷണം. ഷോപ്പിൽ നിന്ന് പുലർച്ചെ എത്തിയപ്പോഴാണ് ഷക്കീർ മോഷണ വിവരം അറിഞ്ഞത്.&lt;/p&gt;&lt;p&gt;ഭാര്യയും മകളുമടക്കം ഓണത്തിരക്കുകാരണം ഷോപ്പിലായിരുന്നു. വൈകുന്നേരം അഞ്ചിനും പുലർച്ചെ ഒന്നരക്കുമിടയിലാണ് മോഷണം. വൈകീട്ട് ഏഴോടെ രണ്ട് പേർ വീടിന് സമീപത്ത് നിൽക്കുന്നത് കണ്ടതായി പരിസരവാസികൾ പറയുന്നു. പണം നഷ്ടമായതായി അറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കി. വീടിന് സമീപം ഭക്ഷണാവശിഷ്ടവും മദ്യക്കുപ്പിയും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/gold-purchased-for-daughters-wedding-stolen-textile-owner-in-thrissur-loses-50-sovereigns-articleshow-u3c745g"/>
        </item>
        <item>
            <title><![CDATA[കർണാടകയിലെ ചിത്രദു‍ർഗയിൽ ബസ് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്]]></title>
            <link>https://www.asianetnews.com/kerala-news/karnataka-chitradurga-bus-accident-two-death-26-injured-articleshow-36zxo9u</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/karnataka-chitradurga-bus-accident-two-death-26-injured-articleshow-36zxo9u</guid>
            <pubDate>Fri, 21 Aug 2026 10:28:50 +0530</pubDate>
            <description><![CDATA[കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0haz4q9x9eq27c59mxrtgmr,imgname-fotojet---2026-08-21t102816.547-1787288326889.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു: &lt;/strong&gt;കർണാടകയിലെ ചിത്രദു&zwj;ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന&zwnj;ർ ശങ്കറുമാണ് മരിച്ചത്.&lt;/p&gt;&lt;p&gt;ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റ 26പേരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ​ഗുരുതരമല്ല.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/karnataka-chitradurga-bus-accident-two-death-26-injured-articleshow-36zxo9u"/>
        </item>
        <item>
            <title><![CDATA[മോശം കൊളസ്ട്രോൾ കൂട്ടുന്ന ആറ് ഭക്ഷണങ്ങൾ]]></title>
            <link>https://www.asianetnews.com/gallery/health/foods-that-increase-bad-cholesterol-cwokgph</link>
            <guid isPermaLink="true">https://www.asianetnews.com/gallery/health/foods-that-increase-bad-cholesterol-cwokgph</guid>
            <pubDate>Fri, 21 Aug 2026 10:19:09 +0530</pubDate>
            <description><![CDATA[ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കൊളസ്ട്രോൾ. എന്നാൽ, കൊളസ്ട്രോളിൽ രണ്ട് വ്യത്യസ്ത തരങ്ങളുണ്ട്. എച്ച്ഡിഎൽ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kwca9gqnybyzt83gd6m7rc6b,imgname-lower-bad-ldl-cholesterol--1--1782824878837.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കൊളസ്ട്രോൾ. എന്നാൽ, കൊളസ്ട്രോളിൽ രണ്ട് വ്യത്യസ്ത തരങ്ങളുണ്ട്. എച്ച്ഡിഎൽ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കൊളസ്ട്രോൾ. എന്നാൽ, കൊളസ്ട്രോളിൽ രണ്ട് വ്യത്യസ്ത തരങ്ങളുണ്ട്. എച്ച്ഡിഎൽ (ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. എച്ച്ഡിഎൽ ശരീരത്തിന് ആരോഗ്യകരവും പ്രധാനവുമാണെങ്കിലും, ശരീരത്തിലെ ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ആരോഗ്യത്തിന് അതീവ ഹാനികരമായേക്കാം.&lt;/p&gt;&lt;img&gt;&lt;p&gt;നമ്മുടെ ചുറ്റുമുള്ള പല ഭക്ഷണസാധനങ്ങളിലും ഇവയിലേതെങ്കിലും ഒരു തരം കൊളസ്ട്രോൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഏതുതരം കൊളസ്ട്രോൾ ആണ് നിങ്ങൾ കഴിക്കുന്നതെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. മോശം കൊളസ്ട്രോൾ കൂട്ടുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.&lt;/p&gt;&lt;img&gt;&lt;p&gt;ശീതീകരിച്ചതും പാക്ക് ചെയ്തതുമായ വിവിധതരം മാംസ ഉൽപ്പന്നങ്ങൾ അവയുടെ കേടുകൂടാതെയിരിക്കുന്ന കാലാവധി (shelf-life) വർദ്ധിപ്പിക്കുന്നതിനായി ദീർഘമായ പ്രക്രിയകളിലൂടെ കടന്നുപോകുന്നു. ബേക്കൺ, ഹോട്ട് ഡോഗ്, സോസേജ് തുടങ്ങിയ സംസ്കരിച്ച മാംസവിഭവങ്ങൾ കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡുകളുടെയും അളവ് വർദ്ധിപ്പിക്കുന്നു. &zwnj;&lt;/p&gt;&lt;img&gt;&lt;p&gt;ഉടനടി കഴിക്കാൻ പാകത്തിലുള്ളതും അമിതമായി സംസ്കരിച്ചതുമായ വിവിധതരം ഭക്ഷണങ്ങളെയാണ് 'ജങ്ക് ഫുഡ്' (junk food) എന്ന് വിളിക്കുന്നത്. ചിപ്&zwnj;സ്, നാച്ചോസ്, മിൽക്ക് ചോക്ലേറ്റുകൾ, സോഡകൾ, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സാച്ചുറേറ്റഡ് ഫാറ്റുകൾ, ട്രാൻസ് ഫാറ്റുകൾ, അധികമായി ചേർത്ത പഞ്ചസാര എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ജങ്ക് ഫുഡ് ശരീരത്തിലെ 'മോശം' കൊളസ്ട്രോൾ (LDL), മൊത്തം കൊളസ്ട്രോൾ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുന്നു.&lt;/p&gt;&lt;img&gt;&lt;p&gt;എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ആരോഗ്യത്തിനും കൊളസ്&zwnj;ട്രോളിന്റെ അളവിനും വളരെ ദോഷകരമാണ്. ഇത്തരം ഭക്ഷണങ്ങൾ അമിതവണ്ണത്തിനും കാരണമാകുന്നു. വറുത്ത ഭക്ഷണങ്ങൾ എല്ലാവർക്കും ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ ബേക്കിംഗ്, എയർ-ഫ്രൈയിംഗ് തുടങ്ങിയ രീതികൾ പകരമായി ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.&lt;/p&gt;&lt;img&gt;&lt;p&gt;മിക്ക മധുരപലഹാരങ്ങളിലും പഞ്ചസാര, വറുത്തത് അല്ലെങ്കിൽ മറ്റ് പ്രിസർവേറ്റീവുകൾ ചേർത്ത് തയ്യാറാക്കിയത് എന്നിവ കൂടുതലാണ്. ഇത് ശരീരത്തിലെ എൽഡിഎൽ അളവ് വർദ്ധിപ്പിക്കും. ഐസ്ക്രീം, കേക്കുകൾ, പേസ്ട്രികൾ, ഡോനട്ട്സ് തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾ ഒഴിവാക്കണം.&lt;/p&gt;&lt;img&gt;&lt;p&gt;ശരീരത്തിലെ 'മോശം കൊളസ്ട്രോൾ' (bad cholesterol) വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ ഫാസ്റ്റ് ഫുഡുകളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അമിതവണ്ണം, ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും ഇവ വർദ്ധിപ്പിച്ചേക്കാം.&lt;/p&gt;&lt;img&gt;&lt;p&gt;പതിവായി കഴിക്കുന്ന ഭക്ഷണമാണ് പാലുൽപ്പന്നങ്ങൾ. എന്നാൽ, ശരീരത്തിൽ 'മോശം കൊളസ്&zwnj;ട്രോൾ' (bad cholesterol) കൂടുതലുള്ളവർക്ക് ഇവ അത്ര അനുയോജ്യമായെന്നുവരില്ല. അതിനാൽ, പൂർണ്ണ കൊഴുപ്പുള്ള പാൽ (whole milk), ചീസ്, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഒഴിവാക്കേണ്ടതാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/gallery/health/foods-that-increase-bad-cholesterol-cwokgph"/>
        </item>
        <item>
            <title><![CDATA['മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ട്'; ​ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി]]></title>
            <link>https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c</link>
            <guid isPermaLink="true">https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c</guid>
            <pubDate>Fri, 21 Aug 2026 10:16:20 +0530</pubDate>
            <description><![CDATA[സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരായിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് സിജെപി കൺവീനർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0ha93d7tfyh6ys2x8yf4b0x,imgname-cjp-abhijeet-dipke-school-visit-1787287604646.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;മുംബൈ: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥയിൽ മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവെയ്ക്കണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജീത് ദീപ്കെ. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പഠനം നടത്താൻ വിദ്യാർഥികൾ നിർബന്ധിതരായിരിക്കുകയാണ്. നല്ല ക്ലാസ്മുറികളോ ബെഞ്ചുകളോ ശുചിമുറികളോ സ്കൂളുകളിൽ ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചതിന് പിന്നാലെയാണ് സിജെപി കൺവീനർ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;സിജെപി കഴിഞ്ഞയാഴ്ച ആരംഭിച്ച സ്കൂൾ തീക് കരോ പ്രചാരണത്തിന്റെ ഭാ​ഗമായാണ് അഭിജീത് ദീപ്കെ സർക്കാർ സ്കൂളുകൾ സന്ദർശിച്ചത്. നിരവധി സ്കൂളുകൾ ഇപ്പോഴും നല്ല ക്ലാസ്മുറികൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ചില സ്കൂളുകളിൽ മൃ​ഗങ്ങളെക്കാൾ മോശമായരീതിയിലാണ് വിദ്യാർഥികളെ പരി​ഗണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ സ്കൂളുകളുടെ ഈ അവസ്ഥയ്ക്ക് ജനപ്രതിനിധികളും മന്ത്രിമാരും ഉത്തരവാദികളാണെന്നും ദീപ്കെ പറഞ്ഞു.&lt;/p&gt;&lt;p&gt;രാഷ്ട്രീയ നേതാക്കൾ വിദ്യാർഥികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യുന്നത്? അവർക്ക് ഹെലികോപ്റ്ററുകളിൽ യാത്ര ചെയ്യാൻ വേണ്ടി മാത്രമാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്? തങ്ങളുടെ കുട്ടികൾ ഏത് അവസ്ഥയിലാണ് പഠിക്കുന്നതെന്ന് ജനങ്ങൾ കാണണം. ഈ മന്ത്രിമാരുടെ വളർത്തുനായകൾക്ക് ഇതിനെക്കാൾ വലിയ സൗകര്യങ്ങളുണ്ടെന്നും അഭിജീത് ദീപ്കെ പറഞ്ഞു. സ്കൂളുകളെ സ്ഥിതി മനസിലാകണമെങ്കിൽ എംഎൽഎമാരും മന്ത്രിമാരും അവരുടെ മക്കളെ സർക്കാർ സ്കൂളിലേക്ക് അയക്കണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/cjp-leader-abhijeet-dipke-school-visit-demand-maharashtra-minister-resignation-articleshow-vndpq3c"/>
        </item>
        <item>
            <title><![CDATA[മലപ്പുറത്തെ ഓണവിപണി കീഴടക്കി ആന്ധ്രയിൽനിന്നുള്ള ഹൈബ്രിഡ് പൂക്കൾ]]></title>
            <link>https://www.asianetnews.com/videos/news/andhra-hybrid-flowers-dominate-the-onam-market-videoshow-xiy4wif</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/andhra-hybrid-flowers-dominate-the-onam-market-videoshow-xiy4wif</guid>
            <pubDate>Fri, 21 Aug 2026 10:12:52 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://www.youtube.com/embed/6zCYsQeN-UI" medium="video" height="350" width="560"/>
            <content:encoded><![CDATA[&lt;p&gt;മലപ്പുറത്തെ ഓണവിപണി കീഴടക്കി ആന്ധ്രയിൽനിന്നുള്ള ദിവസങ്ങളോളം വാടാത്ത ഹൈബ്രിഡ് പൂക്കൾ; പൂക്കളിൽ താരമായി ചോക്ലേറ്റ് ജമന്തി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/andhra-hybrid-flowers-dominate-the-onam-market-videoshow-xiy4wif"/>
        </item>
        <item>
            <title><![CDATA[കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ്, 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്]]></title>
            <link>https://www.asianetnews.com/kerala-news/minister-t-siddique-urged-central-government-to-increase-the-minimum-support-price-for-copra-for-2027-season-articleshow-dat59qd</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/minister-t-siddique-urged-central-government-to-increase-the-minimum-support-price-for-copra-for-2027-season-articleshow-dat59qd</guid>
            <pubDate>Fri, 21 Aug 2026 10:12:45 +0530</pubDate>
            <description><![CDATA[2027 സീസണിൽ കൊപ്രയുടെ താങ്ങുവില ഗണ്യമായി വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഉയർന്ന ഉൽപ്പാദനച്ചെലവ് ചൂണ്ടിക്കാട്ടി മില്ലിംഗ് കൊപ്രയ്ക്കും ബോൾ കൊപ്രയ്ക്കും ക്വിന്റലിന് യഥാക്രമം 23,022 രൂപയും 24,782 രൂപയും താങ്ങുവിലയായി നിശ്ചയിക്കണമെന്ന് മന്ത്രി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kterhspqcr11az70j49c9r9k,imgname-t-siddique-1780759455447.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവും വരുമാനത്തിലെ കുറവും പരിഗണിച്ച് 2027 സീസണിൽ കൊപ്രയ്ക്ക് ഗണ്യമായ വർധനവോടെ മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. 2027 സീസണിലെ കൊപ്രയുടെ വിലനിർണയവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച 'പ്രൈസ് പോളിസി ഫോർ കൊപ്ര - 2027 സീസൺ' ദക്ഷിണമേഖലാ കൺസൾട്ടേഷൻ യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പ്രത്യേക കാർഷിക സാഹചര്യങ്ങളും നാളികേര കൃഷിയിലെ വർധിച്ചുവരുന്ന ഉൽപ്പാദനച്ചെലവും കണക്കിലെടുത്ത് കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പാക്കുന്ന തരത്തിൽ കൊപ്രയുടെ താങ്ങുവില നിശ്ചയിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി പറഞ്ഞു. കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ കോസ്റ്റസ് ആൻഡ് പ്രൈസസ്, സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ്, കാർഷിക വികസന കർഷകക്ഷേമ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് യോഗം സംഘടിപ്പിച്ചത്.&lt;/p&gt;&lt;p&gt;കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ നാളികേര കൃഷിവിസ്തൃതിയുള്ള സംസ്ഥാനമാണെങ്കിലും ഉൽപ്പാദനക്ഷമത വർധിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. നാളികേര മേഖലയുടെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണ്. ഇതിന്റെ ഭാഗമായി നാളികേര വികസനത്തിനുള്ള ബജറ്റ് വിഹിതം മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, രോഗബാധ, വളങ്ങളുടെ വിലവർധന, ഉയർന്ന ഉൽപ്പാദനച്ചെലവ്, മൂല്യവർധനയിലെ പരിമിതികൾ, വിപണന വെല്ലുവിളികൾ തുടങ്ങിയ നിരവധി പ്രതിസന്ധികളാണ് സംസ്ഥാനത്തെ നാളികേര കർഷകർ നേരിടുന്നത്. അതിനാൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനൊപ്പം സംസ്&zwnj;കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ബ്രാൻഡിംഗ്, വിപണനം, കയറ്റുമതി എന്നിവയ്ക്കും കൂടുതൽ പ്രാധാന്യം നൽകി നാളികേര മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.&lt;/p&gt;&lt;p&gt;കേന്ദ്ര കൃഷിമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ കേരളത്തിനായി പ്രത്യേക സമഗ്ര നാളികേര പുനരുജ്ജീവന പദ്ധതി നടപ്പാക്കണമെന്നും കോക്കനട്ട് ഡെവലപ്&zwnj;മെന്റ് പാർക്ക് സ്ഥാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. നാളികേര മേഖലയുടെ വികസനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 2-ന് 'കേരാമൃതം' എന്ന പേരിൽ സംസ്ഥാനതല നാളികേര ദിനാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 2027 സീസണിലേക്കുള്ള നാളികേരത്തിന്റെ താങ്ങുവില നിശ്ചയിക്കുമ്പോൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും യഥാർഥ ഉൽപ്പാദനച്ചെലവും കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നിർദേശപ്രകാരം ക്വിന്റലിന് മില്ലിംഗ് കൊപ്രയ്ക്ക് 23,022 ഉം ബോൾ കൊപ്രയ്ക്ക് 24,782 ഉം താങ്ങുവിലയായി നിശ്ചയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ നാളികേര കർഷകർ നേരിടുന്ന ഉയർന്ന ഉൽപ്പാദനച്ചെലവ് പരിഗണിച്ച് അവർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില ഉയർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.&lt;/p&gt;&lt;p&gt;കൊപ്രയ്ക്ക് പുറമെ തൊണ്ട് കളഞ്ഞ നാളികേരത്തിനും പ്രത്യേക താങ്ങുവില പ്രഖ്യാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിവിധ ഏജൻസികൾ മുഖേന തൊണ്ട് കളഞ്ഞ നാളികേരം കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തുന്നതും പരിഗണിക്കണമെന്ന് മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ നടന്ന കൺസൾട്ടേഷൻ യോഗത്തിൽ CACP ചെയർമാൻ പ്രൊഫ. എ. ഗണേഷ് കുമാർ, CACP മെമ്പർ ഒഫീഷ്യൽ ഡോ. പ്രേംചന്ദ്, വിവിധ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർക്കാർ പ്രതിനിധികൾ, നാളികേര വികസന ബോർഡ് പ്രതിനിധി ദീപ്തി നായർ, സി.പി.സി.ആർ.ഐ. (CPCRI) പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (FPO) പ്രതിനിധികൾ, കേരഫെഡ്, നാഫെഡ് പ്രതിനിധികൾ, കേരകേസരി അവാർഡ് ജേതാവ് കെ. കെ. സേവ്യർ ഉൾപ്പെടെയുള്ള കർഷക പ്രതിനിധികൾ, കാർഷിക സംരംഭകർ എന്നിവർ പങ്കെടുക്കുകയും നാളികേര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുകയും ചെയ്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/minister-t-siddique-urged-central-government-to-increase-the-minimum-support-price-for-copra-for-2027-season-articleshow-dat59qd"/>
        </item>
        <item>
            <title><![CDATA[ഇവർ രഹസ്യമായി നടത്തിയ ഒരു കല്യാണം ജോലി സ്ഥലത്തുള്ള ഞാൻ എങ്ങനെ അറിയും: ഡോ.ഐഷ]]></title>
            <link>https://www.asianetnews.com/videos/news/how-to-spot-a-colleague-s-secret-marriage-dr-aisha-videoshow-xppwg2s</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/how-to-spot-a-colleague-s-secret-marriage-dr-aisha-videoshow-xppwg2s</guid>
            <pubDate>Fri, 21 Aug 2026 10:11:30 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhnvi" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ഞാൻ എനിക്കും എൻ്റെ മക്കൾക്കും വേണ്ടി പോരാടുകയാണ്'; ത&zwj;ൃശ്ശൂരിൽ ഭർത്താവ് രണ്ടാംവിവാഹം ചെയ്തു, ഭർതൃവീടിന് മുന്നിൽ ഭാര്യയുടെ സമരം; വിവാഹ ബന്ധം വേ&zwj;&zwj;ർപ്പെടുത്തിയില്ല, സ്വ&zwj;ർണവും പണവും തട്ടി പരാതിയുമായി ഡോ.ഐഷ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/how-to-spot-a-colleague-s-secret-marriage-dr-aisha-videoshow-xppwg2s"/>
        </item>
        <item>
            <title><![CDATA[പൃഥ്വിരാജിന്റെ ഖലീഫ ആദ്യ ദിനം നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്]]></title>
            <link>https://www.asianetnews.com/entertainment-news/prithvirajs-khaleefa-collection-report-articleshow-4czz776</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/prithvirajs-khaleefa-collection-report-articleshow-4czz776</guid>
            <pubDate>Fri, 21 Aug 2026 10:10:30 +0530</pubDate>
            <description><![CDATA[പൃഥ്വിരാജിന്റെ ഖലീഫ ഓപ്പണിംഗില്‍ നേടിയ കളക്ഷന്റെ കണക്കുകള്‍.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h9wp638z85vhym784a54gd,imgname-prithvirajs-khaleefa-collection-report-1787287197891.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഖലീഫ ഇന്നലെ തിയറ്ററുകളിൽ എത്തിയിരുന്നു. U/A 16+ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് ഖലീഫയ്ക്ക് നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഖലീഫ് ആഗോളതലത്തില്&zwj; ഓപ്പണിംഗില്&zwj; 14.5 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്&zwj;ട്ടുകള്&zwj; സൂചിപ്പിക്കുന്നത്.&lt;/p&gt;&lt;p&gt;വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി&zwj;ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി&zwj;ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/prithvirajs-khaleefa-collection-report-articleshow-4czz776"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾ മാത്രം; ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി പാക് ഭരണകൂടം]]></title>
            <link>https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2</link>
            <guid isPermaLink="true">https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2</guid>
            <pubDate>Fri, 21 Aug 2026 10:08:07 +0530</pubDate>
            <description><![CDATA[പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലേക്ക് മാറ്റി. ആശുപത്രിയിൽ എത്തിച്ചു മണിക്കൂറുകൾക്ക് പിന്നാലെ ആണ് ഇമ്രാൻ ഖാനെ ജയിലിലേക്ക് തിരികെ കൊണ്ടുപോയത്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുകയാണ് ഇമ്രാൻ ഖാൻ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h64jbp80d9c9fzkvg0e6sh,imgname-imran-khan-hospital-shift-adiala-jail-health-medical-board-pakistan-hospital-lights-off-mobile-seized-media-jail-return-1787283261814.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;റാവൻപിണ്ടി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ മണിക്കൂറുകൾക്കകം തിരികെ ജയിലിലേക്ക് എത്തിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റിയ ഇമ്രാൻ ഖാനെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേക്കാണ് വെള്ളിയാഴ്ച തിരികെ എത്തിച്ചത്. ഇക്കാര്യം ഇമ്രാൻ ഖാൻ്റെ പാർട്ടിയായ തെഹ്രീക്ക് ഇ ഇൻസാഫ് പാർട്ടി (പിടിഐ) സ്ഥിരീകരിച്ചു. ജയിലിൽ തുടരുന്നതിന് മറ്റ് പ്രശ്നങ്ങളില്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് കൊണ്ടുപോയതെന്നാണ് പാകിസ്ഥാൻ മാധ്യങ്ങളുടെ റിപ്പോർട്ട്.&lt;/p&gt;&lt;p&gt;ഇമ്രാൻ ഖാനെ അഡിയാല ജയിലിലെ സെല്ലിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തിലധികമായി ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഇമ്രാൻ ഖാൻ്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും വലത് കണ്ണിൻ്റെ കാഴ്ച നഷ്ടമായെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് 73കാരനായ ഇമ്രാൻ ഖാനെ 48 മണിക്കൂറിനകം ഇസ്ലാമാബാദിലെ ഷിഫ ആശുപത്രിയിലേക്ക് മാറ്റാൻ ഷഹബാസ് ഷെരീഫിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിന് മൂന്നംഗ ബെഞ്ച് നിർദേശം നൽകിയത്. വിദഗ്ധരും ഇമ്രാൻ ഖാൻ്റെ പേഴ്സണൽ ഫിസിഷ്യനുമായ ഫൈസൽ സുൽത്താനും അടങ്ങിയ മെഡിക്കൽ ബോർഡ് പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. ആഴ്ചയിൽ ഒരിക്കൽ കുടുംബാംഗങ്ങൾക്ക് ഇമ്രാൻ ഖാനെ സന്ദർശിക്കാനും കോടതി അനുമതി നൽകിയിരുന്നു.&lt;/p&gt;&lt;p&gt;അതീവ സുരക്ഷയിലാണ് ഇമ്രാൻ ഖാനെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് എത്തിച്ചത്. ഇമ്രാൻ ഖാനെ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രിക്ക് പുറത്ത് പിടിഐ പ്രവർത്തകർ തമ്പടിച്ചിരുന്നു. ഇമ്രാൻ ഖാനെ ആശുപത്രിയിൽ തുടരാൻ പാർട്ടിയും കുടുംബവും അനുമതി തേടിയിരുന്നു. കേസ് വീണ്ടും പരിഗണിക്കും വരെ സെപ്റ്റംബർ 16 വരെ ഇമ്രാൻ ഖാൻ ആശുപത്രിയിൽ തുടരുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ഇമ്രാൻ ഖാനെ ആശുപത്രിയിൽനിന്ന് ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയത്. സുപ്രീംകോടതി ഉത്തരവ് അനുസരിക്കുമെന്ന് സർക്കാർ ആദ്യം പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഇമ്രാൻ ഖാന് അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യമില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.&lt;/p&gt;&lt;p&gt;2022ൽ അധികാരം നഷ്ടമായ ഇമ്രാൻ ഖാൻ പിറ്റേവർഷം ഓഗസ്റ്റിലാണ് ജയിലിലായത്. ഭൂമി കുംഭകോണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇമ്രാൻ ഖാന് 14 വർഷമാണ് കോടതി തടവുശിക്ഷ വിധിച്ചത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാന്റെ വാദം.&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/international-news/pakistan-former-pm-imran-khan-back-to-jail-hours-after-taken-to-hospital-articleshow-6gsekk2"/>
        </item>
        <item>
            <title><![CDATA[ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം നേതാവിന്റെ ഭീഷണി]]></title>
            <link>https://www.asianetnews.com/videos/news/cpm-leader-threatens-excise-officials-at-aryankavu-videoshow-lag5ehx</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cpm-leader-threatens-excise-officials-at-aryankavu-videoshow-lag5ehx</guid>
            <pubDate>Fri, 21 Aug 2026 10:06:43 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmyu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം നേതാവിന്റെ ഭീഷണി, പഞ്ചായത്ത് മെമ്പർ മനു മത്തായിയാണ് ഭീഷണി മുഴക്കിയത്, പണപ്പിരിവ് ചോദ്യം ചെയ്തതെന്ന് വിശദീകരണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cpm-leader-threatens-excise-officials-at-aryankavu-videoshow-lag5ehx"/>
        </item>
        <item>
            <title><![CDATA[യുജിസി നെറ്റ് പരീക്ഷ ചോദ്യങ്ങള്‍ തയ്യാറാക്കിയത് എഐ ഉപയോഗിച്ച്? ആരോപണം തള്ളി എന്‍ടിഎ| UGC - NET]]></title>
            <link>https://www.asianetnews.com/videos/news/nta-denies-allegations-of-ai-use-in-ugc-net-exam-videoshow-x1c70r7</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nta-denies-allegations-of-ai-use-in-ugc-net-exam-videoshow-x1c70r7</guid>
            <pubDate>Fri, 21 Aug 2026 10:06:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmxe" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ചോദ്യങ്ങള്&zwj; പരിശോധിക്കാന്&zwj; അക്കാദമിക് പാനല്&zwj; ഉണ്ടായിരുന്നില്ല; യുജിസി നെറ്റ് പരീക്ഷ ചോദ്യങ്ങള്&zwj; തയ്യാറാക്കിയത് എഐ ഉപയോഗിച്ച്? ആരോപണം തള്ളി എന്&zwj;ടിഎ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nta-denies-allegations-of-ai-use-in-ugc-net-exam-videoshow-x1c70r7"/>
        </item>
        <item>
            <title><![CDATA['ബന്ധപ്പെട്ടവർ പ്രതികരിക്കട്ടെ' വീണ ടി യുമായി ബന്ധപ്പെട്ട ഇഡി കണ്ടെത്തലിൽ മുഖ്യമന്ത്രി  വി ഡി സതീശൻ]]></title>
            <link>https://www.asianetnews.com/videos/news/satheesan-on-ed-s-veena-t-probe-let-cm-respond-videoshow-qll8tb6</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/satheesan-on-ed-s-veena-t-probe-let-cm-respond-videoshow-qll8tb6</guid>
            <pubDate>Fri, 21 Aug 2026 10:06:08 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmri" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വീണ ടി യുമായി ബന്ധപ്പെട്ട ഇഡി കണ്ടെത്തലിൽ ബന്ധപ്പെട്ടവര്&zwj; പ്രതികരിക്കട്ടെയെന്ന് മുഖ്യമന്ത്രി , മെസിയുടെ കേരള സന്ദര്&zwj;ശനവുമായി ബന്ധപ്പെട്ട കായിക വകുപ്പ് അന്വേഷണ റിപ്പോര്&zwj;ട്ടില്&zwj; തുടര്&zwj;നടപടി ഉടനെന്നും മുഖ്യമന്ത്രി വി ഡി സതീശൻ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/satheesan-on-ed-s-veena-t-probe-let-cm-respond-videoshow-qll8tb6"/>
        </item>
        <item>
            <title><![CDATA[തൃശ്ശൂർ പേരാമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണ്ണം മോഷണം പോയി| Thrissur | Gold Theft]]></title>
            <link>https://www.asianetnews.com/videos/news/major-gold-theft-in-thrissur-50-sovereigns-vanish-videoshow-h31qhsw</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/major-gold-theft-in-thrissur-50-sovereigns-vanish-videoshow-h31qhsw</guid>
            <pubDate>Fri, 21 Aug 2026 10:03:32 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmcy" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;തൃശ്ശൂർ പേരാമംഗലത്ത് മകളുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 50 പവൻ സ്വർണ്ണം മോഷണം പോയി; വീടിന്റെ പിൻവാതിൽ തകർത്താണ് മോഷണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/major-gold-theft-in-thrissur-50-sovereigns-vanish-videoshow-h31qhsw"/>
        </item>
        <item>
            <title><![CDATA[ഓളപ്പരപ്പിലെ ആവേശം; പുന്നമടക്കായലിൽ നാളെ നെഹ്റു ട്രോഫി ജലമേള| Nehru Trophy Boat Race]]></title>
            <link>https://www.asianetnews.com/videos/news/nehru-trophy-boat-race-a-spectacle-on-punnamada-tomorrow-videoshow-ew9zt56</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/nehru-trophy-boat-race-a-spectacle-on-punnamada-tomorrow-videoshow-ew9zt56</guid>
            <pubDate>Fri, 21 Aug 2026 10:03:18 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmbm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;എഴുപതിലേറെ വള്ളങ്ങൾ, ആവേശപ്പൂരത്തിന് പുന്നമട റെഡി; പുന്നമടയിൽ നാളെ നെഹ്റു ട്രോഫി ജലമേള, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; വിശിഷ്ടാതിഥികളായി ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിങ്ങും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/nehru-trophy-boat-race-a-spectacle-on-punnamada-tomorrow-videoshow-ew9zt56"/>
        </item>
        <item>
            <title><![CDATA[പാക് ഹൈക്കമ്മീഷനിലെ ബാരിക്കേഡ് പൊളിച്ച സംഭവം; നിയന്ത്രിത നടപടിയെന്ന് സർക്കാർ വ‍ൃത്തങ്ങൾ| Pakistan]]></title>
            <link>https://www.asianetnews.com/videos/news/pakistan-high-commission-barricade-removal-a-routine-action-videoshow-8i2d71o</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/pakistan-high-commission-barricade-removal-a-routine-action-videoshow-8i2d71o</guid>
            <pubDate>Fri, 21 Aug 2026 10:03:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhmaq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പാക് ഹൈക്കമ്മീഷനിലെ ബാരിക്കേഡ് പൊളിച്ച സംഭവം; പൊളിച്ചത് അനധികൃത നിർമാണം, നിയന്ത്രിത നടപടിയെന്ന് സർക്കാർ വ&zwj;ൃത്തങ്ങൾ Pakistan | India | Pakistan High Commission&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/pakistan-high-commission-barricade-removal-a-routine-action-videoshow-8i2d71o"/>
        </item>
        <item>
            <title><![CDATA[ഓണക്കാലം ഗുണ്ടൽപേട്ടിൽ പൂക്കാലം; പ്രതീക്ഷയിൽ കർഷകർ]]></title>
            <link>https://www.asianetnews.com/videos/news/gundlupet-s-onam-bloom-brings-hope-to-farmers-videoshow-ydiegdn</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/gundlupet-s-onam-bloom-brings-hope-to-farmers-videoshow-ydiegdn</guid>
            <pubDate>Fri, 21 Aug 2026 10:00:01 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhdlq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓണക്കാലം ​ഗുണ്ടൽപേട്ടിലെ കർഷകർക്ക് ഉത്സവകാലം, പ്രതീക്ഷയോടെ പൂകർഷകർ; വർണവസന്തം തേടി സഞ്ചാരികളും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/gundlupet-s-onam-bloom-brings-hope-to-farmers-videoshow-ydiegdn"/>
        </item>
        <item>
            <title><![CDATA[സച്ചിന്‍റെ ലോക റെക്കോർഡിനൊപ്പമെത്തി ജോ റൂട്ട്; പാകിസ്ഥാനെതിരെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ]]></title>
            <link>https://www.asianetnews.com/cricket-sports/joe-root-equals-sachin-tendulkars-world-record-for-most-test-fifties-in-test-articleshow-mr48czf</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/joe-root-equals-sachin-tendulkars-world-record-for-most-test-fifties-in-test-articleshow-mr48czf</guid>
            <pubDate>Fri, 21 Aug 2026 09:54:18 +0530</pubDate>
            <description><![CDATA[ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരനെന്ന സച്ചിന്‍റെ റെക്കോര്‍ഡ്(15921 റണ്‍സ്) മറികടക്കാൻ ജോ റൂട്ടിന്(14180 റണ്‍സ്) ഇനി 1741 റണ്‍സ് കൂടി മാത്രമാണ് വേണ്ടത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kbmkk4151xxr6csjq9f7zced,imgname-joe-root-1764849455141.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ഹെഡിങ്&zwnj;ലി: &lt;/strong&gt;പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്&zwj; അര്&zwj;ധസെഞ്ചുറി നേടി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്&zwj; ടെന്&zwj;ഡുല്&zwj;ക്കറുടെ റെക്കോര്&zwj;ഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകന്&zwj; ജോ റൂട്ട്. പാകിസ്ഥാനെതിരെ 66 റണ്&zwj;സ് നേടി പുറത്തായ റൂട്ട് ടെസ്റ്റില്&zwj; ഏറ്റവും കൂടുതല്&zwj; അര്&zwj;ധസെഞ്ചുറികളെന്ന സച്ചിന്&zwj;റെ റെക്കോര്&zwj;ഡിനൊപ്പമാണ് എത്തിയത്. ഇരുവരും ഇപ്പോള്&zwj; 68 അര്&zwj;ധസെഞ്ചുറികളുമായി ഒപ്പത്തിനൊപ്പമാണ്. 200 ടെസ്റ്റുകളിലെ 329 ഇന്നിംഗ്സുകളില്&zwj; നിന്നാണ് സച്ചിൻ 68 അര്&zwj;ധസെഞ്ചുറികള്&zwj; നേടിയതെങ്കില്&zwj; 167 ടെസ്റ്റുകളിലെ 305 ഇന്നിംഗ്സുകളില്&zwj; നിന്നാണ് റൂട്ട് 68 അര്&zwj;ധസെഞ്ചുറികള്&zwj; സ്വന്തമാക്കിയത്. സച്ചിനെക്കാൾ 33 ഇന്നിംഗ്സുകള്&zwj; കുറവ് കളിച്ചാണ് ജോ റൂട്ട് ഈ നേട്ടത്തിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.&lt;/p&gt;&lt;p&gt;പാകിസ്ഥാന്&zwj;റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 171 റൺസ് പിന്തുടരുന്നതിനിടെ 48/2 എന്ന നിലയിൽ ഇംഗ്ലണ്ട് പതറുമ്പോഴാണ് റൂട്ട് ക്രീസിലെത്തിയത്. തുടർന്ന് ജോർദാൻ കോക്സുമായി ചേർന്ന് 204 പന്തിൽ 150 റൺസിന്&zwj;റെ നിർണായക കൂട്ടുകെട്ടുണ്ടാക്കാൻ റൂട്ടിനായി. 10 ബൗണ്ടറികൾ അടങ്ങിയതായിരുന്നു റൂട്ടിന്&zwj;റെ ഇന്നിംഗ്സ്. ഒടുവിൽ ഖുറം ഷെഹ്സാദിന്&zwj;റെ പന്തിൽ എൽ.ബി.ഡബ്ല്യു ആയി പുറത്താകുന്നതിന് മുൻപ് ഇംഗ്ലണ്ടിന് മികച്ച ലീഡ് സമ്മാനിക്കാൻ റൂട്ടിന് സാധിച്ചു. ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റിക്കി പോണ്ടിംഗിന്&zwj;റെ റെക്കോർഡ് തകർക്കാൻ ഇനി 13 റൺസ് കൂടി മാത്രം മതി റൂട്ടിന്.&lt;/p&gt;&lt;p&gt;ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്&zwj;വേട്ടക്കാരനെന്ന സച്ചിന്&zwj;റെ റെക്കോര്&zwj;ഡ്(15921 റണ്&zwj;സ്) മറികടക്കാൻ ജോ റൂട്ടിന്(14180 റണ്&zwj;സ്) ഇനി 1741 റണ്&zwj;സ് കൂടി മാത്രമാണ് വേണ്ടത്. സച്ചിന്&zwj;റെ സെഞ്ചുറി(51) റെക്കോര്&zwj;ഡിനൊപ്പമെത്താൻ റൂട്ടിന്(41) 10 സെഞ്ചുറികള്&zwj; കൂടി വേണം.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/joe-root-equals-sachin-tendulkars-world-record-for-most-test-fifties-in-test-articleshow-mr48czf"/>
        </item>
        <item>
            <title><![CDATA[മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം, സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി; നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതി]]></title>
            <link>https://www.asianetnews.com/kerala-news/keralam-releases-rs-20-cr-second-instalment-for-fishermen-under-relief-scheme-articleshow-7c6lkgb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/keralam-releases-rs-20-cr-second-instalment-for-fishermen-under-relief-scheme-articleshow-7c6lkgb</guid>
            <pubDate>Fri, 21 Aug 2026 09:53:33 +0530</pubDate>
            <description><![CDATA[പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktbnqcxc29bekw06kqgc7gpv,imgname-fishermen-1-1780655829932.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള 'സമ്പാദ്യ സമാശ്വാസ പദ്ധതി' (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി. പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.&lt;/p&gt;&lt;p&gt;ഇതിൽ നിന്നും നിലവിൽ ലഭ്യമായ അനുമതി പ്രകാരം കേന്ദ്ര വിഹിതമായ 10 കോടിയും സംസ്ഥാന വിഹിതമായ 10 കോടിയും ചേർത്ത് ആകെ 20 കോടി രൂപയാണ് ഇപ്പോൾ വിനിയോഗിക്കുന്നത്. മുന്നാം ഗഡു അടുത്തമാസം അനുവദിക്കും. മത്സ്യബന്ധനം സാധ്യമല്ലാത്തതും തൊഴിലില്ലാത്ത പഞ്ഞമാസങ്ങളിലും തീരദേശത്തെ കുടുംബങ്ങളെ സർക്കാർ കൈവിടില്ലെന്ന് ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ പറഞ്ഞു. അവരുടെ പട്ടിണി മാറ്റുകയും അടിസ്ഥാന സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. പദ്ധതിയിലെ അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/keralam-releases-rs-20-cr-second-instalment-for-fishermen-under-relief-scheme-articleshow-7c6lkgb"/>
        </item>
        <item>
            <title><![CDATA[മാസപ്പടി കേസിലെ ഇഡി അന്വേഷണം; രാഷ്ട്രീയവേട്ട വിലപ്പോവില്ലെന്ന് ദേശാഭിമാനി മുഖപത്രം, 'അന്വേഷണത്തിൻ്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നു']]></title>
            <link>https://www.asianetnews.com/kerala-news/deshabhimani-newspaper-criticizes-ed-investigation-in-masappadi-case-articleshow-umwwc13</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/deshabhimani-newspaper-criticizes-ed-investigation-in-masappadi-case-articleshow-umwwc13</guid>
            <pubDate>Fri, 21 Aug 2026 09:47:28 +0530</pubDate>
            <description><![CDATA[മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ‌ വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h8kdbrvkvjd3ab0ta6y2y1,imgname-fotojet---2026-08-21t094704.619-1787285845368.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ&zwnj; വീണ ടിക്കെതിരെ നടക്കുന്ന ഇഡി അന്വേഷണത്തിനെതിരെ മുഖപ്രസംഗം എഴുതി ദേശാഭിമാനി ദിനപത്രം. ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്നും അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. അപസർപക കഥകൾ മെനയുകയാണ്. കേസ് വലിച്ചു നീട്ടുന്നത് ദുരൂഹമാണെന്നും വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണത്തിൽ നേതാക്കളെ ലക്ഷ്യമിടുന്നത് പകപ്പോകൽ ആണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.&lt;/p&gt;&lt;p&gt;അഴിമതി ഉണ്ടെങ്കിൽ അന്വേഷിക്കണം. തെളിവുകൾ പുറത്തുകൊണ്ടുവരണം. സമാന ആരോപണങ്ങൾ ഉള്ളവർക്കെതിരെ അന്വേഷണമില്ല. ഒരാൾക്കെതിരെ പറയുന്ന ഒരു കോടിക്ക് അപ്പുറം അന്വേഷണം ഉണ്ടായോ. യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും വാങ്ങിയ കോടികളിൽ അന്വേഷണമില്ല. സിപിഎമ്മിനെ ദുർബലപ്പെടുത്താം എന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ജന്ദർ മന്ദർ സമരത്തിൽ സിപിഎമ്മിന്റെ പങ്കിന് ശേഷമാണ് ഇഡിയുടെ പുതിയ വിളയാട്ടമെന്നും മുഖപ്രസം​ഗത്തിലുണ്ട്. ഇതരമാധ്യമങ്ങൾക്കും മുഖപ്രസം​ഗത്തിൽ വിമർശനമുണ്ട്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/deshabhimani-newspaper-criticizes-ed-investigation-in-masappadi-case-articleshow-umwwc13"/>
        </item>
        <item>
            <title><![CDATA[ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന]]></title>
            <link>https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8</link>
            <guid isPermaLink="true">https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8</guid>
            <pubDate>Fri, 21 Aug 2026 09:44:43 +0530</pubDate>
            <description><![CDATA[ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h8e8exh8qzwgb9dt7gw224,imgname-railway-station--1--1787285676509.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു:&lt;/strong&gt; റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. 36 റെയിൽവേ സ്റ്റേഷനുകളിലെ കാന്റീനുകളിലും ഫുഡ് സ്&zwnj;റ്റാളുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയതും വൃത്തിഹീനവുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്. പാചകത്തിനായി പൂപ്പൽ ബാധിച്ച പച്ചക്കറികളും കാലാവധി കഴിഞ്ഞ തൈരുമാണ് പല കേന്ദ്രങ്ങളിലും ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇഡ്ഡലി, സമൂസ തുടങ്ങിയ പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്.&lt;/p&gt;&lt;p&gt;കെ.ആർ പുരത്തെ ഫുഡ് സ്റ്റാളിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകവും വിതരണവുമെന്നും അധികൃതർ കണ്ടെത്തി. മൈസൂരു-ഹാവേരി സെക്ഷനിലാണ് ഏറ്റവും കൂടുതൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. അതേസമയം, ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്&zwnj;സ്പ്രസിലെ പരിശോധനയിൽ ക്ലീൻ ചിറ്റ് ലഭിച്ചു. ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണവും ശുചിത്വവും ഉയർന്ന നിലവാരം പുലർത്തുന്നതായി അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/stale-food-served-on-trains-widespread-inspections-at-railway-stations-articleshow-9aa1ng8"/>
        </item>
        <item>
            <title><![CDATA[ഇറാനെതിരായ ട്രംപിന്‍റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന; 'ഉപരോധവും സമ്മർദതന്ത്രവും അല്ല പരി​ഹാരം']]></title>
            <link>https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f</link>
            <guid isPermaLink="true">https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f</guid>
            <pubDate>Fri, 21 Aug 2026 09:43:54 +0530</pubDate>
            <description><![CDATA[ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ ഭീഷണി ചൈന തള്ളി. ഉപരോധമല്ല, നയതന്ത്രമാണ് പരിഹാരമെന്ന് ചൈന വ്യക്തമാക്കി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kvw98j0af0k0bjm2xjmrk7qt,imgname-donald-trump--2--1782286927882.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ബീജിംഗ്: ഇറാനെതിരായ ഡോണൾഡ് ട്രംപിന്&zwj;റെ സാമ്പത്തിക ഉപരോധ ആഹ്വാനം തള്ളി ചൈന. ഉപരോധവും സമ്മർദതന്ത്രവും അല്ല പരി​ഹാരം എന്നാണ് ചൈനയുടെ നിലപാടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത വിധം സാമ്പത്തികമായി ഇറാനെ വരിഞ്ഞു മുറുക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാര ബന്ധം പുലർത്തുന്ന, ഇറാനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യങ്ങളും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണി മുഴക്കി. സാമ്പത്തിക യുദ്ധത്തിൽ ഒപ്പം നിൽക്കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.&lt;/p&gt;&lt;h2&gt;&lt;strong&gt;ട്രംപിന്&zwj;റെ ഭീഷണി&lt;/strong&gt;&lt;/h2&gt;&lt;p&gt;ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്നതോ സഹായങ്ങൾ നൽകുന്നതോ ആയ ഏതൊരു രാജ്യത്തിനെതിരെയും കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്നാണ് ട്രംപിന്&zwj;റെ ഭീഷണി. ധാരണയിൽ എത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയിരുന്നുവെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ കുറിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധവും ഒറ്റപ്പെടുത്തലുമായിരിക്കും ഇനി ഇറാന് നേരിടേണ്ടി വരികയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;&lt;p&gt;ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാൻ അനുമതി നൽകുന്ന രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങൾ, ബിസിനസുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഏതൊക്കെ രാജ്യങ്ങൾക്കെതിരെയാണ് നടപടിയെന്ന് ട്രംപ് പേരെടുത്തു പറഞ്ഞില്ലെങ്കിലും ആ രാജ്യങ്ങൾക്ക് അത് അറിയാം എന്ന് പരാമർശിച്ചു. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ചൈന, തുർക്കി, ജർമ്മനി, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു ഇറാന്&zwj;റെ പ്രധാന വ്യാപാര പങ്കാളികൾ. ഇറാനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും എല്ലാ സഖ്യകക്ഷികളും അമേരിക്കയ്ക്കൊപ്പം നിൽക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാനെ ഒരിക്കലും ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.&lt;/p&gt;&lt;h2&gt;&lt;strong&gt;ഇറാന്&zwj;റെ മറുപടി&lt;/strong&gt;&lt;/h2&gt;&lt;p&gt;നിലവിലെ സാമ്പത്തിക യുദ്ധത്തിലും അമേരിക്ക തോൽക്കുമെന്ന് ഇറാൻ പറഞ്ഞു. അമേരിക്കയുടെ കുതിച്ചുയർന്ന കടത്തിൽ നിന്നും പലിശ നിരക്കിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഉള്ള നീക്കമാണ് യു എസ് പ്രസിഡന്&zwj;റ് ഡോണൾഡ് ട്രംപ് നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതൽ പരാജയങ്ങളിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു എസിന്&zwj;റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്&zwnj;വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അബ്ബാസ് അരഗ്ചി എക്സിൽ പ്രതികരിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[international-news]]></category>
            <dc:creator>Sithara Sreelayam</dc:creator>
            <atom:link href="https://www.asianetnews.com/international-news/china-against-trump-s-economic-d-day-campaign-against-iran-stressing-diplomatic-means-to-end-the-conflict-articleshow-0mw6d8f"/>
        </item>
        <item>
            <title><![CDATA['ടെക് നെക്ക് ' ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടുന്നു ; കാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാം?]]></title>
            <link>https://www.asianetnews.com/health/tech-neck-syndrome-treatment-and-causes-articleshow-4zgzd9l</link>
            <guid isPermaLink="true">https://www.asianetnews.com/health/tech-neck-syndrome-treatment-and-causes-articleshow-4zgzd9l</guid>
            <pubDate>Fri, 21 Aug 2026 09:32:57 +0530</pubDate>
            <description><![CDATA[ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു. 2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h7qzakp5fcvdbfbam155aq,imgname-images--2--1787284946259.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ലാപ്ടോപ്പ് മടിയിൽ വച്ച് മണിക്കൂറോളം ജോലി ചെയ്യുന്നവരാണ് ഇന്ന് അധികം ആളുകളും. ദിവസം മുഴുവൻ ലാപ്ടോപ്പിൽ ജോലി ചെയ്യുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. മണിക്കൂറുകളോളം തല കുനിച്ച് ഇരിക്കുന്നത് നട്ടെല്ലിന്റെ ആരോ​ഗ്യത്തെ ബാധിക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.&lt;/p&gt;&lt;p&gt;52.4 ശതമാനം പേർക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കഴുത്തുവേദന അനുഭവപ്പെട്ടതായി 2026-ൽ സർവകലാശാലാ വിദ്യാർത്ഥികളിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഫോണുകളെ അപേക്ഷിച്ച് ലാപ്ടോപ്പ് ഉപയോഗിക്കുന്നവരിൽ ഇതിനുള്ള സാധ്യത ഏകദേശം 2.7 മടങ്ങ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.&lt;/p&gt;&lt;p&gt;2026-ൽ നടന്ന മറ്റൊരു സർവേയിൽ, ഉപകരണങ്ങളിലൂടെയുള്ള ദീർഘനേരത്തെ സോഷ്യൽ മീഡിയ ഉപയോഗം മൂലം 64.5 ശതമാനം കോളേജ് വിദ്യാർത്ഥികൾക്കും കഴുത്തുവേദന അനുഭവപ്പെട്ടതായി പഠനത്തിൽ പറയുന്നു.&lt;/p&gt;&lt;p&gt;യഥാർത്ഥ പ്രശ്നം ലാപ്ടോപ്പ് അല്ല, മറിച്ച് ആളുകൾ അത് ഉപയോഗിക്കുന്ന രീതിയാണ്. പലരും ദിവസവും മണിക്കൂറുകളോളം സ്&zwnj;ക്രീനിലേക്ക് കുനിഞ്ഞിരുന്ന് സമയം ചെലവഴിക്കുന്നു; ഒരേ ഇരുപ്പിൽ എത്ര നേരമായിരിക്കുന്നു എന്ന് അവർ പലപ്പോഴും ശ്രദ്ധിക്കാറുമില്ലെന്ന് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സ്പൈൻ സർജനായ ഡോ. സാഹിർ അബ്ബാസ് മെർച്ചന്റ് വ്യക്തമാക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;എന്താണ് 'ടെക് നെക്ക്'?&lt;/strong&gt;&lt;/p&gt;&lt;p&gt;ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ദീർഘനേരം തുടർച്ചയായി താഴേക്ക് നോക്കിയിരിക്കുന്നതുമൂലം കഴുത്തിലും പുറത്തിന്റെ മുകൾഭാഗത്തും ഉണ്ടാകുന്ന അസ്വസ്ഥതകളെയാണ് 'ടെക് നെക്ക്' (Tech neck) എന്ന് പറയുന്നത്. തല മുന്നിലേക്കും താഴേക്കും കുനിഞ്ഞിരിക്കുമ്പോൾ കഴുത്തിലെ പേശികൾ, സന്ധികൾ, നട്ടെല്ലിന്റെ മുകൾഭാഗം (cervical spine) എന്നിവയിൽ നിരന്തരമായ സമ്മർദ്ദം ഉണ്ടാകുന്നു.&lt;/p&gt;&lt;p&gt;കഴുത്തിന്റെ പിൻഭാഗത്തും തോളുകളിലും പേശീവേദനയോ പേശികൾക്ക് മുറുക്കമോ അനുഭവപ്പെടുക, തല തിരിക്കാൻ ബുദ്ധിമുട്ടോ കാഠിന്യമോ തോന്നുക, തലയോട്ടിക്ക് താഴെയായി ആരംഭിച്ച് തലവേദന അനുഭവപ്പെടുക, തോളെല്ലുകൾക്കിടയിൽ വേദന അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ.&lt;/p&gt;&lt;p&gt;കഴുത്ത് ചലിപ്പിക്കാൻ ഉള്ളതാണ്, അല്ലാതെ ദീർഘനേരം കുനിഞ്ഞ നിലയിൽ വെക്കാനുള്ളതല്ല. ദീർഘനേരം തെറ്റായ രീതിയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നത് കഴുത്തിന് കാഠിന്യം, തലവേദന, വിട്ടുമാറാത്ത കഴുത്തുവേദന എന്നിവയ്ക്ക് കാരണമായേക്കാം. ദീർഘനേരം ഒരേ രീതിയിലുള്ള ശരീരഭാവത്തിൽ (posture) ഇരിക്കുന്നത് കഴുത്തിലെ നട്ടെല്ലിന്റെ സ്വാഭാവിക ആകൃതിയിൽ മാറ്റം വരുത്താനും, ഇതിന് സാധ്യതയുള്ളവരിലെ സന്ധികൾ വേഗത്തിൽ തേയ്മാനത്തിന് വിധേയമാകാനും കാരണമായേക്കാമെന്ന് വിദ​ഗ്ധർ പറയുന്നു.&lt;/p&gt;&lt;p&gt;തല മുന്നോട്ട് കുനിച്ച് പിടിക്കുമ്പോൾ, അതിനെ താങ്ങിനിർത്താനായി കഴുത്തിലെ പേശികൾക്ക് തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്നു. കാലക്രമേണ, ഇത് പേശികളുടെ ക്ഷീണം, വേദന, കഴുത്തിലെ എല്ലുകളുടെ സ്വാഭാവിക വിന്യാസത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. ഇതിനെ ക്രമീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളുകളിലും പുറത്തിന്റെ മുകൾഭാഗത്തും അധിക സമ്മർദ്ദം ഉണ്ടായേക്കാം.&lt;/p&gt;&lt;p&gt;തുടർച്ചയായി താഴേക്ക് നോക്കുന്നത് പേശികൾക്കും സന്ധികൾക്കും അമിതഭാരം നൽകുകയും അതുവഴി നിരന്തരമായ ആയാസമുണ്ടാക്കുകയും ചെയ്യുന്നു. ഇത് കഴുത്തിലെ പേശികളിലും സന്ധികളിലും എപ്പോഴും വേദനയുണ്ടാക്കുന്നതിനൊപ്പം, മാറാത്ത കാഠിന്യം, തലവേദന, കഴുത്തുവേദന എന്നിവയ്ക്കും കാരണമായേക്കാം.&lt;/p&gt;&lt;p&gt;സ്&zwnj;ക്രീൻ കണ്ണിന്റെ നിരപ്പിൽ ക്രമീകരിക്കുക, നടുവിനും കൈകൾക്കും ആവശ്യമായ താങ്ങ് ഉറപ്പാക്കുക, ഓരോ 30 മുതൽ 40 മിനിറ്റ് കൂടുമ്പോഴും എഴുന്നേറ്റ് അല്പം നടക്കുക എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.&lt;/p&gt;]]></content:encoded>
            <category><![CDATA[health]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/health/tech-neck-syndrome-treatment-and-causes-articleshow-4zgzd9l"/>
        </item>
        <item>
            <title><![CDATA[ആശുപത്രിയിൽ അമ്മയുടെ 80-ാം പിറന്നാൾ ആഘോഷം; കോൺഗ്രസ് എംഎൽഎ വിവാദത്തിൽ, പ്രതിഷേധം]]></title>
            <link>https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd</link>
            <guid isPermaLink="true">https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd</guid>
            <pubDate>Fri, 21 Aug 2026 09:32:34 +0530</pubDate>
            <description><![CDATA[ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kcc2vc689z6q8067y7mdcsnt,imgname-congress-flag-1765637206216.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ബെം​ഗളൂരു: &lt;/strong&gt;ആശുപത്രിയിൽ പിറന്നാൾ ആഘോഷം നടത്തിയ കോൺഗ്രസ് എംഎൽഎ വിവാദത്തിൽ. അമ്മയുടെ 80-ാം പിറന്നാൾ ആശുപത്രിയിൽ ആഘോഷിച്ച ശ്രീരംഗപട്ടണം എംഎൽഎ രമേഷ് ഗൗഡയാണ് വിവാദത്തിലായത്. ആശുപത്രി മുറി മേക്കപ്പ് റൂമാക്കി മാറ്റുകയും ഡോക്ടറുടെ മുറിക്കകത്ത് റീൽസ് ചിത്രീകരണം നടത്തുകയും ചെയ്തിരുന്നു. സർക്കാർ ആശുപത്രി കോമ്പൗണ്ടിൽ പന്തൽ കെട്ടി ഡിജെ ഉൾപ്പെടെയുള്ള പരിപാടികളുമായായിരുന്നു ആഘോഷം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചതോടെ പ്രതിഷേധം ഉയരുകയായിരുന്നു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/celebrating-birthday-at-hospital-congress-mla-in-controversy-articleshow-wg0p4yd"/>
        </item>
        <item>
            <title><![CDATA[കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി]]></title>
            <link>https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0</link>
            <guid isPermaLink="true">https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0</guid>
            <pubDate>Fri, 21 Aug 2026 09:19:38 +0530</pubDate>
            <description><![CDATA[എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h702j46z1gs1xytpzr77yq,imgname-onam-1787284163140.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;മലപ്പുറം:&lt;/strong&gt; കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്. എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;ഓപ്പറേഷന്&zwj; തൂഫാന്&zwj;റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്&zwj; കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എ-യും 1004.784 കി.ഗ്രാം കഞ്ചാവും 2382 കഞ്ചാവ് ചെടികളും പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ കണക്കുകള്&zwj; പ്രകാരം ഏറ്റവും കൂടുതല്&zwj; കേസുകള്&zwj; രജിസ്റ്റര്&zwj; ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929). എന്നാല്&zwj; ഏറ്റവും കൂടുതല്&zwj; അറസ്റ്റ് നടന്നിട്ടുള്ളത് മലപ്പുറത്താണ് (999 പേര്&zwj;). 875 കേസുകളുമായി രണ്ടാം സ്ഥാനത്താണ് മലപ്പുറം ജില്ല.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/mdma-seized-from-students-during-college-onam-celebrations-in-kondotty-articleshow-fntwtd0"/>
        </item>
        <item>
            <title><![CDATA[ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് 'ഇന്നൊവേഷൻ ടു ഇംപാക്ട്']]></title>
            <link>https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug</link>
            <guid isPermaLink="true">https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug</guid>
            <pubDate>Fri, 21 Aug 2026 09:11:10 +0530</pubDate>
            <description><![CDATA[സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്‍റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h6gz046z9t49en00sxghdb,imgname-flytxt-s-aahwan-26-1787283667972.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ആഗോളതലത്തിൽ നിർമ്മിതബുദ്ധി (എ.ഐ.) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് 'ഇന്നൊവേഷൻ ടു ഇംപാക്ട്' നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്&zwj;ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്&zwj;റെ വാർഷിക സംഗമമായ 'ആഹ്വാൻ 26'-ന്&zwj;റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്&zwj;റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.&lt;/p&gt;&lt;p&gt;സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒ.എൻ.ഡി.സി. മുൻ സി.ഇ.ഒ. കോശി ടി., അശോക സർവകലാശാല ഡീനും ഐ.ഐ.ടി. ഡൽഹി പ്രൊഫസറുമായ പ്രൊഫ. ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സി.ഇ.ഒ. അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സി.ഇ.ഒ. ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.&lt;/p&gt;&lt;p&gt;സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്&zwj;റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. എ.ഐ. സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, എഐയുടെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു സ്വാഗത പ്രസംഗത്തിൽ ഫ്ലൈടെക്സ്റ്റ് സി.ഇ.ഒ. ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.&lt;/p&gt;&lt;p&gt;നിർമ്മിതബുദ്ധിയുടെ സാങ്കേതികവിദ്യയ്ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നാം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പ്രൊഫ. ശന്തനു ചൗധരി പറഞ്ഞു. വ്യവസായ മേഖലയുടെ വലിയൊരു വിഭാഗത്തിൽ എ.ഐ. അധിഷ്ഠിതമായ നൂതനാശയങ്ങൾ വളർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോശി ടി. ചൂണ്ടിക്കാട്ടി. ഫുട്ബോളിൽ പരമാവധി ഡാറ്റാ പാറ്റേണുകൾ നിരീക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. അഭിക് ചാറ്റർജി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ മുൻകൂട്ടി നിശ്ചയിക്കുകയും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു എ.ഐ. ഏജന്&zwj;റിന്&zwj;റെ വിജയം അളക്കാൻ സാധിക്കൂ എന്ന് നിലാദ്രി സെൻ വ്യക്തമാക്കി.&lt;/p&gt;&lt;p&gt;കൺസ്യൂമേഴ്സിന് അവരുടെ പ്രൊഫൈൽ ഡാറ്റ എങ്ങനെ എന്റർപ്രൈസസ് ഉപയോഗിക്കണം എന്നതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ പ്രൈവസിയെ കുറിച്ചുള്ള ആശങ്കകൾ കുറയ്ക്കാൻ കഴിയുമെന്ന് ഡോ. ടിമോ മാർക്സ് അഭിപ്രായപ്പെട്ടു. വേഗത്തിലുള്ള ഡാറ്റാ വിശകലനത്തിന് ബിസിനസ്സ് മേഖലയിൽ നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പാനൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐ.ടി. രംഗത്തെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സാങ്കേതികവിദ്യാ തത്പരർക്കും എ.ഐ.യുടെ പ്രായോഗിക സാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[whats-new-technology]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/whats-new-technology/flytxts-aahwan-26-hosts-innovation-to-impact-experts-deliberate-on-ai-data-privacy-and-future-trends-articleshow-0d7odug"/>
        </item>
        <item>
            <title><![CDATA['കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല'; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/renaming-the-kochi-metro-is-not-under-the-governments-consideration-says-vd-satheesan-articleshow-v27178l</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/renaming-the-kochi-metro-is-not-under-the-governments-consideration-says-vd-satheesan-articleshow-v27178l</guid>
            <pubDate>Fri, 21 Aug 2026 09:08:37 +0530</pubDate>
            <description><![CDATA[കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മെസ്സി വിവാദത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും പുനർജനി കേസിൽ മുൻ സർക്കാർ തനിക്ക് ക്ലീൻ ചിറ്റ് നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzp24hzd4ntc8hq9xanyt35j,imgname-vd-satheesan--4--1786373097453.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;കൊച്ചി:&lt;/strong&gt; കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംആർഎല്ലിന്റേത് ഏകപക്ഷീയമായ പത്രകുറിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാ​ഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യും.&lt;/p&gt;&lt;p&gt;മെസ്സി വിവാദത്തിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീണക്കെതിരെയുള്ള ഇഡി ആരോപണങ്ങളുമായി ബന്ധപ്പെട്ട്, വിഷയത്തിൽ ഉൾപ്പെട്ടവർ തന്നെ അതിന് മറുപടി നൽകട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വീണയ്ക്കെതിരായ അന്വേഷണം നടക്കുകയല്ലേ. ഈ സ്ഥാനത്തിരുന്ന് കമന്റ് പറയുന്നതിൽ അനൗചിത്യമാണെന്നും അതുമായി ബന്ധപ്പെട്ട ആളുകൾ പ്രതികരിക്കട്ടെയെന്നും സതീശൻ പറഞ്ഞു. പ്രതികരിക്കേണ്ട ഇടതുപക്ഷം പറയുന്നതിലും ചെയ്യുന്നതും വെവ്വേറെ കാര്യങ്ങളാണ്.&lt;/p&gt;&lt;p&gt;അക്കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുമെന്നും സതീശൻ വ്യക്തമാക്കി.പുനർജനി കേസിൽ, മുൻ സർക്കാരാണ് തനിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ക്ലീൻ ചിറ്റ് ലഭിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. അവർ അന്വേഷിച്ച് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതിലാണ് രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രചരണം നടത്തിയത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ നൂറ്റൻപതോളം വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Prajeesh Ram</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/renaming-the-kochi-metro-is-not-under-the-governments-consideration-says-vd-satheesan-articleshow-v27178l"/>
        </item>
        <item>
            <title><![CDATA[പതിമൂന്നുകാരിയെ കണ്ടെത്താനായി കേരള പൊലീസ് സഞ്ചരിച്ചത് 4000 കിലോമീറ്റർ]]></title>
            <link>https://www.asianetnews.com/videos/news/kerala-police-s-4000-km-search-for-a-missing-girl-videoshow-l2iaeco</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kerala-police-s-4000-km-search-for-a-missing-girl-videoshow-l2iaeco</guid>
            <pubDate>Fri, 21 Aug 2026 09:06:35 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhdna" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഒഡിഷയിലെ നക്&zwnj;സൽ ബാധിത മേഖലയിൽകൂടി സഞ്ചരിച്ച് പതിമൂന്നുകാരിയെ തിരികെയെത്തിച്ച് കുറുപ്പുംപടി പൊലീസ്; കുട്ടിയെ കണ്ടെത്താനായി കുറുപ്പുംപടി പൊലീസ് സഞ്ചരിച്ചത് 4000 കിലോമീറ്റർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kerala-police-s-4000-km-search-for-a-missing-girl-videoshow-l2iaeco"/>
        </item>
        <item>
            <title><![CDATA[മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മര്‍ദിച്ച് ബന്ധുക്കള്‍; പ്രതികള്‍ ഒളിവില്‍]]></title>
            <link>https://www.asianetnews.com/videos/news/boy-12-assaulted-by-relatives-over-theft-accusation-videoshow-ig3eldg</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/boy-12-assaulted-by-relatives-over-theft-accusation-videoshow-ig3eldg</guid>
            <pubDate>Fri, 21 Aug 2026 09:05:35 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhdi6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കൊടുവള്ളിയില്&zwj; മോഷണക്കുറ്റം ആരോപിച്ച് 12കാരനെ ക്രൂരമായി മര്&zwj;ദിച്ച് ബന്ധുക്കള്&zwj;; 3 പേര്&zwj;ക്കെതിരെ കേസ്, പ്രതികള്&zwj; സംസ്ഥാനം വിട്ടെന്ന് സൂചന&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/boy-12-assaulted-by-relatives-over-theft-accusation-videoshow-ig3eldg"/>
        </item>
        <item>
            <title><![CDATA[10,000 പേർക്ക് തിരുവോണസദ്യ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ; വിഐപി ദർശനത്തിന് നിയന്ത്രണം]]></title>
            <link>https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03</link>
            <guid isPermaLink="true">https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03</guid>
            <pubDate>Fri, 21 Aug 2026 09:05:12 +0530</pubDate>
            <description><![CDATA[ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർണം. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ആണ് ഇക്കാര്യം അറിയിച്ചത്. തിരുവോണനാളിൽ 10,000 പേർക്ക് സദ്യ വിളമ്പുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k7s437qseevh8h07krbvt8rc,imgname-guruvayur-temple--1760706010873.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷ പരിപാടികൾക്കായി 19,10,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ദേവസ്വം ഭരണസമിതി അംഗീകാരം നൽകിയിട്ടുള്ളത്. 10,000 പേർക്ക് തിരുവോണസദ്യ നൽകും.&lt;/p&gt;&lt;p&gt;25ന് ക്ഷേത്രത്തിൽ ഉത്രാടക്കാഴ്ച ശീവേലിയാണ്. രാവിലെ ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമർപ്പണം. സ്വർണക്കൊടിമരച്ചുവട്ടിൽ മേൽശാന്തി ആദ്യം കാഴ്ചക്കുല സമർപ്പിക്കും. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തരും സമർപ്പണത്തിൽ പങ്കാളികളാവും. കാഴ്ചക്കുല സമർപ്പിക്കാൻ എത്തുന്നവർക്ക് പ്രത്യേക നിര ഒരുക്കും.&lt;/p&gt;&lt;p&gt;തിരുവോണ ദിവസമായ 26ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിശേഷാൽ കാഴ്ചശീവേലിയും മേളവും ഉണ്ടാകും. രാവിലെ ഒമ്പതിന് തിരുവോണ സദ്യ തുടങ്ങും. സദ്യയുടെ വരി ഉച്ചയ്ക്ക് രണ്ടിന് അവസാനിപ്പിക്കും. തുടർന്ന് ബൂഫേ നൽകും. കാളൻ, ഓലൻ, എരിശ്ശേരി, അവിയൽ, പഴപ്രഥമൻ, മോര്, കായ വറവ്, പപ്പടം, അച്ചാർ എന്നിങ്ങനെയാണ് വിഭവങ്ങൾ. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലുമാണ് പ്രസാദഊട്ട് നൽകുന്നത്.&lt;/p&gt;&lt;p&gt;തിരുവോണ ദിവസം രാവിലെ കൊമ്പൻ ബൽറാമും ഉച്ചകഴിഞ്ഞ് ഇന്ദ്രസെനും രാത്രി രാജശേഖരനും കോലമേറ്റും. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഉത്രാടം മുതൽ ചതയം വരെ രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനത്തിന് നിയന്ത്രണമുണ്ടാകും. കൂടുതൽ ഭക്തർക്ക് ദർശനം ഉറപ്പാക്കുന്നതിനായി ഒരു മണിക്കൂർ ദർശന സമയം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ നാലരയ്ക്ക് തുറക്കാനുള്ള ക്ഷേത്രനട ഈ ദിവസങ്ങളിൽ മൂന്നരയ്ക്ക് തുറക്കും. ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, എ യു ഷിനിജ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/arrangements-complete-at-guruvayur-temple-for-onam-celebrations-2026-articleshow-ryg1d03"/>
        </item>
        <item>
            <title><![CDATA[രണ്ടാഴ്ച കഴിഞ്ഞിട്ടും വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച അടിയന്തര സഹായം ഇതുവരെ നൽകിയില്ല]]></title>
            <link>https://www.asianetnews.com/videos/news/flood-relief-aid-delayed-two-weeks-after-announcement-videoshow-l7gpy7k</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/flood-relief-aid-delayed-two-weeks-after-announcement-videoshow-l7gpy7k</guid>
            <pubDate>Fri, 21 Aug 2026 09:03:52 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhdau" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അപേക്ഷ പരിഗണിക്കുന്നതിലെ കാലതാമസവും ഉദ്ദ്യോഗസ്ഥരുടെ പ്രഭാവവും; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായം ഇതുവരെ നൽകി തുടങ്ങിയിട്ടില്ല; പണമൊരു പ്രശ്നമല്ലെന്ന് പഴകുളം മധു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/flood-relief-aid-delayed-two-weeks-after-announcement-videoshow-l7gpy7k"/>
        </item>
        <item>
            <title><![CDATA[ഒന്നിച്ചൊരു ഓണം; ഒന്നൊന്നര ആവേശത്തിൽ ദില്ലി ഏഷ്യാനെറ്റ് ന്യൂസിലെ ഓണാഘോഷം]]></title>
            <link>https://www.asianetnews.com/videos/news/delhi-asianet-news-s-vibrant-onam-celebration-videoshow-pfyiz9n</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/delhi-asianet-news-s-vibrant-onam-celebration-videoshow-pfyiz9n</guid>
            <pubDate>Fri, 21 Aug 2026 09:03:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhd8m" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഒന്നിച്ചൊരു ഓണം; ഒന്നൊന്നര ആവേശത്തിൽ ദില്ലി ഏഷ്യാനെറ്റ് ന്യൂസിലെ ഓണാഘോഷം, സദ്യയും അത്ത പൂക്കളവും ഒരുക്കി മാധ്യമപ്രവർത്തകർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/delhi-asianet-news-s-vibrant-onam-celebration-videoshow-pfyiz9n"/>
        </item>
        <item>
            <title><![CDATA[ക്രീസിൽ സിക്സർ മഴ; തകർച്ചയുടെ വക്കിൽ നിന്ന് കൊച്ചിയെ കരകയറ്റി സച്ചിൻ-കാർത്തിക് സഖ്യം]]></title>
            <link>https://www.asianetnews.com/cricket-sports/stunning-fightback-sachin-suresh-and-karthik-b-nair-power-kochi-to-big-total-articleshow-h0lvwpd</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/stunning-fightback-sachin-suresh-and-karthik-b-nair-power-kochi-to-big-total-articleshow-h0lvwpd</guid>
            <pubDate>Fri, 21 Aug 2026 09:03:34 +0530</pubDate>
            <description><![CDATA[14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h632888qftzwx360bkrq3v,imgname-sachin-suresh-karthik-b-nair-1787283212552.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം&lt;/strong&gt;: കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയിലേഴ്സിനെതിരായ മത്സരത്തിൽ തകർത്താടി കൊച്ചി ബ്ലൂ ടൈഗേഴ്സിന്&zwj;റെ സച്ചിൻ സുരേഷ് - കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഒരവസരത്തിൽ കൂട്ടത്തകര്&zwj;ച്ചയുടെ വക്കിലെത്തിയ മത്സരമാണ് ഇരുവരുടെയും ആറാം വിക്കറ്റിലെ അവിശ്വസനീയ ബാറ്റിംഗ് മികവിൽ കൊച്ചി തിരികെപ്പിടിച്ചത്.&lt;/p&gt;&lt;p&gt;14.5 ഓവറിൽ 110 റൺസിന് 5 വിക്കറ്റുകൾ നഷ്ടപ്പെട്ട് കൊച്ചി പ്രതിസന്ധിയിലായ സമയത്താണ് കാർത്തിക് നായർ ക്രീസിലെത്തുന്നത്. തുടർന്ന് ക്രീസിൽ കണ്ടത് ഗ്രൗണ്ടിന്&zwj;റെ നാനാഭാഗത്തേക്കും സിക്സറുകൾ പറക്കുന്ന കാഴ്ചയായിരുന്നു. കൊല്ലത്തിന്&zwj;റെ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ ഇരുവരും ചേർന്ന് വെറും 31 പന്തിൽ നിന്ന് 79 റൺസാണ് അടിച്ചുകൂട്ടിയത്.&lt;/p&gt;&lt;p&gt;മുന്നിൽ നിന്ന് നയിച്ച സച്ചിൻ സുരേഷ് 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസ് നേടി. സച്ചിന് ശക്തമായ പിന്തുണ നൽകിയ കാർത്തിക് ബി നായർ 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്നു. കാണികൾക്ക് വിരുന്നൊരുക്കിയ ഈ കൂട്ടുകെട്ടാണ് കൊച്ചിയെ പോരാട്ടത്തിലേക്ക് ശക്തമായി തിരിച്ചെത്തിച്ചത്.&lt;/p&gt;&lt;p&gt;ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗ് മികവില്&zwj; ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തപ്പോള്&zwj;.മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി തിളങ്ങിയ സച്ചിൻ സുരേഷ് തന്നെയാണ് കളിയിലെ താരമായതും.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/stunning-fightback-sachin-suresh-and-karthik-b-nair-power-kochi-to-big-total-articleshow-h0lvwpd"/>
        </item>
        <item>
            <title><![CDATA[മിൽമയിലെ വിവാദ നിയമനം; പിരിച്ചുവിട്ട കരാർ ജീവനക്കാരനെ സീനിയർ മാനേജർ തസ്തികയിൽ നിയമിക്കാൻ നീക്കം]]></title>
            <link>https://www.asianetnews.com/videos/news/move-to-appoint-fired-employee-as-milma-senior-manager-videoshow-yduz0sc</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/move-to-appoint-fired-employee-as-milma-senior-manager-videoshow-yduz0sc</guid>
            <pubDate>Fri, 21 Aug 2026 09:03:05 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhd2u" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മതിയായ യോഗ്യതയില്ലാത്തതിന് മിൽമ പുറത്താക്കി, നിലവിലെ റങ്ക് പട്ടികയിൽ ഒന്നാമത്; മിൽമയിലെ വിവാദ നിയമനം; പിരിച്ചുവിട്ട കരാർ ജീവനക്കാരനെ വീണ്ടും സീനിയർ മാനേജർ തസ്തികയിൽ നിയമിക്കാൻ നീക്കം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/move-to-appoint-fired-employee-as-milma-senior-manager-videoshow-yduz0sc"/>
        </item>
        <item>
            <title><![CDATA[ഇടപാടുകൾ ഇന്ന് തന്നെ നടത്തുക; അടുത്ത രണ്ട് ദിവസം ബാങ്ക് അവധി, ഇന്ന് അറിയേണ്ടതെല്ലാം]]></title>
            <link>https://www.asianetnews.com/videos/news/upcoming-bank-holiday-complete-transactions-today-videoshow-t2zhnoh</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/upcoming-bank-holiday-complete-transactions-today-videoshow-t2zhnoh</guid>
            <pubDate>Fri, 21 Aug 2026 09:02:44 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazhd1e" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അടുത്ത രണ്ട് ദിവസം ബാങ്ക് അവധി, ഇടപാടുകൾ ഇന്ന് തന്നെ നടത്തുക; ഹരിത കർമ സേനാംഗങ്ങൾക്ക് ഉത്സവബത്ത കൂട്ടി; ഇന്നറിയേണ്ടതെല്ലാം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/upcoming-bank-holiday-complete-transactions-today-videoshow-t2zhnoh"/>
        </item>
        <item>
            <title><![CDATA[വിജയത്തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; കൊല്ലം സെയിലേഴ്സിനെ 31 റൺസിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്]]></title>
            <link>https://www.asianetnews.com/cricket-sports/winning-start-for-the-champions-kochi-blue-tigers-defeat-kollam-sailors-by-31-runs-articleshow-gbdns8z</link>
            <guid isPermaLink="true">https://www.asianetnews.com/cricket-sports/winning-start-for-the-champions-kochi-blue-tigers-defeat-kollam-sailors-by-31-runs-articleshow-gbdns8z</guid>
            <pubDate>Fri, 21 Aug 2026 08:55:59 +0530</pubDate>
            <description><![CDATA[അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽനിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h5n5aeqnpwpy30fkrb78hc,imgname-kochi-blue-tigers-win-1787282756942.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് 31 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് മാത്രമാണ് നേടാനായത്. കൊച്ചിക്ക് വേണ്ടി അ&zwj;ർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ സുരേഷാണ് പ്ലെയ&zwj;ർ ഓഫ് ദി മാച്ച്.&lt;/p&gt;&lt;p&gt;ടോസ് നേടിയ കൊല്ലം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊച്ചിക്ക് വേണ്ടി ഇന്നിങ്സ് തുറന്ന വിനൂപ് മനോഹരനും വിപുൽ ശക്തിയും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. വിനൂപ് മനോഹരൻ 37 റൺസും വിപുൽ ശക്തി 12 റൺസുമെടുത്ത് പുറത്തായി. തുടർന്നെത്തിയ ജോബിൻ ജോബിയും (7), മനുകൃഷ്ണനും (13), സാലി സാംസണും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. ടീം വലിയൊരു തകർച്ചയെ നേരിടുന്ന സമയത്ത് ക്രീസിൽ ഒത്തുചേർന്ന സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നാണ് കളിയുടെ ഗതി കൊച്ചിക്ക് അനുകൂലമാക്കിയത്.&lt;/p&gt;&lt;p&gt;അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽനിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു. മൂന്ന് ഫോറും അഞ്ച് സിക്സും നേടിയ സച്ചിൻ 28 പന്തുകളിൽനിന്നാണ് അർദ്ധസെഞ്ചുറി തികച്ചത്. ഒരു ബൗണ്ടറിയും നാല് സിക്സുമടങ്ങുന്നതായിരുന്നു കാർത്തിക്കിന്റെ ഇന്നിങ്സ്. കൊല്ലം സെയിലേഴ്സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി.&lt;/p&gt;&lt;p&gt;മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് അഭിഷേക് നായരും ആനന്ദ് കൃഷ്ണനും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. 15 റൺസെടുത്ത ആനന്ദ് കൃഷ്ണൻ കെ. എം. ആസിഫിന്റെ പന്തിൽ സാലി സാംസൺ പിടിച്ചു പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ വത്സൽ ഗോവിന്ദും അഭിഷേക് നായരും ചേർന്ന കൂട്ടുകെട്ട് കൊല്ലത്തിന് പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇരുവരും അടുത്തടുത്ത ഇടവേളകളിൽ പുറത്തായത് കൊല്ലത്തിന് തിരിച്ചടിയായി. അഭിഷേക് നായർ 55-ഉം വത്സൽ ഗോവിന്ദ് 32-ഉം റൺസ് നേടി. തുടർന്നെത്തിയ അജിനാസ് (7), സച്ചിൻ പി. എസ്. (7), അമൽ എ. ജി. (3) എന്നിവർക്കും നിലയുറപ്പിക്കാനായില്ല. അവസാന ഓവറുകളിൽ കൂറ്റൻ ഷോട്ടുകളുമായി ഷറഫുദ്ദീൻ (28*) പൊരുതിയെങ്കിലും കൊല്ലത്തിന്റെ സ്കോർ 158-ൽ ഒതുങ്ങി. കൊച്ചിക്ക് വേണ്ടി കെ. എം. ആസിഫും മിഥുനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.&lt;/p&gt;&lt;p&gt;&lt;span&gt;&lt;strong&gt;ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്&zwj; ഇവിടെ ക്ലിക് ചെയ്യുക&lt;/strong&gt;&lt;/span&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[cricket-sports]]></category>
            <dc:creator>Gopalakrishnan C</dc:creator>
            <atom:link href="https://www.asianetnews.com/cricket-sports/winning-start-for-the-champions-kochi-blue-tigers-defeat-kollam-sailors-by-31-runs-articleshow-gbdns8z"/>
        </item>
        <item>
            <title><![CDATA[ഭർതൃമാതാവും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചെന്ന് ആരോപണം; സംസ്കാരത്തിന് ആരും വന്നില്ല; യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പരാതി]]></title>
            <link>https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg</link>
            <guid isPermaLink="true">https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg</guid>
            <pubDate>Fri, 21 Aug 2026 08:54:13 +0530</pubDate>
            <description><![CDATA[പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h5jvdj5hrhxemt6khkxapt,imgname-perumbavoor-arya-death-kottayam-1787282681266.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കോട്ടയത്തെ ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകും. പെരുമ്പാവൂർ സ്വദേശിയായ ആര്യയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രം​ഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച പെരുമ്പാവൂർ ഡിവൈഎസ്പിക്ക് കുടുംബം പരാതി നൽകും.&lt;/p&gt;&lt;p&gt;കോട്ടയം നാട്ടകത്തെ ഭർതൃവീട്ടിൽ ഓ​ഗസ്റ്റ് 18-നാണ് ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹ​തയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും ഇവർ ആരോപിക്കുന്നു. ഭർത്താവിന്റെ അമ്മയും മുത്തശ്ശിയും സ്ത്രീധനത്തിന്റെ പേരിൽ ആര്യയെ ഉപദ്രവിച്ചിരുന്നതായും പറയുന്നു. ആര്യയുടെ സംസ്കാരചടങ്ങിൽ ഭർതൃവീട്ടുകാർ പങ്കെടുക്കാതിരുന്നതിലും കുടുംബത്തിന് സംശയമുണ്ട്. തുടർന്നാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/perumbavoor-native-arya-death-kottayam-nattakam-articleshow-27soicg"/>
        </item>
        <item>
            <title><![CDATA[മിൽമയിൽ വിവാദ നിയമനം; യോഗ്യതയില്ലെന്ന് കണ്ടെത്തി പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പിഎസ്‍സി വഴി നിയമിക്കാൻ നീക്കം]]></title>
            <link>https://www.asianetnews.com/kerala-news/controversial-appointment-in-milma-move-to-appoint-contract-employee-via-psc-who-is-terminated-for-qualification-lack-articleshow-7lctysl</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/controversial-appointment-in-milma-move-to-appoint-contract-employee-via-psc-who-is-terminated-for-qualification-lack-articleshow-7lctysl</guid>
            <pubDate>Fri, 21 Aug 2026 08:44:40 +0530</pubDate>
            <description><![CDATA[മാർക്കറ്റിംഗ് കൺസൾട്ടന്‍റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്‌സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h5b6pgs8yb7yakhg1pkgps,imgname-milma-1787282430672.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ തന്നെ അടിസ്ഥാനത്തിൽ പിഎസ്&zwj;സി വഴി നിയമിക്കാൻ നീക്കം. മാർക്കറ്റിംഗ് കൺസൾട്ടന്&zwj;റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയ ആളെ പിഎസ്&zwnj;സി വഴി സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാമതാണ് ഉദ്യോഗാർത്ഥി. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിട്ടുണ്ട്.&lt;/p&gt;&lt;p&gt;മാർക്കറ്റിംഗ് കൺസൾട്ടന്&zwj;റ് എന്നത് മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച തട്ടിക്കൂട്ട് തസ്തിക ആയിരുന്നു. ഒരു ലക്ഷത്തോളം രൂപയാണ് കരാർ അടിസ്ഥാനത്തിൽ നിയമിച്ചയാൾക്ക് നൽകിയത്. പരാതി വന്നതോടെ അന്വേഷണം നടത്തി. അനുമതിയില്ലാതെയാണ് തസ്തിക സൃഷ്ടിച്ചതെന്ന് കണ്ടെത്തി. നിയമനം ലഭിച്ചയാൾക്ക് മതിയായ യോഗ്യതയില്ലെന്നും കണ്ടെത്തി. ഇതോടെ ഇയാളെ പിരിച്ചുവിട്ടു.&lt;/p&gt;&lt;p&gt;പി എസ് സി വഴി സീനിയർ മാനേജർ പദവിയിലേക്ക് അതേ ഉദ്യോഗസ്ഥനെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.ഇത് അട്ടിമറി നീക്കമെന്നാണ് ആരോപണം. നിയമനം നടത്തരുതെന്ന് മുഖ്യമന്ത്രിക്കും ക്ഷീരവികസന വകുപ്പിനും പരാതി ലഭിച്ചു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/controversial-appointment-in-milma-move-to-appoint-contract-employee-via-psc-who-is-terminated-for-qualification-lack-articleshow-7lctysl"/>
        </item>
        <item>
            <title><![CDATA[വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി; ചോദ്യം ചെയ്യാൻ അടുത്ത ആഴ്ച നോട്ടീസ് അയച്ചേക്കും]]></title>
            <link>https://www.asianetnews.com/kerala-news/ed-probe-continues-into-veena-t-financial-transactions-in-masappady-case-articleshow-7unqxvb</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/ed-probe-continues-into-veena-t-financial-transactions-in-masappady-case-articleshow-7unqxvb</guid>
            <pubDate>Fri, 21 Aug 2026 08:42:09 +0530</pubDate>
            <description><![CDATA[മാസപ്പടിക്കേസിൽ വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടരുന്നു. പരിശോധനയിൽ കണ്ടെത്തിയ ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01ktjhre88qqhq1pp1r1q3z5ms,imgname-veena-vijayan-1780886550792.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.&lt;/p&gt;&lt;p&gt;മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് പണമിടപാടിൻ്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. 20 കോടി രൂപയുടെ പണമിടപാട് വിവരങ്ങളാണ് വീണയുടെ കയ്യെഴുത്ത് രേഖകളിൽനിന്ന് ഇഡി കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കുന്നത്. എവിടേയ്ക്കാണ് പണം അയച്ചത്, എങ്ങനെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ഇതിന് പുറമേ, ദുബായിലേക്ക് 85 ലക്ഷം രൂപ (3.49 ലക്ഷം ദിർഹം) അയച്ചുവെന്ന കയ്യെഴുത്ത് രേഖകളിൽനിന്ന് ലഭിച്ച വിവരം കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദേശത്തേക്ക് മറ്റ് പണമിടപാടുകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. കൂടാതെ, പരിശോധനയിൽ കണ്ടെത്തിയ സിം കാർഡിൻ്റെ ചിത്രം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. എന്തൊക്കെ ആവശ്യങ്ങൾക്ക് സിം കാർഡ് ഉപയോഗിച്ചുവെന്നാണ് ഇഡി പരിശോധിക്കുന്നത്. സിം കാർഡ് വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തും ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജറുമായ നന്ദുലാലിൻ്റെ പേരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്റർനെറ്റ് കോളുകൾ വഴിയുള്ള ആശയവിനിമയങ്ങൾക്കായാണ് മറ്റൊരാളുടെ പേരിൽ സിം കാർഡ് സംഘടിപ്പിച്ചതെന്നാണ് ഇഡി സംശയിക്കുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/ed-probe-continues-into-veena-t-financial-transactions-in-masappady-case-articleshow-7unqxvb"/>
        </item>
        <item>
            <title><![CDATA['ഞങ്ങൾ ജെൻസീയാണ്'; ലഡാക്കിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറി യുവതി, ​ദൃശ്യങ്ങൾ വൈറലായതോടെ ക്ഷമാപണം]]></title>
            <link>https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl</guid>
            <pubDate>Fri, 21 Aug 2026 08:36:51 +0530</pubDate>
            <description><![CDATA[സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h4jyza2kp26e8p38adm7qh,imgname-we-are-gen-z-girl-viral-video-1787281636330.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ന്യൂഡൽഹി: ലഡാക്കിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട സംഭവത്തിൽ ക്ഷമാപണം നടത്തി യുവതി. ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും താൻ മാപ്പപേക്ഷിക്കുകയാണെന്ന് യുവതി പറഞ്ഞു. താൻ നടത്തിയ പരാമർശങ്ങളിൽ ഖേദിക്കുന്നു. ഇന്ത്യൻ സൈന്യത്തെയോ സുരക്ഷാസേനയെയോ ഒരിക്കലും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. മണിക്കൂറുകളോളം റോഡിൽ കാത്തിരുന്നതിന്റെ നിരാശയിലാണ് അങ്ങനെയെല്ലാം സംസാരിച്ചതെന്നും 25-കാരി പറഞ്ഞു.&lt;/p&gt;&lt;p&gt;കഴിഞ്ഞദിവസങ്ങളിലാണ് ലഡാക്കിലെ സുരക്ഷാ ഉദ്യോ​ഗസ്ഥരോട് കയർത്ത് സംസാരിക്കുന്ന യുവതിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. സുരക്ഷാ കാരണങ്ങളാൽ റോഡ് അടച്ചതിനെത്തുടർന്നാണ് യുവതി ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറിയത്. ഞങ്ങൾ ജെൻസീയാണെന്നും ഈ അസംബന്ധങ്ങൾ ഞങ്ങൾ ഒരിക്കലും സഹിക്കില്ലെന്നും യുവതി പറഞ്ഞിരുന്നു. ഈ വാക്കുകളും യുവതിയുടെ ​ദൃശ്യങ്ങളുമാണ് പിന്നീട് വ്യാപക വിമർശനത്തിനിടയാക്കിയത്. സംഭവത്തിൽ വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് 25-കാരി ക്ഷമാപണവുമായി രം​ഗത്തെത്തിയത്.&lt;/p&gt;&lt;p&gt;ജൂലായ് 26-ന് കാർ​ഗിൽ വിജയ് ദിവസ് ദിനത്തിൽ ​​ദ്രാസിലെ മിനിമാർ​ഗ് ചെക്പോസ്റ്റിന് സമീപത്തായാണ് ഈ സംഭവമുണ്ടായത്. സുരക്ഷാകാരണങ്ങളാൽ മേഖലയിലെ റോഡ് ​ഗതാ​ഗതം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇതോടെ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം റോഡിൽ കാത്തിരിക്കേണ്ടിവന്നു. ഇതിനിടെയാണ് വിനോദസഞ്ചാരിയായ 25-കാരി സുരക്ഷാ ഉദ്യോ​ഗസ്ഥരോട് തട്ടിക്കയറിയത്. സംഭവസമയത്ത് ഒരു മന്ത്രിയുടെ വാഹനമടക്കം സുരക്ഷാ ഉദ്യോ​ഗസ്ഥർ കയറ്റിവിട്ടതോടെയാണ് താൻ ഇത്തരത്തിൽ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.&lt;/p&gt;&lt;p&gt;അതേസമയം, രോ​ഗി കൂടിയായ തനിക്ക് ശുചിമുറിയിൽ പോലും പോകാൻ കഴിയാതെ ആറുമണിക്കൂറോളം റോഡിൽ കിടക്കേണ്ടിവന്നെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നുണ്ടായ കടുത്ത നിരാശയിലാണ് അങ്ങനെയെല്ലാം സംഭവിച്ചത്. പക്ഷേ, താൻ പറഞ്ഞത് തെറ്റായിപ്പോയി. താൻ ഒരു സാധാരണക്കാരിയാണ്. ഇത് ഇത്രത്തോളം വലിയ പ്രശ്നമാകുമെന്ന് അറിയില്ലായിരുന്നു. ഇതിനുശേഷം കടുത്ത വിഷാദത്തിലായി. രാജ്യത്തെ എല്ലാവരോടും ഇന്ത്യൻ സൈന്യത്തോടും ജമ്മു കശ്മീർ, ലഡാക്ക് പൊലീസിനോടും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയോടും താൻ മാപ്പ് ചോദിക്കുന്നു. തന്റെ വാക്കുകൾ അനേകംപേരെ വേദനിപ്പിച്ചതിൽ തനിക്ക് വിഷമമുണ്ടെന്നും യുവതി പറഞ്ഞു.&lt;/p&gt;&lt;p&gt;ഞങ്ങൾ ജെൻസീ ആണെന്ന പ്രയോ​ഗം സ്വാഭാവികമായി വന്നുപോയതാണെന്നും യുവതി കൂട്ടിച്ചേർത്തു. അവിടെയുണ്ടായിരുന്നവർ പലതും പറഞ്ഞ് പ്രകോപിപ്പിച്ചപ്പോൾ അങ്ങനെ പറഞ്ഞുപോയതാണ്. ആ പ്രയോ​ഗം എങ്ങനെ വന്നുവെന്ന് പോലും തനിക്കറിയില്ല. അബദ്ധവശാൽ പറഞ്ഞുപോയതാണ്. ജെൻസീയെ പരാമർശിച്ച് എന്തെങ്കിലും പറയാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും യുവതി കൂട്ടിച്ചേർത്തു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/we-are-gen-z-girl-viral-video-apologized-to-indian-army-articleshow-8d3pyxl"/>
        </item>
        <item>
            <title><![CDATA[നെഞ്ചെരിച്ചിൽ അലട്ടുന്നുണ്ടോ? എങ്കിൽ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ]]></title>
            <link>https://www.asianetnews.com/life/gastroenterologist-shares-tips-to-manage-acid-reflux-with-simple-lifestyle-changes-articleshow-2snzmi4</link>
            <guid isPermaLink="true">https://www.asianetnews.com/life/gastroenterologist-shares-tips-to-manage-acid-reflux-with-simple-lifestyle-changes-articleshow-2snzmi4</guid>
            <pubDate>Fri, 21 Aug 2026 08:33:49 +0530</pubDate>
            <description><![CDATA[ഭക്ഷണം കഴിച്ചതിനുശേഷം വായിൽ പുളിയുള്ള രുചിയോ അല്ലെങ്കിൽ എരിച്ചിലോ അനുഭവപ്പെടാം. ചിലരിൽ ഈ ലക്ഷണങ്ങൾ ഇടയ്ക്കിടെ മാത്രമേ കാണപ്പെടാറുള്ളൂവെങ്കിൽ, മറ്റു ചിലരിൽ അവ കൂടുതൽ തവണ അനുഭവപ്പെട്ടേക്കാം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h4cg1pamqyd343hzprd4xt,imgname-images--1--1787281424438.jfif" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഭക്ഷണം കഴിച്ചയുടനെ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നവർ അനവധിയാണ്. എരിവു കൂടിയ ഭക്ഷണങ്ങളും വളരെ വൈകി ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും സ്ട്രെസ്സും എല്ലാം ആസിഡ് റിഫ്ലക്സിനു കാരണമാകുന്നുണ്ട്. ഭക്ഷണം കഴിച്ചതിനുശേഷം വായിൽ പുളിയുള്ള രുചിയോ അല്ലെങ്കിൽ എരിച്ചിലോ അനുഭവപ്പെടാം.&lt;/p&gt;&lt;p&gt;ചിലരിൽ ഈ ലക്ഷണങ്ങൾ ഇടയ്ക്കിടെ മാത്രമേ കാണപ്പെടാറുള്ളൂവെങ്കിൽ, മറ്റു ചിലരിൽ അവ കൂടുതൽ തവണ അനുഭവപ്പെട്ടേക്കാം. ചില ഭക്ഷണങ്ങളോ നിത്യജീവിതത്തിലെ ശീലങ്ങളോ ഈ അവസ്ഥയെ വഷളാക്കിയേക്കാം. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ആസിഡ് റിഫ്ലക്സ് നിയന്ത്രണവിധേയമാക്കാൻ സഹായിക്കുന്ന ലളിതമായ ചില നിർദ്ദേശങ്ങളും ജീവിതശൈലീ മാറ്റങ്ങളെയും കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേത്തി പറയുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;ഒന്ന്&lt;/strong&gt;&lt;/p&gt;&lt;p&gt;ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് തന്നെ അത്താഴം കഴിക്കുക. ഭക്ഷണം കഴിച്ചതിനുശേഷം കിടക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കുന്നത് ആമാശയത്തിലെ ഭക്ഷണം നീങ്ങാൻ സമയം നൽകുന്നു; ഇത് ആസിഡിനെ താഴെത്തന്നെ നിലനിർത്തുന്ന വാൽവിനുമേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആമാശയം നിറഞ്ഞ അവസ്ഥയിൽ കിടക്കുമ്പോൾ, ആസിഡിനെ ശരിയായ സ്ഥാനത്ത് നിലനിർത്താൻ സഹായിക്കാതെ വരികയും, അതുമൂലം നെഞ്ചെരിച്ചിലിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;രണ്ട്&lt;/strong&gt;&lt;/p&gt;&lt;p&gt;മദ്യവും നിക്കോട്ടിനും ഒഴിവാക്കുന്നത് ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാൻ സഹായിക്കുന്നു, കാരണം രണ്ട് വസ്തുക്കളും ആമാശയത്തിലെ ആസിഡ് കുറയ്ക്കുകയും ദഹനനാളത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന വാൽവായ താഴത്തെ അന്നനാള സ്ഫിൻക്റ്ററിനെ വിശ്രമിക്കുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;മൂന്ന്&lt;/strong&gt;&lt;/p&gt;&lt;p&gt;ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് രാത്രിയിലുണ്ടാകുന്ന ആസിഡ് റിഫ്ലക്സിന് (acid reflux) പ്രധാന കാരണമാകുന്നു. ഉറക്കത്തിൽ ദഹനപ്രക്രിയയുടെ വേഗത ഗണ്യമായി കുറയുന്നു. ഭക്ഷണം കൂടുതൽ നേരം ആമാശയത്തിൽ തങ്ങിനിൽക്കുന്നത് അന്നനാഴിയുടെ താഴത്തെ ഭാഗത്തുള്ള പേശീവലയത്തിൽ (LES) ദീർഘനേരം സമ്മർദ്ദം ചെലുത്താൻ ഇടയാക്കുന്നു. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മാംസം, കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ എന്നിവ ദഹനം മന്ദഗതിയിലാക്കുകയും ഈ പേശീവലയത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt;&lt;strong&gt;നാല്&lt;/strong&gt;&lt;/p&gt;&lt;p&gt;ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങൾ കുറയ്ക്കുന്നതിനോ പൂർണ്ണമായും പരിഹരിക്കുന്നതിനോ ഉള്ള ഏറ്റവും ഫലപ്രദമായ ദീർഘകാല ജീവിതശൈലീ ചികിത്സകളിലൊന്നാണ് ശരീരഭാരം കുറയ്ക്കുക എന്നത്. ശരീരഭാരത്തിന്റെ 5% മുതൽ 10% വരെ കുറയ്ക്കുന്നത് നെഞ്ചെരിച്ചിലിന്റെ ആവൃത്തി ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.&lt;/p&gt;&lt;p&gt;&lt;strong&gt;അഞ്ച്&lt;/strong&gt;&lt;/p&gt;&lt;p&gt;ഭക്ഷണശേഷം ഉടൻ തന്നെ കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നത് ദഹനവ്യവസ്ഥയിലേക്കുള്ള രക്തയോട്ടം കുറയ്ക്കാനിടയാക്കും. ഇത് വയറുവേദന, ഛർദി എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക.&lt;/p&gt;]]></content:encoded>
            <category><![CDATA[life]]></category>
            <dc:creator>Resmi Sreekumar</dc:creator>
            <atom:link href="https://www.asianetnews.com/life/gastroenterologist-shares-tips-to-manage-acid-reflux-with-simple-lifestyle-changes-articleshow-2snzmi4"/>
        </item>
        <item>
            <title><![CDATA['കാട്ടക്കട എംഎൽഎ ആശുപത്രിയിലാണ്, അടിയന്തര ചികിത്സയ്ക്ക് പണം വേണം'; പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്, മൂന്ന് പേർ അറസ്റ്റിൽ]]></title>
            <link>https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr</link>
            <guid isPermaLink="true">https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr</guid>
            <pubDate>Fri, 21 Aug 2026 08:29:01 +0530</pubDate>
            <description><![CDATA[എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h3pth54tqy1f9amwyzxex1,imgname-fraud-arrest-1787280714277.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന ചമഞ്ഞ് പണപ്പിരിവ് നടത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരാണ് പിടിയിലായത്. ​ എംഎൽഎ ആശുപത്രിയിലാണെന്നും അടിയന്തര സഹായം വേണമെന്നും പറഞ്ഞാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ചിലരോട് വിദ്യാർഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയയ്ക്കായി എംഎൽഎ ഉൾപ്പടെ ചികിത്സാ സഹായം സ്വരൂപിക്കുകയാണെന്നും ഇവർ പറഞ്ഞിട്ടുണ്ട്.&lt;/p&gt;&lt;p&gt;എംഎൽഎയുടെ പേരിൽ ഒരു വ്യാപാരിയിൽ നിന്ന് ഇവർ 1000 രൂപ കൈക്കലാക്കിയിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംഎൽഎ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും, കാട്ടാക്കട ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പിന്നാലെ തടിപ്പുകാരുടെ ശബ്ദ സന്ദേശം ഉൾപ്പടെ എം.ആർ ബൈജു പുറത്തുവിട്ടു. തന്&zwj;റെ പഴ്സനൽ സ്റ്റാഫുമായി ബന്ധമില്ലാത്ത സംഭവമാണെന്നും ജാഗ്രത പാലിക്കണമെന്നും എംഎൽഎ അഭ്യർഥിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/three-arrested-for-extortion-posing-as-kattakkada-mla-personal-staff-articleshow-3g6g1lr"/>
        </item>
        <item>
            <title><![CDATA[ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം, പരീക്ഷ റദ്ദാക്കി]]></title>
            <link>https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w</link>
            <guid isPermaLink="true">https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w</guid>
            <pubDate>Fri, 21 Aug 2026 08:27:35 +0530</pubDate>
            <description><![CDATA[ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ റദ്ദാക്കി. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h415eat7jspw1npcsxd622,imgname-fotojet---2026-08-21t082703.289-1787281053130.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ദില്ലി: &lt;/strong&gt;ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ റദ്ദാക്കി. റായ്പുർ ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയിലാണ് ചോദ്യപേപ്പർ ചോർച്ചയുണ്ടായത്. ബിഎസ്&zwj;സി അഗ്രികൾച്ചർ രണ്ടാം വർഷ പരീക്ഷ ചോദ്യപേപ്പറാണ് ചോർന്നത്. 34 സർവ്വകലാശാലകളിൽ നടന്ന പരീക്ഷയാണ് ചോർന്നത്. വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി 70 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. അതേസമയം, സംഭവത്തിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെ പരീക്ഷ റദ്ദാക്കി.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/india-news/question-paper-leak-at-indira-gandhi-agricultural-university-raipur-exam-cancelled-articleshow-mgznc6w"/>
        </item>
        <item>
            <title><![CDATA[ഇതാ ജാമ്യമില്ലാ വാറന്‍റ്, അഗസ്റ്റിൻ സഹോദരൻമാരുടെ  കള്ളക്കളി | Muttil Tree Felling Case]]></title>
            <link>https://www.asianetnews.com/videos/news/muttil-tree-felling-case-warrant-exposes-brothers-plot-videoshow-v0eu44l</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/muttil-tree-felling-case-warrant-exposes-brothers-plot-videoshow-v0eu44l</guid>
            <pubDate>Fri, 21 Aug 2026 08:08:19 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh382" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മുട്ടില്&zwj;മരം മുറി വഞ്ചനാകേസില്&zwj; അഗസ്റ്റിന്&zwj; സഹോദരന്&zwj;മാര്&zwj;ക്കെതിരെ ജാമ്യമില്ല വാറന്&zwj;റ് ഉണ്ടോ? സത്യമിതാണ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/muttil-tree-felling-case-warrant-exposes-brothers-plot-videoshow-v0eu44l"/>
        </item>
        <item>
            <title><![CDATA[ഉദ്യോ​ഗസ്ഥരെ ലോക്ഭവനിൽ വിളിച്ചുവരുത്താം, ഭരണഘടനാപരമായ അധികാരമുണ്ട്: ഗവർണർ]]></title>
            <link>https://www.asianetnews.com/videos/news/governor-i-have-the-constitutional-power-to-summon-officials-videoshow-1gewv1g</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/governor-i-have-the-constitutional-power-to-summon-officials-videoshow-1gewv1g</guid>
            <pubDate>Fri, 21 Aug 2026 08:06:06 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh2ge" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഉദ്യോ​ഗസ്ഥരെ ലോക്ഭവനിൽ വിളിച്ചുവരുത്താം, ഭരണഘടനാപരമായ അധികാരമുണ്ട്; മുഖ്യമന്ത്രിയെ തള്ളി ​ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/governor-i-have-the-constitutional-power-to-summon-officials-videoshow-1gewv1g"/>
        </item>
        <item>
            <title><![CDATA[CMRL മാസപ്പടി കേസ്: വീണയുടെ ഡയറിയിലെ സാമ്പത്തിക രേഖകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി]]></title>
            <link>https://www.asianetnews.com/videos/news/cmrl-case-ed-probes-financial-entries-in-veena-s-diary-videoshow-v1zpfla</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/cmrl-case-ed-probes-financial-entries-in-veena-s-diary-videoshow-v1zpfla</guid>
            <pubDate>Fri, 21 Aug 2026 08:05:53 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh2fm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;അന്വേഷണവുമായി ഇഡി മുന്നോട്ട് തന്നെ; CMRL മാസപ്പടി കേസ്, വീണയുടെ ഡയറിയിലെ സാമ്പത്തിക രേഖകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി, മറ്റ് കമ്പനിയുമായുള്ള ഇടപാടിലും പരിശോധന&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/cmrl-case-ed-probes-financial-entries-in-veena-s-diary-videoshow-v1zpfla"/>
        </item>
        <item>
            <title><![CDATA[ദേവസ്വം ബോർഡിലെ സ്വർണത്തിന്‍റെ കണക്ക് ഡിജിറ്റലൈസ് ചെയ്യണം;  റിപ്പോർട്ട്  നൽകി ദേവസ്വം സെക്രട്ടറി]]></title>
            <link>https://www.asianetnews.com/videos/news/report-calls-for-digitalization-of-devaswom-board-gold-videoshow-8v63tr1</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/report-calls-for-digitalization-of-devaswom-board-gold-videoshow-8v63tr1</guid>
            <pubDate>Fri, 21 Aug 2026 08:05:42 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh2ee" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ദേവസ്വം ബോർഡ് സ്വർണ്ണം വാങ്ങുമ്പോഴും, പൊതിയുമ്പോഴും, സ്റ്റോർറൂമിലേക്ക് മാറ്റുമ്പോഴും കൃത്യമായ മാർഗ്ഗരേഖ വേണമെന്ന റിപ്പോർട്ട് സർക്കാരിന് നൽകി ദേവസ്വം സെക്രട്ടറി&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/report-calls-for-digitalization-of-devaswom-board-gold-videoshow-8v63tr1"/>
        </item>
        <item>
            <title><![CDATA['ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ'; സംവിധായികയായി സന്ധ്യ രാജേന്ദ്രൻ]]></title>
            <link>https://www.asianetnews.com/videos/news/sandhya-rajendran-s-directorial-debut-if-not-now-when-videoshow-30bzp39</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/sandhya-rajendran-s-directorial-debut-if-not-now-when-videoshow-30bzp39</guid>
            <pubDate>Fri, 21 Aug 2026 08:05:29 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh2bm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;'ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ'; സംവിധായികയായി സന്ധ്യ രാജേന്ദ്രൻ, കാളിദാസ കലാകേന്ദ്രത്തിന്റെ 63ാം നാടകം അരങ്ങിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/sandhya-rajendran-s-directorial-debut-if-not-now-when-videoshow-30bzp39"/>
        </item>
        <item>
            <title><![CDATA[ഹോംവർക്ക് ചെയ്യാത്തതിന് 6 വയസുകാരന്‍റെ മുഖത്തടിച്ചു, അധ്യപികയുടെ മടിയിൽ കുഴഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യർത്ഥി മരിച്ചു]]></title>
            <link>https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1</link>
            <guid isPermaLink="true">https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1</guid>
            <pubDate>Fri, 21 Aug 2026 08:05:02 +0530</pubDate>
            <description><![CDATA[ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടൻ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h274ssg5cj95cn823gxdfa,imgname-teacher-slaps-student-1787279151929.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ സ്കൂളിൽ ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പ്രണയ് തേജ് എന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂളിലാണ് കൊടും ക്രൂരത സംഭവിച്ചത്. ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്&zwj; വ്യാപകമായി പ്രചരിക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ ദേഷ്യപ്പെടുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് അപേക്ഷിക്കുന്നതും കാണാം. തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് കരണത്തടിക്കുകയായിരുന്നു. അടികിട്ടിയ ഉടൻ തന്നെ കുട്ടി ബോധം പോയി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീണു. കുട്ടി രാവിലെ പൂർണ്ണ ആരോഗ്യവാനായിട്ടാണ് സ്കൂളിലേക്ക് പോയതെന്നും, സംഭവം നടന്ന വിവരം സ്കൂൾ അധികൃതർ തങ്ങളെ അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെയാണ് മകൻ എഴുന്നേറ്റത്. പിന്നാലെ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിലെത്തി മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് കുടുംബം അറിയുന്നത്.&lt;/p&gt;&lt;p&gt;തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. സംശയം തോന്നി തുടർന്ന് സ്&zwnj;കൂളിലെ സിസിടിവി ദൃശ്യങ്ങള്&zwj; പരിശോധിച്ചപ്പോഴാണ്, ഗൃഹപാഠം ചെയ്തില്ലെന്ന് പറഞ്ഞ് അധ്യാപിക മുഖത്തടിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കണ്ടതെന്നും പിതാവ് പറഞ്ഞു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്&zwj; കാണാം.&lt;/p&gt;&lt;p&gt;സംഭവത്തെ തുടർന്ന് റവന്യൂ ഡിവിഷനൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി. സംഭവത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സർക്കാർ വിഭാഗം ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വിശാഖപട്ടണം വൺ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുട്ടി പേടിച്ച് ഹൃദയാഘാതം സംഭവിച്ചതാണോ അതോ മർദ്ദനമേറ്റതിന്റെ ആഘാതത്തിലാണോ മരിച്ചതെന്ന് പോസ്റ്റ്&zwnj;മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Vishnu KV</dc:creator>
            <atom:link href="https://www.asianetnews.com/india-news/6-year-old-student-slapped-over-homework-dies-after-collapsing-in-teacher-s-lap-in-andhra-pradesh-articleshow-8dezgn1"/>
        </item>
        <item>
            <title><![CDATA[ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിൽനിന്ന് നീക്കിയത് ക്യൂ നിയന്ത്രണ സംവിധാനവും ഷെഡും; നിയന്ത്രിത നടപടി എന്ന് സർക്കാർ വൃത്തങ്ങൾ]]></title>
            <link>https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl</link>
            <guid isPermaLink="true">https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl</guid>
            <pubDate>Fri, 21 Aug 2026 08:04:59 +0530</pubDate>
            <description><![CDATA[ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ പ്രതികരണവുമായി സർക്കാർ വൃത്തങ്ങൾ. ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചത് നിയന്ത്രിത നടപടിയാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0f2j6bcefx68c5gd6dx7za9,imgname-pakistan-high-commission-buldozer-action-pic-1787212405100.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: ദില്ലിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ ബാരിക്കേടുകൾ പൊളിച്ചത് നിയന്ത്രിത നടപടി എന്ന് സർക്കാർ വൃത്തങ്ങൾ. അനധികൃതമായി നിർമ്മിച്ച ക്യൂ നിയന്ത്രണ സംവിധാനവും ഷെഡുമാണ് പൊളിച്ചത്. ഇസ്ലാമാബാദിൽ സമാന നടപടി പാകിസ്ഥാൻ സ്വീകരിച്ചിരുന്നു. നടപടി ഇതിനപ്പുറം കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ അറിയിച്ചു.&lt;/p&gt;&lt;p&gt;ഇന്നലെയാണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാരിക്കേഡുകളും വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനവും പൊളിച്ചു നീക്കിയത്. മൂന്ന് ദിവസം മുമ്പ് സമാന നടപടി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പാകിസ്ഥാൻ നടത്തിയിരുന്നു. ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളാണ് പാക് അധികൃതർ നീക്കം ചെയ്തിരുന്നത്.&lt;/p&gt;&lt;p&gt;ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിൻ്റെ പ്രതികരണത്തിനെതിരെ പാകിസ്ഥാനിൽ അമർഷം ഉണ്ടായതിനിടെ ആണ് പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിലെ നിർമ്മിതികൾ പൊളിച്ചു നീക്കിയത്. ഇക്കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നടത്തിയ സന്ദർശത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു സെർജിയോ ഗോർ ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്ന് പറഞ്ഞത്.&lt;/p&gt;&lt;p&gt;ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗമാണെന്നും തൻ്റെ ആദ്യ സന്ദർശനമാണെന്നും ഇത് വിശ്വസിക്കാനാവാത്തത്ര മനോഹരമായ സ്ഥലമാണെന്നും ഇവിടെ വന്നതിലും ഏറെ സന്തോഷമുണ്ടെന്നുമായിരുന്നു യുഎസ് അംബാസഡറുടെ പ്രതികരണം. ഇതിനെതിരെ പാകിസ്ഥാൻ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് അംബാസഡർ സെർജിയോ ഗോർ, കശ്മീരിലേക്ക് യുഎസ് പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് പുനപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/india-news/indian-officials-on-barricades-removed-outside-pakistan-high-commission-in-delhi-articleshow-dqnpkfl"/>
        </item>
        <item>
            <title><![CDATA[മെസ്സി വരുമെന്ന പേരിലെ കള്ളക്കളി; സമഗ്ര അന്വേഷണത്തിന് സർക്കാർ]]></title>
            <link>https://www.asianetnews.com/videos/news/government-probes-deception-in-supposed-messi-arrival-videoshow-wnas7m0</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/government-probes-deception-in-supposed-messi-arrival-videoshow-wnas7m0</guid>
            <pubDate>Fri, 21 Aug 2026 08:03:00 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh1xm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മെസ്സി വരുമെന്ന പേരിലെ കള്ളക്കളി; കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളത്, സമഗ്ര അന്വേഷണത്തിന് സർക്കാർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/government-probes-deception-in-supposed-messi-arrival-videoshow-wnas7m0"/>
        </item>
        <item>
            <title><![CDATA[പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; വനം വകുപ്പ് അന്വേഷണം തുടങ്ങി]]></title>
            <link>https://www.asianetnews.com/videos/news/probe-launched-into-leopard-s-death-in-a-trap-videoshow-ngzzy6o</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/probe-launched-into-leopard-s-death-in-a-trap-videoshow-ngzzy6o</guid>
            <pubDate>Fri, 21 Aug 2026 08:02:51 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh1w2" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; വനം വകുപ്പ് കേസെടുത്ത് അന്വേഷണം തുടങ്ങി, പന്നിക്കെണി സ്ഥാപിച്ചയാൾക്കായി അന്വേഷണം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/probe-launched-into-leopard-s-death-in-a-trap-videoshow-ngzzy6o"/>
        </item>
        <item>
            <title><![CDATA[വടകര എംഡിഎംഎ കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും]]></title>
            <link>https://www.asianetnews.com/videos/news/vadakara-mdma-case-decision-on-accused-s-custody-today-videoshow-rglm2sz</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/vadakara-mdma-case-decision-on-accused-s-custody-today-videoshow-rglm2sz</guid>
            <pubDate>Fri, 21 Aug 2026 08:02:46 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh1vq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;വടകര എംഡിഎംഎ കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും, വയനാട് സ്വദേശിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്ന പ്രതീക്ഷയിൽ പൊലീസ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/vadakara-mdma-case-decision-on-accused-s-custody-today-videoshow-rglm2sz"/>
        </item>
        <item>
            <title><![CDATA[സാങ്കേതിക തടസങ്ങളെന്ന് കെസിഎ; ​ഗ്രീൻഫീൽഡ് ഐപിഎൽ വേദിയാകുമോ?]]></title>
            <link>https://www.asianetnews.com/videos/news/is-greenfield-s-ipl-venue-bid-at-risk-due-to-kca-hurdles-videoshow-egtglqn</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/is-greenfield-s-ipl-venue-bid-at-risk-due-to-kca-hurdles-videoshow-egtglqn</guid>
            <pubDate>Fri, 21 Aug 2026 08:02:39 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazh1ui" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സാങ്കേതിക തടസങ്ങളെന്ന് കെസിഎ, സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കെസിഎ ഭാരവാഹികൾ; ​ഗ്രീൻഫീൽഡ് ഐപിഎൽ വേദിയാകുമോ?&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/is-greenfield-s-ipl-venue-bid-at-risk-due-to-kca-hurdles-videoshow-egtglqn"/>
        </item>
        <item>
            <title><![CDATA[കവിൻ-നയൻതാര ചിത്രം 'ഹായ്' ട്രെയിലർ റിലീസ് ചെയ്തു]]></title>
            <link>https://www.asianetnews.com/trailer/nayanthara-movie-hi-trailer-articleshow-9lokyry</link>
            <guid isPermaLink="true">https://www.asianetnews.com/trailer/nayanthara-movie-hi-trailer-articleshow-9lokyry</guid>
            <pubDate>Fri, 21 Aug 2026 08:00:14 +0530</pubDate>
            <description><![CDATA[നയൻതാരയുടെ ഹായ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്. കവിൻ നായകനാകുന്ന റൊമാന്റിക് ചിത്രം 'ഹായ്' ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h1pa1a27a49x040peqwp53,imgname-befunky-collage--4--1787278600234.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ന&lt;/strong&gt;യൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. കവിനും ഫീൽ ​ഗുഡ് ഫാമിലി റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓ​ഗസ്റ്റ് 28ന് തിയറ്ററുകളിൽ എത്തും. കവിൻ നായകനായി എത്തുന്ന ഈ ചിത്രം തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്&zwj;വഹിക്കുന്നത് വിഷ്&zwj;ണു ഇടവനാണ്. ജെൻ മാര്&zwj;ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്&zwj;വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്&zwj;. ബി ശേഖര്&zwj; കലാ സംവിധായകനാകുമ്പോള്&zwj; ദിനേഷ് കാശിയാണ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ.&lt;/p&gt;&lt;p&gt;നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്&zwj;ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്&zwj; നിന്നുള്ള നയൻതാരയുടെ ഫോട്ടോ പുറത്തായതും ഒരു കൗതുകമായി ചര്&zwj;ച്ചയായിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്&zwj; കണ്ടത് ആരാധകരില്&zwj; ആകാംക്ഷ സൃഷ്&zwj;ടിക്കുകയായിരുന്നു. ഫോട്ടോയില്&zwj; കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്&zwj;മാണം പ്രിൻസ് പിക്ചേഴ്&zwj;സിന്റെ ബാനറില്&zwj; ആണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്&zwj;ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്&zwj;ക്കൊപ്പം പ്രധാന വേഷങ്ങളില്&zwj; പുതിയ ചിത്രത്തില്&zwj; ഉണ്ടാകും.&lt;/p&gt;&lt;p&gt;&lt;/p&gt;&lt;p&gt;ടോക്സിക് എന്ന ചിത്രമാണ് നയൻതാരയുടേതായി റിലീസിന് ഒരുങ്ങുന്നത്. യഷ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ​ഗീതു മോഹൻദാസ് ആണ്. ചിത്രം ഓ​ഗസ്റ്റ് 24ന് തിയറ്ററുകളിൽ എത്തും. ​ഗം​ഗ എന്നാണ് നയനാ&zwj;താരയുടെ കഥാപാത്ര പേര്. യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[trailer]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/trailer/nayanthara-movie-hi-trailer-articleshow-9lokyry"/>
        </item>
        <item>
            <title><![CDATA[എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു; റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു]]></title>
            <link>https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk</link>
            <guid isPermaLink="true">https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk</guid>
            <pubDate>Fri, 21 Aug 2026 07:46:39 +0530</pubDate>
            <description><![CDATA[ധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h1pkyb1wwe5cw6t371227g,imgname-hyderabad-aston-martin-accident-1787278610379.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ഹൈദരാബാദ്: രാജ്യസഭാ എംപിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് യുവതി മരിച്ചു. ഹൈദരാബാദ് മാധാപുരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാരതി മുഖി(26)യാണ് മരിച്ചത്. സംഭവത്തിൽ രാജ്യസഭാ എംപിയായ ലിം​ഗമനേനി രമേശിന്റെ മകൻ ലിം​ഗമനേനി സഞ്ജുഷി(21)നെതിരേ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.&lt;/p&gt;&lt;p&gt;ഓ​ഗസ്റ്റ് 16-ന് വൈകിട്ട് മാധാപുരിലെ ഐടിസി കോഹിനൂർ ഹോട്ടലിന് സമീപത്തായിരുന്നു അപകടം. മാധാപുരിലെ ഇൻഓർബിറ്റ് മാളിൽ പ്രവർത്തിക്കുന്ന ലൈഫ്സ്റ്റൈൽ ക്ലോത്തിങ് സ്റ്റോറിലെ ജീവനക്കാരിയാണ് ഭാരതി. വൈകിട്ട് മൂന്നുമണിയോടെ സഹപ്രവർത്തകയ്ക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ ആഡംബര കാർ യുവതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരിക്കേറ്റ യുവതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.&lt;/p&gt;&lt;p&gt;ജനസേന പാർട്ടിയുടെ രാജ്യസഭാം​ഗവും വ്യവസായിയുമായ ലിം​ഗമനേനി രമേശിന്റെ മകൻ സഞ്ജുഷ് ആണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമിതവേ​ഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/hyderabad-aston-martin-car-accident-rajyasbha-mp-lingamaneni-ramesh-son-charged-articleshow-3eupxsk"/>
        </item>
        <item>
            <title><![CDATA[കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി 4000 കിലോമീറ്റർ അകലെ! നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ നിന്നും രാത്രി രക്ഷപ്പെടുത്തി കേരള പൊലീസ്]]></title>
            <link>https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh</link>
            <guid isPermaLink="true">https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh</guid>
            <pubDate>Fri, 21 Aug 2026 07:45:20 +0530</pubDate>
            <description><![CDATA[കുറുപ്പംപടിയിൽ നിന്ന് കാണാതായ 13 വയസ്സുകാരിയെ കേരള പോലീസ് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് കണ്ടെത്തി. 4000 കിലോമീറ്ററോളം സഞ്ചരിച്ച്, ഒഡിഷ പോലീസിന്റെ സഹായത്തോടെ നടത്തിയ സാഹസികമായ അർധരാത്രി ഓപ്പറേഷനിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h18heab3ma5p0e58g9w0pj,imgname-kuruppampady-police--1787278149066.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം സഞ്ചരിച്ച് ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് 13കാരിയെ കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്. കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന പരാതിയുമായി കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തിയത്. പരാതി ലഭിച്ച ഉടൻ സബ് ഇൻസ്&zwnj;പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.&lt;/p&gt;&lt;p&gt;കുട്ടി താമസിച്ചിരുന്ന മേതല മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സേലത്തെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നതായി പൊലീസ് മനസ്സിലാക്കി. തുടർന്ന് കുറുപ്പംപടിയിൽ നിന്നുള്ള പൊലീസ് സംഘം സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുമായി സൗഹൃദത്തിലായിരുന്ന യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.&lt;/p&gt;&lt;p&gt;തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലേക്ക് യാത്ര തിരിച്ചു. ഒഡിഷയിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന നിർണായക വിവരം ലഭിച്ചത്. പ്രദേശം നക്സൽ ബാധിത മേഖലയാണെന്നും അവിടേക്കുള്ള യാത്ര ഏറെ അപകടകരമാണെന്നും മനസ്സിലാക്കിയ അന്വേഷണ സംഘം ഓഗസ്റ്റ് 18ന് ഒഡിഷയിലെത്തി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് പ്രായോഗികമല്ലെന്ന് ബഞ്ചനഗർ പൊലീസ് അറിയിച്ചു.&lt;/p&gt;&lt;p&gt;ഇതോടെ അർധരാത്രിയോടെ പ്രദേശത്തേക്ക് പോകാൻ അന്വേഷണ സംഘം തീരുമാനിച്ചു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തോടൊപ്പം നിയോഗിച്ചു. കുറുപ്പംപടി സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി. രാത്രി 12 മണിയോടെ വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച് പൊലീസ് സംഘം ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെയായി വാഹനങ്ങൾ നിർത്തി. തുടർന്ന് ഒറ്റനിരയായി കാട്ടിലൂടെ നടന്ന് പ്രദേശത്തേക്ക് പ്രവേശിച്ചു. കാട്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന അഞ്ച് വീടുകളിൽ അലോകിന്റെ വീട് കണ്ടെത്തുന്നതും ദുഷ്കരമായിരുന്നു. ഒടുവിൽ വീട് തിരിച്ചറിഞ്ഞ് പൊലീസ് സംഘം വീടിന് ചുറ്റും വളയം തീർത്തു.&lt;/p&gt;&lt;p&gt;ഇതിനിടെ സമീപ വീടുകളിലുള്ളവരും ഉണർന്നെത്തി. ചെറിയ വാക്കുതർക്കത്തിനൊടുവിൽ പൊലീസ് അലോകിനെയും കാണാതായ പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. അപകടസാധ്യത നിറഞ്ഞ നക്സൽ ബാധിത പ്രദേശത്ത് നിന്ന് പെൺകുട്ടിയെയും അലോകിനെയും സുരക്ഷിതമായി ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ചു., ഏകദേശം 4,000 കിലോമീറ്റർ സഞ്ചരിച്ച അന്വേഷണ സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്പെക്ടർ കെ.എം അബി, സീനിയർ സി പി ഒ മാരായ എൻ.പി ബിന്ദു , അരുൺ കെ കരുണൻ , രജിത് രാം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/local-news/kerala-police-traveled-roughly-4000-kilometers-by-road-rescued-missing-13-year-old-girl-from-odisha-articleshow-k3r6hvh"/>
        </item>
        <item>
            <title><![CDATA[നെഹ്റു ട്രോഫി വള്ളംകളി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം]]></title>
            <link>https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p</link>
            <guid isPermaLink="true">https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p</guid>
            <pubDate>Fri, 21 Aug 2026 07:33:24 +0530</pubDate>
            <description><![CDATA[നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതലാണ് ഗതാഗതം നിയന്ത്രണം ആരംഭിക്കുക. ഉച്ചയ്ക്ക് ഒരുമണിമുതൽ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01j5pn8m619gsv3pxpbj8tpn9w,imgname-fotojet---2024-08-20t063825.046.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ജില്ലാ കോടതിപ്പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ 22ന് ഉച്ചയ്ക്ക് ഒരുമണിമുതൽ വൈകിട്ട് ആറുമണിവരെ കെഎസ്ആർടിസി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് കടത്തിവിടില്ല.&lt;/p&gt;&lt;p&gt;എറണാകുളം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽനിന്ന് കഴിക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം വൈഎംസിഎ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.&lt;/p&gt;&lt;p&gt;കൊല്ലം ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈഎംസിഎ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തി ആളുകളെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെഎസ്ആർടിസി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജംഗ്ഷനിൽനിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷനിൽ എത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി തിരികെ പോകണം.&lt;/p&gt;&lt;p&gt;നെഹ്റു ട്രോഫി വള്ളംകളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച്&zwnj; പോലീസ് എയ്&zwnj;ഡ്&zwnj; പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെഎസ്ആർടിസി ഫീഡർ ബസ് സർവീസ് നടത്തും.&lt;/p&gt;&lt;h2&gt;പുന്നമടക്കായൽ ഒരുങ്ങി; ആലപ്പുഴയിൽ പ്രാദേശിക അവധി&lt;/h2&gt;&lt;p&gt;72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമടക്കായൽ ഒരുങ്ങി. ഓളപ്പരപ്പിലെ ആവേശപ്പോരിന് 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങൾ തയ്യാർ. ശനിയാഴ്ച രാവിലെ 11 മണിമുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലുമണിക്കാണ് ഫൈനൽ മത്സരങ്ങൾ ആരംഭിക്കുക. നെഹ്&zwnj;റു ട്രോഫി ജലോത്സവ ദിനമായ ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.&lt;/p&gt;]]></content:encoded>
            <category><![CDATA[local-news]]></category>
            <dc:creator>Deepu Divakaran</dc:creator>
            <atom:link href="https://www.asianetnews.com/local-news/traffic-restrictions-will-be-imposed-in-alappuzha-town-on-august-22-due-to-nehru-trophy-boat-race-2026-articleshow-4oscb1p"/>
        </item>
        <item>
            <title><![CDATA[നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഇന്ന് മുതൽ]]></title>
            <link>https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-in-cinemas-today-21st-august-2026-articleshow-smwpvrf</link>
            <guid isPermaLink="true">https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-in-cinemas-today-21st-august-2026-articleshow-smwpvrf</guid>
            <pubDate>Fri, 21 Aug 2026 07:32:39 +0530</pubDate>
            <description><![CDATA[നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇന്ന് തിയേറ്ററുകളിൽ. 'പ്രേമലു'വിന്റെ സംവിധായകൻ ഗിരീഷ് എ.ഡി ഒരുക്കുന്ന ഈ സിനിമ, ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു സമ്പൂർണ്ണ ഫൺ എന്റർടെയ്‌നറാണ്.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h0waz406j5gt7prt1j4yk6,imgname-befunky-collage--3--1787277749220.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;അ&lt;/strong&gt;ടിമുടി ഫൺ മൊമന്&zwj;സുമായി നിവിന്&zwj; പോളിയും മമിത ബൈജുവും ഒന്നിക്കുന്ന &lsquo;ബെത്&zwnj;ലഹേം കുടുംബ യൂണിറ്റ്&rsquo; ഇന്ന് തിയറ്ററുകളില്&zwj; എത്തും. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിം​ഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗിരീഷ് എ ഡി ആണ് ചിത്രത്തിന്&zwj;റെ സംവിധാനം. ജസ്റ്റിൻ, ആഷ്&zwj;ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തിൽ നായകനായി നിവിൻ പോളി എത്തുമ്പോൾ ഈ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ബത്&zwnj;ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിച്ച് പറയാം.&lt;/p&gt;&lt;p&gt;അടുത്തിടെ പുറത്തിറങ്ങിയ ബെത്&zwnj;ലഹേം കുടുംബ യൂണിറ്റിന്&zwj;റെ ട്രെയിലര്&zwj; ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനസ്സറിഞ്ഞ് ചിരിക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങളുമായി ടോട്ടൽ ഫൺ റൈഡാണ് ചിത്രമെന്നാണ് ട്രെയിലര്&zwj; നല്&zwj;കിയ സൂചന. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയർന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകൻ. 'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്.&lt;/p&gt;&lt;p&gt;ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്&zwj; പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്&zwj;ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്&zwj;റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.&lt;/p&gt;&lt;p&gt;സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.&lt;/p&gt;&lt;p&gt;ഛായാഗ്രഹണം: അജ്&zwnj;മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[entertainment-news]]></category>
            <dc:creator>Nithya G Robinson</dc:creator>
            <atom:link href="https://www.asianetnews.com/entertainment-news/nivin-pauly-movie-bethlehem-kudumba-unit-in-cinemas-today-21st-august-2026-articleshow-smwpvrf"/>
        </item>
        <item>
            <title><![CDATA[മെസിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണത്തിന് സർക്കാർ, എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി]]></title>
            <link>https://www.asianetnews.com/kerala-news/fraud-involving-messi-s-name-chief-minister-insists-on-sit-investigation-articleshow-bfirg0s</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fraud-involving-messi-s-name-chief-minister-insists-on-sit-investigation-articleshow-bfirg0s</guid>
            <pubDate>Fri, 21 Aug 2026 07:23:02 +0530</pubDate>
            <description><![CDATA[മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0h0ashjtrz7v6avez1tjhbh,imgname-fotojet---2026-08-21t072209.025-1787277174322.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കായിക വകുപ്പ് റിപ്പോർട്ടിലെ കണ്ടെത്തൽ ഗൗരവമുള്ളതായതിനാൽ വകുപ്പുതല അന്വേഷണത്തിൽ ഒതുങ്ങില്ല. മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിൻ്റെ ചുമതല നൽകുക.&lt;/p&gt;&lt;p&gt;റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരെഞ്ഞെടുത്തത് എങ്ങനെ?, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നതെങ്ങനെ?, സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുമതിക്കും ഉത്തരവുകൾക്കും പിന്നിലെന്ത്?, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിൻ്റെ പരിധിയിൽ വരുത്തണമെന്നാണ് നിർദേശം. വിദേശ പണമിടപാടുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടാനും സംസ്ഥാനം തീരുമാനിക്കും.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fraud-involving-messi-s-name-chief-minister-insists-on-sit-investigation-articleshow-bfirg0s"/>
        </item>
        <item>
            <title><![CDATA[പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങി; ദുരിതത്തിലായി മുംബൈ മലയാളികൾ‍]]></title>
            <link>https://www.asianetnews.com/videos/news/stalled-pravasi-pension-puts-mumbai-malayalis-in-hardship-videoshow-lod46ud</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/stalled-pravasi-pension-puts-mumbai-malayalis-in-hardship-videoshow-lod46ud</guid>
            <pubDate>Fri, 21 Aug 2026 07:07:58 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgrwm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;പ്രവാസി ക്ഷേമനിധി പെൻഷൻ മുടങ്ങി; ദുരിതത്തിലായി മുംബൈ മലയാളികൾ&zwj;, നോർക്കയ്ക്ക് നിവേദനം നൽകി, ഫണ്ട് ഇല്ലെന്ന് സർക്കാർ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/stalled-pravasi-pension-puts-mumbai-malayalis-in-hardship-videoshow-lod46ud"/>
        </item>
        <item>
            <title><![CDATA[ഓപ്പറേഷൻ തൂഫാൻ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു]]></title>
            <link>https://www.asianetnews.com/videos/news/operation-thoofan-arrests-surpass-10-000-videoshow-gxonmt4</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/operation-thoofan-arrests-surpass-10-000-videoshow-gxonmt4</guid>
            <pubDate>Fri, 21 Aug 2026 07:07:35 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgruu" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓപ്പറേഷൻ തൂഫാൻ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരം കടന്നു, ഇതുവരെ 9280 കേസുകൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/operation-thoofan-arrests-surpass-10-000-videoshow-gxonmt4"/>
        </item>
        <item>
            <title><![CDATA[ഓണസദ്യ എളുപ്പമാകും; പച്ചക്കറി നുറുക്കി വിപണിയിലെത്തിക്കാൻ ഭിന്നശേഷിക്കാർ]]></title>
            <link>https://www.asianetnews.com/videos/news/making-onam-feast-easy-cut-vegetables-by-differently-abled-videoshow-2xldc7y</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/making-onam-feast-easy-cut-vegetables-by-differently-abled-videoshow-2xldc7y</guid>
            <pubDate>Fri, 21 Aug 2026 07:05:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgr8a" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ഓണസദ്യ എളുപ്പമാകും; പച്ചക്കറി നുറുക്കി വിപണിയിലെത്തിക്കാൻ ഭിന്നശേഷിക്കാർ, സമർത് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ഇതിന് പിന്നിൽ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/making-onam-feast-easy-cut-vegetables-by-differently-abled-videoshow-2xldc7y"/>
        </item>
        <item>
            <title><![CDATA[ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം; ​ദുരൂഹത ആരോപിച്ച് കുടുംബം]]></title>
            <link>https://www.asianetnews.com/videos/news/woman-s-death-at-in-laws-family-alleges-mystery-videoshow-v4bfbe2</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/woman-s-death-at-in-laws-family-alleges-mystery-videoshow-v4bfbe2</guid>
            <pubDate>Fri, 21 Aug 2026 07:05:33 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgra6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കോട്ടയത്ത് ഭർതൃ വീട്ടിൽ യുവതി മരിച്ച സംഭവം; മരണകാരണം സ്ത്രീധന പീഡനം, ​ദുരൂഹത ആരോപിച്ച് കുടുംബം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/woman-s-death-at-in-laws-family-alleges-mystery-videoshow-v4bfbe2"/>
        </item>
        <item>
            <title><![CDATA[72ാം ജലമേളക്ക് ഒരുങ്ങി പുന്നമട; നെഹ്റു ട്രോഫി വള്ളംകളി നാളെ]]></title>
            <link>https://www.asianetnews.com/videos/news/punnamada-awaits-72nd-nehru-trophy-boat-race-tomorrow-videoshow-57hzo7w</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/punnamada-awaits-72nd-nehru-trophy-boat-race-tomorrow-videoshow-57hzo7w</guid>
            <pubDate>Fri, 21 Aug 2026 07:05:31 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgr86" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;72ാം ജലമേളക്ക് ഒരുങ്ങി പുന്നമട; നെഹ്റു ട്രോഫി വള്ളംകളി നാളെ, മത്സരിക്കുന്നത് 70ലേറെ വള്ളങ്ങൾ&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/punnamada-awaits-72nd-nehru-trophy-boat-race-tomorrow-videoshow-57hzo7w"/>
        </item>
        <item>
            <title><![CDATA[മോഷണം ആരോപിച്ച് 12കാരനെ മർദ്ദിച്ച സംഭവം; കേസെടുത്ത് പൊലീസ്]]></title>
            <link>https://www.asianetnews.com/videos/news/case-filed-after-boy-12-beaten-on-theft-suspicion-videoshow-ynnch5l</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/case-filed-after-boy-12-beaten-on-theft-suspicion-videoshow-ynnch5l</guid>
            <pubDate>Fri, 21 Aug 2026 07:05:02 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgr6i" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കോഴിക്കോട് മോഷണം ആരോപിച്ച് 12കാരനെ മർദ്ദിച്ച സംഭവം; കേസെടുത്ത് പൊലീസ്, പിതൃസഹോദരനും ഭാര്യയും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചത്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/case-filed-after-boy-12-beaten-on-theft-suspicion-videoshow-ynnch5l"/>
        </item>
        <item>
            <title><![CDATA[മെസിയുടെ പേരിലെ ജി.എസ്.ടി തട്ടിപ്പ്; റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും]]></title>
            <link>https://www.asianetnews.com/videos/news/report-on-messi-linked-gst-fraud-sent-to-cm-videoshow-71cm2lm</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/report-on-messi-linked-gst-fraud-sent-to-cm-videoshow-71cm2lm</guid>
            <pubDate>Fri, 21 Aug 2026 07:02:51 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgqpq" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;മെസിയുടെ പേരിലെ ജി.എസ്.ടി തട്ടിപ്പ്; ഉന്നത ഉദ്യോ​ഗസ്ഥർ വീഴ്ച വരുത്തിയെന്ന് കണ്ടെത്തൽ, റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/report-on-messi-linked-gst-fraud-sent-to-cm-videoshow-71cm2lm"/>
        </item>
        <item>
            <title><![CDATA[കൊച്ചി മെട്രോ കേരളം മെട്രോയാക്കാൻ ശുപാർശ; എതിർപ്പുമായി ഹൈബി ഈഡൻ]]></title>
            <link>https://www.asianetnews.com/videos/news/kerala-metro-proposal-faces-opposition-from-hibi-eden-videoshow-c5xnh0u</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/kerala-metro-proposal-faces-opposition-from-hibi-eden-videoshow-c5xnh0u</guid>
            <pubDate>Fri, 21 Aug 2026 07:02:43 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgqqm" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;കൊച്ചി മെട്രോ കേരളം മെട്രോയാക്കാൻ ശുപാർശ; എതിർത്ത് ഹൈബി ഈഡൻ, അഭിപ്രായ ഐക്യം ഉണ്ടാകണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/kerala-metro-proposal-faces-opposition-from-hibi-eden-videoshow-c5xnh0u"/>
        </item>
        <item>
            <title><![CDATA[ദുബായ് ന​ഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ടയോട്ട ബിൽഡിങ് ഓർമ്മയാകുന്നു]]></title>
            <link>https://www.asianetnews.com/videos/news/dubai-s-iconic-toyota-building-marks-an-end-of-an-era-videoshow-yda0v9o</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/dubai-s-iconic-toyota-building-marks-an-end-of-an-era-videoshow-yda0v9o</guid>
            <pubDate>Fri, 21 Aug 2026 07:02:41 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgqpa" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;ദുബായ് ന​ഗരത്തിന്റെ വളർച്ചയ്ക്ക് സാക്ഷിയായ ടയോട്ട ബിൽഡിങ് ഓർമ്മയാകുന്നു; പൊളിച്ച് നീക്കുന്നത് 1974ൽ നിർമ്മിച്ച കെട്ടിടം&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/dubai-s-iconic-toyota-building-marks-an-end-of-an-era-videoshow-yda0v9o"/>
        </item>
        <item>
            <title><![CDATA[സംഘർഷത്തിന് ഇടയിലും കുതിപ്പിൽ ദുബായ് റിയൽ എസ്റ്റേറ്റ് മേഖല]]></title>
            <link>https://www.asianetnews.com/videos/news/dubai-real-estate-sector-surges-amidst-conflict-videoshow-ogbkof4</link>
            <guid isPermaLink="true">https://www.asianetnews.com/videos/news/dubai-real-estate-sector-surges-amidst-conflict-videoshow-ogbkof4</guid>
            <pubDate>Fri, 21 Aug 2026 07:02:34 +0530</pubDate>
            <description><![CDATA[]]></description>
            <media:content url="https://geo.dailymotion.com/player/x1tbu.html?video=xazgqq6" medium="video" height="768" width="1024"/>
            <content:encoded><![CDATA[&lt;p&gt;സംഘർഷത്തിന് ഇടയിലും കുതിപ്പിൽ ദുബായ് റിയൽ എസ്റ്റേറ്റ് മേഖല; ആദ്യപകുതിയിൽ വളർച്ച 38.7 ശതമാനം, തളരാതെ ദുബായ്&lt;/p&gt;]]></content:encoded>
            <category><![CDATA[News]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/videos/news/dubai-real-estate-sector-surges-amidst-conflict-videoshow-ogbkof4"/>
        </item>
        <item>
            <title><![CDATA[ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വെച്ച് അധികാരം ഉണ്ട്; ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ]]></title>
            <link>https://www.asianetnews.com/kerala-news/governor-rejects-chief-ministers-stance-against-summoning-officials-to-raj-bhavan-articleshow-b2smkpq</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/governor-rejects-chief-ministers-stance-against-summoning-officials-to-raj-bhavan-articleshow-b2smkpq</guid>
            <pubDate>Fri, 21 Aug 2026 06:58:33 +0530</pubDate>
            <description><![CDATA[ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വെച്ച് തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട്]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gyxy2xjhm3zy8k2dpmrpjy,imgname-fotojet---2026-08-21t065805.578-1787275704413.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;ഉദ്യോഗസ്ഥരെ ലോക് ഭവനിലേക്ക് വിളിച്ചു വരുത്തരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭരണഘടനയെക്കുറിച്ചുള്ള തന്റെ ചെറിയ അറിവ് വെച്ച് തനിക്ക് അതിനുള്ള അധികാരം ഉണ്ടെന്നാണ് കരുതുന്നതെന്ന് ഗവർണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാരിന് ഗവർണർ എന്ന ഭരണഘടനാസ്ഥാപനത്തോട് സൗഹാർദ്ദ ബന്ധമായിരിക്കണം. ഗവർണർ എന്ന പദവിയെ ആദരവോടെ കാണണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കരുത് എന്നതുകൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ സർവകലാശാലകളെ സർക്കാരിന്റെ പരിധിക്ക് പുറത്തു നിർത്തി ഗവർണർമാരെ ഏൽപ്പിച്ചതെന്നും ​ഗവർണർ പറഞ്ഞു. മോഹൻ കുന്നുമ്മൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെതിരായ സർക്കാർ നിലപാടും ഗവർണർ തള്ളി. വിസിമാർ എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ വന്ന് തന്നോട് പറയട്ടെ, താൻ അപ്പോൾ മറുപടി നൽകാമെന്നും രാജേന്ദ്ര ആർലേക്കർ പറഞ്ഞു.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/governor-rejects-chief-ministers-stance-against-summoning-officials-to-raj-bhavan-articleshow-b2smkpq"/>
        </item>
        <item>
            <title><![CDATA[മെസിയുടെ പേരിലെ തട്ടിപ്പ്; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം, ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും]]></title>
            <link>https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-report-on-gst-evasion-handed-over-soon-articleshow-ezm14qg</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-report-on-gst-evasion-handed-over-soon-articleshow-ezm14qg</guid>
            <pubDate>Fri, 21 Aug 2026 05:53:19 +0530</pubDate>
            <description><![CDATA[അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01kzszc1dwkrbb1eax3grmftb5,imgname-fotojet---2026-08-12t084311.357-1786504414652.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;തിരുവനന്തപുരം: &lt;/strong&gt;അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ റിപ്പോർട്ട് ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കുമെന്നതാണ് അറിയേണ്ടത്. സംഭവത്തിൽ മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥൻ അടക്കം വീഴ്ച വരുത്തിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/fraud-involving-messis-name-investigation-report-on-gst-evasion-handed-over-soon-articleshow-ezm14qg"/>
        </item>
        <item>
            <title><![CDATA[ഓളപ്പരപ്പിലെ പോരിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും]]></title>
            <link>https://www.asianetnews.com/kerala-news/chief-minister-vd-satheesan-will-inaugurate-the-72nd-nehru-trophy-boat-race-tomorrow-articleshow-ak49qmt</link>
            <guid isPermaLink="true">https://www.asianetnews.com/kerala-news/chief-minister-vd-satheesan-will-inaugurate-the-72nd-nehru-trophy-boat-race-tomorrow-articleshow-ak49qmt</guid>
            <pubDate>Fri, 21 Aug 2026 05:42:38 +0530</pubDate>
            <description><![CDATA[ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01k3xhg7j3d1t5jz1q1yw5a30q,imgname-nehru-trophy-1756559318595.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;&lt;strong&gt;ആലപ്പുഴ: &lt;/strong&gt;ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളാവും. ആവേശത്തുഴയെറിയാൻ 22 ചുണ്ടൻ വള്ളങ്ങളടക്കം 70ലേറെ വള്ളങ്ങളാണ് തയ്യാറായിരിക്കുന്നത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ പോസ്റ്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചിത്രം ഇല്ലാതിരുന്നത് വിവാദമായിരുന്നു. എന്നാൽ പുതിയ പോസ്റ്റർ ഇറക്കികൊണ്ടാണ് ഈ പ്രശ്നം പരി​ഹരിച്ചത്.&lt;/p&gt;&lt;p&gt;&lt;/p&gt;]]></content:encoded>
            <category><![CDATA[kerala-news]]></category>
            <dc:creator>Faseela Moidu</dc:creator>
            <atom:link href="https://www.asianetnews.com/kerala-news/chief-minister-vd-satheesan-will-inaugurate-the-72nd-nehru-trophy-boat-race-tomorrow-articleshow-ak49qmt"/>
        </item>
        <item>
            <title><![CDATA[കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന പദവിയിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന]]></title>
            <link>https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2</link>
            <guid isPermaLink="true">https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2</guid>
            <pubDate>Fri, 21 Aug 2026 04:29:52 +0530</pubDate>
            <description><![CDATA[നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജിവെച്ച ധർമേന്ദ്ര പ്രധാൻ മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ അദ്ദേഹത്തിന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.]]></description>
            <media:content url="https://static.asianetnews.com/images/w-1280,h-720,format-jpg,imgid-01m0gp2pbj3va823d0cdvrh28j,imgname-dharmendra-pradhan-1787266423154.jpg" type="image/jpeg" height="390" width="690"/>
            <content:encoded><![CDATA[&lt;p&gt;ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ധർമേന്ദ്ര പ്രധാൻ വീണ്ടും മോദി മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ഉടൻ നടക്കാനിരിക്കുന്ന പുനഃസംഘടനയിൽ മുതിർന്ന ബി.ജെ.പി നേതാവും ലോക്&zwnj;സഭാ എം.പിയുമായ ധർമേന്ദ്ര പ്രാധാന് വീണ്ടും കാബിനറ്റ് പദവി ലഭിച്ചേക്കുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.&lt;/p&gt;&lt;p&gt;കഴിഞ്ഞ ജൂലൈ 25-നാണ് വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും പ്രക്ഷോഭങ്ങൾ രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കുന്നത് തടയാനുമായി ധർമേന്ദ്ര പ്രധാൻ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. എന്നാൽ പാർട്ടിയിലും കേന്ദ്ര നേതൃത്വത്തിലും ഇപ്പോഴും അദ്ദേഹത്തിന് വലിയ പിന്തുണയാണുള്ളത്. രാജിക്ക് ശേഷം പാർലമെന്റിലെത്തിയ അദ്ദേഹത്തിന് ബി.ജെ.പി എം.പിമാർ സ്വീകരണം നൽകിയതും ശ്രദ്ധേയമായിരുന്നു.&lt;/p&gt;&lt;p&gt;ബി.ജെ.പി അധ്യക്ഷൻ നിതിൻ നബീൻ പുതിയ ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിസഭയിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. നിലവിലെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലിനെ ബി.ജെ.പി ദേശീയ ട്രഷററായി നിയമിച്ചിരുന്നു. വരാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിൽ കൂടുതൽ വനിതാ നേതാക്കളെ ഉൾപ്പെടുത്താനും, എൻ.ഡി.എയിലെ സഖ്യകക്ഷികൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.&lt;/p&gt;]]></content:encoded>
            <category><![CDATA[india-news]]></category>
            <dc:creator>Web Desk</dc:creator>
            <atom:link href="https://www.asianetnews.com/india-news/dharmendra-pradhan-may-return-to-union-cabinet-in-upcoming-reshuffle-articleshow-ghhm4l2"/>
        </item>
    </channel>
</rss>
